"സ്പന്ദിക്കുന്ന അസ്ഥിമാടം/ഒരു കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'<poem> ഒരു കഥ കരുണരസം കരകവിയും കഥ പറയാം- പക്ഷേ കര...' താള്‍ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) പുതിയ ചിൽ ... |
||
വരി 7: | വരി 7: | ||
ക്കരയരുതിന്നാരും |
ക്കരയരുതിന്നാരും |
||
ശാന്തിവായ്ക്കും |
ശാന്തിവായ്ക്കും പൂവനത്തിലൊന്നില്വന്നൊരോമൽ- |
||
കാന്തിയേന്തും |
കാന്തിയേന്തും ചെമ്പനീർച്ചെമ്പകം കിളർന്നു. |
||
ചില്ലകളിൽപ്പല്ലവങ്ങളുല്ലസിച്ചന്നാർക്കും |
|||
ചില്ലകളില്‍പ്പല്ലവങ്ങളുല്ലസിച്ചന്നാര്‍ക്കും |
|||
തെല്ലുനാളിനുള്ളിലതു |
തെല്ലുനാളിനുള്ളിലതു ചെല്ലമായിത്തീർന്നു. |
||
സന്തതം |
സന്തതം പരിസരത്തിൽപ്പൂന്തണൽ വിരിച്ച- |
||
ന്നന്തികത്തൊരാദ്രമാകും പാരിജാതം നിന്നു. |
ന്നന്തികത്തൊരാദ്രമാകും പാരിജാതം നിന്നു. |
||
വരി 17: | വരി 17: | ||
പവനഗതിമൂലം |
പവനഗതിമൂലം |
||
പരിചിയലും ലതിക ചാഞ്ഞാ- |
പരിചിയലും ലതിക ചാഞ്ഞാ- |
||
ത്തരുവരനിൽച്ചേർന്നു |
|||
ത്തരുവരനില്‍ച്ചേര്‍ന്നു |
|||
പാവനമാം |
പാവനമാം വിൺവെളിച്ചം നിത്യവും നുകർന്നു |
||
പാരിജാതച്ഛായയിലാചെമ്പകം |
പാരിജാതച്ഛായയിലാചെമ്പകം വളർന്നു. |
||
കാറ്റടിയും, പേമഴയും തീവെയിലും മെയ്യി- |
കാറ്റടിയും, പേമഴയും തീവെയിലും മെയ്യി- |
||
ലേറ്റിടാതാദ്ദിവ്യവൃക്ഷം വല്ലരിയെക്കാത്തു. |
ലേറ്റിടാതാദ്ദിവ്യവൃക്ഷം വല്ലരിയെക്കാത്തു. |
||
നർമ്മലോലമാമതിനെ പ്രാണനാണെന്നോർത്തു |
|||
നര്‍മ്മലോലമാമതിനെ പ്രാണനാണെന്നോര്‍ത്തു |
|||
നിർമ്മലപ്രണയസൂക്തം മർമ്മരമായ് വാർത്തു; |
|||
നിര്‍മ്മലപ്രണയസൂക്തം മര്‍മ്മരമായ് വാര്‍ത്തു; |
|||
തളിരുലഞ്ഞും, മലരണിഞ്ഞും, |
തളിരുലഞ്ഞും, മലരണിഞ്ഞും, |
||
മധുചൊരിഞ്ഞും |
മധുചൊരിഞ്ഞും മെയ്യിൽ- |
||
ക്കുളിരണിഞ്ഞും, |
ക്കുളിരണിഞ്ഞും, കരൾകവർന്നാ- |
||
ക്കനകവല്ലി മിന്നി! |
ക്കനകവല്ലി മിന്നി! |
||
രണ്ട് |
രണ്ട് |
||
കഴിഞ്ഞു കാലം- |
കഴിഞ്ഞു കാലം- കരിങ്കുയില്ലിൻ |
||
കപടവേഷം |
കപടവേഷം ചാർത്തി- |
||
ക്കഴുകനൊന്നാക്കളിവനിയിൽ- |
|||
ക്കഴുകനൊന്നാക്കളിവനിയില്‍- |
|||
ച്ചിറകടിച്ചാർത്തെത്തി. |
|||
ച്ചിറകടിച്ചാര്‍ത്തെത്തി. |
|||
കോമളമദാകലിതകാകളികളാലേ |
കോമളമദാകലിതകാകളികളാലേ |
||
കോള്മയിർക്കൊള്ളിച്ചിതതു കോകിലത്തെപ്പോലെ! |
|||
നിഷ്കളങ്കഭാവദീപ്തസ്വപ്നസാന്ദ്രവക്ത്രം |
നിഷ്കളങ്കഭാവദീപ്തസ്വപ്നസാന്ദ്രവക്ത്രം |
||
നിസ്തുലപ്രേമാർദ്രഗീതം നീർഗ്ഗളിയ്ക്കും ചിത്തം. |
|||
നിസ്തുലപ്രേമാര്‍ദ്രഗീതം നീര്‍ഗ്ഗളിയ്ക്കും ചിത്തം. |
|||
വിശ്വമതിൻ ദർശനത്തിൽ വിസ്മയിച്ചുപോകും |
|||
വിശ്വസിയ്ക്കില്ലുഗമാകും ഗ്ഗൃദ്ധ്രമാണെന്നാരും. |
