"സ്പന്ദിക്കുന്ന അസ്ഥിമാടം/ഭാവത്രയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'<poem> ഭാവത്രയം ഒന്ന് അന്നു -സുഭിക്ഷതയുടെ സുസ്മ...' താള്‍ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) പുതിയ ചിൽ ... |
||
വരി 9: | വരി 9: | ||
ലെന്റെ നാടിനു പട്ടിണിമാത്രം! |
ലെന്റെ നാടിനു പട്ടിണിമാത്രം! |
||
ഉണ്ടുറങ്ങിയേറ്റൊന്നു മുറുക്കി- |
ഉണ്ടുറങ്ങിയേറ്റൊന്നു മുറുക്കി- |
||
ക്കണ്ടിരുന്നിതെൻ നാടു മാമാങ്കം, |
|||
സദ്യമേളിച്ചനാളി, |
സദ്യമേളിച്ചനാളി, ലെൻ നാട്ടിൽ- |
||
ത്തത്തകൂടിയും പാടി വേദാന്തം. |
ത്തത്തകൂടിയും പാടി വേദാന്തം. |
||
പള്ളവീർക്കെ, ദ്ദഹനത്തിനായി- |
|||
ത്തുള്ളി പണ്ടെന്റെ നാട്ടിലെക്കാവ്യം. |
ത്തുള്ളി പണ്ടെന്റെ നാട്ടിലെക്കാവ്യം. |
||
കേവലഭൂപാലകാജ്ഞതൻ നൂലിൽ |
|||
കേവലഭൂപാലകാജ്ഞതന്‍ നൂലില്‍ |
|||
മാല |
മാല കോർത്തതാണെൻ മലയാളം. |
||
വേദവേദാന്തകാന്താരകാന്തം |
വേദവേദാന്തകാന്താരകാന്തം |
||
പാദപാതാട്ടഹാസാദിയാലേ, |
പാദപാതാട്ടഹാസാദിയാലേ, |
||
ആത്തഗർവ്വം കുലുക്കിവിറപ്പി- |
|||
ച്ചാർത്തണഞ്ഞൊ 'രുദ്ദണ്ഡ' സിംഹത്തെ, |
|||
ഒറ്റവാക്കൊന്നു |
ഒറ്റവാക്കൊന്നു മർമ്മത്തൊരേറാൽ |
||
മുട്ടുകുത്തിച്ചിതെൻ മലയാളം! |
|||
കഷ്ട, മെന്നൊരു വാക്കിനുപോലും |
കഷ്ട, മെന്നൊരു വാക്കിനുപോലും |
||
പട്ടുടുത്തതാണെൻ മലയാളം! |
|||
പാണികളിൽപ്പരിമളം താവും |
|||
ചേണണിമലർച്ചെണ്ടുകളേന്തി, |
|||
ചേണണിമലര്‍ച്ചെണ്ടുകളേന്തി, |
|||
മോടിയോടോരോ |
മോടിയോടോരോ കൂത്തമ്പലത്തിൽ |
||
'കൂടിയാടി' |
'കൂടിയാടി' പണ്ടെൻ മലയാളം! |
||
'തോല' നൊത്തു രസിച്ചു ചിരിച്ചു |
'തോല' നൊത്തു രസിച്ചു ചിരിച്ചു |
||
തോളുരുമ്മിനിന്നെൻ മലയാളം! |
|||
തുഷ്ടിപൂർവ്വകം ഭാവാത്മകമാ- |
|||
മഷ്ടപാദാദ്രഗാനസമേതം, |
മഷ്ടപാദാദ്രഗാനസമേതം, |
||
മഞ്ജുവൃന്ദാവനപ്രേമരംഗം |
മഞ്ജുവൃന്ദാവനപ്രേമരംഗം |
||
സഞ്ജനിപ്പിച്ചിതെൻ മലയാളം! |
|||
മദ്ദളം, ചെണ്ട, ചേങ്കില, താളം, |
മദ്ദളം, ചെണ്ട, ചേങ്കില, താളം, |
||
മത്സരിച്ചു മതിവരുവോളം, |
മത്സരിച്ചു മതിവരുവോളം, |
||
നീളെ നീളെക്കലോത്സവമേളം |
നീളെ നീളെക്കലോത്സവമേളം |
||
കേളികേൾപ്പിച്ചിതെൻ മലയാളം! |
|||
വർഷലക്ഷ്മിയ്ക്കുദാരതയാലേ |
|||
വര്‍ഷലക്ഷ്മിയ്ക്കുദാരതയാലേ |
|||
ഹർഷബാഷ്പമുതിരുമക്കാലേ, |
|||
ഹര്‍ഷബാഷ്പമുതിരുമക്കാലേ, |
|||
മാറുലഞ്ഞുചെറുമികൾ ചാലേ |
|||
മാറുലഞ്ഞുചെറുമികള്‍ ചാലേ |
