"സ്വരരാഗസുധ/രാക്കിളികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) പുതിയ ചിൽ ... |
||
വരി 1: | വരി 1: | ||
<poem> |
<poem> |
||
രാക്കിളികൾ |
|||
രാക്കിളികള്‍ |
|||
(ഒരു പുതിയ |
(ഒരു പുതിയ തുയിലുണർത്തു പാട്ട്) |
||
യുവാവ് : |
യുവാവ് : അഴകലകൾ ചുരുളു വിരി- |
||
å ഞ്ഞൊഴുകിവരും കവനകലേ! |
å ഞ്ഞൊഴുകിവരും കവനകലേ! |
||
യുവതി : കവനകലേ, കലിതഫലേ, |
യുവതി : കവനകലേ, കലിതഫലേ, |
||
വരി 12: | വരി 12: | ||
ഗുണസരളേ ജയ, ജയ, നീ! |
ഗുണസരളേ ജയ, ജയ, നീ! |
||
യുവാവ് : തവ ഹരിത തൃണഭരിത- |
യുവാവ് : തവ ഹരിത തൃണഭരിത- |
||
തടനികടത്തണലുകളിൽ- |
|||
തടനികടത്തണലുകളില്‍- |
|||
യുവതി : |
യുവതി : തണലുകളിൽ, തത്ത തത്തി |
||
തളിരുലയും |
തളിരുലയും കുടിലുകളിൽ |
||
യുവാവ് : |
യുവാവ് : കുടിലുകളിൽ, ചെടികളാടി- |
||
ക്കുയിലുകൂകും |
ക്കുയിലുകൂകും കാടുകളിൽ |
||
യുവതി : |
യുവതി : കാടുകളിൽ പാടിനട- |
||
ന്നാടുമേയ്ക്കാൻ വന്നു ഞങ്ങൾ! |
|||
ന്നാടുമേയ്ക്കാന്‍ വന്നു ഞങ്ങള്‍! |
|||
യുവാവ് : കാമുകനും |
യുവാവ് : കാമുകനും കൺമണിയു- |
||
മാണു |
മാണു ഞങ്ങൾ കവി മാതേ |
||
യുവതി : കവിമാതേ, |
യുവതി : കവിമാതേ, കാമുകനെൻ |
||
കരളിനെഴും മിഴിയാണേ! |
കരളിനെഴും മിഴിയാണേ! |
||
യുവാവ് : മിഴിയാണേ, കണ്മണിയാ- |
യുവാവ് : മിഴിയാണേ, കണ്മണിയാ- |
||
മിഴി വിടരും കതിരാണേ! |
മിഴി വിടരും കതിരാണേ! |
||
യുവതി : |
യുവതി : കതിര്മിഴിയിലമൃതെഴുതാൻ |
||
കവിമാതേ, തുയിലുണരൂ! |
കവിമാതേ, തുയിലുണരൂ! |
||
യുവാവ് : കവിമാതേ, പുതിയലോകം |
യുവാവ് : കവിമാതേ, പുതിയലോകം |
||
കണികാണാൻ തുയിലുണരൂ! |
|||
യുവതി : തുയിലുണരൂ, പഴയലോകം |
യുവതി : തുയിലുണരൂ, പഴയലോകം |
||
തുലഞ്ഞുകാണാൻ തുയിലുണരൂ! |
|||
യുവാവ് : തുയ്ലുണരൂ, |
യുവാവ് : തുയ്ലുണരൂ, തൊഴിൽ പൊഴിവൂ |
||
തൂമൂലരവം, തുയിലുണരൂ! |
തൂമൂലരവം, തുയിലുണരൂ! |
||
യുവതി : തുയിലുണരൂ, ചെങ്കൊടി |
യുവതി : തുയിലുണരൂ, ചെങ്കൊടി തൻ |
||
തൂമ |
തൂമ കാണാൻ തുയിലുണരൂ! |
||
യുവാവ് : കവിമാതേ, തുയിലുണരൂ, |
യുവാവ് : കവിമാതേ, തുയിലുണരൂ, |
||
കരൾ നിറയെച്ചിരി പകരൂ! |
|||
യുവതി : ചിരിപകരൂ, |
യുവതി : ചിരിപകരൂ, ചിന്തകളിൽ |
