"സ്പന്ദിക്കുന്ന അസ്ഥിമാടം/മരിച്ച സ്വപ്നങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'<poem> മരിച്ച സ്വപ്നങ്ങള്‍ വിസ്തൃതം വിശ്വ, മെനി...' താള്‍ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) പുതിയ ചിൽ ... |
||
വരി 1: | വരി 1: | ||
<poem> |
<poem> |
||
മരിച്ച |
മരിച്ച സ്വപ്നങ്ങൾ |
||
വിസ്തൃതം വിശ്വ, മെനിയ്ക്കൊരു കോണിലും |
വിസ്തൃതം വിശ്വ, മെനിയ്ക്കൊരു കോണിലും |
||
വിശ്രമം കിട്ടാത്തതാണു കഷ്ടം! |
വിശ്രമം കിട്ടാത്തതാണു കഷ്ടം! |
||
മായാമരീചിയിൽ മാൻകിടാവെന്നപോൽ |
|||
മായാമരീചിയില്‍ മാന്‍കിടാവെന്നപോല്‍ |
|||
പായുകയാണു ഞാ, നങ്ങുമിങ്ങും, |
പായുകയാണു ഞാ, നങ്ങുമിങ്ങും, |
||
ആനന്ദം വേ, |
ആനന്ദം വേ, ണ്ടൽപമാശ്വാസമെങ്കിലും |
||
നൂനം, നീ |
നൂനം, നീ നൽകുമെന്നാശയാലേ, |
||
കഷ്ടം, വിദൂരനഗരമേ, നിന്മടി- |
കഷ്ടം, വിദൂരനഗരമേ, നിന്മടി- |
||
ത്തട്ടിൽ ഞാനീവിധം വന്നുചേർന്നു. |
|||
നീയെന്റെ ജന്മഭൂവല്ലല്ലോ, മന്മനം |
നീയെന്റെ ജന്മഭൂവല്ലല്ലോ, മന്മനം |
||
നീറുന്നകണ്ടു രസിച്ചു |
നീറുന്നകണ്ടു രസിച്ചു നിൽക്കാൻ; |
||
എന്നിട്ടു, മെന്തേ നീ |
എന്നിട്ടു, മെന്തേ നീ നുൾലുന്നതെന്നെ?-യെൻ |
||
കണ്ണീർ നിനക്കും മധുരമാണോ? |
|||
വേണ്ടുപകാര, മുപദ്രവമെങ്കിലും |
വേണ്ടുപകാര, മുപദ്രവമെങ്കിലും |
||
തീണ്ടാതിരിയ്ക്കുമെന്നാശയാലേ, |
തീണ്ടാതിരിയ്ക്കുമെന്നാശയാലേ, |
||
തമ്മിൽപ്പരിചയമില്ലാത്ത മർത്ത്യരേ, |
|||
തമ്മില്‍പ്പരിചയമില്ലാത്ത മര്‍ത്ത്യരേ, |
|||
നിങ്ങൾക്കിടയിൽ ഞാൻ വന്നുചേർന്നു. |
|||
നിങ്ങള്‍ക്കിടയില്‍ ഞാന്‍ വന്നുചേര്‍ന്നു. |
|||
എന്നുറ്റമിത്രങ്ങളല്ലല്ലോ, |
എന്നുറ്റമിത്രങ്ങളല്ലല്ലോ, മൽപ്രാണ- |
||
ദണ്ഡത്തിൽക്കോള്മയിർക്കൊള്ളാൻ നിങ്ങൾ; |
|||
ദണ്ഡത്തില്‍ക്കോള്മയിര്‍ക്കൊള്ളാന്‍ നിങ്ങള്‍; |
|||
വൈരികളെപ്പോലെന്തെന്നിട്ടും?- |
വൈരികളെപ്പോലെന്തെന്നിട്ടും?-നിങ്ങൾക്കും |
||
സ്വൈര്യംകെടുത്തുന്നതിഷ്ടമാണോ? |
സ്വൈര്യംകെടുത്തുന്നതിഷ്ടമാണോ? |
||
എൻതോഴരല്ലല്ലോ, നിങ്ങ, ളെന്നുൽക്കർഷ- |
|||
എന്‍തോഴരല്ലല്ലോ, നിങ്ങ, ളെന്നുല്‍ക്കര്‍ഷ- |
|||
ചിന്തയിലസ്വസ്ഥചിത്തരാകാൻ; |
|||
ചിന്തയിലസ്വസ്ഥചിത്തരാകാന്‍; |
|||
എന്നിട്ടു, മെന്തേ |
എന്നിട്ടു, മെന്തേ തിരശ്ശീലതൻ പിന്നിൽ |
||
നിന്നെയ്വതസ്ത്രങ്ങളെന്മനസ്സിൽ?- |
|||
നിന്നെയ്വതസ്ത്രങ്ങളെന്മനസ്സില്‍?- |
|||
നിങ്ങളാ, ണെങ്കിലും, ഭേദം!-കടിയ്ക്കിലും |
നിങ്ങളാ, ണെങ്കിലും, ഭേദം!-കടിയ്ക്കിലും |