|||
ഞാറുപാകുമപ്പാടത്തു നീളേ |
ഞാറുപാകുമപ്പാടത്തു നീളേ |
||
ഉൾപ്പുളകദഗാനങ്ങൾമൂലം |
|||
ഉള്‍പ്പുളകദഗാനങ്ങള്‍മൂലം |
|||
പച്ചചാർത്തിച്ചിതെൻ മലയാളം! |
|||
സസ്യ സങ്കുലശ്യാമളശ്രീയെ- |
സസ്യ സങ്കുലശ്യാമളശ്രീയെ- |
||
സ്സൽക്കരിച്ചിതന്നെൻ മലയാളം! |
|||
കത്തിക്കാളുന്നൊരാപ്പൌരുഷത്തിൻ |
|||
കത്തിക്കാളുന്നൊരാപ്പൌരുഷത്തിന്‍ |
|||
കച്ചകെട്ടി മുറുക്കിയൊരുക്കി, |
കച്ചകെട്ടി മുറുക്കിയൊരുക്കി, |
||
ചെന്നു, |
ചെന്നു, തൻകുലദൈവത്തെ വാഴ്ത്തി- |
||
നിന്നു, പൂവും പ്രസാദവും |
നിന്നു, പൂവും പ്രസാദവും ചാർത്തി, |
||
വീരയോധർതൻ വാൾത്തുമ്പിലൂടെ- |
|||
വീരയോധര്‍തന്‍ വാള്‍ത്തുമ്പിലൂടെ- |
|||
ച്ചോര |
ച്ചോര ചീറ്റിയന്നെൻ മലയാളം! |
||
ഫുല്ലഹാസമെന്നാടന്നു തൂകി- |
ഫുല്ലഹാസമെന്നാടന്നു തൂകി- |
||
സ്സല്ലപിച്ചു |
സ്സല്ലപിച്ചു സമ്രൂദ്ധിയെപ്പുൽകി! ... |
||
രണ്ട് |
രണ്ട് |
||
വരി 59: | വരി 59: | ||
ഇന്ന് - വിശപ്പിന്റെ വിലാപം |
ഇന്ന് - വിശപ്പിന്റെ വിലാപം |
||
തെല്ലുമോർത്തിടാ, തിത്രപെട്ടെന്നാ |
|||
നല്ല കാലമതിന്നെങ്ങു പോയി? |
നല്ല കാലമതിന്നെങ്ങു പോയി? |
||
എന്റെ നാട, |
എന്റെ നാട, ല്ലതിൻ പ്രേതമാണീ- |
||
ക്കണ്ടിടുന്നതിന്നെന്റെ |
ക്കണ്ടിടുന്നതിന്നെന്റെ കണ്മുൻപിൽ! |
||
ചെള്ള ചുക്കിച്ചുളുങ്ങിയെല്ലുന്തി- |
ചെള്ള ചുക്കിച്ചുളുങ്ങിയെല്ലുന്തി- |
||
പ്പള്ളയൊട്ടിയതല്ലെന്റെ രാജ്യം! |
പ്പള്ളയൊട്ടിയതല്ലെന്റെ രാജ്യം! |
||
ഞെട്ടുവാതവിറയലിൽ, ശ്വാസം |
|||
മുട്ടി, യേങ്ങിവലിച്ചും, ചുമച്ചും |
മുട്ടി, യേങ്ങിവലിച്ചും, ചുമച്ചും |
||
വെൺനുരകൾ വമിച്ചുമാക്കൈകാൽ |
|||
വെണ്‍നുരകള്‍ വമിച്ചുമാക്കൈകാല്‍ |
|||
മണ്ണിലാഞ്ഞാഞ്ഞടിച്ചും, പിടച്ചും, |
മണ്ണിലാഞ്ഞാഞ്ഞടിച്ചും, പിടച്ചും, |
||
ഒട്ടപസ്മാരഗാഷ്ഠികൾകാട്ടു- |
|||
ഒട്ടപസ്മാരഗാഷ്ഠികള്‍കാട്ടു- |
|||
മസ്ഥിപഞ്ജരമല്ലെന്റെ രാജ്യം! |
മസ്ഥിപഞ്ജരമല്ലെന്റെ രാജ്യം! |
||
കഷ്ട, മെന്റെ നാടെമ്മട്ടിലേവം |
കഷ്ട, മെന്റെ നാടെമ്മട്ടിലേവം |
||
പട്ടിണിക്കോലമായിച്ചമഞ്ഞൂ! |
പട്ടിണിക്കോലമായിച്ചമഞ്ഞൂ! |
||
കെട്ടുതാലിയൊഴിച്ചവൾക്കയേ്യാ |
|||
കെട്ടുതാലിയൊഴിച്ചവള്‍ക്കയേ്യാ |
|||
വിറ്റുതിന്നുവാൻ ബാക്കിയില്ലൊന്നും! |
|||
രത്നഗർഭയാണിപ്പൊഴും ലോകം |
|||
രത്നഗര്‍ഭയാണിപ്പൊഴും ലോകം |
|||
ഭഗ്നഭാഗ്യയാ, |
ഭഗ്നഭാഗ്യയാ, മെൻ നാടുമാത്രം! |
||
മാനുഷരെന്നുമോണമായ് വാണ |