||
ചിറകുവരാൻ തുയിലുണരൂ; |
|||
യുവാവ് : തുയിലുണരൂ ജന വിഭവ |
യുവാവ് : തുയിലുണരൂ ജന വിഭവ |
||
തുലനഫല മധു നുകരൂ! |
തുലനഫല മധു നുകരൂ! |
||
യുവതി : മധു നുകരൂ! മതിമഹിതേ, |
യുവതി : മധു നുകരൂ! മതിമഹിതേ, |
||
തുയിലുണരൂ, കവിമാതേ! |
തുയിലുണരൂ, കവിമാതേ! |
||
യുവാവ് : |
യുവാവ് : അഴിമതികൾക്കറുതിയണ- |
||
ഞ്ഞരമനകളടിഞ്ഞു |
ഞ്ഞരമനകളടിഞ്ഞു മണ്ണിൽ |
||
യുവതി : അടിഞ്ഞ മണ്ണിലഭ്യുദയ- |
യുവതി : അടിഞ്ഞ മണ്ണിലഭ്യുദയ- |
||
മടിമുടി പൊന്നലരണിഞ്ഞൂ. |
മടിമുടി പൊന്നലരണിഞ്ഞൂ. |
||
യുവാവ് : അലരണിഞ്ഞു |
യുവാവ് : അലരണിഞ്ഞു ജീവിതങ്ങൾ- |
||
അഖിലമൊപ്പം കതിരുവന്നു. |
അഖിലമൊപ്പം കതിരുവന്നു. |
||
യുവതി : കതിരുവന്ന |
യുവതി : കതിരുവന്ന കാഴ്ചകാണാൻ |
||
കവിമാതേ, തുയിലുണരൂ! |
കവിമാതേ, തുയിലുണരൂ! |
||
യുവാവ് : അവനിയിലിന്നപഗതമാ- |
യുവാവ് : അവനിയിലിന്നപഗതമാ- |
||
യവശതകള, |
യവശതകള, ലസതകൾ, |
||
യുവതി : |
യുവതി : അലസതകളൊടിയൊഴിയാൻ |
||
അരിവാളിൻ തിരുനാമം! |
|||
യുവാവ് : തിരുനാമത്തിരിയുഴിയാം |
യുവാവ് : തിരുനാമത്തിരിയുഴിയാം |
||
തടലുടലിൽ തിരിയെവരാൻ! |
|||
തടലുടലില്‍ തിരിയെവരാന്‍! |
|||
യുവതി : തിരിയെവരും തിറമൊടുനീ |
യുവതി : തിരിയെവരും തിറമൊടുനീ |
||
തുയിലുണരൂ കവിമാതേ! |
തുയിലുണരൂ കവിമാതേ! |
||
വരി 62: | വരി 62: | ||
വിത്തമദം കക്കുകയായ് |
വിത്തമദം കക്കുകയായ് |
||
യുവതി : കക്കുകയായ് കയ്പുരസം |
യുവതി : കക്കുകയായ് കയ്പുരസം |
||
കർക്കിടകക്കരിമാസം |
|||
കര്‍ക്കിടകക്കരിമാസം |
|||
യുവാവ് : കരിമാസം |
യുവാവ് : കരിമാസം കരൾകവരും |
||
കതിർ മഴയിൽ കളിയാടി, |
|||
യുവതി : |
യുവതി : കളിയാടാൻ കരിനുകമായ് |
||
കവിമാതേ, തുയിലുണരൂ! |
കവിമാതേ, തുയിലുണരൂ! |
||
യുവാവ് : ചിന്നിയിളന്തളിരിളകും |
യുവാവ് : ചിന്നിയിളന്തളിരിളകും |
||
ചിങ്ങമരച്ചില്ലകളിൽ |
|||
ചിങ്ങമരച്ചില്ലകളില്‍ |
|||
യുവതി : |
യുവതി : ചില്ലകളിൽ ത്തിരുവോണ- |
||
ച്ചെല്ലമണിക്കുയിൽ കൂകി; |
|||
ച്ചെല്ലമണിക്കുയില്‍ കൂകി; |
|||
യുവാവ് : |
യുവാവ് : കുയിൽ കൂകിക്കൊഞ്ചിവരും |
||
കുലകന്യയ് |
കുലകന്യയ് ക്കകമഴിയാൻ. |
||
യുവതി : അകമഴിയും |
യുവതി : അകമഴിയും പൂജകാണാൻ |
