"സ്വരരാഗസുധ/രാക്കിളികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Content deleted Content added
No edit summary
(ചെ.) പുതിയ ചിൽ ...
വരി 1: വരി 1:
<poem>
<poem>
രാക്കിളികൾ
രാക്കിളികള്‍
(ഒരു പുതിയ തുയിലുണര്‍ത്തു പാട്ട്)
(ഒരു പുതിയ തുയിലുണർത്തു പാട്ട്)


യുവാവ് : അഴകലകള്‍ ചുരുളു വിരി-
യുവാവ് : അഴകലകൾ ചുരുളു വിരി-
å ഞ്ഞൊഴുകിവരും കവനകലേ!
å ഞ്ഞൊഴുകിവരും കവനകലേ!
യുവതി : കവനകലേ, കലിതഫലേ,
യുവതി : കവനകലേ, കലിതഫലേ,
വരി 12: വരി 12:
ഗുണസരളേ ജയ, ജയ, നീ!
ഗുണസരളേ ജയ, ജയ, നീ!
യുവാവ് : തവ ഹരിത തൃണഭരിത-
യുവാവ് : തവ ഹരിത തൃണഭരിത-
തടനികടത്തണലുകളിൽ-
തടനികടത്തണലുകളില്‍-
യുവതി : തണലുകളില്‍, തത്ത തത്തി
യുവതി : തണലുകളിൽ, തത്ത തത്തി
തളിരുലയും കുടിലുകളില്‍
തളിരുലയും കുടിലുകളിൽ
യുവാവ് : കുടിലുകളില്‍, ചെടികളാടി-
യുവാവ് : കുടിലുകളിൽ, ചെടികളാടി-
ക്കുയിലുകൂകും കാടുകളില്‍
ക്കുയിലുകൂകും കാടുകളിൽ
യുവതി : കാടുകളില്‍ പാടിനട-
യുവതി : കാടുകളിൽ പാടിനട-
ന്നാടുമേയ്ക്കാൻ വന്നു ഞങ്ങൾ!
ന്നാടുമേയ്ക്കാന്‍ വന്നു ഞങ്ങള്‍!
യുവാവ് : കാമുകനും കണ്‍മണിയു-
യുവാവ് : കാമുകനും കൺമണിയു-
മാണു ഞങ്ങള്‍ കവി മാതേ
മാണു ഞങ്ങൾ കവി മാതേ
യുവതി : കവിമാതേ, കാമുകനെന്‍
യുവതി : കവിമാതേ, കാമുകനെൻ
കരളിനെഴും മിഴിയാണേ!
കരളിനെഴും മിഴിയാണേ!
യുവാവ് : മിഴിയാണേ, കണ്മണിയാ-
യുവാവ് : മിഴിയാണേ, കണ്മണിയാ-
മിഴി വിടരും കതിരാണേ!
മിഴി വിടരും കതിരാണേ!
യുവതി : കതിര്മിഴിയിലമൃതെഴുതാന്‍
യുവതി : കതിര്മിഴിയിലമൃതെഴുതാൻ
കവിമാതേ, തുയിലുണരൂ!
കവിമാതേ, തുയിലുണരൂ!
യുവാവ് : കവിമാതേ, പുതിയലോകം
യുവാവ് : കവിമാതേ, പുതിയലോകം
കണികാണാന്‍ തുയിലുണരൂ!
കണികാണാൻ തുയിലുണരൂ!
യുവതി : തുയിലുണരൂ, പഴയലോകം
യുവതി : തുയിലുണരൂ, പഴയലോകം
തുലഞ്ഞുകാണാന്‍ തുയിലുണരൂ!
തുലഞ്ഞുകാണാൻ തുയിലുണരൂ!
യുവാവ് : തുയ്ലുണരൂ, തൊഴില്‍ പൊഴിവൂ
യുവാവ് : തുയ്ലുണരൂ, തൊഴിൽ പൊഴിവൂ
തൂമൂലരവം, തുയിലുണരൂ!
തൂമൂലരവം, തുയിലുണരൂ!
യുവതി : തുയിലുണരൂ, ചെങ്കൊടി തന്‍
യുവതി : തുയിലുണരൂ, ചെങ്കൊടി തൻ
തൂമ കാണാന്‍ തുയിലുണരൂ!
തൂമ കാണാൻ തുയിലുണരൂ!
യുവാവ് : കവിമാതേ, തുയിലുണരൂ,
യുവാവ് : കവിമാതേ, തുയിലുണരൂ,
കരള്‍ നിറയെച്ചിരി പകരൂ!
