"സ്വരരാഗസുധ/മയക്കത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'<poem> അര്‍ദ്ധനഗ്നോജ്ജ്വലാംഗികളാകു- മബ്ധി കന്യ...' താള്‍ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) പുതിയ ചിൽ ... |
||
വരി 1: | വരി 1: | ||
<poem> |
<poem> |
||
അർദ്ധനഗ്നോജ്ജ്വലാംഗികളാകു- |
|||
അര്‍ദ്ധനഗ്നോജ്ജ്വലാംഗികളാകു- |
|||
മബ്ധി കന്യകളല്ലയോ |
മബ്ധി കന്യകളല്ലയോ നിങ്ങൾ? |
||
ശബ്ദവീചീശതങ്ങളിൽത്തത്തി |
|||
ശബ്ദവീചീശതങ്ങളില്‍ത്തത്തി |
|||
നൃത്തമാടും മദാലസമാരേ, |
നൃത്തമാടും മദാലസമാരേ, |
||
അർദ്ധസുപ്തിയിലാടിക്കുഴഞ്ഞി- |
|||
അര്‍ദ്ധസുപ്തിയിലാടിക്കുഴഞ്ഞി- |
|||
ങ്ങെത്തിനിൽപിതോ നിങ്ങളെൻ മുന്നിൽ! |
|||
ങ്ങെത്തിനില്‍പിതോ നിങ്ങളെന്‍ മുന്നില്‍! |
|||
å |
å മഞ്ഞിൽ നീന്തും മൃദുശശിലേഖാ, |
||
മഞ്ജിമതൻ കനകശലാകാ, |
|||
ശിഞ്ജിതോന്മുഖനൂപുരരേഖാ, |
ശിഞ്ജിതോന്മുഖനൂപുരരേഖാ, |
||
'ഞ്ജ' |
'ഞ്ജ' നിൽപൂ വിലാസപതാക! |
||
å മിന്നിടുമുഷപ്പൊങ്കതിർനൂലി- |
|||
å മിന്നിടുമുഷപ്പൊങ്കതിര്‍നൂലി- |
|||
ലൊന്നിൽ വെൺനുര തത്തിയിണങ്ങി |
|||
പിന്നിലെല്ലാമിരുളൂർന്നു ചിന്നി |
|||
നിന്നിടും മായാ മാലികപോലെ; |
നിന്നിടും മായാ മാലികപോലെ; |
||
പാലൊളിപ്പൂനിലവിൽ മയങ്ങും |
|||
പാതിരാപ്പൂവിൻ പുഞ്ചിരിപോലെ; |
|||
വന്നു, |
വന്നു,വാതിൽ മറഞ്ഞമൃതാംഗി |
||
'ന്ദ' |
'ന്ദ' നിൽക്കുന്നു നാണം കുണുങ്ങി! |
||
സ്വർഗ്ഗ ലോകത്തിലേതോ മദത്തിൻ |
|||
സ്വപ്നമൊന്നുടലാർന്നതുപോലെ, |
|||
സ്വപ്നമൊന്നുടലാര്‍ന്നതുപോലെ, |
|||
മഗളത്തിൻ കളിച്ചെണ്ടുമേന്തി |
|||
'ങ്ങ്ഗ' |
'ങ്ങ്ഗ' നിൽപൂ കവചിത കാന്തി! |
||
å |
å മണ്ഡിതോദുൽപ്പുളക പ്രസന്ന |
||
'ണ്ഡ' |
'ണ്ഡ' നിൽപൂ കലാജലകന്യ! |
||
å ചുംബനത്തിനു ചുണ്ടു |
å ചുംബനത്തിനു ചുണ്ടു വിടർത്തി |
||
'മ്ബ' |
'മ്ബ' നിൽപൂ തരളത ചാർത്തി! |
||
å പുഞ്ചിരിക്കൊണ്ടു പിന്നിലായ് |
å പുഞ്ചിരിക്കൊണ്ടു പിന്നിലായ് നിൽപു- |
||
ണ്ടഞ്ചുപേരവർക്കാളിമാരായി!.... |
|||
ണ്ടഞ്ചുപേരവര്‍ക്കാളിമാരായി!.... |
|||
å എന്തു നൃത്തം, നടത്തുകയാണോ, |
å എന്തു നൃത്തം, നടത്തുകയാണോ, |
||
സുന്ദരികളേ, |
സുന്ദരികളേ, നിങ്ങളെൻ മുന്നിൽ? |
||
ഒറ്റമാത്രയ്ക്കകത്തഹോ |
ഒറ്റമാത്രയ്ക്കകത്തഹോ നിങ്ങൾ |