||
തുയിലുണരൂ കവിമാതേ! |
തുയിലുണരൂ കവിമാതേ! |
||
യുവാവ് : |
യുവാവ് : കർമ്മശതമൊരുതട്ടിൽ |
||
നന്മകളോ |
നന്മകളോ മറുതട്ടിൽ |
||
യുവതി : ഇരുതട്ടുമൊരുപോലാ- |
യുവതി : ഇരുതട്ടുമൊരുപോലാ- |
||
യൊരുമയുടെ നല്ല തുലാം- |
യൊരുമയുടെ നല്ല തുലാം- |
||
യുവാവ് : നല്ലതുലാം മൃതനരക- |
യുവാവ് : നല്ലതുലാം മൃതനരക- |
||
കല്യതയിൽ കതിർ ചാർത്തി, |
|||
കല്യതയില്‍ കതിര്‍ ചാര്‍ത്തി, |
|||
യുവതി : |
യുവതി : കതിർ ദീപം കണ്ടു തൊഴാൻ |
||
കവിമാതേ, തുയിലുണരൂ! |
കവിമാതേ, തുയിലുണരൂ! |
||
യുവാവ് : പുച്ഛമതിലമൃതൊഴുകി |
യുവാവ് : പുച്ഛമതിലമൃതൊഴുകി |
||
വരി 87: | വരി 87: | ||
യുവതി : എഴുനള്ളി, ക്കനകവിള- |
യുവതി : എഴുനള്ളി, ക്കനകവിള- |
||
ക്കെഴുതിരിയിട്ടെരിയിക്കേ. |
ക്കെഴുതിരിയിട്ടെരിയിക്കേ. |
||
യുവാവ് : |
യുവാവ് : എരിയിക്കെക്കാർത്തികതൻ |
||
തിരുഹൃദയം തുടികൊട്ടി |
തിരുഹൃദയം തുടികൊട്ടി |
||
യുവതി : തുടികൊട്ടി |
യുവതി : തുടികൊട്ടി ത്തുയിരകലാൻ |
||
തുയിലുണരൂ, കവിമാതേ! |
തുയിലുണരൂ, കവിമാതേ! |
||
യുവാവ് : |
യുവാവ് : പനിനീരിൽ മേൽകഴുകി |
||
പ്പാൽനിലാപ്പൂന്തുകിൽ ചാർത്തി- |
|||
പ്പാല്‍നിലാപ്പൂന്തുകില്‍ ചാര്‍ത്തി- |
|||
യുവതി : തുകിൽ ചാർത്തിദ്ധനുസഖിയാം |
|||
യുവതി : തുകില്‍ ചാര്‍ത്തിദ്ധനുസഖിയാം |
|||
കനലൊളിയാമാർദ്രയുമായ് |
|||
കനലൊളിയാമാര്‍ദ്രയുമായ് |
|||
യുവാവ് : |
യുവാവ് : ആർദ്രയുമാ യദ്രിജയെ- |
||
കൂപ്പി മുദാ |
കൂപ്പി മുദാ കളിയാടാൻ, |
||
യുവതി : |
യുവതി : കളികാണാൻ കലിതരസം |
||
കവിമാതേ, തുയിലുണരൂ! |
കവിമാതേ, തുയിലുണരൂ! |
||
യുവാവ് : മകരശ്രീ |
യുവാവ് : മകരശ്രീ മഞ്ഞലയാൽ |
||
മരനിരയെ മലരണിയെ- |
മരനിരയെ മലരണിയെ- |
||
യുവതി : |
യുവതി : അണിമലർച്ചെണ്ടലഞ്ഞുലഞ്ഞ- |
||
ങ്ങാനന്ദപ്പാൽക്കാവടികൾ- |
|||
ങ്ങാനന്ദപ്പാല്‍ക്കാവടികള്‍- |
|||
യുവാവ് : കാവടികളണിയണിയായ്- |
യുവാവ് : കാവടികളണിയണിയായ്- |
||
ക്കരളുകളിലലതുള്ളി- |
ക്കരളുകളിലലതുള്ളി- |
||
യുവതി : തുള്ളിവരും |
യുവതി : തുള്ളിവരും തുള്ളൽ കാണാൻ |
||
തുയിലുണരൂ, കവിമാതേ! |
തുയിലുണരൂ, കവിമാതേ! |
||
യുവാവ് : മിശിഹയുടെ തിരുഹൃദയ- |
യുവാവ് : മിശിഹയുടെ തിരുഹൃദയ- |