മാനുഷരെന്നുമോണമായ് വാണ |
||
മാബലിയുടെ |
മാബലിയുടെ നാട്ടിലാണോർക്കൂ, |
||
ഇന്നിതാ |
ഇന്നിതാ ചിലർ നായ്ക്കളെപ്പോലെ- |
||
ച്ചെന്നു |
ച്ചെന്നു നക്കുന്നതെച്ചിലിലകൾ! |
||
ഭാവശുദ്ധകൾ, മുഗ്ദ്ധകൾ, കാന്ത- |
|||
ദേവതകൾതൻ പാവനഭൂവിൽ- |
|||
ദേവതകള്‍തന്‍ പാവനഭൂവില്‍- |
|||
ശ്രീമയനെടുമംഗല്യമേകും |
ശ്രീമയനെടുമംഗല്യമേകും |
||
സോമവാരവ്രതാഢ്യമാം |
സോമവാരവ്രതാഢ്യമാം നാട്ടിൽ- |
||
ഭദ്രകല്യാണദായകമാകും- |
ഭദ്രകല്യാണദായകമാകും- |
||
മദ്രിജാരാധനോത്സവനാളിൽ, |
|||
മദ്രിജാരാധനോത്സവനാളില്‍, |
|||
പാടിയാടിസ്സുദതികൾ ചൂടും |
|||
പാതിരാപ്പൂക്കൾതൻ ജന്മഭൂവിൽ- |
|||
പാതിരാപ്പൂക്കള്‍തന്‍ ജന്മഭൂവില്‍- |
|||
ജീവനും |
ജീവനും ജീവനായെനിയ്ക്കുള്ളെൻ- |
||
ദേവിപോലും പിറന്നോരു |
ദേവിപോലും പിറന്നോരു നാട്ടിൽ- |
||
കെട്ടഴിവു ചാരിത്രത്തി നയേ്യാ, |
കെട്ടഴിവു ചാരിത്രത്തി നയേ്യാ, |
||
കൊറ്റിനാഴക്കരിയ്ക്കിന്നു, കഷ്ടം! |
കൊറ്റിനാഴക്കരിയ്ക്കിന്നു, കഷ്ടം! |
||
മദ്യപിക്കുമാസ്സാമ്പൽപ്രതാപ |
|||
മദ്യപിക്കുമാസ്സാമ്പല്‍പ്രതാപ |
|||
മർക്കടത്തിൻ നഖക്ഷതം തട്ടി, |
|||
ഘോരദാരിദ്യ്രസൂരാതപത്തിൽ- |
|||
ഘോരദാരിദ്യ്രസൂരാതപത്തില്‍- |
|||
ച്ചോരവറ്റി, ച്ചുളുക്കേറ്റു വാടി, |
ച്ചോരവറ്റി, ച്ചുളുക്കേറ്റു വാടി, |
||
നെഞ്ചിടിപ്പോടടർന്നാപതിപ്പൂ |
|||
നെഞ്ചിടിപ്പോടടര്‍ന്നാപതിപ്പൂ |
|||
പിഞ്ചനാഘ്രാതപുഷ്പങ്ങൾ മണ്ണിൽ!- |
|||
പിഞ്ചനാഘ്രാതപുഷ്പങ്ങള്‍ മണ്ണില്‍!- |
|||
മംഗലാദ്വൈതമൂർത്തിയാം, സാക്ഷാൽ |
|||
മംഗലാദ്വൈതമൂര്‍ത്തിയാം, സാക്ഷാല്‍ |
|||
ശങ്കരനെ |
ശങ്കരനെ പ്രസവിച്ചമണ്ണിൽ!- |
||
വീരപത്നികൾ നൂറുനൂറിന്നും |
|||
ചാരമായിക്കിടക്കുന്ന |
ചാരമായിക്കിടക്കുന്ന മണ്ണിൽ!- |
||
അത്രസമ്പൂതമായൊരീ മണ്ണി- |
അത്രസമ്പൂതമായൊരീ മണ്ണി- |
||
ന്നിത്രമാത്രം വിലയിടിഞ്ഞല്ലോ! |
ന്നിത്രമാത്രം വിലയിടിഞ്ഞല്ലോ! |
||
അബ്ധിയോടിതു വാങ്ങിയ കാല- |
അബ്ധിയോടിതു വാങ്ങിയ കാല- |
||
ത്തൽപമിസ്ഥിതി ശങ്കിച്ചിരിയ്ക്കിൽ, |
|||
ത്തല്‍പമിസ്ഥിതി ശങ്കിച്ചിരിയ്ക്കില്‍, |
|||
ആഞ്ഞെറിയാതിരുന്നേനെ, നൂനം, |
ആഞ്ഞെറിയാതിരുന്നേനെ, നൂനം, |
||
ആ മഴുവന്നു |
ആ മഴുവന്നു ഭാർഗ്ഗവരാമൻ! ... |
||
മൂന്ന് |
മൂന്ന് |
||
വരി 119: | വരി 119: | ||
ഉണ്ടുനെല്ലും പണവു, മെന്നിട്ടും |
ഉണ്ടുനെല്ലും പണവു, മെന്നിട്ടും |
||
തെണ്ടിടുന്നോ സഖാക്കളേ, |
തെണ്ടിടുന്നോ സഖാക്കളേ, നിങ്ങൾ? |