കരൾ നിറയെച്ചിരി പകരൂ!
യുവതി : ചിരിപകരൂ, ചിന്തകളില്‍
യുവതി : ചിരിപകരൂ, ചിന്തകളിൽ
ചിറകുവരാന്‍ തുയിലുണരൂ;
ചിറകുവരാൻ തുയിലുണരൂ;
യുവാവ് : തുയിലുണരൂ ജന വിഭവ
യുവാവ് : തുയിലുണരൂ ജന വിഭവ
തുലനഫല മധു നുകരൂ!
തുലനഫല മധു നുകരൂ!
യുവതി : മധു നുകരൂ! മതിമഹിതേ,
യുവതി : മധു നുകരൂ! മതിമഹിതേ,
തുയിലുണരൂ, കവിമാതേ!
തുയിലുണരൂ, കവിമാതേ!
യുവാവ് : അഴിമതികള്‍ക്കറുതിയണ-
യുവാവ് : അഴിമതികൾക്കറുതിയണ-
ഞ്ഞരമനകളടിഞ്ഞു മണ്ണില്‍
ഞ്ഞരമനകളടിഞ്ഞു മണ്ണിൽ
യുവതി : അടിഞ്ഞ മണ്ണിലഭ്യുദയ-
യുവതി : അടിഞ്ഞ മണ്ണിലഭ്യുദയ-
മടിമുടി പൊന്നലരണിഞ്ഞൂ.
മടിമുടി പൊന്നലരണിഞ്ഞൂ.
യുവാവ് : അലരണിഞ്ഞു ജീവിതങ്ങള്‍-
യുവാവ് : അലരണിഞ്ഞു ജീവിതങ്ങൾ-
അഖിലമൊപ്പം കതിരുവന്നു.
അഖിലമൊപ്പം കതിരുവന്നു.
യുവതി : കതിരുവന്ന കാഴ്ചകാണാന്‍
യുവതി : കതിരുവന്ന കാഴ്ചകാണാൻ
കവിമാതേ, തുയിലുണരൂ!
കവിമാതേ, തുയിലുണരൂ!
യുവാവ് : അവനിയിലിന്നപഗതമാ-
യുവാവ് : അവനിയിലിന്നപഗതമാ-
യവശതകള, ലസതകള്‍,
യവശതകള, ലസതകൾ,
യുവതി : അലസതകളൊടിയൊഴിയാന്‍
യുവതി : അലസതകളൊടിയൊഴിയാൻ
അരിവാളിന്‍ തിരുനാമം!
അരിവാളിൻ തിരുനാമം!
യുവാവ് : തിരുനാമത്തിരിയുഴിയാം
യുവാവ് : തിരുനാമത്തിരിയുഴിയാം
തടലുടലിൽ തിരിയെവരാൻ!
തടലുടലില്‍ തിരിയെവരാന്‍!
യുവതി : തിരിയെവരും തിറമൊടുനീ
യുവതി : തിരിയെവരും തിറമൊടുനീ
തുയിലുണരൂ കവിമാതേ!
തുയിലുണരൂ കവിമാതേ!
വരി 62: വരി 62:
വിത്തമദം കക്കുകയായ്
വിത്തമദം കക്കുകയായ്
യുവതി : കക്കുകയായ് കയ്പുരസം
യുവതി : കക്കുകയായ് കയ്പുരസം
കർക്കിടകക്കരിമാസം
കര്‍ക്കിടകക്കരിമാസം
യുവാവ് : കരിമാസം കരള്‍കവരും
യുവാവ് : കരിമാസം കരൾകവരും
കതിര്‍ മഴയില്‍ കളിയാടി,
കതിർ മഴയിൽ കളിയാടി,
യുവതി : കളിയാടാന്‍ കരിനുകമായ്
യുവതി : കളിയാടാൻ കരിനുകമായ്
കവിമാതേ, തുയിലുണരൂ!
കവിമാതേ, തുയിലുണരൂ!
യുവാവ് : ചിന്നിയിളന്തളിരിളകും
യുവാവ് : ചിന്നിയിളന്തളിരിളകും
ചിങ്ങമരച്ചില്ലകളിൽ
ചിങ്ങമരച്ചില്ലകളില്‍
യുവതി : ചില്ലകളില്‍ ത്തിരുവോണ-
യുവതി : ചില്ലകളിൽ ത്തിരുവോണ-
ച്ചെല്ലമണിക്കുയിൽ കൂകി;
ച്ചെല്ലമണിക്കുയില്‍ കൂകി;
യുവാവ് : കുയില്‍ കൂകിക്കൊഞ്ചിവരും
യുവാവ് : കുയിൽ കൂകിക്കൊഞ്ചിവരും
കുലകന്യയ് ക്കകമഴിയാന്‍.