||
വിശൂദരുചി വിളയാടി- |
വിശൂദരുചി വിളയാടി- |
||
യുവതി : |
യുവതി : വിളയാടിപ്പൊൻ കുരിശിൻ- |
||
വിമലതതൻ മണികുംഭം- |
|||
യുവാവ് : മണികുംഭജ്ഞാന ജലം |
യുവാവ് : മണികുംഭജ്ഞാന ജലം |
||
മനമിയലും കറ |
മനമിയലും കറ കളയാൻ |
||
യുവതി : |
യുവതി : കറകളയാൻ, കനിവുയരാൻ |
||
കവിമാതേ, തുയിലുണരൂ! |
കവിമാതേ, തുയിലുണരൂ! |
||
യുവാവ് : സഹകരണസരസി മുദാ |
യുവാവ് : സഹകരണസരസി മുദാ |
||
വരി 119: | വരി 119: | ||
യുവതി : ശുഭമീനം-പ്രോദ്ഗതിത- |
യുവതി : ശുഭമീനം-പ്രോദ്ഗതിത- |
||
ന്നഭിമാനം-വളരാനും- |
ന്നഭിമാനം-വളരാനും- |
||
യുവാവ് : വളരാനും |
യുവാവ് : വളരാനും വഞ്ചനതൻ |
||
വലകളിൽ നിന്നകലാനും |
|||
യുവതി : |
യുവതി : അകലാത്തോരകവെളിവിൽ |
||
തുയിലുണരൂ, കവിമാതേ! |
തുയിലുണരൂ, കവിമാതേ! |
||
യുവാവ് : മേടപ്പൂങ്കൊന്നയുല- |
യുവാവ് : മേടപ്പൂങ്കൊന്നയുല- |
||
ഞ്ഞാടും |
ഞ്ഞാടും പൊൻകിങ്ങിണികൾ- |
||
യുവതി : |
യുവതി : കിങ്ങിണികൾ സുലഭതതൻ |
||
തൊങ്ങലുക,ളൊളിവിതറി- |
തൊങ്ങലുക,ളൊളിവിതറി- |
||
യുവാവ് : വിതറി നവവിഭവശതം |
യുവാവ് : വിതറി നവവിഭവശതം |
||
വിഷൂവ |
വിഷൂവ ശ്രീയണയുമ്പോൾ |
||
യുവതി : |
യുവതി : അണയുമ്പോൾ, കവിമാതേ, |
||
കണികാണാൻ തുയിലുണരൂ! |
|||
യുവാവ് : |
യുവാവ് : വൃഷഭയുതൻ, വിഷരഹിതൻ |
||
കൃഷകൻ തൻ ജീവജലം- |
|||
യുവതി : ജീവജലം പെയ്തണയും |
യുവതി : ജീവജലം പെയ്തണയും |
||
ജീമൂതം തഴകെട്ടി- |
ജീമൂതം തഴകെട്ടി- |
||
യുവാവ് : തഴകെട്ടി, മഴകിട്ടി- |
യുവാവ് : തഴകെട്ടി, മഴകിട്ടി- |
||
ത്തരുനിരയിൽ ത്തളിർപൊട്ടി |
|||
ത്തരുനിരയില്‍ ത്തളിര്‍പൊട്ടി |
|||
യുവതി : പൊട്ടിപ്പോയ് കവിമാതേ, |
യുവതി : പൊട്ടിപ്പോയ് കവിമാതേ, |
||
പട്ടിണി-നീ തുയിലുണരൂ! |
പട്ടിണി-നീ തുയിലുണരൂ! |
||
യുവാവ് : പോളപൊളിഞ്ഞിതളഴിയും |
യുവാവ് : പോളപൊളിഞ്ഞിതളഴിയും |
||
പൊൻകൈതപ്പൂങ്കുലപോൽ |
|||
പൊന്‍കൈതപ്പൂങ്കുലപോല്‍ |
|||
യുവതി : |
യുവതി : പൂങ്കുലപോൽ, തേൻ കനിയും |
||
മാങ്കനിപോൽ, മിഥുനമനം- |
|||
യുവാവ് : മിഥുനമനം വിടരാനും |
യുവാവ് : മിഥുനമനം വിടരാനും |
||
മധുരമധു പകരാനും- |
മധുരമധു പകരാനും- |
||
യുവതി : |
യുവതി : പകരുമുഷസ്സുഷമയിൽ നീ |
||
