"സ്പന്ദിക്കുന്ന അസ്ഥിമാടം/നക്ഷത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Content deleted Content added
'<poem> നക്ഷത്രം വരുവതഖിലവും ശുഭത്തിനാണെ- ന്നരു...' താള്‍ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) പുതിയ ചിൽ ...
വരി 3: വരി 3:


വരുവതഖിലവും ശുഭത്തിനാണെ-
വരുവതഖിലവും ശുഭത്തിനാണെ-
ന്നരുളി, മനോഹരസാന്ത്വനാമൃതത്താല്‍,
ന്നരുളി, മനോഹരസാന്ത്വനാമൃതത്താൽ,
ഉരുകദനമകറ്റിടുന്നി തെന്നില്‍-
ഉരുകദനമകറ്റിടുന്നി തെന്നിൽ-
ക്കരുണകല, ര്‍ന്നയി ഭാഗ്യദേവതേ, നീ!
ക്കരുണകല, ർന്നയി ഭാഗ്യദേവതേ, നീ!


പകലിരവൊരുപോല്‍ വിരാമമില്ലാ-
പകലിരവൊരുപോൽ വിരാമമില്ലാ-
തകമെരിതീയിലെരിഞ്ഞെരിഞ്ഞുനീറീ,
തകമെരിതീയിലെരിഞ്ഞെരിഞ്ഞുനീറീ,
അകലെയെഴുമെനിയ്ക്കൊ, രുത്സവം നിന്‍-
അകലെയെഴുമെനിയ്ക്കൊ, രുത്സവം നിൻ-
പ്രകടിത നിര്‍മ്മലരാഗദീപ്തിമാത്രം!
പ്രകടിത നിർമ്മലരാഗദീപ്തിമാത്രം!


വിധിയൊടു പൊരുതിപ്പരാജയത്താ-
വിധിയൊടു പൊരുതിപ്പരാജയത്താ-
ലധികരുജയ്ക്കടിപെട്ടു മാഴ്കുമെന്നെ,
ലധികരുജയ്ക്കടിപെട്ടു മാഴ്കുമെന്നെ,
അധികൃതവചനങ്ങളാല്‍, സ്വയം നീ-
അധികൃതവചനങ്ങളാൽ, സ്വയം നീ-
യധിപതിയാക്കുകയാണു നിന്മനസ്സില്‍!
യധിപതിയാക്കുകയാണു നിന്മനസ്സിൽ!


അയി സുദതി, കഠോരജീവിതത്തിന്‍
അയി സുദതി, കഠോരജീവിതത്തിൻ
വെയിലി, ലലഞ്ഞുകുഴഞ്ഞണഞ്ഞവന്‍ ഞാന്‍;
വെയിലി, ലലഞ്ഞുകുഴഞ്ഞണഞ്ഞവൻ ഞാൻ;
പ്രിയകരസുഖവിശ്രമം യഥേച്ഛം
പ്രിയകരസുഖവിശ്രമം യഥേച്ഛം
നിയതമെനിയ്ക്കു തരുന്നു നീ, മനോജ്ഞേ!
നിയതമെനിയ്ക്കു തരുന്നു നീ, മനോജ്ഞേ!


അവനിയിലതുലാനുഭോഹമോരോ-
അവനിയിലതുലാനുഭോഹമോരോ-
ന്നവധിയെഴാതെ ലഭിച്ചുകൊണ്ടിരിയ്ക്കില്‍,
ന്നവധിയെഴാതെ ലഭിച്ചുകൊണ്ടിരിയ്ക്കിൽ,
അവശതയകതാരിനേശുവാനി-
അവശതയകതാരിനേശുവാനി-
ല്ലവസരമെന്നു നിനപ്പതാണു മൌഢ്യം!
ല്ലവസരമെന്നു നിനപ്പതാണു മൌഢ്യം!
വരി 33: വരി 33:


നവനവമൃദുചുംബനങ്ങളേകി
നവനവമൃദുചുംബനങ്ങളേകി
ക്കവനവിലാസിനി, നീയടുത്തു നില്‍ക്കെ;
ക്കവനവിലാസിനി, നീയടുത്തു നിൽക്കെ;
ഇവനെഴുമനവദ്യനിർവൃതിയ്ക്കി-
ഇവനെഴുമനവദ്യനിര്‍വൃതിയ്ക്കി-
ല്ലവധി, യതാണിവനേകഭാഗ്യ, മാര്യേ!
ല്ലവധി, യതാണിവനേകഭാഗ്യ, മാര്യേ!