കുലകന്യയ് ക്കകമഴിയാൻ.
യുവതി : അകമഴിയും പൂജകാണാന്‍
യുവതി : അകമഴിയും പൂജകാണാൻ
തുയിലുണരൂ കവിമാതേ!
തുയിലുണരൂ കവിമാതേ!
യുവാവ് : കര്‍മ്മശതമൊരുതട്ടില്‍
യുവാവ് : കർമ്മശതമൊരുതട്ടിൽ
നന്മകളോ മറുതട്ടില്‍
നന്മകളോ മറുതട്ടിൽ
യുവതി : ഇരുതട്ടുമൊരുപോലാ-
യുവതി : ഇരുതട്ടുമൊരുപോലാ-
യൊരുമയുടെ നല്ല തുലാം-
യൊരുമയുടെ നല്ല തുലാം-
യുവാവ് : നല്ലതുലാം മൃതനരക-
യുവാവ് : നല്ലതുലാം മൃതനരക-
കല്യതയിൽ കതിർ ചാർത്തി,
കല്യതയില്‍ കതിര്‍ ചാര്‍ത്തി,
യുവതി : കതിര്‍ ദീപം കണ്ടു തൊഴാന്‍
യുവതി : കതിർ ദീപം കണ്ടു തൊഴാൻ
കവിമാതേ, തുയിലുണരൂ!
കവിമാതേ, തുയിലുണരൂ!
യുവാവ് : പുച്ഛമതിലമൃതൊഴുകി
യുവാവ് : പുച്ഛമതിലമൃതൊഴുകി
വരി 87: വരി 87:
യുവതി : എഴുനള്ളി, ക്കനകവിള-
യുവതി : എഴുനള്ളി, ക്കനകവിള-
ക്കെഴുതിരിയിട്ടെരിയിക്കേ.
ക്കെഴുതിരിയിട്ടെരിയിക്കേ.
യുവാവ് : എരിയിക്കെക്കാര്‍ത്തികതന്‍
യുവാവ് : എരിയിക്കെക്കാർത്തികതൻ
തിരുഹൃദയം തുടികൊട്ടി
തിരുഹൃദയം തുടികൊട്ടി
യുവതി : തുടികൊട്ടി ത്തുയിരകലാന്‍
യുവതി : തുടികൊട്ടി ത്തുയിരകലാൻ
തുയിലുണരൂ, കവിമാതേ!
തുയിലുണരൂ, കവിമാതേ!
യുവാവ് : പനിനീരില്‍ മേല്‍കഴുകി
യുവാവ് : പനിനീരിൽ മേൽകഴുകി
പ്പാൽനിലാപ്പൂന്തുകിൽ ചാർത്തി-
പ്പാല്‍നിലാപ്പൂന്തുകില്‍ ചാര്‍ത്തി-
യുവതി : തുകിൽ ചാർത്തിദ്ധനുസഖിയാം
യുവതി : തുകില്‍ ചാര്‍ത്തിദ്ധനുസഖിയാം
കനലൊളിയാമാർദ്രയുമായ്
കനലൊളിയാമാര്‍ദ്രയുമായ്
യുവാവ് : ആര്‍ദ്രയുമാ യദ്രിജയെ-
യുവാവ് : ആർദ്രയുമാ യദ്രിജയെ-
കൂപ്പി മുദാ കളിയാടാന്‍,
കൂപ്പി മുദാ കളിയാടാൻ,
യുവതി : കളികാണാന്‍ കലിതരസം
യുവതി : കളികാണാൻ കലിതരസം
കവിമാതേ, തുയിലുണരൂ!
കവിമാതേ, തുയിലുണരൂ!