തുയിലുണരൂ, കവിമാതേ! |
തുയിലുണരൂ, കവിമാതേ! |
||
യുവാവ് : |
യുവാവ് : മുനികൾക്കും മുനിയായി |
||
മണിരത്നഖനിയായി- |
മണിരത്നഖനിയായി- |
||
യുവതി : ഖനിയായി, ദ്ധനതത്വ |
യുവതി : ഖനിയായി, ദ്ധനതത്വ |
||
പ്രണവത്തിന്നുയിരേകി |
പ്രണവത്തിന്നുയിരേകി |
||
യുവാവ് : ഉയിരേകി, ത്തൊഴിലുകളി- |
യുവാവ് : ഉയിരേകി, ത്തൊഴിലുകളി- |
||
ലുണർവരുളി കാറള്മാർക്സ്! |
|||
ലുണര്‍വരുളി കാറള്മാര്‍ക്സ്! |
|||
യുവതി : |
യുവതി : മാർക്സിനെ നീ കവിമാതേ, |
||
മാനിക്കാൻ തുയിലുണരൂ! |
|||
യുവാവ് : അലസതയറ്റവശതയ- |
യുവാവ് : അലസതയറ്റവശതയ- |
||
റ്റഴിമതിയറ്റാനന്ദം- |
റ്റഴിമതിയറ്റാനന്ദം- |
||
യുവതി : ആനന്ദപ്പുലരി പൊടി- |
യുവതി : ആനന്ദപ്പുലരി പൊടി- |
||
ച്ചണയുകയായ് നവലോകം! |
ച്ചണയുകയായ് നവലോകം! |
||
യുവാവ് : നവലോകം |
യുവാവ് : നവലോകം കണികാണാൻ |
||
നയനങ്ങളൊളിനുകരാൻ, |
|||
നയനങ്ങളൊളിനുകരാന്‍, |
|||
യുവതി : നുകരുക നീ സുകൃതമിനി- |
യുവതി : നുകരുക നീ സുകൃതമിനി- |
||
ത്തുയലുണരൂ, കവിമാതേ! |
ത്തുയലുണരൂ, കവിമാതേ! |
||
വരി 169: | വരി 169: | ||
യുവാവ് : മഞ്ജിമയും കൂട്ടട്ടേ, |
യുവാവ് : മഞ്ജിമയും കൂട്ടട്ടേ, |
||
മന്നഖിലം പാടട്ടേ!.... |
മന്നഖിലം പാടട്ടേ!.... |
||
യുവതി : |
യുവതി : പാടുന്നേൻ, തുയിലുണരൂ, |
||
പരിപൂതേ, കവിമാതേ! 20-10-1946 |
പരിപൂതേ, കവിമാതേ! 20-10-1946 |
||
വരി 178: | വരി 178: | ||
മജ്ജീവിതം ശൂന്യമോ? |
മജ്ജീവിതം ശൂന്യമോ? |
||
ഗാനാലാപനലോലമാം ഹൃദയമേ, |
ഗാനാലാപനലോലമാം ഹൃദയമേ, |
||
നീ |
നീ നല്ലപോൽ നോക്കൂ, നീ |
||
കാണും കാഴ്ച |
കാണും കാഴ്ച യഥാർത്ഥമോ, കപടമോ, |
||
വിഭ്രാന്തിയോ മായയോ?å7-12-1946 |
വിഭ്രാന്തിയോ മായയോ?å7-12-1946 |
||
ഒരു മഹാമരമണ്ടൻ ചവറുകൾ ചിക്കുമ്പോൾ |
|||
ഒരു മഹാമരമണ്ടന്‍ ചവറുകള്‍ ചിക്കുമ്പോള്‍ |
|||
കരഗതമാകുന്നു നിധികലശം; |
കരഗതമാകുന്നു നിധികലശം; |
||
ഒരു മഹാകവി, യെന്നാ,ലുമിനീരിനുകൂടിയു- |
ഒരു മഹാകവി, യെന്നാ,ലുമിനീരിനുകൂടിയു- |
04:26, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
രാക്കിളികൾ
(ഒരു പുതിയ തുയിലുണർത്തു പാട്ട്)
യുവാവ് : അഴകലകൾ ചുരുളു വിരി-
å ഞ്ഞൊഴുകിവരും കവനകലേ!