സകലരുമകലട്ടെ, നീരസത്താ-
സകലരുമകലട്ടെ, നീരസത്താ-
ലകരുണമെന്നെ വെടിഞ്ഞിടട്ടെ മന്നില്‍;
ലകരുണമെന്നെ വെടിഞ്ഞിടട്ടെ മന്നിൽ;
പകയതിലിവനില്ല, വാടുകില്ലെ-
പകയതിലിവനില്ല, വാടുകില്ലെ-
ന്നകതളിര്‍ നിന്‍ പ്രണയാമൃതം ലഭിയ്ക്കില്‍!
ന്നകതളിർ നിൻ പ്രണയാമൃതം ലഭിയ്ക്കിൽ!


ജീവപ്രേയസി, ജീവിതാശകള്‍ നശി-
ജീവപ്രേയസി, ജീവിതാശകൾ നശി-
ച്ചത്യുഗനൈരാശ്യമാ-
ച്ചത്യുഗനൈരാശ്യമാ-
മാ വന്‍കാട്ടി, ലിരുട്ടില്‍, ഞാനവശനായ്-
മാ വൻകാട്ടി, ലിരുട്ടിൽ, ഞാനവശനായ്-
ത്തപ്പിത്തടഞ്ഞങ്ങനെ,
ത്തപ്പിത്തടഞ്ഞങ്ങനെ,
ഭീ വര്‍ദ്ധിച്ചലയുമ്പൊഴെന്‍ വഴി തെളി-
ഭീ വർദ്ധിച്ചലയുമ്പൊഴെൻ വഴി തെളി-
ച്ചാശ്വാസമേകിടുവാൻ
ച്ചാശ്വാസമേകിടുവാന്‍
പൂവല്‍പ്പൊന്‍കതിര്‍ പെയ്തുദിച്ച, കനിവിന്‍-
പൂവൽപ്പൊൻകതിർ പെയ്തുദിച്ച, കനിവിൻ-
നക്ഷത്രമാ, ണാര്‍ദ്ര നീ!! ....
നക്ഷത്രമാ, ണാർദ്ര നീ!! ....
9-3-1120
9-3-1120
21
21


എത്തിദൂരത്തുനി, ന്നെന്മുന്നില്‍ നിന്നിതാ
എത്തിദൂരത്തുനി, ന്നെന്മുന്നിൽ നിന്നിതാ
നൃത്തമാടുന്നു നിന്‍ പുഞ്ചിരികള്‍!
നൃത്തമാടുന്നു നിൻ പുഞ്ചിരികൾ!
നിത്യകല്യാണദോത്തേജകസ്വപ്നങ്ങൾ
നിത്യകല്യാണദോത്തേജകസ്വപ്നങ്ങള്‍
നിർഗ്ഗളിയ്ക്കും മഞ്ജുമഞ്ജരികൾ!
നിര്‍ഗ്ഗളിയ്ക്കും മഞ്ജുമഞ്ജരികള്‍!
മാമകചിത്തത്തിന്‍ മങ്ങാത്ത മംഗള-
മാമകചിത്തത്തിൻ മങ്ങാത്ത മംഗള-
പ്രേമം കൊളുത്തിയ പൊന്‍തിരികള്‍!
പ്രേമം കൊളുത്തിയ പൊൻതിരികൾ!
നിന്നാത്മസന്ദേശമോരോന്നും ഗൂഢമാ-
നിന്നാത്മസന്ദേശമോരോന്നും ഗൂഢമാ-
യെന്നടുത്തെത്തിച്ച കിങ്കരികള്‍
യെന്നടുത്തെത്തിച്ച കിങ്കരികൾ
സങ്കല്‍പവേദിയില്‍ സാരസ്യസാന്ദ്രമാം
സങ്കൽപവേദിയിൽ സാരസ്യസാന്ദ്രമാം
സംഗീതമ്പെയ്യുന്ന കിന്നരികള്‍!-
സംഗീതമ്പെയ്യുന്ന കിന്നരികൾ!-


ആകമ്രമായോരോദർശനത്താ, ലെനി-
ആകമ്രമായോരോദര്‍ശനത്താ, ലെനി-
യ്ക്കേകാന്തതയൊരു വീണയായി
യ്ക്കേകാന്തതയൊരു വീണയായി
മന്ദമെൻ ചിന്തകൾ മീട്ടുകയാണതിൻ
മന്ദമെന്‍ ചിന്തകള്‍ മീട്ടുകയാണതിന്‍
സ്പന്ദനരഞ്ജിതതന്ത്രികകൾ!!
സ്പന്ദനരഞ്ജിതതന്ത്രികകള്‍!!
24-3-1120
24-3-1120
</poem>
</poem>

04:26, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

നക്ഷത്രം

വരുവതഖിലവും ശുഭത്തിനാണെ-
ന്നരുളി, മനോഹരസാന്ത്വനാമൃതത്താൽ,
ഉരുകദനമകറ്റിടുന്നി തെന്നിൽ-
ക്കരുണകല, ർന്നയി ഭാഗ്യദേവതേ, നീ!