യുവാവ് : മകരശ്രീ മഞ്ഞലയാല്‍
യുവാവ് : മകരശ്രീ മഞ്ഞലയാൽ
മരനിരയെ മലരണിയെ-
മരനിരയെ മലരണിയെ-
യുവതി : അണിമലര്‍ച്ചെണ്ടലഞ്ഞുലഞ്ഞ-
യുവതി : അണിമലർച്ചെണ്ടലഞ്ഞുലഞ്ഞ-
ങ്ങാനന്ദപ്പാൽക്കാവടികൾ-
ങ്ങാനന്ദപ്പാല്‍ക്കാവടികള്‍-
യുവാവ് : കാവടികളണിയണിയായ്-
യുവാവ് : കാവടികളണിയണിയായ്-
ക്കരളുകളിലലതുള്ളി-
ക്കരളുകളിലലതുള്ളി-
യുവതി : തുള്ളിവരും തുള്ളല്‍ കാണാന്‍
യുവതി : തുള്ളിവരും തുള്ളൽ കാണാൻ
തുയിലുണരൂ, കവിമാതേ!
തുയിലുണരൂ, കവിമാതേ!
യുവാവ് : മിശിഹയുടെ തിരുഹൃദയ-
യുവാവ് : മിശിഹയുടെ തിരുഹൃദയ-
വിശൂദരുചി വിളയാടി-
വിശൂദരുചി വിളയാടി-
യുവതി : വിളയാടിപ്പൊന്‍ കുരിശിന്‍-
യുവതി : വിളയാടിപ്പൊൻ കുരിശിൻ-
വിമലതതന്‍ മണികുംഭം-
വിമലതതൻ മണികുംഭം-
യുവാവ് : മണികുംഭജ്ഞാന ജലം
യുവാവ് : മണികുംഭജ്ഞാന ജലം
മനമിയലും കറ കളയാന്‍
മനമിയലും കറ കളയാൻ
യുവതി : കറകളയാന്‍, കനിവുയരാന്‍
യുവതി : കറകളയാൻ, കനിവുയരാൻ
കവിമാതേ, തുയിലുണരൂ!
കവിമാതേ, തുയിലുണരൂ!
യുവാവ് : സഹകരണസരസി മുദാ
യുവാവ് : സഹകരണസരസി മുദാ
വരി 119: വരി 119:
യുവതി : ശുഭമീനം-പ്രോദ്ഗതിത-
യുവതി : ശുഭമീനം-പ്രോദ്ഗതിത-
ന്നഭിമാനം-വളരാനും-
ന്നഭിമാനം-വളരാനും-
യുവാവ് : വളരാനും വഞ്ചനതന്‍
യുവാവ് : വളരാനും വഞ്ചനതൻ
വലകളില്‍ നിന്നകലാനും
വലകളിൽ നിന്നകലാനും
യുവതി : അകലാത്തോരകവെളിവില്‍
യുവതി : അകലാത്തോരകവെളിവിൽ
തുയിലുണരൂ, കവിമാതേ!
തുയിലുണരൂ, കവിമാതേ!
യുവാവ് : മേടപ്പൂങ്കൊന്നയുല-
യുവാവ് : മേടപ്പൂങ്കൊന്നയുല-
ഞ്ഞാടും പൊന്‍കിങ്ങിണികള്‍-
ഞ്ഞാടും പൊൻകിങ്ങിണികൾ-
യുവതി : കിങ്ങിണികള്‍ സുലഭതതന്‍
യുവതി : കിങ്ങിണികൾ സുലഭതതൻ
തൊങ്ങലുക,ളൊളിവിതറി-
തൊങ്ങലുക,ളൊളിവിതറി-
യുവാവ് : വിതറി നവവിഭവശതം
യുവാവ് : വിതറി നവവിഭവശതം
വിഷൂവ ശ്രീയണയുമ്പോള്‍
വിഷൂവ ശ്രീയണയുമ്പോൾ
യുവതി : അണയുമ്പോള്‍, കവിമാതേ,
യുവതി : അണയുമ്പോൾ, കവിമാതേ,
കണികാണാന്‍ തുയിലുണരൂ!
കണികാണാൻ തുയിലുണരൂ!
യുവാവ് : വൃഷഭയുതന്‍, വിഷരഹിതന്‍
യുവാവ് : വൃഷഭയുതൻ, വിഷരഹിതൻ
കൃഷകന്‍ തന്‍ ജീവജലം-
കൃഷകൻ തൻ ജീവജലം-
യുവതി : ജീവജലം പെയ്തണയും
യുവതി : ജീവജലം പെയ്തണയും
ജീമൂതം തഴകെട്ടി-
ജീമൂതം തഴകെട്ടി-
യുവാവ് : തഴകെട്ടി, മഴകിട്ടി-
യുവാവ് : തഴകെട്ടി, മഴകിട്ടി-
ത്തരുനിരയിൽ ത്തളിർപൊട്ടി
ത്തരുനിരയില്‍ ത്തളിര്‍പൊട്ടി
യുവതി : പൊട്ടിപ്പോയ് കവിമാതേ,
യുവതി : പൊട്ടിപ്പോയ് കവിമാതേ,
പട്ടിണി-നീ തുയിലുണരൂ!
