"താൾ:Mayoorasandesham 1895.pdf/5" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്): | താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്): | ||
വരി 16: | വരി 16: | ||
ഇത്യാദ്യർത്ഥവെെചിത്ര്യങ്ങളും അതിൽ അതിസുലഭങ്ങളാണു. |
ഇത്യാദ്യർത്ഥവെെചിത്ര്യങ്ങളും അതിൽ അതിസുലഭങ്ങളാണു. |
||
ഈ രണ്ടു കാവ്യങ്ങളേ തമ്മിലൊത്തു നോക്കിയതിൽ ഒരു അനു- |
ഈ രണ്ടു കാവ്യങ്ങളേ തമ്മിലൊത്തു നോക്കിയതിൽ ഒരു അനു- |
||
ഗതമായ വെെജാത്യം എ൯േറ ദൃഷ്ടിയിൽ പെട്ടതെന്തെന്നാൽ- |
ഗതമായ വെെജാത്യം എ൯േറ ദൃഷ്ടിയിൽ പെട്ടതെന്തെന്നാൽ- |
||
നമ്പൂതിരിക്കു ഒരു കല്പിതമായ ഇതിവൃത്തലേശത്തെ അവലമ്ബി- |
നമ്പൂതിരിക്കു ഒരു കല്പിതമായ ഇതിവൃത്തലേശത്തെ അവലമ്ബി- |
||
ച്ചുകൊണ്ടു 'മേഘസന്ദേശ'ത്തിന്നെതിരായി ഒരു 'ശുകസന്ദേ- |
ച്ചുകൊണ്ടു 'മേഘസന്ദേശ'ത്തിന്നെതിരായി ഒരു 'ശുകസന്ദേ- |
||
ശ'ത്തേ നിർമ്മിച്ചു അതിന്മുഖേന കാളിദാസന്നു പ്രതിദ്വന്ദി- |
ശ'ത്തേ നിർമ്മിച്ചു അതിന്മുഖേന കാളിദാസന്നു പ്രതിദ്വന്ദി- |
||
യായി താ൯ ലക്ഷ്മീദാസനായ് ചമയണം എന്നാണുദ്ദേശ്യം. |
യായി താ൯ ലക്ഷ്മീദാസനായ് ചമയണം എന്നാണുദ്ദേശ്യം. |
||
തമ്പുരാനാകട്ടേ ത൯േറ ജീവചരിത്രത്തി൯േറ ഏതാനുമൊരംശം |
തമ്പുരാനാകട്ടേ ത൯േറ ജീവചരിത്രത്തി൯േറ ഏതാനുമൊരംശം |
||
സ്വചിത്തവൃത്തിയിൽ നിന്നും ഒരു കാവ്യത്തിലേയ്ക്കു പകർത്തി- |
സ്വചിത്തവൃത്തിയിൽ നിന്നും ഒരു കാവ്യത്തിലേയ്ക്കു പകർത്തി- |
||
ക്കണ്ടു രസിക്കണമെന്നാണു വിചാരം. ലക്ഷ്മീദാസനെപ്പോലേ |
ക്കണ്ടു രസിക്കണമെന്നാണു വിചാരം. ലക്ഷ്മീദാസനെപ്പോലേ |
||
വലിയകോയിതമ്പുരാ൯ അസംഭാവ്യവസ്തുവർണനം ചെയ്തു ഒരി |
വലിയകോയിതമ്പുരാ൯ അസംഭാവ്യവസ്തുവർണനം ചെയ്തു ഒരി |
||
ടത്തും അവാസ്തവബുദ്ധിയേ ഉളവാക്കുന്നില്ല. |
ടത്തും അവാസ്തവബുദ്ധിയേ ഉളവാക്കുന്നില്ല. |
||
{{ഉദ്ധരണി|''കണ്ടിട്ടാശാരികളതു പകർത്തിപ്രതിച്ഛായയാ തേ''(ഉ-൨൧) |
{{ഉദ്ധരണി|''കണ്ടിട്ടാശാരികളതു പകർത്തിപ്രതിച്ഛായയാ തേ''(ഉ-൨൧) |
||
വരി 32: | വരി 44: | ||
എന്നും മററും ചില ഭാവികാൎയ്യങ്ങളേ മു൯കൂട്ടി ദിവ്യമായ കവി- |
എന്നും മററും ചില ഭാവികാൎയ്യങ്ങളേ മു൯കൂട്ടി ദിവ്യമായ കവി- |
||
ചക്ഷുസ്സുകൊണ്ടു കണ്ടിട്ടുണ്ടെന്നേ ഉള്ളൂ. "മയൂരസന്ദേശ'കർത്താ- |
ചക്ഷുസ്സുകൊണ്ടു കണ്ടിട്ടുണ്ടെന്നേ ഉള്ളൂ. "മയൂരസന്ദേശ'കർത്താ- |
||
വി൯േറ വൎണനകളിൽ ''വണ്ടും ഞണ്ടും വടിവൊടു കളിക്കുന്ന |
വി൯േറ വൎണനകളിൽ ''വണ്ടും ഞണ്ടും വടിവൊടു കളിക്കുന്ന |
||
കച്ഛങ്ങളും "പിന്നിൽ കൂടിപ്പരിച്ചൊടണയും മററു ബോട്ടൊന്നു' |
