"സ്പന്ദിക്കുന്ന അസ്ഥിമാടം/നക്ഷത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'<poem> നക്ഷത്രം വരുവതഖിലവും ശുഭത്തിനാണെ- ന്നരു...' താള്‍ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) പുതിയ ചിൽ ... |
||
വരി 3: | വരി 3: | ||
വരുവതഖിലവും ശുഭത്തിനാണെ- |
വരുവതഖിലവും ശുഭത്തിനാണെ- |
||
ന്നരുളി, |
ന്നരുളി, മനോഹരസാന്ത്വനാമൃതത്താൽ, |
||
ഉരുകദനമകറ്റിടുന്നി |
ഉരുകദനമകറ്റിടുന്നി തെന്നിൽ- |
||
ക്കരുണകല, |
ക്കരുണകല, ർന്നയി ഭാഗ്യദേവതേ, നീ! |
||
പകലിരവൊരുപോൽ വിരാമമില്ലാ- |
|||
തകമെരിതീയിലെരിഞ്ഞെരിഞ്ഞുനീറീ, |
തകമെരിതീയിലെരിഞ്ഞെരിഞ്ഞുനീറീ, |
||
അകലെയെഴുമെനിയ്ക്കൊ, രുത്സവം |
അകലെയെഴുമെനിയ്ക്കൊ, രുത്സവം നിൻ- |
||
പ്രകടിത |
പ്രകടിത നിർമ്മലരാഗദീപ്തിമാത്രം! |
||
വിധിയൊടു പൊരുതിപ്പരാജയത്താ- |
വിധിയൊടു പൊരുതിപ്പരാജയത്താ- |
||
ലധികരുജയ്ക്കടിപെട്ടു മാഴ്കുമെന്നെ, |
ലധികരുജയ്ക്കടിപെട്ടു മാഴ്കുമെന്നെ, |
||
അധികൃതവചനങ്ങളാൽ, സ്വയം നീ- |
|||
യധിപതിയാക്കുകയാണു |
യധിപതിയാക്കുകയാണു നിന്മനസ്സിൽ! |
||
അയി സുദതി, |
അയി സുദതി, കഠോരജീവിതത്തിൻ |
||
വെയിലി, |
വെയിലി, ലലഞ്ഞുകുഴഞ്ഞണഞ്ഞവൻ ഞാൻ; |
||
പ്രിയകരസുഖവിശ്രമം യഥേച്ഛം |
പ്രിയകരസുഖവിശ്രമം യഥേച്ഛം |
||
നിയതമെനിയ്ക്കു തരുന്നു നീ, മനോജ്ഞേ! |
നിയതമെനിയ്ക്കു തരുന്നു നീ, മനോജ്ഞേ! |
||
അവനിയിലതുലാനുഭോഹമോരോ- |
അവനിയിലതുലാനുഭോഹമോരോ- |
||
ന്നവധിയെഴാതെ |
ന്നവധിയെഴാതെ ലഭിച്ചുകൊണ്ടിരിയ്ക്കിൽ, |
||
അവശതയകതാരിനേശുവാനി- |
അവശതയകതാരിനേശുവാനി- |
||
ല്ലവസരമെന്നു നിനപ്പതാണു മൌഢ്യം! |
ല്ലവസരമെന്നു നിനപ്പതാണു മൌഢ്യം! |
||
വരി 33: | വരി 33: | ||
നവനവമൃദുചുംബനങ്ങളേകി |
നവനവമൃദുചുംബനങ്ങളേകി |
||
ക്കവനവിലാസിനി, നീയടുത്തു |
ക്കവനവിലാസിനി, നീയടുത്തു നിൽക്കെ; |
||
ഇവനെഴുമനവദ്യനിർവൃതിയ്ക്കി- |
|||
ഇവനെഴുമനവദ്യനിര്‍വൃതിയ്ക്കി- |
|||
ല്ലവധി, യതാണിവനേകഭാഗ്യ, മാര്യേ! |
ല്ലവധി, യതാണിവനേകഭാഗ്യ, മാര്യേ! |
||
സകലരുമകലട്ടെ, നീരസത്താ- |
സകലരുമകലട്ടെ, നീരസത്താ- |