പട്ടിണി-നീ തുയിലുണരൂ!
യുവാവ് : പോളപൊളിഞ്ഞിതളഴിയും
യുവാവ് : പോളപൊളിഞ്ഞിതളഴിയും
പൊൻകൈതപ്പൂങ്കുലപോൽ
പൊന്‍കൈതപ്പൂങ്കുലപോല്‍
യുവതി : പൂങ്കുലപോല്‍, തേന്‍ കനിയും
യുവതി : പൂങ്കുലപോൽ, തേൻ കനിയും
മാങ്കനിപോല്‍, മിഥുനമനം-
മാങ്കനിപോൽ, മിഥുനമനം-
യുവാവ് : മിഥുനമനം വിടരാനും
യുവാവ് : മിഥുനമനം വിടരാനും
മധുരമധു പകരാനും-
മധുരമധു പകരാനും-
യുവതി : പകരുമുഷസ്സുഷമയില്‍ നീ
യുവതി : പകരുമുഷസ്സുഷമയിൽ നീ
തുയിലുണരൂ, കവിമാതേ!
തുയിലുണരൂ, കവിമാതേ!
യുവാവ് : മുനികള്‍ക്കും മുനിയായി
യുവാവ് : മുനികൾക്കും മുനിയായി
മണിരത്നഖനിയായി-
മണിരത്നഖനിയായി-
യുവതി : ഖനിയായി, ദ്ധനതത്വ
യുവതി : ഖനിയായി, ദ്ധനതത്വ
പ്രണവത്തിന്നുയിരേകി
പ്രണവത്തിന്നുയിരേകി
യുവാവ് : ഉയിരേകി, ത്തൊഴിലുകളി-
യുവാവ് : ഉയിരേകി, ത്തൊഴിലുകളി-
ലുണർവരുളി കാറള്മാർക്സ്!
ലുണര്‍വരുളി കാറള്മാര്‍ക്സ്!
യുവതി : മാര്‍ക്സിനെ നീ കവിമാതേ,
യുവതി : മാർക്സിനെ നീ കവിമാതേ,
മാനിക്കാന്‍ തുയിലുണരൂ!
മാനിക്കാൻ തുയിലുണരൂ!
യുവാവ് : അലസതയറ്റവശതയ-
യുവാവ് : അലസതയറ്റവശതയ-
റ്റഴിമതിയറ്റാനന്ദം-
റ്റഴിമതിയറ്റാനന്ദം-
യുവതി : ആനന്ദപ്പുലരി പൊടി-
യുവതി : ആനന്ദപ്പുലരി പൊടി-
ച്ചണയുകയായ് നവലോകം!
ച്ചണയുകയായ് നവലോകം!
യുവാവ് : നവലോകം കണികാണാന്‍
യുവാവ് : നവലോകം കണികാണാൻ
നയനങ്ങളൊളിനുകരാൻ,
നയനങ്ങളൊളിനുകരാന്‍,
യുവതി : നുകരുക നീ സുകൃതമിനി-
യുവതി : നുകരുക നീ സുകൃതമിനി-
ത്തുയലുണരൂ, കവിമാതേ!
ത്തുയലുണരൂ, കവിമാതേ!
വരി 169: വരി 169:
യുവാവ് : മഞ്ജിമയും കൂട്ടട്ടേ,
യുവാവ് : മഞ്ജിമയും കൂട്ടട്ടേ,
മന്നഖിലം പാടട്ടേ!....
മന്നഖിലം പാടട്ടേ!....
യുവതി : പാടുന്നേന്‍, തുയിലുണരൂ,
യുവതി : പാടുന്നേൻ, തുയിലുണരൂ,
പരിപൂതേ, കവിമാതേ! 20-10-1946
പരിപൂതേ, കവിമാതേ! 20-10-1946


വരി 178: വരി 178:
മജ്ജീവിതം ശൂന്യമോ?
മജ്ജീവിതം ശൂന്യമോ?