വിശ്വസിയ്ക്കില്ലുഗമാകും ഗ്ഗൃദ്ധ്രമാണെന്നാരും. |
||
പരിമൃദുലഹൃദയമെഴും |
പരിമൃദുലഹൃദയമെഴും |
||
പരഭൃതികയൊന്നാ- |
പരഭൃതികയൊന്നാ- |
||
പ്പടുപതഗഹതകനോമൽ- |
|||
പ്പടുപതഗഹതകനോമല്‍- |
|||
പ്രണയിനിയായ്ത്തീർന്നു. |
|||
പ്രണയിനിയായ്ത്തീര്‍ന്നു. |
|||
രക്തപാനസക്തവു, മയുക്തനുമാണയേ്യാ, |
രക്തപാനസക്തവു, മയുക്തനുമാണയേ്യാ, |
||
മുഗ്ദ്ധഗാനസ്നിഗ്ദ്ധമാമച്ചിത്തമെന്നാരോർക്കും! |
|||
മുഗ്ദ്ധഗാനസ്നിഗ്ദ്ധമാമച്ചിത്തമെന്നാരോര്‍ക്കും! |
|||
പാട്ടുപാടിപ്പൂവനത്തിൽപ്പാർത്തിടും പതത്രം |
|||
പാട്ടുപാടിപ്പൂവനത്തില്‍പ്പാര്‍ത്തിടും പതത്രം |
|||
വേട്ടയാടിക്കാട്ടിൽ നീളെപ്പോകുമെന്നാരോർക്കും! |
|||
വേട്ടയാടിക്കാട്ടില്‍ നീളെപ്പോകുമെന്നാരോര്‍ക്കും! |
|||
വഞ്ചനയറിഞ്ഞിടാത്തപ്പിഞ്ചുപെൺകുയിലിൻ |
|||
വഞ്ചനയറിഞ്ഞിടാത്തപ്പിഞ്ചുപെണ്‍കുയിലിന്‍ |
|||
കൊഞ്ചലിലും നെഞ്ചിടിപ്പുതഞ്ചിനിന്നു, കഷ്ടം? |
കൊഞ്ചലിലും നെഞ്ചിടിപ്പുതഞ്ചിനിന്നു, കഷ്ടം? |
||
വരനഖരഖരശിഖര- |
വരനഖരഖരശിഖര- |
||
വിദലിതമാം |
വിദലിതമാം ഹൃത്തിൽ |
||
വരമധുരപ്രണയവുമായ്- |
വരമധുരപ്രണയവുമായ്- |
||
പ്പികസൂദതി കേണു!! ... |
പ്പികസൂദതി കേണു!! ... |
||
വരി 70: | വരി 70: | ||
എങ്ങുനിന്നാ മഞ്ജുഗാനം വന്നിടുന്നതെന്നാ |
എങ്ങുനിന്നാ മഞ്ജുഗാനം വന്നിടുന്നതെന്നാ |
||
യങ്ങുമിങ്ങും കണ്ണയച്ചു നിന്നിതാ |
യങ്ങുമിങ്ങും കണ്ണയച്ചു നിന്നിതാ ലതകൾ. |
||
കണ്ടനേരം |
കണ്ടനേരം കാർകുയിലാണെന്തു സൌമ്യഭാവം! |
||
തണ്ടുലഞ്ഞാ |
തണ്ടുലഞ്ഞാ വല്ലികളിൽത്തഞ്ചിയനുഭാവം. |
||
മല്ലി, മുല്ലമാലതിതൊട്ട, |
മല്ലി, മുല്ലമാലതിതൊട്ട, ങ്ങതിൻനേർക്കോരോ |
||
വല്ലികൾ കുണുങ്ങിനോക്കിപ്പുഞ്ചിരിചൊരിഞ്ഞു. |
|||
മതികവലം, മധുരിമ |
മതികവലം, മധുരിമ വാർ- |
||
ന്നൊഴുകിടുമാപ്പാട്ടിൽ |
|||
ന്നൊഴുകിടുമാപ്പാട്ടില്‍ |
|||
മതിമറന്നാത്തരുനിരയും |
മതിമറന്നാത്തരുനിരയും |
||
തലകുലുക്കി |
തലകുലുക്കി കാട്ടിൽ |
||
പാരിജാതപ്പൂന്തണലിൽച്ചെമ്പകം സുഖിയ്ക്കും |
|||
പാവനമാം പൂവനത്തിലപ്പതംഗമെത്തി. |
പാവനമാം പൂവനത്തിലപ്പതംഗമെത്തി. |
||
പേടയോടുകൂടിയോരോ ചാടുഗാനം പാടി- |
പേടയോടുകൂടിയോരോ ചാടുഗാനം പാടി- |
||
ക്കോരകുടീരമൊന്നിലാടലറ്റു കൂടി, |
ക്കോരകുടീരമൊന്നിലാടലറ്റു കൂടി, |
||
അങ്കുരിതസ്മേരയായിത്തൻമുഖത്തു നോക്കി- |
|||
അങ്കുരിതസ്മേരയായിത്തന്‍മുഖത്തു നോക്കി- |
|||
പ്പൊൻകിനാക്കൾ കണ്ടുനിൽക്കും ചെമ്പകത്തെ കാൺകെ, |
|||
അനുചിതമെന്നറിയുകിലു- |
അനുചിതമെന്നറിയുകിലു- |
||
വരി 100: | വരി 100: | ||
യ്ക്കിയലുകയായ് പ്രേമം! |
യ്ക്കിയലുകയായ് പ്രേമം! |
||
"ഗൃദ്ധ്രമീ |
"ഗൃദ്ധ്രമീ ഞാൻ, ചെമ്പകമേ, വിസ്മരിയ്ക്കുകെന്നെ!- |
||