||
ലകരുണമെന്നെ വെടിഞ്ഞിടട്ടെ |
ലകരുണമെന്നെ വെടിഞ്ഞിടട്ടെ മന്നിൽ; |
||
പകയതിലിവനില്ല, വാടുകില്ലെ- |
പകയതിലിവനില്ല, വാടുകില്ലെ- |
||
ന്നകതളിർ നിൻ പ്രണയാമൃതം ലഭിയ്ക്കിൽ! |
|||
ജീവപ്രേയസി, |
ജീവപ്രേയസി, ജീവിതാശകൾ നശി- |
||
ച്ചത്യുഗനൈരാശ്യമാ- |
ച്ചത്യുഗനൈരാശ്യമാ- |
||
മാ |
മാ വൻകാട്ടി, ലിരുട്ടിൽ, ഞാനവശനായ്- |
||
ത്തപ്പിത്തടഞ്ഞങ്ങനെ, |
ത്തപ്പിത്തടഞ്ഞങ്ങനെ, |
||
ഭീ |
ഭീ വർദ്ധിച്ചലയുമ്പൊഴെൻ വഴി തെളി- |
||
ച്ചാശ്വാസമേകിടുവാൻ |
|||
ച്ചാശ്വാസമേകിടുവാന്‍ |
|||
പൂവൽപ്പൊൻകതിർ പെയ്തുദിച്ച, കനിവിൻ- |
|||
നക്ഷത്രമാ, |
നക്ഷത്രമാ, ണാർദ്ര നീ!! .... |
||
9-3-1120 |
9-3-1120 |
||
21 |
21 |
||
എത്തിദൂരത്തുനി, |
എത്തിദൂരത്തുനി, ന്നെന്മുന്നിൽ നിന്നിതാ |
||
നൃത്തമാടുന്നു |
നൃത്തമാടുന്നു നിൻ പുഞ്ചിരികൾ! |
||
നിത്യകല്യാണദോത്തേജകസ്വപ്നങ്ങൾ |
|||
നിത്യകല്യാണദോത്തേജകസ്വപ്നങ്ങള്‍ |
|||
നിർഗ്ഗളിയ്ക്കും മഞ്ജുമഞ്ജരികൾ! |
|||
നിര്‍ഗ്ഗളിയ്ക്കും മഞ്ജുമഞ്ജരികള്‍! |
|||
മാമകചിത്തത്തിൻ മങ്ങാത്ത മംഗള- |
|||
പ്രേമം കൊളുത്തിയ |
പ്രേമം കൊളുത്തിയ പൊൻതിരികൾ! |
||
നിന്നാത്മസന്ദേശമോരോന്നും ഗൂഢമാ- |
നിന്നാത്മസന്ദേശമോരോന്നും ഗൂഢമാ- |
||
യെന്നടുത്തെത്തിച്ച |
യെന്നടുത്തെത്തിച്ച കിങ്കരികൾ |
||
സങ്കൽപവേദിയിൽ സാരസ്യസാന്ദ്രമാം |
|||
സംഗീതമ്പെയ്യുന്ന |
സംഗീതമ്പെയ്യുന്ന കിന്നരികൾ!- |
||
ആകമ്രമായോരോദർശനത്താ, ലെനി- |
|||
ആകമ്രമായോരോദര്‍ശനത്താ, ലെനി- |
|||
യ്ക്കേകാന്തതയൊരു വീണയായി |
യ്ക്കേകാന്തതയൊരു വീണയായി |
||
മന്ദമെൻ ചിന്തകൾ മീട്ടുകയാണതിൻ |
|||
മന്ദമെന്‍ ചിന്തകള്‍ മീട്ടുകയാണതിന്‍ |
|||
സ്പന്ദനരഞ്ജിതതന്ത്രികകൾ!! |
|||
സ്പന്ദനരഞ്ജിതതന്ത്രികകള്‍!! |
|||
24-3-1120 |
24-3-1120 |
||
</poem> |
</poem> |
04:26, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
നക്ഷത്രം
വരുവതഖിലവും ശുഭത്തിനാണെ-
ന്നരുളി, മനോഹരസാന്ത്വനാമൃതത്താൽ,
ഉരുകദനമകറ്റിടുന്നി തെന്നിൽ-
ക്കരുണകല, ർന്നയി ഭാഗ്യദേവതേ, നീ!