ഗാനാലാപനലോലമാം ഹൃദയമേ,
ഗാനാലാപനലോലമാം ഹൃദയമേ,
നീ നല്ലപോല്‍ നോക്കൂ, നീ
നീ നല്ലപോൽ നോക്കൂ, നീ
കാണും കാഴ്ച യഥാര്‍ത്ഥമോ, കപടമോ,
കാണും കാഴ്ച യഥാർത്ഥമോ, കപടമോ,
വിഭ്രാന്തിയോ മായയോ?å7-12-1946
വിഭ്രാന്തിയോ മായയോ?å7-12-1946


ഒരു മഹാമരമണ്ടൻ ചവറുകൾ ചിക്കുമ്പോൾ
ഒരു മഹാമരമണ്ടന്‍ ചവറുകള്‍ ചിക്കുമ്പോള്‍
കരഗതമാകുന്നു നിധികലശം;
കരഗതമാകുന്നു നിധികലശം;
ഒരു മഹാകവി, യെന്നാ,ലുമിനീരിനുകൂടിയു-
ഒരു മഹാകവി, യെന്നാ,ലുമിനീരിനുകൂടിയു-

04:26, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

രാക്കിളികൾ
(ഒരു പുതിയ തുയിലുണർത്തു പാട്ട്)

യുവാവ് : അഴകലകൾ ചുരുളു വിരി-
å ഞ്ഞൊഴുകിവരും കവനകലേ!
യുവതി : കവനകലേ, കലിതഫലേ,
കരുണരസ ജല വിമലേ!
യുവാവ് : ജല വിമലേ, ധൃതകമലേ
ജയ ജനിതധ്വനി തരളേ!
യുവതി : ധനിതരളേ, ജയ, ജയ, നീ
ഗുണസരളേ ജയ, ജയ, നീ!
യുവാവ് : തവ ഹരിത തൃണഭരിത-
തടനികടത്തണലുകളിൽ-
യുവതി : തണലുകളിൽ, തത്ത തത്തി
തളിരുലയും കുടിലുകളിൽ
യുവാവ് : കുടിലുകളിൽ, ചെടികളാടി-
ക്കുയിലുകൂകും കാടുകളിൽ
യുവതി : കാടുകളിൽ പാടിനട-
ന്നാടുമേയ്ക്കാൻ വന്നു ഞങ്ങൾ!
യുവാവ് : കാമുകനും കൺമണിയു-
മാണു ഞങ്ങൾ കവി മാതേ
യുവതി : കവിമാതേ, കാമുകനെൻ
കരളിനെഴും മിഴിയാണേ!
യുവാവ് : മിഴിയാണേ, കണ്മണിയാ-
മിഴി വിടരും കതിരാണേ!
യുവതി : കതിര്മിഴിയിലമൃതെഴുതാൻ
കവിമാതേ, തുയിലുണരൂ!
യുവാവ് : കവിമാതേ, പുതിയലോകം
കണികാണാൻ തുയിലുണരൂ!
യുവതി : തുയിലുണരൂ, പഴയലോകം
തുലഞ്ഞുകാണാൻ തുയിലുണരൂ!
യുവാവ് : തുയ്ലുണരൂ, തൊഴിൽ പൊഴിവൂ
തൂമൂലരവം, തുയിലുണരൂ!
യുവതി : തുയിലുണരൂ, ചെങ്കൊടി തൻ
തൂമ കാണാൻ തുയിലുണരൂ!
യുവാവ് : കവിമാതേ, തുയിലുണരൂ,
കരൾ നിറയെച്ചിരി പകരൂ!
യുവതി : ചിരിപകരൂ, ചിന്തകളിൽ
ചിറകുവരാൻ തുയിലുണരൂ;
യുവാവ് : തുയിലുണരൂ ജന വിഭവ
തുലനഫല മധു നുകരൂ!
യുവതി : മധു നുകരൂ! മതിമഹിതേ,
തുയിലുണരൂ, കവിമാതേ!
യുവാവ് : അഴിമതികൾക്കറുതിയണ-
ഞ്ഞരമനകളടിഞ്ഞു മണ്ണിൽ
യുവതി : അടിഞ്ഞ മണ്ണിലഭ്യുദയ-
മടിമുടി പൊന്നലരണിഞ്ഞൂ.
യുവാവ് : അലരണിഞ്ഞു ജീവിതങ്ങൾ-
അഖിലമൊപ്പം കതിരുവന്നു.
യുവതി : കതിരുവന്ന കാഴ്ചകാണാൻ
കവിമാതേ, തുയിലുണരൂ!
യുവാവ് : അവനിയിലിന്നപഗതമാ-
യവശതകള, ലസതകൾ,
യുവതി : അലസതകളൊടിയൊഴിയാൻ
അരിവാളിൻ തിരുനാമം!