||
'ഇല്ല', യെന്നു പറയുവാനായി- |
'ഇല്ല', യെന്നു പറയുവാനായി- |
||
ട്ടല്ലണഞ്ഞതീ ലോകത്തു |
ട്ടല്ലണഞ്ഞതീ ലോകത്തു നമ്മൾ, |
||
'ഇല്ല', യെന്നുള്ള ദീനവിലാപം |
'ഇല്ല', യെന്നുള്ള ദീനവിലാപം |
||
വല്ലദിക്കിലും |
വല്ലദിക്കിലും കേൾക്കുന്നപക്ഷം, |
||
'ഉണ്ടധികമി', |
'ഉണ്ടധികമി', ങ്ങെന്നടിച്ചാർക്കും |
||
ചെണ്ടമേളമൊന്നന്യത്ര |
ചെണ്ടമേളമൊന്നന്യത്ര കേൾക്കാം. |
||
അങ്ങുചെല്ലുവിൻ, നിങ്ങൾക്കു വേണ്ട- |
|||
അങ്ങുചെല്ലുവിന്‍, നിങ്ങള്‍ക്കു വേണ്ട- |
|||
തങ്ങഖിലം സമ്ര്+ദ്ധിയായ്ക്കാണും. |
തങ്ങഖിലം സമ്ര്+ദ്ധിയായ്ക്കാണും. |
||
വാതിൽ കൊട്ടിയടയ്ക്കുകിൽ, നിങ്ങൾ |
|||
വാതില്‍ കൊട്ടിയടയ്ക്കുകില്‍, നിങ്ങള്‍ |
|||
വാളെടുത്തതു |
വാളെടുത്തതു വെട്ടിപ്പൊളിയ്ക്കിൻ! |
||
കുന്നുകൂടിക്കിടക്കുമാ വിത്ത- |
കുന്നുകൂടിക്കിടക്കുമാ വിത്ത- |
||
മൊന്നുപോൽ നിങ്ങൾ വീതിച്ചെടുക്കുവിൻ! |
|||
മൊന്നുപോല്‍ നിങ്ങള്‍ വീതിച്ചെടുക്കുവിന്‍! |
|||
മത്സരം മതി!-തുല്യാവകാശം |
മത്സരം മതി!-തുല്യാവകാശം |
||
മർത്ത്യരെല്ലാർക്കുമുണ്ടിജ്ജഗത്തിൽ! |
|||
മര്‍ത്ത്യരെല്ലാര്‍ക്കുമുണ്ടിജ്ജഗത്തില്‍! |
|||
വിത്തനാഥന്റെ 'ബേബി' യ്ക്കുപാലും, |
വിത്തനാഥന്റെ 'ബേബി' യ്ക്കുപാലും, |
||
നിർദ്ധന 'ച്ചെറുക്ക' ന്നുമിനീരും, |
|||
ഈശ്വരേച്ഛയ, ല്ലാകി, ലമ്മട്ടു- |
ഈശ്വരേച്ഛയ, ല്ലാകി, ലമ്മട്ടു- |
||
ള്ളീശ്വരനെച്ചവിട്ടുക |
ള്ളീശ്വരനെച്ചവിട്ടുക നമ്മൾ! |
||
ദൈവനീതിതൻ പേരി, ലിന്നോളം |
|||
കൈതവംതന്നെ ചെയ്തതു ലോകം! |
കൈതവംതന്നെ ചെയ്തതു ലോകം! |
||
ലോകമെന്നാൽ, ധനത്തിന്റെ ലോകം! |
|||
ലോകസേവനം, ഹാ, രക്തപാനം! |
ലോകസേവനം, ഹാ, രക്തപാനം! |
||
മത്തു കണ്ണിലിരുട്ടടിച്ചാർക്കും |
|||
മത്തു കണ്ണിലിരുട്ടടിച്ചാര്‍ക്കും |
|||
മർദ്ദനത്തിന്നു സമ്മാനദാനം! |
|||
നിർത്തുകിത്തരം നീതി നാം!-നമ്മൾ- |
|||
ക്കൊത്തൊരുമിച്ചു നിന്നു പോരാടാം! |
ക്കൊത്തൊരുമിച്ചു നിന്നു പോരാടാം! |
||
വിപ്ലവത്തിന്റെ |
വിപ്ലവത്തിന്റെ വെൺമഴുവാ, ലാ |
||
വിത്തഗർവ്വവിഷദ്രുമം വെട്ടി, |
|||
സത്സമത്വസനാതനോദ്യാനം |
സത്സമത്വസനാതനോദ്യാനം |
||
സജ്ജമാക്കാൻ നമുക്കുദ്യമിയ്ക്കാം! |
|||
ഒക്കുകില്ലീയലസത |
ഒക്കുകില്ലീയലസത മേലിൽ |
||
ഒത്തുചേരൂ സഖാക്കളേ, |
ഒത്തുചേരൂ സഖാക്കളേ, ചേലിൽ! ... |
||
28-2-1120 |
28-2-1120 |
||
16 |
16 |
||
മനുഷ്യവിജ്ഞാനസമുദ്രമേ, |