ബുദ്ധിശൂന്യയല്ല നീ, കെടുത്തരുതു നിന്നെ!"- |
ബുദ്ധിശൂന്യയല്ല നീ, കെടുത്തരുതു നിന്നെ!"- |
||
'പാട്ടുപാടും പൂങ്കുയിലായ് നീയടിയും |
'പാട്ടുപാടും പൂങ്കുയിലായ് നീയടിയും മണ്ണിൽ, |
||
കഷ്ടകാലമക്കുയിലിന്രണ്ടുനാലുതൂവൽ |
|||
കഷ്ടകാലമക്കുയിലിന്രണ്ടുനാലുതൂവല്‍ |
|||
കെട്ടിവെച്ചുകാണും, പക്ഷേ, |
കെട്ടിവെച്ചുകാണും, പക്ഷേ, നിൻ ചിറകിനുള്ളിൽ. |
||
ഉദയരവിയ്ക്കഭിമുഖമായ്- |
ഉദയരവിയ്ക്കഭിമുഖമായ്- |
||
വരി 112: | വരി 112: | ||
ഏവമോതി, ജ്ജീവനാമക്കോകിലത്തിനായി- |
ഏവമോതി, ജ്ജീവനാമക്കോകിലത്തിനായി- |
||
പ്പൂവണിപ്പൊൻചെമ്പകം തൻ മുഗ്ദ്ധചിത്തമേകി. |
|||
ശുദ്ധിവായ്ക്കുമാ ലതയ്ക്കായ് |
ശുദ്ധിവായ്ക്കുമാ ലതയ്ക്കായ് ജ്ജീവിതമർപ്പിച്ചാ- |
||
ഗൃദ്ധ്രുവും |
ഗൃദ്ധ്രുവും നൽപ്പൂങ്കുയിലായ്ത്തീരുവാൻ ശ്രമിച്ചു. |
||
കാലദോഷം |
കാലദോഷം തീർന്നശേഷമാക്കഴുകൻ വീണ്ടും |
||
കാർമുകിലായ്ത്തീർന്നു, മേൻമേൽക്കാകളിപകർന്നു. |
|||
കാര്‍മുകിലായ്ത്തീര്‍ന്നു, മേന്‍മേല്‍ക്കാകളിപകര്‍ന്നു. |
|||
അനുചിതമാണനുചിതമാ- |
അനുചിതമാണനുചിതമാ- |
||
വരി 125: | വരി 125: | ||
അഞ്ച് |
അഞ്ച് |
||
മഴമുകിലിൻ കരിനിഴലാ |
|||
മലർവനിക മൂടി |
|||
മനമുരുകിപ്പരവശയാ- |
മനമുരുകിപ്പരവശയാ- |
||
സ്സുമലതിക വാടി. |
സ്സുമലതിക വാടി. |
||
ആർദ്രമാമപ്പാരിജാതമാർത്തയായിത്തീർന്നു |
|||
ആര്‍ദ്രമാമപ്പാരിജാതമാര്‍ത്തയായിത്തീര്‍ന്നു |
|||
പേർത്തുമന്നാപ്പെൺകുയിലിൻ മാനസം തകർന്നു. |
|||
പേര്‍ത്തുമന്നാപ്പെണ്‍കുയിലിന്‍ മാനസം തകര്‍ന്നു. |
|||
ചിത്തനാഥൻ ക്രുദ്ധമാകും ഗൃദ്ധ്രമാണെന്നാലും |
|||
ചിത്തനാഥനാ, |
ചിത്തനാഥനാ, ണതിൽത്താൻ തൃപ്തയായിരുന്നു. |
||
മറ്റൊരാളിനുള്ളതാണിപ്പൂങ്കുയിലെന്നാകിൽ |
|||
മറ്റൊരാളിനുള്ളതാണിപ്പൂങ്കുയിലെന്നാകില്‍ |
|||
മത്സരിക്കാനില്ലിനി, |
മത്സരിക്കാനില്ലിനി, ത്താൻ മാറിയേയ്ക്കാമ്പോരെ? |
||
പരവശയാപ്പരഭൃതിക |
പരവശയാപ്പരഭൃതിക |
||
വരി 144: | വരി 144: | ||
മാറി ദൂരെപ്പോകിലെന്താ മാനസാന്തരീക്ഷം |
മാറി ദൂരെപ്പോകിലെന്താ മാനസാന്തരീക്ഷം |
||
മാറുവാനിടവരുമോ ദേശഭേദം മൂലം! |
മാറുവാനിടവരുമോ ദേശഭേദം മൂലം! |
||
നീരസം |
നീരസം പരസ്പരമില്ലാർക്കും-പക്ഷേ, |
||
നീറി നീറി |
നീറി നീറി മാനസംദ്രവിക്കയാണെല്ലാർക്കും. |
||
തെറ്റുകാരാക്കോകിലവും ചമ്പകവുമേണെ- |
തെറ്റുകാരാക്കോകിലവും ചമ്പകവുമേണെ- |
||
ന്നറ്റകുറ്റമെന്തിനിപ്പുലമ്പിയിട്ടു കാര്യം? |
ന്നറ്റകുറ്റമെന്തിനിപ്പുലമ്പിയിട്ടു കാര്യം? |
||
ചിറകുകളുണ്ടകലെയെത്താൻ |
|||
ചിറകുകളുണ്ടകലെയെത്താന്‍ |
|||
കുയിലി, നെന്നാ, ലയേ്യാ, |
കുയിലി, നെന്നാ, ലയേ്യാ, |
||
ചിതയെരിയും കരളെഴുമാ- |
ചിതയെരിയും കരളെഴുമാ- |