യുവാവ് : തിരുനാമത്തിരിയുഴിയാം
തടലുടലിൽ തിരിയെവരാൻ!
യുവതി : തിരിയെവരും തിറമൊടുനീ
തുയിലുണരൂ കവിമാതേ!
യുവാവ് : വിപ്ലവവെയ്ലേറ്റിളകി
വിത്തമദം കക്കുകയായ്
യുവതി : കക്കുകയായ് കയ്പുരസം
കർക്കിടകക്കരിമാസം
യുവാവ് : കരിമാസം കരൾകവരും
കതിർ മഴയിൽ കളിയാടി,
യുവതി : കളിയാടാൻ കരിനുകമായ്
കവിമാതേ, തുയിലുണരൂ!
യുവാവ് : ചിന്നിയിളന്തളിരിളകും
ചിങ്ങമരച്ചില്ലകളിൽ
യുവതി : ചില്ലകളിൽ ത്തിരുവോണ-
ച്ചെല്ലമണിക്കുയിൽ കൂകി;
യുവാവ് : കുയിൽ കൂകിക്കൊഞ്ചിവരും
കുലകന്യയ് ക്കകമഴിയാൻ.
യുവതി : അകമഴിയും പൂജകാണാൻ
തുയിലുണരൂ കവിമാതേ!
യുവാവ് : കർമ്മശതമൊരുതട്ടിൽ
നന്മകളോ മറുതട്ടിൽ
യുവതി : ഇരുതട്ടുമൊരുപോലാ-
യൊരുമയുടെ നല്ല തുലാം-
യുവാവ് : നല്ലതുലാം മൃതനരക-
കല്യതയിൽ കതിർ ചാർത്തി,
യുവതി : കതിർ ദീപം കണ്ടു തൊഴാൻ
കവിമാതേ, തുയിലുണരൂ!
യുവാവ് : പുച്ഛമതിലമൃതൊഴുകി
വൃശ്ചികമാതെഴുനള്ളി
യുവതി : എഴുനള്ളി, ക്കനകവിള-
ക്കെഴുതിരിയിട്ടെരിയിക്കേ.
യുവാവ് : എരിയിക്കെക്കാർത്തികതൻ
തിരുഹൃദയം തുടികൊട്ടി
യുവതി : തുടികൊട്ടി ത്തുയിരകലാൻ
തുയിലുണരൂ, കവിമാതേ!
യുവാവ് : പനിനീരിൽ മേൽകഴുകി
പ്പാൽനിലാപ്പൂന്തുകിൽ ചാർത്തി-
യുവതി : തുകിൽ ചാർത്തിദ്ധനുസഖിയാം
കനലൊളിയാമാർദ്രയുമായ്
യുവാവ് : ആർദ്രയുമാ യദ്രിജയെ-
കൂപ്പി മുദാ കളിയാടാൻ,
യുവതി : കളികാണാൻ കലിതരസം
കവിമാതേ, തുയിലുണരൂ!
യുവാവ് : മകരശ്രീ മഞ്ഞലയാൽ
മരനിരയെ മലരണിയെ-
യുവതി : അണിമലർച്ചെണ്ടലഞ്ഞുലഞ്ഞ-
ങ്ങാനന്ദപ്പാൽക്കാവടികൾ-
യുവാവ് : കാവടികളണിയണിയായ്-
ക്കരളുകളിലലതുള്ളി-
യുവതി : തുള്ളിവരും തുള്ളൽ കാണാൻ
തുയിലുണരൂ, കവിമാതേ!
യുവാവ് : മിശിഹയുടെ തിരുഹൃദയ-
വിശൂദരുചി വിളയാടി-
യുവതി : വിളയാടിപ്പൊൻ കുരിശിൻ-
വിമലതതൻ മണികുംഭം-
യുവാവ് : മണികുംഭജ്ഞാന ജലം
മനമിയലും കറ കളയാൻ
യുവതി : കറകളയാൻ, കനിവുയരാൻ
കവിമാതേ, തുയിലുണരൂ!
യുവാവ് : സഹകരണസരസി മുദാ
വിഹരിക്കും ശുഭമീനം-
യുവതി : ശുഭമീനം-പ്രോദ്ഗതിത-
ന്നഭിമാനം-വളരാനും-
യുവാവ് : വളരാനും വഞ്ചനതൻ
വലകളിൽ നിന്നകലാനും
യുവതി : അകലാത്തോരകവെളിവിൽ
തുയിലുണരൂ, കവിമാതേ!