||
നിങ്ങൾതൻ പല്ലത്ര കൂർത്തതല്ല. |
|||
അൽപമെങ്ങാൻ തൊലി പോറുമെന്നല്ലാത- |
|||
തപ്രാണനിൽ പരുക്കേറ്റുകില്ല! |
|||
åå *åå *åå * |
åå *åå *åå * |
||
നിത്യവും പണ്ടെന്റെ മുന്നി, ലണഞ്ഞെത്ര |
നിത്യവും പണ്ടെന്റെ മുന്നി, ലണഞ്ഞെത്ര |
||
നിസ്തുലസ്വപ്നങ്ങൾ നൃത്തമാടി! |
|||
കാലത്തിരിച്ചിലിൻ, സംഭവസഞ്ചയ- |
|||
ജ്ജ്വാലയിലെല്ലാം ദഹിച്ചുപോയി. |
ജ്ജ്വാലയിലെല്ലാം ദഹിച്ചുപോയി. |
||
ഞെട്ടുന്നു ഞാനിതാ |
ഞെട്ടുന്നു ഞാനിതാ നിഷ്ഠൂരയാഥാർത്ഥ്യ- |
||
മട്ടഹസിയ്ക്കുമിക്കൂരിരുളിൽ! |
|||
മട്ടഹസിയ്ക്കുമിക്കൂരിരുളില്‍! |
|||
മായിക ന്യൂനതയൌവനമോരോരോ |
മായിക ന്യൂനതയൌവനമോരോരോ |
||
ചായപ്പണികളൊരുക്കിനിൽക്കെ; |
|||
ചായപ്പണികളൊരുക്കിനില്‍ക്കെ; |
|||
ചിന്തകൾ പൂത്തുതളിർത്തുമന്നെന്മനം |
|||
ചിന്തകള്‍ പൂത്തുതളിര്‍ത്തുമന്നെന്മനം |
|||
വൃന്ദാവനമായ്ക്കുളിർത്തുനിന്നു. |
|||
വൃന്ദാവനമായ്ക്കുളിര്‍ത്തുനിന്നു. |
|||
ഓമനമുരളീരവമൊന്നതിങ്ക, ല |
ഓമനമുരളീരവമൊന്നതിങ്ക, ല |
||
ന്നോളം തുളുമ്പിത്തുളുമ്പിനിൽക്കെ, |
|||
ന്നോളം തുളുമ്പിത്തുളുമ്പിനില്‍ക്കെ, |
|||
ആഗമിച്ചാരതിലാടിക്കുഴഞ്ഞുകൊ- |
ആഗമിച്ചാരതിലാടിക്കുഴഞ്ഞുകൊ- |
||
ണ്ടായിരം |
ണ്ടായിരം സങ്കൽപ ഗാപികകൾ! |
||
ആദർശരശ്മിയ്ക്കു ചുറ്റുമാ, യന്നവ- |
|||
രാനന്ദനൃത്തങ്ങളാടിനിൽക്കെ; |
|||
രാനന്ദനൃത്തങ്ങളാടിനില്‍ക്കെ; |
|||
ശ്യാമളവ്യോമവും, വെള്ളിമേഘങ്ങളും, |
ശ്യാമളവ്യോമവും, വെള്ളിമേഘങ്ങളും, |
||
ഹേമന്തരാത്രിയും, പൂനിലാവും, |
ഹേമന്തരാത്രിയും, പൂനിലാവും, |
||
സുന്ദരസ്വപ്നങ്ങളെന്നപോ, ലങ്ങനെ |
സുന്ദരസ്വപ്നങ്ങളെന്നപോ, ലങ്ങനെ |
||
മന്ദഹസിക്കുന്ന താരകളും, |
മന്ദഹസിക്കുന്ന താരകളും, |
||
മന്നിലെനിയ്ക്കൊരാൾക്കായ് മാത്രമുള്ളതാ- |
|||
ണെന്നപോൽ, ഞാനഹങ്കരിച്ചു. |
|||
ഇന്നോ?-ജഗത്തേ, നമസ്കരിയ്ക്കുന്നു ഞാ- |
ഇന്നോ?-ജഗത്തേ, നമസ്കരിയ്ക്കുന്നു ഞാ- |
||
നെന്നെ നീ വീണ്ടും ചവിട്ടരുതേ! |
നെന്നെ നീ വീണ്ടും ചവിട്ടരുതേ! |
||
സ്വപ്നശതങ്ങൾതന്നസ്ഥികൾ ചിന്നിയ |
|||
തപ്തശ്മശാനമിന്നെൻഹൃദന്തം! |
|||
തപ്തശ്മശാനമിന്നെന്‍ഹൃദന്തം! |
|||
ഞാനിരുന്നൽപം കരയട്ടെ!-നീ നിന്റെ |
|||
വീണ വായിച്ചു രസിച്ചുകൊള്ളൂ!! .... |
വീണ വായിച്ചു രസിച്ചുകൊള്ളൂ!! .... |
||
19-1-1120 |
19-1-1120 |
04:26, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
മരിച്ച സ്വപ്നങ്ങൾ
വിസ്തൃതം വിശ്വ, മെനിയ്ക്കൊരു കോണിലും
വിശ്രമം കിട്ടാത്തതാണു കഷ്ടം!