||
വരി 156: | വരി 156: | ||
ആറ് |
ആറ് |
||
അകലെയെഴുമടവികളിൽ |
|||
അകലെയെഴുമടവികളില്‍ |
|||
നിലവിളിയോടങ്ങി- |
നിലവിളിയോടങ്ങി- |
||
ങ്ങലയുകയായ്പ്പകലിരവാ- |
ങ്ങലയുകയായ്പ്പകലിരവാ- |
||
ക്കുയിലൊരുപോൽ, പാവം! |
|||
ആ വിജനകാനനങ്ങളന്നതു ചൊരിഞ്ഞോ- |
ആ വിജനകാനനങ്ങളന്നതു ചൊരിഞ്ഞോ- |
||
വരി 166: | വരി 166: | ||
കൈവരിച്ചു;-കൈവിലങ്ങുവെച്ചു ലോകനീതി! |
കൈവരിച്ചു;-കൈവിലങ്ങുവെച്ചു ലോകനീതി! |
||
എന്തി, നേവം നൊന്തു നൊന്തു കേഴുവാനായ്ത്തമ്മി- |
എന്തി, നേവം നൊന്തു നൊന്തു കേഴുവാനായ്ത്തമ്മി- |
||
ലെന്തിനയേ്യാ, |
ലെന്തിനയേ്യാ, ചെൻപകമേ, കണ്ടുമുട്ടീ നമ്മൾ? ... |
||
ååå*ååå*åå * |
ååå*ååå*åå * |
||
ഇനിയധികം പറയണമോ?- |
ഇനിയധികം പറയണമോ?- |
||
പിരിയരുതേ |
പിരിയരുതേ നമ്മൾ- |
||
ക്കിതിലധികം കരുണമെഴും |
ക്കിതിലധികം കരുണമെഴും |
||
കഥയെവിടെക്കാണും? ... |
കഥയെവിടെക്കാണും? ... |
||
വരി 177: | വരി 177: | ||
ക്രൂരമാം നിഷാദബാണം മാറിലേറ്റു, കഷ്ടം, |
ക്രൂരമാം നിഷാദബാണം മാറിലേറ്റു, കഷ്ടം, |
||
ദൂരെയേതോ കാട്ടില്വീണാക്കോകിലം മരിച്ചു! |
ദൂരെയേതോ കാട്ടില്വീണാക്കോകിലം മരിച്ചു! |
||
പെൺകുയിലാ വാർത്തകേട്ടുടൻ നിലമ്പതിച്ചു! |
|||
സങ്കടത്താൽ പാരിജാതം കണ്ണുനീർപൊഴിച്ചു! |
|||
ചെമ്പകമോ?-പൂകൊഴിഞ്ഞിലകൊഴിഞ്ഞു |
ചെമ്പകമോ?-പൂകൊഴിഞ്ഞിലകൊഴിഞ്ഞു നിൽക്കും |
||
ചെമ്പകമോ?- |
ചെമ്പകമോ?-നാവിനില്ലകെൽപെനിക്കതോതാൻ!! |
||
ååå*ååå *ååå * |
ååå*ååå *ååå * |
||
വരി 186: | വരി 186: | ||
കരയരുതെന്നരുളിയിട്ടും |
കരയരുതെന്നരുളിയിട്ടും |
||
കഥയിതു കേട്ടയേ്യാ, |
കഥയിതു കേട്ടയേ്യാ, |
||
കരതലത്താൽ മുഖം മറച്ചു |
|||
കരയയാണോ, |
കരയയാണോ, നിങ്ങൾ? ... |
||
12-3-1120 |
12-3-1120 |
||
വരി 193: | വരി 193: | ||
എങ്ങുനി, ന്നെങ്ങുനി, ന്നെന്നടുത്തെത്തി നീ |
എങ്ങുനി, ന്നെങ്ങുനി, ന്നെന്നടുത്തെത്തി നീ |
||
സംഗീതസാന്ദ്രമാം |
സംഗീതസാന്ദ്രമാം പൊൻകിനാവേ? |
||
നീയാഗമിക്കും വരേയ്ക്കുമജ്ജീവിതം |
നീയാഗമിക്കും വരേയ്ക്കുമജ്ജീവിതം |
||
നീറിനീറിക്കൊണ്ടിരുന്നിരുന്നു. |
നീറിനീറിക്കൊണ്ടിരുന്നിരുന്നു. |
||
എന്നെച്ചുഴന്നെഴുമന്തരീക്ഷമ്പോലും |
എന്നെച്ചുഴന്നെഴുമന്തരീക്ഷമ്പോലും |
||
കണ്ണീർ പുരണ്ടുള്ളതായിരുന്നു. |
|||
അത്യത്ഭുതമൊരു |
അത്യത്ഭുതമൊരു പരിവർത്തന- |
||
മർപ്പിച്ചു നീയെന്നടുത്തുവന്നു. |
|||
ഉത്സവദായിനി |
ഉത്സവദായിനി ദർശിപ്പു നിന്നെയെ- |
||
ന്നുദ്ധാരണത്തിൻ കിരണമായ് ഞാൻ. |
|||
നിന്നുജ്ജ്വലോദയം മാമകസൌഭാഗ്യ- |
നിന്നുജ്ജ്വലോദയം മാമകസൌഭാഗ്യ- |
||
ചന്ദ്രോദയം തന്നെയായിരുന്നു. |
ചന്ദ്രോദയം തന്നെയായിരുന്നു. |
||