മനുഷ്യവിജ്ഞാനസമുദ്രമേ, നിൻ |
||
നിരഘരത്നങ്ങൾ നിറഞ്ഞ ഹൃത്തിൽ, |
|||
മദിച്ചു വാഴുന്നു നിഗൂഢമോരോ |
മദിച്ചു വാഴുന്നു നിഗൂഢമോരോ |
||
വിനാശഹേതുക്കൾ, തിമിംഗലങ്ങൾ! |
|||
വിനാശഹേതുക്കള്‍, തിമിംഗലങ്ങള്‍! |
|||
4-12-1109 |
4-12-1109 |
||
17 |
17 |
||
ഒരു ദിവസം |
ഒരു ദിവസം പുലരൊളിയിൽ |
||
കുരുവികൾ നിൻ ജനലരുകിൽ |
|||
കുരുവികള്‍ നിന്‍ ജനലരുകില്‍ |
|||
ചിറകടിച്ചു കരഞ്ഞുഴന്നു |
ചിറകടിച്ചു കരഞ്ഞുഴന്നു |
||
പറന്നണഞ്ഞു പറയുമേവം:- |
പറന്നണഞ്ഞു പറയുമേവം:- |
||
മതിയുറക്കം വെളുത്തു നേരം |
മതിയുറക്കം വെളുത്തു നേരം |
||
മറയുമിപ്പോൾ മധുരസ്വപ്നം. |
|||
മിഴിതുറക്കൂ, തുറക്കു ദേവി! |
മിഴിതുറക്കൂ, തുറക്കു ദേവി! |
||
ഇനിയകലത്തുതിരുകില്ലാ |
ഇനിയകലത്തുതിരുകില്ലാ |
||
പ്രണയമയഹൃദയസ്പന്ദനം |
പ്രണയമയഹൃദയസ്പന്ദനം |
||
അവ നിലച്ചു, മരിച്ചു, ഹാ, നി- |
അവ നിലച്ചു, മരിച്ചു, ഹാ, നി- |
||
ന്നവശനാകും |
ന്നവശനാകും ഹൃദയനാഥൻ. |
||
വരളുവോരാ രസനയില- |
വരളുവോരാ രസനയില- |
||
ങ്ങൊരു സലിലകണികപോലും |
ങ്ങൊരു സലിലകണികപോലും |
||
അവനൊരാളും |
അവനൊരാളും പകർന്നു നൽകാ- |
||
നരികിലില്ലാതവൻ മരിച്ചു. |
|||
അമൃതഗാനം ചൊരിഞ്ഞൊരാ നാ- |
അമൃതഗാനം ചൊരിഞ്ഞൊരാ നാ- |
||
വവസാനത്തിൽ വരണ്ടുഴന്നു, |
|||
അമലരാഗം വഴിഞ്ഞൊരാ ഹൃ |
അമലരാഗം വഴിഞ്ഞൊരാ ഹൃ |
||
ത്തവസാനത്തിൽത്തകർന്നുടഞ്ഞു. |
|||
ത്തവസാനത്തില്‍ത്തകര്‍ന്നുടഞ്ഞു. |
|||
അകലെയൊരു മരച്ചുവട്ടി- |
അകലെയൊരു മരച്ചുവട്ടി- |
||
ലവനണഞ്ഞു മണലടിഞ്ഞു. |
ലവനണഞ്ഞു മണലടിഞ്ഞു. |
||
ഉടൽ വെടിയാനവന്റെജീവൻ |
|||
ഉടല്‍ വെടിയാനവന്റെജീവന്‍ |
|||
പിടയുമന്ത്യനിമിഷത്തിലും, |
പിടയുമന്ത്യനിമിഷത്തിലും, |
||
പരവശനാമവനിതുപോൽ |
|||
പരവശനാമവനിതുപോല്‍ |
|||
പറയുവതായ് ശ്രവിച്ചു |
പറയുവതായ് ശ്രവിച്ചു ഞങ്ങൾ:- |
||
'സുമലളിതേ, ഗുണമിളിതേ, മമ ദയിതേ, കരയരുതേ |
'സുമലളിതേ, ഗുണമിളിതേ, മമ ദയിതേ, കരയരുതേ |
||
തവ മധുരപ്രണയസുധാതരളിതമെൻഹൃദയമിതാ |
|||
തവ മധുരപ്രണയസുധാതരളിതമെന്‍ഹൃദയമിതാ |
|||
അടിയറവെച്ചവനിവെടി, ഞ്ഞനുപമേ, |
അടിയറവെച്ചവനിവെടി, ഞ്ഞനുപമേ, ഞാനകന്നിടുന്നേൻ!' |
||
18-3-1120 |
18-3-1120 |
||
</poem> |
</poem> |
04:26, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഭാവത്രയം
ഒന്ന്
അന്നു -സുഭിക്ഷതയുടെ സുസ്മിതം
ഉണ്ടു സമ്പത്തു ലോകത്തി, നെന്നാ-
ലെന്റെ നാടിനു പട്ടിണിമാത്രം!