മായാമരീചിയിൽ മാൻകിടാവെന്നപോൽ
പായുകയാണു ഞാ, നങ്ങുമിങ്ങും,
ആനന്ദം വേ, ണ്ടൽപമാശ്വാസമെങ്കിലും
നൂനം, നീ നൽകുമെന്നാശയാലേ,
കഷ്ടം, വിദൂരനഗരമേ, നിന്മടി-
ത്തട്ടിൽ ഞാനീവിധം വന്നുചേർന്നു.
നീയെന്റെ ജന്മഭൂവല്ലല്ലോ, മന്മനം
നീറുന്നകണ്ടു രസിച്ചു നിൽക്കാൻ;
എന്നിട്ടു, മെന്തേ നീ നുൾലുന്നതെന്നെ?-യെൻ
കണ്ണീർ നിനക്കും മധുരമാണോ?
വേണ്ടുപകാര, മുപദ്രവമെങ്കിലും
തീണ്ടാതിരിയ്ക്കുമെന്നാശയാലേ,
തമ്മിൽപ്പരിചയമില്ലാത്ത മർത്ത്യരേ,
നിങ്ങൾക്കിടയിൽ ഞാൻ വന്നുചേർന്നു.
എന്നുറ്റമിത്രങ്ങളല്ലല്ലോ, മൽപ്രാണ-
ദണ്ഡത്തിൽക്കോള്മയിർക്കൊള്ളാൻ നിങ്ങൾ;
വൈരികളെപ്പോലെന്തെന്നിട്ടും?-നിങ്ങൾക്കും
സ്വൈര്യംകെടുത്തുന്നതിഷ്ടമാണോ?
എൻതോഴരല്ലല്ലോ, നിങ്ങ, ളെന്നുൽക്കർഷ-
ചിന്തയിലസ്വസ്ഥചിത്തരാകാൻ;
എന്നിട്ടു, മെന്തേ തിരശ്ശീലതൻ പിന്നിൽ
നിന്നെയ്വതസ്ത്രങ്ങളെന്മനസ്സിൽ?-
നിങ്ങളാ, ണെങ്കിലും, ഭേദം!-കടിയ്ക്കിലും
നിങ്ങൾതൻ പല്ലത്ര കൂർത്തതല്ല.
അൽപമെങ്ങാൻ തൊലി പോറുമെന്നല്ലാത-
തപ്രാണനിൽ പരുക്കേറ്റുകില്ല!
åå *åå *åå *
നിത്യവും പണ്ടെന്റെ മുന്നി, ലണഞ്ഞെത്ര
നിസ്തുലസ്വപ്നങ്ങൾ നൃത്തമാടി!
കാലത്തിരിച്ചിലിൻ, സംഭവസഞ്ചയ-
ജ്ജ്വാലയിലെല്ലാം ദഹിച്ചുപോയി.
ഞെട്ടുന്നു ഞാനിതാ നിഷ്ഠൂരയാഥാർത്ഥ്യ-
മട്ടഹസിയ്ക്കുമിക്കൂരിരുളിൽ!
മായിക ന്യൂനതയൌവനമോരോരോ
ചായപ്പണികളൊരുക്കിനിൽക്കെ;
ചിന്തകൾ പൂത്തുതളിർത്തുമന്നെന്മനം
വൃന്ദാവനമായ്ക്കുളിർത്തുനിന്നു.
ഓമനമുരളീരവമൊന്നതിങ്ക, ല
ന്നോളം തുളുമ്പിത്തുളുമ്പിനിൽക്കെ,
ആഗമിച്ചാരതിലാടിക്കുഴഞ്ഞുകൊ-
ണ്ടായിരം സങ്കൽപ ഗാപികകൾ!
ആദർശരശ്മിയ്ക്കു ചുറ്റുമാ, യന്നവ-
രാനന്ദനൃത്തങ്ങളാടിനിൽക്കെ;
ശ്യാമളവ്യോമവും, വെള്ളിമേഘങ്ങളും,
ഹേമന്തരാത്രിയും, പൂനിലാവും,
സുന്ദരസ്വപ്നങ്ങളെന്നപോ, ലങ്ങനെ
മന്ദഹസിക്കുന്ന താരകളും,
മന്നിലെനിയ്ക്കൊരാൾക്കായ് മാത്രമുള്ളതാ-
ണെന്നപോൽ, ഞാനഹങ്കരിച്ചു.
ഇന്നോ?-ജഗത്തേ, നമസ്കരിയ്ക്കുന്നു ഞാ-
നെന്നെ നീ വീണ്ടും ചവിട്ടരുതേ!
സ്വപ്നശതങ്ങൾതന്നസ്ഥികൾ ചിന്നിയ
തപ്തശ്മശാനമിന്നെൻഹൃദന്തം!
ഞാനിരുന്നൽപം കരയട്ടെ!-നീ നിന്റെ
വീണ വായിച്ചു രസിച്ചുകൊള്ളൂ!! ....
19-1-1120