ആ നീലക്കൺമുന പുൽകുന്നതാരെയാ- |
|||
ആ നീലക്കണ്‍മുന പുല്‍കുന്നതാരെയാ- |
|||
ണാനീതമാകുമവനു ഭാഗ്യം |
ണാനീതമാകുമവനു ഭാഗ്യം |
||
ദൈവം വിധിച്ചതെനിയ്ക്കാണതൂഴിയിൽ |
|||
ദൈവം വിധിച്ചതെനിയ്ക്കാണതൂഴിയില്‍ |
|||
കൈവരിച്ചീടുവൻ- ഭാഗ്യവാൻ ഞാൻ! |
|||
കൈവരിച്ചീടുവന്‍- ഭാഗ്യവാന്‍ ഞാന്‍! |
|||
16-7-1119 |
16-7-1119 |
||
10 |
10 |
||
കരിമുകിൽനിരചേരും വാനിങ്കൽ വീണ്ടുമെൻ |
|||
കരിമുകില്‍നിരചേരും വാനിങ്കല്‍ വീണ്ടുമെന്‍ |
|||
കനകക്ഷത്രമുദിക്കുകില്ല. |
കനകക്ഷത്രമുദിക്കുകില്ല. |
||
അനുരാഗവിവശ ഞാനീ |
അനുരാഗവിവശ ഞാനീ മലർവാടിയിൽ- |
||
തനിയേയിരുന്നു കരഞ്ഞുകൊള്ളാം. |
തനിയേയിരുന്നു കരഞ്ഞുകൊള്ളാം. |
||
അതിനാലിങ്ങിനിയുമെൻ ചാരത്തിരുന്നിടേ- |
|||
ണ്ടയി സഖി, നീ പോയ്ക്കിടന്നുകൊള്ളൂ!! |
ണ്ടയി സഖി, നീ പോയ്ക്കിടന്നുകൊള്ളൂ!! |
||
20-1-1109 |
20-1-1109 |
||
വരി 222: | വരി 222: | ||
11 |
11 |
||
അന്തച്ഛിദ്രമെഴാതനന്തതയിൽനി- |
|||
അന്തച്ഛിദ്രമെഴാതനന്തതയില്‍നി- |
|||
ന്നുൽഭൂതമായ്ജ്ജീവിത- |
|||
ന്നുല്‍ഭൂതമായ്ജ്ജീവിത- |
|||
സ്പബ്ദങ്ങൾക്കു വിരാമദാദ്ഭുതസുധാ- |
|||
സിക്തപ്രഭാകേന്ദ്രമായ്, |
സിക്തപ്രഭാകേന്ദ്രമായ്, |
||
അന്തസ്പർശമെഴാത്ത ദീർഘസുഖസു- |
|||
അന്തസ്പര്‍ശമെഴാത്ത ദീര്‍ഘസുഖസു- |
|||
പ്തിയ്ക്കേകസങ്കേതമായ്- |
പ്തിയ്ക്കേകസങ്കേതമായ്- |
||
ജ്ജന്തുക്കൾക്കു ഭയാങ്കമായ്, മരണെമേ, |
|||
രാജിപ്പൂ |
രാജിപ്പൂ നിൻ മന്ദിരം! |
||
19-9-1119 |
19-9-1119 |
||
12 |
12 |
||
ഏതോമഹത്താമദൃശ്യകരങ്ങൾത- |
|||
ഏതോമഹത്താമദൃശ്യകരങ്ങള്‍ത- |
|||
ന്നേകാന്തലീലയ്ക്കധീനമായങ്ങനെ, |
ന്നേകാന്തലീലയ്ക്കധീനമായങ്ങനെ, |
||
മുന്നോട്ടൊഴുക്കിലൊലിച്ചുപോയൽപനാ- |
|||
മുന്നോട്ടൊഴുക്കിലൊലിച്ചുപോയല്‍പനാ- |
|||
ളൊന്നിച്ചു നമ്മുടെ |
ളൊന്നിച്ചു നമ്മുടെ ജീവിതത്തോണികൾ |
||
കണ്ടുനാമത്തെല്ലുനേര, മൊരായിരം |
കണ്ടുനാമത്തെല്ലുനേര, മൊരായിരം |
||
ചെണ്ടിട്ടു |
ചെണ്ടിട്ടു നിൽക്കുന്ന പൊന്നിൻ കിനാവുകൾ. |
||
ഇണ്ടലാർന്നന്യോന്യമീവിധമിന്നുനാം |
|||
ഇണ്ടലാര്‍ന്നന്യോന്യമീവിധമിന്നുനാം |
|||
രണ്ടുവഴിയായ്പ്പിരിഞ്ഞു പോയെങ്കിലും, |
രണ്ടുവഴിയായ്പ്പിരിഞ്ഞു പോയെങ്കിലും, |
||
വിസ്മയം ചേരുമോ സ്വപ്നത്തിലൊന്നിനി |
വിസ്മയം ചേരുമോ സ്വപ്നത്തിലൊന്നിനി |
||
വിസ്മരിക്കാൻ നമുക്കൊക്കുമോ, മോഹിനി? |
|||
21-4-1120 |
21-4-1120 |
||
</poem> |
</poem> |
04:26, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഒരു കഥ
കരുണരസം കരകവിയും
കഥ പറയാം- പക്ഷേ
കരളുരുകിക്കരളുരുകി-
ക്കരയരുതിന്നാരും
ശാന്തിവായ്ക്കും പൂവനത്തിലൊന്നില്വന്നൊരോമൽ-
കാന്തിയേന്തും ചെമ്പനീർച്ചെമ്പകം കിളർന്നു.