||
മറ്റൊരു ലോകമാരചിച്ചല്ലോ! |
മറ്റൊരു ലോകമാരചിച്ചല്ലോ! |
||
ആയിരമിളവെയ്ലലയാടി. |
ആയിരമിളവെയ്ലലയാടി. |
||
മായാനീല |
മായാനീല നിഴലുകൾ വീശി, |
||
കാണുവാൻകഴിയാത്തോരസംഖ്യം |
|||
കാണുവാന്‍കഴിയാത്തോരസംഖ്യം |
|||
വീണയൊന്നിച്ചിണക്കമായ് പാടി, |
വീണയൊന്നിച്ചിണക്കമായ് പാടി, |
||
മാത്രതോറും പരിമളമെത്തി |
മാത്രതോറും പരിമളമെത്തി |
||
വീർപ്പിടുമൊരു പൂന്തെന്നൽ തത്തി, |
|||
വീര്‍പ്പിടുമൊരു പൂന്തെന്നല്‍ തത്തി, |
|||
നാവിലൂടൊരമൃതമാധുര്യം |
നാവിലൂടൊരമൃതമാധുര്യം |
||
ജീവനിലേയ്ക്കലിഞ്ഞലിഞ്ഞൂറി; |
ജീവനിലേയ്ക്കലിഞ്ഞലിഞ്ഞൂറി; |
||
ഹാ, |
ഹാ,തുറന്നിട്ടതെൻ മുന്നിൽ നിങ്ങ- |
||
ളേതലോകവിലാസ പ്രപഞ്ചം! |
ളേതലോകവിലാസ പ്രപഞ്ചം! |
||
å എന്റെ ലോകം-നശിച്ചൊരീലോകം- |
å എന്റെ ലോകം-നശിച്ചൊരീലോകം- |
||
എന്തിനാണെനിക്കീ വിഷലോകം? |
എന്തിനാണെനിക്കീ വിഷലോകം? |
||
പ്രേതമാണിതു ജീവനില്ലയേ്യാ |
പ്രേതമാണിതു ജീവനില്ലയേ്യാ |
||
ഭീതിയാണെനിക്കിങ്ങേറെ |
ഭീതിയാണെനിക്കിങ്ങേറെ നിൽക്കാൻ |
||
നിങ്ങൾ പോകുമ്പോഴൊപ്പം പറക്കും, |
|||
ഭംഗിയുള്ളൊരസ്വപ്ന പ്രപഞ്ചം |
ഭംഗിയുള്ളൊരസ്വപ്ന പ്രപഞ്ചം |
||
ശബ്ദനാമെനിക്കുത്സവമേകും |
ശബ്ദനാമെനിക്കുത്സവമേകും |
||
ശബ്ദസാഗരകന്യകമാരേ, |
ശബ്ദസാഗരകന്യകമാരേ, |
||
എന്നെയുമൊന്നു |
എന്നെയുമൊന്നു നിങ്ങൾതൻ പിമ്പേ |
||
വന്നിടാൻ സമ്മതിക്കുമോ നിങ്ങൾ?.... |
|||
å ഞെട്ടി |
å ഞെട്ടി ഞാൻ കൺതുറന്നു വെറും മൺ- |
||
കട്ട ഞാനെന്റെ ലോകവും മണ്ണ്! |
കട്ട ഞാനെന്റെ ലോകവും മണ്ണ്! |
||
മിഥ്യ മേന്മേൽ പകർന്നു പകർന്ന് |
|||
മിഥ്യ മേന്മേല്‍ പകര്‍ന്നു പകര്‍ന്ന് |
|||
മദ്യപിച്ചിടുന്ന പേമണ്ണ്! |
മദ്യപിച്ചിടുന്ന പേമണ്ണ്! |
||
ചെന്നിണത്തിൽക്കുതിർന്നു കുതിർന്ന് |
|||
ചെന്നിണത്തില്‍ക്കുതിര്‍ന്നു കുതിര്‍ന്ന് |
|||
ദുർന്നയങ്ങൾ മുളയ്ക്കുന്ന മണ്ണ്1 |
|||
കഷ്ട, മീ മണ്ണിലെന്നാണൊരൈക്യ- |
കഷ്ട, മീ മണ്ണിലെന്നാണൊരൈക്യ- |
||
കൽപകവൃക്ഷം മുളയ്ക്കുന്നതാവോ! |
|||
എങ്ങുപോയ് |
എങ്ങുപോയ് നിങ്ങളെൻ ചുറ്റുപാടും |
||
തിങ്ങി |
തിങ്ങി നിൽപ്പൂ പരുഷാക്ഷരങ്ങൾ, |
||
അബ്ധികന്യകളല, |
അബ്ധികന്യകളല, ഭൂതങ്ങൾ, |
||
അസ്ഥിമാല ധരിച്ച |
അസ്ഥിമാല ധരിച്ച സത്വങ്ങൾ! |
||