യുവതി : കവനകലേ, കലിതഫലേ,
കരുണരസ ജല വിമലേ!
യുവാവ് : ജല വിമലേ, ധൃതകമലേ
ജയ ജനിതധ്വനി തരളേ!
യുവതി : ധനിതരളേ, ജയ, ജയ, നീ
ഗുണസരളേ ജയ, ജയ, നീ!
യുവാവ് : തവ ഹരിത തൃണഭരിത-
തടനികടത്തണലുകളിൽ-
യുവതി : തണലുകളിൽ, തത്ത തത്തി
തളിരുലയും കുടിലുകളിൽ
യുവാവ് : കുടിലുകളിൽ, ചെടികളാടി-
ക്കുയിലുകൂകും കാടുകളിൽ
യുവതി : കാടുകളിൽ പാടിനട-
ന്നാടുമേയ്ക്കാൻ വന്നു ഞങ്ങൾ!
യുവാവ് : കാമുകനും കൺമണിയു-
മാണു ഞങ്ങൾ കവി മാതേ
യുവതി : കവിമാതേ, കാമുകനെൻ
കരളിനെഴും മിഴിയാണേ!
യുവാവ് : മിഴിയാണേ, കണ്മണിയാ-
മിഴി വിടരും കതിരാണേ!
യുവതി : കതിര്മിഴിയിലമൃതെഴുതാൻ
കവിമാതേ, തുയിലുണരൂ!
യുവാവ് : കവിമാതേ, പുതിയലോകം
കണികാണാൻ തുയിലുണരൂ!
യുവതി : തുയിലുണരൂ, പഴയലോകം
തുലഞ്ഞുകാണാൻ തുയിലുണരൂ!
യുവാവ് : തുയ്ലുണരൂ, തൊഴിൽ പൊഴിവൂ
തൂമൂലരവം, തുയിലുണരൂ!
യുവതി : തുയിലുണരൂ, ചെങ്കൊടി തൻ
തൂമ കാണാൻ തുയിലുണരൂ!
യുവാവ് : കവിമാതേ, തുയിലുണരൂ,
കരൾ നിറയെച്ചിരി പകരൂ!
യുവതി : ചിരിപകരൂ, ചിന്തകളിൽ
ചിറകുവരാൻ തുയിലുണരൂ;
യുവാവ് : തുയിലുണരൂ ജന വിഭവ
തുലനഫല മധു നുകരൂ!
യുവതി : മധു നുകരൂ! മതിമഹിതേ,
തുയിലുണരൂ, കവിമാതേ!
യുവാവ് : അഴിമതികൾക്കറുതിയണ-
ഞ്ഞരമനകളടിഞ്ഞു മണ്ണിൽ
യുവതി : അടിഞ്ഞ മണ്ണിലഭ്യുദയ-
മടിമുടി പൊന്നലരണിഞ്ഞൂ.
യുവാവ് : അലരണിഞ്ഞു ജീവിതങ്ങൾ-
അഖിലമൊപ്പം കതിരുവന്നു.
യുവതി : കതിരുവന്ന കാഴ്ചകാണാൻ
കവിമാതേ, തുയിലുണരൂ!
യുവാവ് : അവനിയിലിന്നപഗതമാ-
യവശതകള, ലസതകൾ,
യുവതി : അലസതകളൊടിയൊഴിയാൻ
അരിവാളിൻ തിരുനാമം!
യുവാവ് : തിരുനാമത്തിരിയുഴിയാം
തടലുടലിൽ തിരിയെവരാൻ!