കച്ഛങ്ങളും "പിന്നിൽ കൂടിപ്പരിച്ചൊടണയും മററു ബോട്ടൊന്നു' |
||
കണ്ടാൽ കെെവൎത്ത൪ തണ്ടു ചാണ്ടുന്നതും;" "സച്ചേലത്തെ- |
കണ്ടാൽ കെെവൎത്ത൪ തണ്ടു ചാണ്ടുന്നതും;" "സച്ചേലത്തെ- |
||
സ്സരസമരയിൽ ചേർത്തു ൎവക്കീലന്മാ൪ കച്ചേരിയ്ക്കായ് ചെരിപ്പി- |
സ്സരസമരയിൽ ചേർത്തു ൎവക്കീലന്മാ൪ കച്ചേരിയ്ക്കായ് ചെരിപ്പി- |
||
ട്ടപോകന്നതും;" "നാനാവർണപ്രകടിതചമത്കാരമാം വേഷ- |
ട്ടപോകന്നതും;" "നാനാവർണപ്രകടിതചമത്കാരമാം വേഷ- |
||
മോടേ സേനാവൃന്ദം പെരുവഴി പകൎന്നീടുന്നതും" "കയ്യാലെ- |
മോടേ സേനാവൃന്ദം പെരുവഴി പകൎന്നീടുന്നതും" "കയ്യാലെ- |
17:02, 7 ജനുവരി 2019-നു നിലവിലുള്ള രൂപം
“ | "ദ്വിത്രാ: പത്രിപ്രവര പരകീയാവധി പ്രപേയേയുഃ",
'സ്തമേ ശുമ ന്മരതകമണിച്ഛദ്മനാ പദ്മനാഭ:", 'ശുക്ലെെഃ പക്ഷെെൎവിഹസിതഹസന്മല്ലികാ മല്ലികാക്ഷാഃ", 'തത്സേവാൎത്ഥം തരുണസഹിതാസ്മാമ്രപാദാരവിന്ദാഃ", |
” |
ഇത്യാദിശബ്ദവൈചിത്ര്യങ്ങളും,
“ | "അസ്യ ബ്ത്രമഃ കിയദനവധേരുന്ന തിർയ്യാവതീ തേ
വിദ്വദ്ബു ദ്ധേരിവ വിപുലതാം ജ്ഞാസ്യസേ താവതീം ത്വം", "പശ്യ ത്യാജ്യഃ കില പടുധിയാ പാക്ഷികോടപ്യന്തരായ:", |
” |
ഇത്യാദ്യർത്ഥവെെചിത്ര്യങ്ങളും അതിൽ അതിസുലഭങ്ങളാണു.
ഈ രണ്ടു കാവ്യങ്ങളേ തമ്മിലൊത്തു നോക്കിയതിൽ ഒരു അനു-
ഗതമായ വെെജാത്യം എ൯േറ ദൃഷ്ടിയിൽ പെട്ടതെന്തെന്നാൽ-
നമ്പൂതിരിക്കു ഒരു കല്പിതമായ ഇതിവൃത്തലേശത്തെ അവലമ്ബി-
ച്ചുകൊണ്ടു 'മേഘസന്ദേശ'ത്തിന്നെതിരായി ഒരു 'ശുകസന്ദേ-
ശ'ത്തേ നിർമ്മിച്ചു അതിന്മുഖേന കാളിദാസന്നു പ്രതിദ്വന്ദി-
യായി താ൯ ലക്ഷ്മീദാസനായ് ചമയണം എന്നാണുദ്ദേശ്യം.
തമ്പുരാനാകട്ടേ ത൯േറ ജീവചരിത്രത്തി൯േറ ഏതാനുമൊരംശം
സ്വചിത്തവൃത്തിയിൽ നിന്നും ഒരു കാവ്യത്തിലേയ്ക്കു പകർത്തി-
ക്കണ്ടു രസിക്കണമെന്നാണു വിചാരം. ലക്ഷ്മീദാസനെപ്പോലേ
വലിയകോയിതമ്പുരാ൯ അസംഭാവ്യവസ്തുവർണനം ചെയ്തു ഒരി
ടത്തും അവാസ്തവബുദ്ധിയേ ഉളവാക്കുന്നില്ല.
“ | കണ്ടിട്ടാശാരികളതു പകർത്തിപ്രതിച്ഛായയാ തേ(ഉ-൨൧)
കൊട്ടാരത്തിൽ കൊടിയ പദമായൊരു സർവാധികാരം (ഉ-൭൩) |
” |
എന്നും മററും ചില ഭാവികാൎയ്യങ്ങളേ മു൯കൂട്ടി ദിവ്യമായ കവി-
ചക്ഷുസ്സുകൊണ്ടു കണ്ടിട്ടുണ്ടെന്നേ ഉള്ളൂ. "മയൂരസന്ദേശ'കർത്താ-
വി൯േറ വൎണനകളിൽ വണ്ടും ഞണ്ടും വടിവൊടു കളിക്കുന്ന
കച്ഛങ്ങളും "പിന്നിൽ കൂടിപ്പരിച്ചൊടണയും മററു ബോട്ടൊന്നു'
കണ്ടാൽ കെെവൎത്ത൪ തണ്ടു ചാണ്ടുന്നതും;" "സച്ചേലത്തെ-
സ്സരസമരയിൽ ചേർത്തു ൎവക്കീലന്മാ൪ കച്ചേരിയ്ക്കായ് ചെരിപ്പി-
ട്ടപോകന്നതും;" "നാനാവർണപ്രകടിതചമത്കാരമാം വേഷ-
മോടേ സേനാവൃന്ദം പെരുവഴി പകൎന്നീടുന്നതും" "കയ്യാലെ-