യുവാവ് : മേടപ്പൂങ്കൊന്നയുല-
ഞ്ഞാടും പൊൻകിങ്ങിണികൾ-
യുവതി : കിങ്ങിണികൾ സുലഭതതൻ
തൊങ്ങലുക,ളൊളിവിതറി-
യുവാവ് : വിതറി നവവിഭവശതം
വിഷൂവ ശ്രീയണയുമ്പോൾ
യുവതി : അണയുമ്പോൾ, കവിമാതേ,
കണികാണാൻ തുയിലുണരൂ!
യുവാവ് : വൃഷഭയുതൻ, വിഷരഹിതൻ
കൃഷകൻ തൻ ജീവജലം-
യുവതി : ജീവജലം പെയ്തണയും
ജീമൂതം തഴകെട്ടി-
യുവാവ് : തഴകെട്ടി, മഴകിട്ടി-
ത്തരുനിരയിൽ ത്തളിർപൊട്ടി
യുവതി : പൊട്ടിപ്പോയ് കവിമാതേ,
പട്ടിണി-നീ തുയിലുണരൂ!
യുവാവ് : പോളപൊളിഞ്ഞിതളഴിയും
പൊൻകൈതപ്പൂങ്കുലപോൽ
യുവതി : പൂങ്കുലപോൽ, തേൻ കനിയും
മാങ്കനിപോൽ, മിഥുനമനം-
യുവാവ് : മിഥുനമനം വിടരാനും
മധുരമധു പകരാനും-
യുവതി : പകരുമുഷസ്സുഷമയിൽ നീ
തുയിലുണരൂ, കവിമാതേ!
യുവാവ് : മുനികൾക്കും മുനിയായി
മണിരത്നഖനിയായി-
യുവതി : ഖനിയായി, ദ്ധനതത്വ
പ്രണവത്തിന്നുയിരേകി
യുവാവ് : ഉയിരേകി, ത്തൊഴിലുകളി-
ലുണർവരുളി കാറള്മാർക്സ്!
യുവതി : മാർക്സിനെ നീ കവിമാതേ,
മാനിക്കാൻ തുയിലുണരൂ!
യുവാവ് : അലസതയറ്റവശതയ-
റ്റഴിമതിയറ്റാനന്ദം-
യുവതി : ആനന്ദപ്പുലരി പൊടി-
ച്ചണയുകയായ് നവലോകം!
യുവാവ് : നവലോകം കണികാണാൻ
നയനങ്ങളൊളിനുകരാൻ,
യുവതി : നുകരുക നീ സുകൃതമിനി-
ത്തുയലുണരൂ, കവിമാതേ!
യുവാവ് : കനലൊളിയും കതിരുകളും
കനകപ്പൂ മാരികളും
യുവതി : മാരിമണിവില്ലുവിരി-
ഞ്ഞൂറിവരും മഞ്ജിമയും-
യുവാവ് : മഞ്ജിമയും കൂട്ടട്ടേ,
മന്നഖിലം പാടട്ടേ!....
യുവതി : പാടുന്നേൻ, തുയിലുണരൂ,
പരിപൂതേ, കവിമാതേ! 20-10-1946


ഞാനും വന്നു ജഗത്തി, ലെന്തിനെവിടു-
ന്നെങ്ങോട്ടു?-കഷ്ടം വൃഥാ
ഞാനും വന്നു ജഗത്തിലെന്നു വരുമോ
മജ്ജീവിതം ശൂന്യമോ?
ഗാനാലാപനലോലമാം ഹൃദയമേ,
നീ നല്ലപോൽ നോക്കൂ, നീ
കാണും കാഴ്ച യഥാർത്ഥമോ, കപടമോ,
വിഭ്രാന്തിയോ മായയോ?å7-12-1946

ഒരു മഹാമരമണ്ടൻ ചവറുകൾ ചിക്കുമ്പോൾ
കരഗതമാകുന്നു നിധികലശം;
ഒരു മഹാകവി, യെന്നാ,ലുമിനീരിനുകൂടിയു-
മൊരുവഴിയും കാണാതെ വിറങ്ങലിപ്പൂ!. . . 20-2-1946

"https://ml.wikisource.org/w/index.php?title=സ്വരരാഗസുധ/രാക്കിളികൾ&oldid=15893" എന്ന താളിൽനിന്ന് ശേഖരിച്ചത്