ചില്ലകളിൽപ്പല്ലവങ്ങളുല്ലസിച്ചന്നാർക്കും
തെല്ലുനാളിനുള്ളിലതു ചെല്ലമായിത്തീർന്നു.
സന്തതം പരിസരത്തിൽപ്പൂന്തണൽ വിരിച്ച-
ന്നന്തികത്തൊരാദ്രമാകും പാരിജാതം നിന്നു.
ഒരു ശിശിരനിശയിലേതോ
പവനഗതിമൂലം
പരിചിയലും ലതിക ചാഞ്ഞാ-
ത്തരുവരനിൽച്ചേർന്നു
പാവനമാം വിൺവെളിച്ചം നിത്യവും നുകർന്നു
പാരിജാതച്ഛായയിലാചെമ്പകം വളർന്നു.
കാറ്റടിയും, പേമഴയും തീവെയിലും മെയ്യി-
ലേറ്റിടാതാദ്ദിവ്യവൃക്ഷം വല്ലരിയെക്കാത്തു.
നർമ്മലോലമാമതിനെ പ്രാണനാണെന്നോർത്തു
നിർമ്മലപ്രണയസൂക്തം മർമ്മരമായ് വാർത്തു;
തളിരുലഞ്ഞും, മലരണിഞ്ഞും,
മധുചൊരിഞ്ഞും മെയ്യിൽ-
ക്കുളിരണിഞ്ഞും, കരൾകവർന്നാ-
ക്കനകവല്ലി മിന്നി!
രണ്ട്
കഴിഞ്ഞു കാലം- കരിങ്കുയില്ലിൻ
കപടവേഷം ചാർത്തി-
ക്കഴുകനൊന്നാക്കളിവനിയിൽ-
ച്ചിറകടിച്ചാർത്തെത്തി.
കോമളമദാകലിതകാകളികളാലേ
കോള്മയിർക്കൊള്ളിച്ചിതതു കോകിലത്തെപ്പോലെ!
നിഷ്കളങ്കഭാവദീപ്തസ്വപ്നസാന്ദ്രവക്ത്രം
നിസ്തുലപ്രേമാർദ്രഗീതം നീർഗ്ഗളിയ്ക്കും ചിത്തം.
വിശ്വമതിൻ ദർശനത്തിൽ വിസ്മയിച്ചുപോകും
വിശ്വസിയ്ക്കില്ലുഗമാകും ഗ്ഗൃദ്ധ്രമാണെന്നാരും.
പരിമൃദുലഹൃദയമെഴും
പരഭൃതികയൊന്നാ-
പ്പടുപതഗഹതകനോമൽ-
പ്രണയിനിയായ്ത്തീർന്നു.
രക്തപാനസക്തവു, മയുക്തനുമാണയേ്യാ,
മുഗ്ദ്ധഗാനസ്നിഗ്ദ്ധമാമച്ചിത്തമെന്നാരോർക്കും!
പാട്ടുപാടിപ്പൂവനത്തിൽപ്പാർത്തിടും പതത്രം
വേട്ടയാടിക്കാട്ടിൽ നീളെപ്പോകുമെന്നാരോർക്കും!
വഞ്ചനയറിഞ്ഞിടാത്തപ്പിഞ്ചുപെൺകുയിലിൻ
കൊഞ്ചലിലും നെഞ്ചിടിപ്പുതഞ്ചിനിന്നു, കഷ്ടം?
വരനഖരഖരശിഖര-
വിദലിതമാം ഹൃത്തിൽ
വരമധുരപ്രണയവുമായ്-
പ്പികസൂദതി കേണു!! ...
മൂന്ന്
മദതരളകളകളമ
തലയിളക്കിച്ചെന്നാ
മലരണിയും ലതികകളെ-
പ്പുളകിതകളാക്കി.
എങ്ങുനിന്നാ മഞ്ജുഗാനം വന്നിടുന്നതെന്നാ
യങ്ങുമിങ്ങും കണ്ണയച്ചു നിന്നിതാ ലതകൾ.
കണ്ടനേരം കാർകുയിലാണെന്തു സൌമ്യഭാവം!
തണ്ടുലഞ്ഞാ വല്ലികളിൽത്തഞ്ചിയനുഭാവം.