ഉണ്ടുറങ്ങിയേറ്റൊന്നു മുറുക്കി-
ക്കണ്ടിരുന്നിതെൻ നാടു മാമാങ്കം,
സദ്യമേളിച്ചനാളി, ലെൻ നാട്ടിൽ-
ത്തത്തകൂടിയും പാടി വേദാന്തം.
പള്ളവീർക്കെ, ദ്ദഹനത്തിനായി-
ത്തുള്ളി പണ്ടെന്റെ നാട്ടിലെക്കാവ്യം.
കേവലഭൂപാലകാജ്ഞതൻ നൂലിൽ
മാല കോർത്തതാണെൻ മലയാളം.
വേദവേദാന്തകാന്താരകാന്തം
പാദപാതാട്ടഹാസാദിയാലേ,
ആത്തഗർവ്വം കുലുക്കിവിറപ്പി-
ച്ചാർത്തണഞ്ഞൊ 'രുദ്ദണ്ഡ' സിംഹത്തെ,
ഒറ്റവാക്കൊന്നു മർമ്മത്തൊരേറാൽ
മുട്ടുകുത്തിച്ചിതെൻ മലയാളം!
കഷ്ട, മെന്നൊരു വാക്കിനുപോലും
പട്ടുടുത്തതാണെൻ മലയാളം!
പാണികളിൽപ്പരിമളം താവും
ചേണണിമലർച്ചെണ്ടുകളേന്തി,
മോടിയോടോരോ കൂത്തമ്പലത്തിൽ
'കൂടിയാടി' പണ്ടെൻ മലയാളം!
'തോല' നൊത്തു രസിച്ചു ചിരിച്ചു
തോളുരുമ്മിനിന്നെൻ മലയാളം!
തുഷ്ടിപൂർവ്വകം ഭാവാത്മകമാ-
മഷ്ടപാദാദ്രഗാനസമേതം,
മഞ്ജുവൃന്ദാവനപ്രേമരംഗം
സഞ്ജനിപ്പിച്ചിതെൻ മലയാളം!
മദ്ദളം, ചെണ്ട, ചേങ്കില, താളം,
മത്സരിച്ചു മതിവരുവോളം,
നീളെ നീളെക്കലോത്സവമേളം
കേളികേൾപ്പിച്ചിതെൻ മലയാളം!
വർഷലക്ഷ്മിയ്ക്കുദാരതയാലേ
ഹർഷബാഷ്പമുതിരുമക്കാലേ,
മാറുലഞ്ഞുചെറുമികൾ ചാലേ
ഞാറുപാകുമപ്പാടത്തു നീളേ
ഉൾപ്പുളകദഗാനങ്ങൾമൂലം
പച്ചചാർത്തിച്ചിതെൻ മലയാളം!
സസ്യ സങ്കുലശ്യാമളശ്രീയെ-
സ്സൽക്കരിച്ചിതന്നെൻ മലയാളം!
കത്തിക്കാളുന്നൊരാപ്പൌരുഷത്തിൻ
കച്ചകെട്ടി മുറുക്കിയൊരുക്കി,
ചെന്നു, തൻകുലദൈവത്തെ വാഴ്ത്തി-
നിന്നു, പൂവും പ്രസാദവും ചാർത്തി,
വീരയോധർതൻ വാൾത്തുമ്പിലൂടെ-
ച്ചോര ചീറ്റിയന്നെൻ മലയാളം!
ഫുല്ലഹാസമെന്നാടന്നു തൂകി-
സ്സല്ലപിച്ചു സമ്രൂദ്ധിയെപ്പുൽകി! ...