പകലിരവൊരുപോൽ വിരാമമില്ലാ-
തകമെരിതീയിലെരിഞ്ഞെരിഞ്ഞുനീറീ,
അകലെയെഴുമെനിയ്ക്കൊ, രുത്സവം നിൻ-
പ്രകടിത നിർമ്മലരാഗദീപ്തിമാത്രം!
വിധിയൊടു പൊരുതിപ്പരാജയത്താ-
ലധികരുജയ്ക്കടിപെട്ടു മാഴ്കുമെന്നെ,
അധികൃതവചനങ്ങളാൽ, സ്വയം നീ-
യധിപതിയാക്കുകയാണു നിന്മനസ്സിൽ!
അയി സുദതി, കഠോരജീവിതത്തിൻ
വെയിലി, ലലഞ്ഞുകുഴഞ്ഞണഞ്ഞവൻ ഞാൻ;
പ്രിയകരസുഖവിശ്രമം യഥേച്ഛം
നിയതമെനിയ്ക്കു തരുന്നു നീ, മനോജ്ഞേ!
അവനിയിലതുലാനുഭോഹമോരോ-
ന്നവധിയെഴാതെ ലഭിച്ചുകൊണ്ടിരിയ്ക്കിൽ,
അവശതയകതാരിനേശുവാനി-
ല്ലവസരമെന്നു നിനപ്പതാണു മൌഢ്യം!
പണമൊരുവനു ഭൌതികപ്രതാപ
ത്തണലിലിരുന്നു രമിപ്പതിന്നുകൊള്ളാം;
ഘൃണയതിനൊരുനാളുമില്ല-ജീന-
വ്രണമതുണക്കുകയില്ല തെല്ലുപോലും!
നവനവമൃദുചുംബനങ്ങളേകി
ക്കവനവിലാസിനി, നീയടുത്തു നിൽക്കെ;
ഇവനെഴുമനവദ്യനിർവൃതിയ്ക്കി-
ല്ലവധി, യതാണിവനേകഭാഗ്യ, മാര്യേ!
സകലരുമകലട്ടെ, നീരസത്താ-
ലകരുണമെന്നെ വെടിഞ്ഞിടട്ടെ മന്നിൽ;
പകയതിലിവനില്ല, വാടുകില്ലെ-
ന്നകതളിർ നിൻ പ്രണയാമൃതം ലഭിയ്ക്കിൽ!
ജീവപ്രേയസി, ജീവിതാശകൾ നശി-
ച്ചത്യുഗനൈരാശ്യമാ-
മാ വൻകാട്ടി, ലിരുട്ടിൽ, ഞാനവശനായ്-
ത്തപ്പിത്തടഞ്ഞങ്ങനെ,
ഭീ വർദ്ധിച്ചലയുമ്പൊഴെൻ വഴി തെളി-
ച്ചാശ്വാസമേകിടുവാൻ
പൂവൽപ്പൊൻകതിർ പെയ്തുദിച്ച, കനിവിൻ-
നക്ഷത്രമാ, ണാർദ്ര നീ!! ....
9-3-1120
21
എത്തിദൂരത്തുനി, ന്നെന്മുന്നിൽ നിന്നിതാ
നൃത്തമാടുന്നു നിൻ പുഞ്ചിരികൾ!
നിത്യകല്യാണദോത്തേജകസ്വപ്നങ്ങൾ
നിർഗ്ഗളിയ്ക്കും മഞ്ജുമഞ്ജരികൾ!
മാമകചിത്തത്തിൻ മങ്ങാത്ത മംഗള-
പ്രേമം കൊളുത്തിയ പൊൻതിരികൾ!
നിന്നാത്മസന്ദേശമോരോന്നും ഗൂഢമാ-
യെന്നടുത്തെത്തിച്ച കിങ്കരികൾ
സങ്കൽപവേദിയിൽ സാരസ്യസാന്ദ്രമാം
സംഗീതമ്പെയ്യുന്ന കിന്നരികൾ!-
ആകമ്രമായോരോദർശനത്താ, ലെനി-
യ്ക്കേകാന്തതയൊരു വീണയായി
മന്ദമെൻ ചിന്തകൾ മീട്ടുകയാണതിൻ
സ്പന്ദനരഞ്ജിതതന്ത്രികകൾ!!
24-3-1120