പകലിരവൊരുപോൽ വിരാമമില്ലാ-
തകമെരിതീയിലെരിഞ്ഞെരിഞ്ഞുനീറീ,
അകലെയെഴുമെനിയ്ക്കൊ, രുത്സവം നിൻ-
പ്രകടിത നിർമ്മലരാഗദീപ്തിമാത്രം!

വിധിയൊടു പൊരുതിപ്പരാജയത്താ-
ലധികരുജയ്ക്കടിപെട്ടു മാഴ്കുമെന്നെ,
അധികൃതവചനങ്ങളാൽ, സ്വയം നീ-
യധിപതിയാക്കുകയാണു നിന്മനസ്സിൽ!

അയി സുദതി, കഠോരജീവിതത്തിൻ
വെയിലി, ലലഞ്ഞുകുഴഞ്ഞണഞ്ഞവൻ ഞാൻ;
പ്രിയകരസുഖവിശ്രമം യഥേച്ഛം
നിയതമെനിയ്ക്കു തരുന്നു നീ, മനോജ്ഞേ!

അവനിയിലതുലാനുഭോഹമോരോ-
ന്നവധിയെഴാതെ ലഭിച്ചുകൊണ്ടിരിയ്ക്കിൽ,
അവശതയകതാരിനേശുവാനി-
ല്ലവസരമെന്നു നിനപ്പതാണു മൌഢ്യം!

പണമൊരുവനു ഭൌതികപ്രതാപ
ത്തണലിലിരുന്നു രമിപ്പതിന്നുകൊള്ളാം;
ഘൃണയതിനൊരുനാളുമില്ല-ജീന-
വ്രണമതുണക്കുകയില്ല തെല്ലുപോലും!

നവനവമൃദുചുംബനങ്ങളേകി
ക്കവനവിലാസിനി, നീയടുത്തു നിൽക്കെ;
ഇവനെഴുമനവദ്യനിർവൃതിയ്ക്കി-
ല്ലവധി, യതാണിവനേകഭാഗ്യ, മാര്യേ!

സകലരുമകലട്ടെ, നീരസത്താ-
ലകരുണമെന്നെ വെടിഞ്ഞിടട്ടെ മന്നിൽ;
പകയതിലിവനില്ല, വാടുകില്ലെ-
ന്നകതളിർ നിൻ പ്രണയാമൃതം ലഭിയ്ക്കിൽ!

ജീവപ്രേയസി, ജീവിതാശകൾ നശി-
ച്ചത്യുഗനൈരാശ്യമാ-
മാ വൻകാട്ടി, ലിരുട്ടിൽ, ഞാനവശനായ്-
ത്തപ്പിത്തടഞ്ഞങ്ങനെ,
ഭീ വർദ്ധിച്ചലയുമ്പൊഴെൻ വഴി തെളി-
ച്ചാശ്വാസമേകിടുവാൻ
പൂവൽപ്പൊൻകതിർ പെയ്തുദിച്ച, കനിവിൻ-
നക്ഷത്രമാ, ണാർദ്ര നീ!! ....
                               9-3-1120
21

എത്തിദൂരത്തുനി, ന്നെന്മുന്നിൽ നിന്നിതാ
നൃത്തമാടുന്നു നിൻ പുഞ്ചിരികൾ!
നിത്യകല്യാണദോത്തേജകസ്വപ്നങ്ങൾ
നിർഗ്ഗളിയ്ക്കും മഞ്ജുമഞ്ജരികൾ!
മാമകചിത്തത്തിൻ മങ്ങാത്ത മംഗള-
പ്രേമം കൊളുത്തിയ പൊൻതിരികൾ!
നിന്നാത്മസന്ദേശമോരോന്നും ഗൂഢമാ-
യെന്നടുത്തെത്തിച്ച കിങ്കരികൾ
സങ്കൽപവേദിയിൽ സാരസ്യസാന്ദ്രമാം
സംഗീതമ്പെയ്യുന്ന കിന്നരികൾ!-

ആകമ്രമായോരോദർശനത്താ, ലെനി-
യ്ക്കേകാന്തതയൊരു വീണയായി
മന്ദമെൻ ചിന്തകൾ മീട്ടുകയാണതിൻ
സ്പന്ദനരഞ്ജിതതന്ത്രികകൾ!!
                               24-3-1120