യുവതി : തിരിയെവരും തിറമൊടുനീ
തുയിലുണരൂ കവിമാതേ!
യുവാവ് : വിപ്ലവവെയ്ലേറ്റിളകി
വിത്തമദം കക്കുകയായ്
യുവതി : കക്കുകയായ് കയ്പുരസം
കർക്കിടകക്കരിമാസം
യുവാവ് : കരിമാസം കരൾകവരും
കതിർ മഴയിൽ കളിയാടി,
യുവതി : കളിയാടാൻ കരിനുകമായ്
കവിമാതേ, തുയിലുണരൂ!
യുവാവ് : ചിന്നിയിളന്തളിരിളകും
ചിങ്ങമരച്ചില്ലകളിൽ
യുവതി : ചില്ലകളിൽ ത്തിരുവോണ-
ച്ചെല്ലമണിക്കുയിൽ കൂകി;
യുവാവ് : കുയിൽ കൂകിക്കൊഞ്ചിവരും
കുലകന്യയ് ക്കകമഴിയാൻ.
യുവതി : അകമഴിയും പൂജകാണാൻ
തുയിലുണരൂ കവിമാതേ!
യുവാവ് : കർമ്മശതമൊരുതട്ടിൽ
നന്മകളോ മറുതട്ടിൽ
യുവതി : ഇരുതട്ടുമൊരുപോലാ-
യൊരുമയുടെ നല്ല തുലാം-
യുവാവ് : നല്ലതുലാം മൃതനരക-
കല്യതയിൽ കതിർ ചാർത്തി,
യുവതി : കതിർ ദീപം കണ്ടു തൊഴാൻ
കവിമാതേ, തുയിലുണരൂ!
യുവാവ് : പുച്ഛമതിലമൃതൊഴുകി
വൃശ്ചികമാതെഴുനള്ളി
യുവതി : എഴുനള്ളി, ക്കനകവിള-
ക്കെഴുതിരിയിട്ടെരിയിക്കേ.
യുവാവ് : എരിയിക്കെക്കാർത്തികതൻ
തിരുഹൃദയം തുടികൊട്ടി
യുവതി : തുടികൊട്ടി ത്തുയിരകലാൻ
തുയിലുണരൂ, കവിമാതേ!
യുവാവ് : പനിനീരിൽ മേൽകഴുകി
പ്പാൽനിലാപ്പൂന്തുകിൽ ചാർത്തി-
യുവതി : തുകിൽ ചാർത്തിദ്ധനുസഖിയാം
കനലൊളിയാമാർദ്രയുമായ്
യുവാവ് : ആർദ്രയുമാ യദ്രിജയെ-
കൂപ്പി മുദാ കളിയാടാൻ,
യുവതി : കളികാണാൻ കലിതരസം
കവിമാതേ, തുയിലുണരൂ!
യുവാവ് : മകരശ്രീ മഞ്ഞലയാൽ
മരനിരയെ മലരണിയെ-
യുവതി : അണിമലർച്ചെണ്ടലഞ്ഞുലഞ്ഞ-
ങ്ങാനന്ദപ്പാൽക്കാവടികൾ-
യുവാവ് : കാവടികളണിയണിയായ്-
ക്കരളുകളിലലതുള്ളി-
യുവതി : തുള്ളിവരും തുള്ളൽ കാണാൻ
തുയിലുണരൂ, കവിമാതേ!
യുവാവ് : മിശിഹയുടെ തിരുഹൃദയ-
വിശൂദരുചി വിളയാടി-
യുവതി : വിളയാടിപ്പൊൻ കുരിശിൻ-
വിമലതതൻ മണികുംഭം-
യുവാവ് : മണികുംഭജ്ഞാന ജലം
മനമിയലും കറ കളയാൻ
യുവതി : കറകളയാൻ, കനിവുയരാൻ
കവിമാതേ, തുയിലുണരൂ!
യുവാവ് : സഹകരണസരസി മുദാ
വിഹരിക്കും ശുഭമീനം-
യുവതി : ശുഭമീനം-പ്രോദ്ഗതിത-
ന്നഭിമാനം-വളരാനും-
യുവാവ് : വളരാനും വഞ്ചനതൻ
വലകളിൽ നിന്നകലാനും
യുവതി : അകലാത്തോരകവെളിവിൽ
തുയിലുണരൂ, കവിമാതേ!