രണ്ട്
ഇന്ന് - വിശപ്പിന്റെ വിലാപം
തെല്ലുമോർത്തിടാ, തിത്രപെട്ടെന്നാ
നല്ല കാലമതിന്നെങ്ങു പോയി?
എന്റെ നാട, ല്ലതിൻ പ്രേതമാണീ-
ക്കണ്ടിടുന്നതിന്നെന്റെ കണ്മുൻപിൽ!
ചെള്ള ചുക്കിച്ചുളുങ്ങിയെല്ലുന്തി-
പ്പള്ളയൊട്ടിയതല്ലെന്റെ രാജ്യം!
ഞെട്ടുവാതവിറയലിൽ, ശ്വാസം
മുട്ടി, യേങ്ങിവലിച്ചും, ചുമച്ചും
വെൺനുരകൾ വമിച്ചുമാക്കൈകാൽ
മണ്ണിലാഞ്ഞാഞ്ഞടിച്ചും, പിടച്ചും,
ഒട്ടപസ്മാരഗാഷ്ഠികൾകാട്ടു-
മസ്ഥിപഞ്ജരമല്ലെന്റെ രാജ്യം!
കഷ്ട, മെന്റെ നാടെമ്മട്ടിലേവം
പട്ടിണിക്കോലമായിച്ചമഞ്ഞൂ!
കെട്ടുതാലിയൊഴിച്ചവൾക്കയേ്യാ
വിറ്റുതിന്നുവാൻ ബാക്കിയില്ലൊന്നും!
രത്നഗർഭയാണിപ്പൊഴും ലോകം
ഭഗ്നഭാഗ്യയാ, മെൻ നാടുമാത്രം!
മാനുഷരെന്നുമോണമായ് വാണ
മാബലിയുടെ നാട്ടിലാണോർക്കൂ,
ഇന്നിതാ ചിലർ നായ്ക്കളെപ്പോലെ-
ച്ചെന്നു നക്കുന്നതെച്ചിലിലകൾ!
ഭാവശുദ്ധകൾ, മുഗ്ദ്ധകൾ, കാന്ത-
ദേവതകൾതൻ പാവനഭൂവിൽ-
ശ്രീമയനെടുമംഗല്യമേകും
സോമവാരവ്രതാഢ്യമാം നാട്ടിൽ-
ഭദ്രകല്യാണദായകമാകും-
മദ്രിജാരാധനോത്സവനാളിൽ,
പാടിയാടിസ്സുദതികൾ ചൂടും
പാതിരാപ്പൂക്കൾതൻ ജന്മഭൂവിൽ-
ജീവനും ജീവനായെനിയ്ക്കുള്ളെൻ-
ദേവിപോലും പിറന്നോരു നാട്ടിൽ-
കെട്ടഴിവു ചാരിത്രത്തി നയേ്യാ,
കൊറ്റിനാഴക്കരിയ്ക്കിന്നു, കഷ്ടം!
മദ്യപിക്കുമാസ്സാമ്പൽപ്രതാപ
മർക്കടത്തിൻ നഖക്ഷതം തട്ടി,
ഘോരദാരിദ്യ്രസൂരാതപത്തിൽ-
ച്ചോരവറ്റി, ച്ചുളുക്കേറ്റു വാടി,
നെഞ്ചിടിപ്പോടടർന്നാപതിപ്പൂ
പിഞ്ചനാഘ്രാതപുഷ്പങ്ങൾ മണ്ണിൽ!-
മംഗലാദ്വൈതമൂർത്തിയാം, സാക്ഷാൽ
ശങ്കരനെ പ്രസവിച്ചമണ്ണിൽ!-
വീരപത്നികൾ നൂറുനൂറിന്നും
ചാരമായിക്കിടക്കുന്ന മണ്ണിൽ!-
അത്രസമ്പൂതമായൊരീ മണ്ണി-
ന്നിത്രമാത്രം വിലയിടിഞ്ഞല്ലോ!
അബ്ധിയോടിതു വാങ്ങിയ കാല-
ത്തൽപമിസ്ഥിതി ശങ്കിച്ചിരിയ്ക്കിൽ,
ആഞ്ഞെറിയാതിരുന്നേനെ, നൂനം,
ആ മഴുവന്നു ഭാർഗ്ഗവരാമൻ! ...
മൂന്ന്
ഇനി- അഗ്നിയുടെ അട്ടഹാസം
ഉണ്ടുനെല്ലും പണവു, മെന്നിട്ടും
തെണ്ടിടുന്നോ സഖാക്കളേ, നിങ്ങൾ?
'ഇല്ല', യെന്നു പറയുവാനായി-
ട്ടല്ലണഞ്ഞതീ ലോകത്തു നമ്മൾ,
'ഇല്ല', യെന്നുള്ള ദീനവിലാപം
വല്ലദിക്കിലും കേൾക്കുന്നപക്ഷം,
'ഉണ്ടധികമി', ങ്ങെന്നടിച്ചാർക്കും
ചെണ്ടമേളമൊന്നന്യത്ര കേൾക്കാം.