ഞാനുറക്കെക്കരഞ്ഞിടും-അയേ്യാ! |
ഞാനുറക്കെക്കരഞ്ഞിടും-അയേ്യാ! |
||
പ്രാണനിലല്ലാ, നിങ്ങളുണ്ടെന്നോ?....å19-7-1946 |
പ്രാണനിലല്ലാ, നിങ്ങളുണ്ടെന്നോ?....å19-7-1946 |
||
വരി 69: | വരി 69: | ||
കാലം ദേശമിവയ്ക്കകത്തണുവുമി- |
കാലം ദേശമിവയ്ക്കകത്തണുവുമി- |
||
ååന്നൂനം പെടാതൊക്കെയും |
ååന്നൂനം പെടാതൊക്കെയും |
||
ചേലിൽ ചേർത്തു ഭരിക്കുവാൻ നരപതേ |
|||
ചേലില്‍ ചേര്‍ത്തു ഭരിക്കുവാന്‍ നരപതേ |
|||
å മോഹിച്ചിടുന്നൂ |
å മോഹിച്ചിടുന്നൂ ഭവാൻ. |
||
ഈലോകത്തൊരുമട്ടു ജീവിതമഹാ |
ഈലോകത്തൊരുമട്ടു ജീവിതമഹാ |
||
å ഭാരം വഹിക്കുന്നതി |
å ഭാരം വഹിക്കുന്നതി |
||
വരി 76: | വരി 76: | ||
å ന്നാലും സഹിച്ചീടണം!åå15-2-1946 |
å ന്നാലും സഹിച്ചീടണം!åå15-2-1946 |
||
എന്നാൽ, പോകുംവഴി വേറെയെന്തു? നൃപതേ |
|||
å വേണ്ടാ വിഷാദം, |
å വേണ്ടാ വിഷാദം, ഭവാൻ |
||
വന്നാലും,പ്രണയാത്മകം മമ മതം |
വന്നാലും,പ്രണയാത്മകം മമ മതം |
||
å കൈക്കൊള്ളുകെത്തും ശുഭം. |
å കൈക്കൊള്ളുകെത്തും ശുഭം. |
||
ഇന്നോളം പ്രണയം കുടിച്ചു |
ഇന്നോളം പ്രണയം കുടിച്ചു മദമുൾ- |
||
å |
å ച്ചേർന്നോൻ ഗണിപ്പീല ഞാ- |
||
നിന്നീമേദിനിയേയുമൊട്ടുമവൾ തൻ |
|||
നിന്നീമേദിനിയേയുമൊട്ടുമവള്‍ തന്‍ |
|||
å മായാവിലാസത്തെയും!åå15-2-1946 |
å മായാവിലാസത്തെയും!åå15-2-1946 |
||
</poem> |
</poem> |
04:26, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
അർദ്ധനഗ്നോജ്ജ്വലാംഗികളാകു-
മബ്ധി കന്യകളല്ലയോ നിങ്ങൾ?
ശബ്ദവീചീശതങ്ങളിൽത്തത്തി
നൃത്തമാടും മദാലസമാരേ,
അർദ്ധസുപ്തിയിലാടിക്കുഴഞ്ഞി-
ങ്ങെത്തിനിൽപിതോ നിങ്ങളെൻ മുന്നിൽ!
å മഞ്ഞിൽ നീന്തും മൃദുശശിലേഖാ,
മഞ്ജിമതൻ കനകശലാകാ,
ശിഞ്ജിതോന്മുഖനൂപുരരേഖാ,
'ഞ്ജ' നിൽപൂ വിലാസപതാക!
å മിന്നിടുമുഷപ്പൊങ്കതിർനൂലി-
ലൊന്നിൽ വെൺനുര തത്തിയിണങ്ങി
പിന്നിലെല്ലാമിരുളൂർന്നു ചിന്നി
നിന്നിടും മായാ മാലികപോലെ;
പാലൊളിപ്പൂനിലവിൽ മയങ്ങും
പാതിരാപ്പൂവിൻ പുഞ്ചിരിപോലെ;
വന്നു,വാതിൽ മറഞ്ഞമൃതാംഗി
'ന്ദ' നിൽക്കുന്നു നാണം കുണുങ്ങി!
സ്വർഗ്ഗ ലോകത്തിലേതോ മദത്തിൻ
സ്വപ്നമൊന്നുടലാർന്നതുപോലെ,
മഗളത്തിൻ കളിച്ചെണ്ടുമേന്തി
'ങ്ങ്ഗ' നിൽപൂ കവചിത കാന്തി!
å മണ്ഡിതോദുൽപ്പുളക പ്രസന്ന
'ണ്ഡ' നിൽപൂ കലാജലകന്യ!