യുവാവ് : മേടപ്പൂങ്കൊന്നയുല-
ഞ്ഞാടും പൊൻകിങ്ങിണികൾ-
യുവതി : കിങ്ങിണികൾ സുലഭതതൻ
തൊങ്ങലുക,ളൊളിവിതറി-
യുവാവ് : വിതറി നവവിഭവശതം
വിഷൂവ ശ്രീയണയുമ്പോൾ
യുവതി : അണയുമ്പോൾ, കവിമാതേ,
കണികാണാൻ തുയിലുണരൂ!
യുവാവ് : വൃഷഭയുതൻ, വിഷരഹിതൻ
കൃഷകൻ തൻ ജീവജലം-
യുവതി : ജീവജലം പെയ്തണയും
ജീമൂതം തഴകെട്ടി-
യുവാവ് : തഴകെട്ടി, മഴകിട്ടി-
ത്തരുനിരയിൽ ത്തളിർപൊട്ടി
യുവതി : പൊട്ടിപ്പോയ് കവിമാതേ,
പട്ടിണി-നീ തുയിലുണരൂ!
യുവാവ് : പോളപൊളിഞ്ഞിതളഴിയും
പൊൻകൈതപ്പൂങ്കുലപോൽ
യുവതി : പൂങ്കുലപോൽ, തേൻ കനിയും
മാങ്കനിപോൽ, മിഥുനമനം-
യുവാവ് : മിഥുനമനം വിടരാനും
മധുരമധു പകരാനും-
യുവതി : പകരുമുഷസ്സുഷമയിൽ നീ
തുയിലുണരൂ, കവിമാതേ!
യുവാവ് : മുനികൾക്കും മുനിയായി
മണിരത്നഖനിയായി-
യുവതി : ഖനിയായി, ദ്ധനതത്വ
പ്രണവത്തിന്നുയിരേകി
യുവാവ് : ഉയിരേകി, ത്തൊഴിലുകളി-
ലുണർവരുളി കാറള്മാർക്സ്!
യുവതി : മാർക്സിനെ നീ കവിമാതേ,
മാനിക്കാൻ തുയിലുണരൂ!
യുവാവ് : അലസതയറ്റവശതയ-
റ്റഴിമതിയറ്റാനന്ദം-
യുവതി : ആനന്ദപ്പുലരി പൊടി-
ച്ചണയുകയായ് നവലോകം!
യുവാവ് : നവലോകം കണികാണാൻ
നയനങ്ങളൊളിനുകരാൻ,
യുവതി : നുകരുക നീ സുകൃതമിനി-
ത്തുയലുണരൂ, കവിമാതേ!
യുവാവ് : കനലൊളിയും കതിരുകളും
കനകപ്പൂ മാരികളും
യുവതി : മാരിമണിവില്ലുവിരി-
ഞ്ഞൂറിവരും മഞ്ജിമയും-
യുവാവ് : മഞ്ജിമയും കൂട്ടട്ടേ,
മന്നഖിലം പാടട്ടേ!....
യുവതി : പാടുന്നേൻ, തുയിലുണരൂ,
പരിപൂതേ, കവിമാതേ! 20-10-1946
ഞാനും വന്നു ജഗത്തി, ലെന്തിനെവിടു-
ന്നെങ്ങോട്ടു?-കഷ്ടം വൃഥാ
ഞാനും വന്നു ജഗത്തിലെന്നു വരുമോ
മജ്ജീവിതം ശൂന്യമോ?
ഗാനാലാപനലോലമാം ഹൃദയമേ,
നീ നല്ലപോൽ നോക്കൂ, നീ
കാണും കാഴ്ച യഥാർത്ഥമോ, കപടമോ,
വിഭ്രാന്തിയോ മായയോ?å7-12-1946
ഒരു മഹാമരമണ്ടൻ ചവറുകൾ ചിക്കുമ്പോൾ
കരഗതമാകുന്നു നിധികലശം;
ഒരു മഹാകവി, യെന്നാ,ലുമിനീരിനുകൂടിയു-
മൊരുവഴിയും കാണാതെ വിറങ്ങലിപ്പൂ!. . . 20-2-1946