അങ്ങുചെല്ലുവിൻ, നിങ്ങൾക്കു വേണ്ട-
തങ്ങഖിലം സമ്ര്+ദ്ധിയായ്ക്കാണും.
വാതിൽ കൊട്ടിയടയ്ക്കുകിൽ, നിങ്ങൾ
വാളെടുത്തതു വെട്ടിപ്പൊളിയ്ക്കിൻ!
കുന്നുകൂടിക്കിടക്കുമാ വിത്ത-
മൊന്നുപോൽ നിങ്ങൾ വീതിച്ചെടുക്കുവിൻ!
മത്സരം മതി!-തുല്യാവകാശം
മർത്ത്യരെല്ലാർക്കുമുണ്ടിജ്ജഗത്തിൽ!
വിത്തനാഥന്റെ 'ബേബി' യ്ക്കുപാലും,
നിർദ്ധന 'ച്ചെറുക്ക' ന്നുമിനീരും,
ഈശ്വരേച്ഛയ, ല്ലാകി, ലമ്മട്ടു-
ള്ളീശ്വരനെച്ചവിട്ടുക നമ്മൾ!
ദൈവനീതിതൻ പേരി, ലിന്നോളം
കൈതവംതന്നെ ചെയ്തതു ലോകം!
ലോകമെന്നാൽ, ധനത്തിന്റെ ലോകം!
ലോകസേവനം, ഹാ, രക്തപാനം!
മത്തു കണ്ണിലിരുട്ടടിച്ചാർക്കും
മർദ്ദനത്തിന്നു സമ്മാനദാനം!
നിർത്തുകിത്തരം നീതി നാം!-നമ്മൾ-
ക്കൊത്തൊരുമിച്ചു നിന്നു പോരാടാം!
വിപ്ലവത്തിന്റെ വെൺമഴുവാ, ലാ
വിത്തഗർവ്വവിഷദ്രുമം വെട്ടി,
സത്സമത്വസനാതനോദ്യാനം
സജ്ജമാക്കാൻ നമുക്കുദ്യമിയ്ക്കാം!
ഒക്കുകില്ലീയലസത മേലിൽ
ഒത്തുചേരൂ സഖാക്കളേ, ചേലിൽ! ...
28-2-1120
16
മനുഷ്യവിജ്ഞാനസമുദ്രമേ, നിൻ
നിരഘരത്നങ്ങൾ നിറഞ്ഞ ഹൃത്തിൽ,
മദിച്ചു വാഴുന്നു നിഗൂഢമോരോ
വിനാശഹേതുക്കൾ, തിമിംഗലങ്ങൾ!
4-12-1109
17
ഒരു ദിവസം പുലരൊളിയിൽ
കുരുവികൾ നിൻ ജനലരുകിൽ
ചിറകടിച്ചു കരഞ്ഞുഴന്നു
പറന്നണഞ്ഞു പറയുമേവം:-
മതിയുറക്കം വെളുത്തു നേരം
മറയുമിപ്പോൾ മധുരസ്വപ്നം.
മിഴിതുറക്കൂ, തുറക്കു ദേവി!
ഇനിയകലത്തുതിരുകില്ലാ
പ്രണയമയഹൃദയസ്പന്ദനം
അവ നിലച്ചു, മരിച്ചു, ഹാ, നി-
ന്നവശനാകും ഹൃദയനാഥൻ.
വരളുവോരാ രസനയില-
ങ്ങൊരു സലിലകണികപോലും
അവനൊരാളും പകർന്നു നൽകാ-
നരികിലില്ലാതവൻ മരിച്ചു.
അമൃതഗാനം ചൊരിഞ്ഞൊരാ നാ-
വവസാനത്തിൽ വരണ്ടുഴന്നു,
അമലരാഗം വഴിഞ്ഞൊരാ ഹൃ
ത്തവസാനത്തിൽത്തകർന്നുടഞ്ഞു.
അകലെയൊരു മരച്ചുവട്ടി-
ലവനണഞ്ഞു മണലടിഞ്ഞു.
ഉടൽ വെടിയാനവന്റെജീവൻ
പിടയുമന്ത്യനിമിഷത്തിലും,
പരവശനാമവനിതുപോൽ
പറയുവതായ് ശ്രവിച്ചു ഞങ്ങൾ:-
'സുമലളിതേ, ഗുണമിളിതേ, മമ ദയിതേ, കരയരുതേ
തവ മധുരപ്രണയസുധാതരളിതമെൻഹൃദയമിതാ
അടിയറവെച്ചവനിവെടി, ഞ്ഞനുപമേ, ഞാനകന്നിടുന്നേൻ!'
18-3-1120