മല്ലി, മുല്ലമാലതിതൊട്ട, ങ്ങതിൻനേർക്കോരോ
വല്ലികൾ കുണുങ്ങിനോക്കിപ്പുഞ്ചിരിചൊരിഞ്ഞു.
മതികവലം, മധുരിമ വാർ-
ന്നൊഴുകിടുമാപ്പാട്ടിൽ
മതിമറന്നാത്തരുനിരയും
തലകുലുക്കി കാട്ടിൽ
പാരിജാതപ്പൂന്തണലിൽച്ചെമ്പകം സുഖിയ്ക്കും
പാവനമാം പൂവനത്തിലപ്പതംഗമെത്തി.
പേടയോടുകൂടിയോരോ ചാടുഗാനം പാടി-
ക്കോരകുടീരമൊന്നിലാടലറ്റു കൂടി,
അങ്കുരിതസ്മേരയായിത്തൻമുഖത്തു നോക്കി-
പ്പൊൻകിനാക്കൾ കണ്ടുനിൽക്കും ചെമ്പകത്തെ കാൺകെ,
അനുചിതമെന്നറിയുകിലു-
മലിയുകയായ്, ക്കഷ്ട-
മരുതരുതെന്നൊഴിയുകിലു-
മതിനുനിജചിത്തം!
നാല്
ഒഴിയുതുവതോ വിധിവിഹിതം?
പികസദൃശകാമ-
ക്കഴുകനിലാസുകത്രലത-
യ്ക്കിയലുകയായ് പ്രേമം!
"ഗൃദ്ധ്രമീ ഞാൻ, ചെമ്പകമേ, വിസ്മരിയ്ക്കുകെന്നെ!-
ബുദ്ധിശൂന്യയല്ല നീ, കെടുത്തരുതു നിന്നെ!"-
'പാട്ടുപാടും പൂങ്കുയിലായ് നീയടിയും മണ്ണിൽ,
കഷ്ടകാലമക്കുയിലിന്രണ്ടുനാലുതൂവൽ
കെട്ടിവെച്ചുകാണും, പക്ഷേ, നിൻ ചിറകിനുള്ളിൽ.
ഉദയരവിയ്ക്കഭിമുഖമായ്-
ക്കളകളവും പെയ്ത-
ങ്ങുയരുക നീ ചിറകടിയോ-
ടവ കൊഴിയും താനേ! ...
ഏവമോതി, ജ്ജീവനാമക്കോകിലത്തിനായി-
പ്പൂവണിപ്പൊൻചെമ്പകം തൻ മുഗ്ദ്ധചിത്തമേകി.
ശുദ്ധിവായ്ക്കുമാ ലതയ്ക്കായ് ജ്ജീവിതമർപ്പിച്ചാ-
ഗൃദ്ധ്രുവും നൽപ്പൂങ്കുയിലായ്ത്തീരുവാൻ ശ്രമിച്ചു.
കാലദോഷം തീർന്നശേഷമാക്കഴുകൻ വീണ്ടും
കാർമുകിലായ്ത്തീർന്നു, മേൻമേൽക്കാകളിപകർന്നു.
അനുചിതമാണനുചിതമാ-
ണവരിയലും രാഗം
കനിവിയലാതിനിയവരെ
പ്പഴിപറയും ലോകം! ...
അഞ്ച്
മഴമുകിലിൻ കരിനിഴലാ
മലർവനിക മൂടി
മനമുരുകിപ്പരവശയാ-
സ്സുമലതിക വാടി.
ആർദ്രമാമപ്പാരിജാതമാർത്തയായിത്തീർന്നു
പേർത്തുമന്നാപ്പെൺകുയിലിൻ മാനസം തകർന്നു.
ചിത്തനാഥൻ ക്രുദ്ധമാകും ഗൃദ്ധ്രമാണെന്നാലും
ചിത്തനാഥനാ, ണതിൽത്താൻ തൃപ്തയായിരുന്നു.
മറ്റൊരാളിനുള്ളതാണിപ്പൂങ്കുയിലെന്നാകിൽ
മത്സരിക്കാനില്ലിനി, ത്താൻ മാറിയേയ്ക്കാമ്പോരെ?
പരവശയാപ്പരഭൃതിക
പറന്നുപോയീ ദൂരെ-
പ്പരവശനാപ്പരഭൃതവും
പറന്നുപോയീ ദൂരേ!-
മാറി ദൂരെപ്പോകിലെന്താ മാനസാന്തരീക്ഷം
മാറുവാനിടവരുമോ ദേശഭേദം മൂലം!
നീരസം പരസ്പരമില്ലാർക്കും-പക്ഷേ,
നീറി നീറി മാനസംദ്രവിക്കയാണെല്ലാർക്കും.
തെറ്റുകാരാക്കോകിലവും ചമ്പകവുമേണെ-
ന്നറ്റകുറ്റമെന്തിനിപ്പുലമ്പിയിട്ടു കാര്യം?
ചിറകുകളുണ്ടകലെയെത്താൻ
കുയിലി, നെന്നാ, ലയേ്യാ,
ചിതയെരിയും കരളെഴുമാ-
ലതികയെന്തു ചെയ്യും? ...
ആറ്
അകലെയെഴുമടവികളിൽ
നിലവിളിയോടങ്ങി-
ങ്ങലയുകയായ്പ്പകലിരവാ-
ക്കുയിലൊരുപോൽ, പാവം!