å ചുംബനത്തിനു ചുണ്ടു വിടർത്തി
'മ്ബ' നിൽപൂ തരളത ചാർത്തി!
å പുഞ്ചിരിക്കൊണ്ടു പിന്നിലായ് നിൽപു-
ണ്ടഞ്ചുപേരവർക്കാളിമാരായി!....
å എന്തു നൃത്തം, നടത്തുകയാണോ,
സുന്ദരികളേ, നിങ്ങളെൻ മുന്നിൽ?
ഒറ്റമാത്രയ്ക്കകത്തഹോ നിങ്ങൾ
മറ്റൊരു ലോകമാരചിച്ചല്ലോ!
ആയിരമിളവെയ്ലലയാടി.
മായാനീല നിഴലുകൾ വീശി,
കാണുവാൻകഴിയാത്തോരസംഖ്യം
വീണയൊന്നിച്ചിണക്കമായ് പാടി,
മാത്രതോറും പരിമളമെത്തി
വീർപ്പിടുമൊരു പൂന്തെന്നൽ തത്തി,
നാവിലൂടൊരമൃതമാധുര്യം
ജീവനിലേയ്ക്കലിഞ്ഞലിഞ്ഞൂറി;
ഹാ,തുറന്നിട്ടതെൻ മുന്നിൽ നിങ്ങ-
ളേതലോകവിലാസ പ്രപഞ്ചം!
å എന്റെ ലോകം-നശിച്ചൊരീലോകം-
എന്തിനാണെനിക്കീ വിഷലോകം?
പ്രേതമാണിതു ജീവനില്ലയേ്യാ
ഭീതിയാണെനിക്കിങ്ങേറെ നിൽക്കാൻ
നിങ്ങൾ പോകുമ്പോഴൊപ്പം പറക്കും,
ഭംഗിയുള്ളൊരസ്വപ്ന പ്രപഞ്ചം
ശബ്ദനാമെനിക്കുത്സവമേകും
ശബ്ദസാഗരകന്യകമാരേ,
എന്നെയുമൊന്നു നിങ്ങൾതൻ പിമ്പേ
വന്നിടാൻ സമ്മതിക്കുമോ നിങ്ങൾ?....
å ഞെട്ടി ഞാൻ കൺതുറന്നു വെറും മൺ-
കട്ട ഞാനെന്റെ ലോകവും മണ്ണ്!
മിഥ്യ മേന്മേൽ പകർന്നു പകർന്ന്
മദ്യപിച്ചിടുന്ന പേമണ്ണ്!
ചെന്നിണത്തിൽക്കുതിർന്നു കുതിർന്ന്
ദുർന്നയങ്ങൾ മുളയ്ക്കുന്ന മണ്ണ്1
കഷ്ട, മീ മണ്ണിലെന്നാണൊരൈക്യ-
കൽപകവൃക്ഷം മുളയ്ക്കുന്നതാവോ!
എങ്ങുപോയ് നിങ്ങളെൻ ചുറ്റുപാടും
തിങ്ങി നിൽപ്പൂ പരുഷാക്ഷരങ്ങൾ,
അബ്ധികന്യകളല, ഭൂതങ്ങൾ,
അസ്ഥിമാല ധരിച്ച സത്വങ്ങൾ!
ഞാനുറക്കെക്കരഞ്ഞിടും-അയേ്യാ!
പ്രാണനിലല്ലാ, നിങ്ങളുണ്ടെന്നോ?....å19-7-1946
കാലം ദേശമിവയ്ക്കകത്തണുവുമി-
ååന്നൂനം പെടാതൊക്കെയും
ചേലിൽ ചേർത്തു ഭരിക്കുവാൻ നരപതേ
å മോഹിച്ചിടുന്നൂ ഭവാൻ.
ഈലോകത്തൊരുമട്ടു ജീവിതമഹാ
å ഭാരം വഹിക്കുന്നതി
ന്നാലോചിച്ചിടുകെത്രമാത്രമഴലെ-
å ന്നാലും സഹിച്ചീടണം!åå15-2-1946
എന്നാൽ, പോകുംവഴി വേറെയെന്തു? നൃപതേ
å വേണ്ടാ വിഷാദം, ഭവാൻ
വന്നാലും,പ്രണയാത്മകം മമ മതം
å കൈക്കൊള്ളുകെത്തും ശുഭം.
ഇന്നോളം പ്രണയം കുടിച്ചു മദമുൾ-
å ച്ചേർന്നോൻ ഗണിപ്പീല ഞാ-
നിന്നീമേദിനിയേയുമൊട്ടുമവൾ തൻ
å മായാവിലാസത്തെയും!åå15-2-1946