ആ വിജനകാനനങ്ങളന്നതു ചൊരിഞ്ഞോ-
രീ വിലാപഗാനലേശം മൂളിടാറുണ്ടിന്നും.
"കൈവരിയ്ക്കുകീയമൃദം!" - ദൈവം, നമ്മോടോതി
കൈവരിച്ചു;-കൈവിലങ്ങുവെച്ചു ലോകനീതി!
എന്തി, നേവം നൊന്തു നൊന്തു കേഴുവാനായ്ത്തമ്മി-
ലെന്തിനയേ്യാ, ചെൻപകമേ, കണ്ടുമുട്ടീ നമ്മൾ? ...
ååå*ååå*åå *
ഇനിയധികം പറയണമോ?-
പിരിയരുതേ നമ്മൾ-
ക്കിതിലധികം കരുണമെഴും
കഥയെവിടെക്കാണും? ...
ക്രൂരമാം നിഷാദബാണം മാറിലേറ്റു, കഷ്ടം,
ദൂരെയേതോ കാട്ടില്വീണാക്കോകിലം മരിച്ചു!
പെൺകുയിലാ വാർത്തകേട്ടുടൻ നിലമ്പതിച്ചു!
സങ്കടത്താൽ പാരിജാതം കണ്ണുനീർപൊഴിച്ചു!
ചെമ്പകമോ?-പൂകൊഴിഞ്ഞിലകൊഴിഞ്ഞു നിൽക്കും
ചെമ്പകമോ?-നാവിനില്ലകെൽപെനിക്കതോതാൻ!!
ååå*ååå *ååå *
കരയരുതെന്നരുളിയിട്ടും
കഥയിതു കേട്ടയേ്യാ,
കരതലത്താൽ മുഖം മറച്ചു
കരയയാണോ, നിങ്ങൾ? ...
12-3-1120
9
എങ്ങുനി, ന്നെങ്ങുനി, ന്നെന്നടുത്തെത്തി നീ
സംഗീതസാന്ദ്രമാം പൊൻകിനാവേ?
നീയാഗമിക്കും വരേയ്ക്കുമജ്ജീവിതം
നീറിനീറിക്കൊണ്ടിരുന്നിരുന്നു.
എന്നെച്ചുഴന്നെഴുമന്തരീക്ഷമ്പോലും
കണ്ണീർ പുരണ്ടുള്ളതായിരുന്നു.
അത്യത്ഭുതമൊരു പരിവർത്തന-
മർപ്പിച്ചു നീയെന്നടുത്തുവന്നു.
ഉത്സവദായിനി ദർശിപ്പു നിന്നെയെ-
ന്നുദ്ധാരണത്തിൻ കിരണമായ് ഞാൻ.
നിന്നുജ്ജ്വലോദയം മാമകസൌഭാഗ്യ-
ചന്ദ്രോദയം തന്നെയായിരുന്നു.
ആ നീലക്കൺമുന പുൽകുന്നതാരെയാ-
ണാനീതമാകുമവനു ഭാഗ്യം
ദൈവം വിധിച്ചതെനിയ്ക്കാണതൂഴിയിൽ
കൈവരിച്ചീടുവൻ- ഭാഗ്യവാൻ ഞാൻ!
16-7-1119
10
കരിമുകിൽനിരചേരും വാനിങ്കൽ വീണ്ടുമെൻ
കനകക്ഷത്രമുദിക്കുകില്ല.
അനുരാഗവിവശ ഞാനീ മലർവാടിയിൽ-
തനിയേയിരുന്നു കരഞ്ഞുകൊള്ളാം.
അതിനാലിങ്ങിനിയുമെൻ ചാരത്തിരുന്നിടേ-
ണ്ടയി സഖി, നീ പോയ്ക്കിടന്നുകൊള്ളൂ!!
20-1-1109
11
അന്തച്ഛിദ്രമെഴാതനന്തതയിൽനി-
ന്നുൽഭൂതമായ്ജ്ജീവിത-
സ്പബ്ദങ്ങൾക്കു വിരാമദാദ്ഭുതസുധാ-
സിക്തപ്രഭാകേന്ദ്രമായ്,
അന്തസ്പർശമെഴാത്ത ദീർഘസുഖസു-
പ്തിയ്ക്കേകസങ്കേതമായ്-
ജ്ജന്തുക്കൾക്കു ഭയാങ്കമായ്, മരണെമേ,
രാജിപ്പൂ നിൻ മന്ദിരം!
19-9-1119
12
ഏതോമഹത്താമദൃശ്യകരങ്ങൾത-
ന്നേകാന്തലീലയ്ക്കധീനമായങ്ങനെ,
മുന്നോട്ടൊഴുക്കിലൊലിച്ചുപോയൽപനാ-
ളൊന്നിച്ചു നമ്മുടെ ജീവിതത്തോണികൾ
കണ്ടുനാമത്തെല്ലുനേര, മൊരായിരം
ചെണ്ടിട്ടു നിൽക്കുന്ന പൊന്നിൻ കിനാവുകൾ.
ഇണ്ടലാർന്നന്യോന്യമീവിധമിന്നുനാം
രണ്ടുവഴിയായ്പ്പിരിഞ്ഞു പോയെങ്കിലും,
വിസ്മയം ചേരുമോ സ്വപ്നത്തിലൊന്നിനി
വിസ്മരിക്കാൻ നമുക്കൊക്കുമോ, മോഹിനി?
21-4-1120