"സ്പന്ദിക്കുന്ന അസ്ഥിമാടം/എന്റെ കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'<poem> എന്റെ കവിത (കുറിപ്പ്: എന്റെ സാഹിത്യസേവനം ...' താള്‍ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) പുതിയ ചിൽ ... |
||
വരി 2: | വരി 2: | ||
എന്റെ കവിത |
എന്റെ കവിത |
||
(കുറിപ്പ്: എന്റെ സാഹിത്യസേവനം സമുദായോന്നമനത്തിനു സഹായമായിത്തീരുന്നില്ല; മനുഷ്യനെ അധ:പതിപ്പിക്കുന്നതാണ് എന്റെ കവിത. |
(കുറിപ്പ്: എന്റെ സാഹിത്യസേവനം സമുദായോന്നമനത്തിനു സഹായമായിത്തീരുന്നില്ല; മനുഷ്യനെ അധ:പതിപ്പിക്കുന്നതാണ് എന്റെ കവിത. അതിനാൽ ഞാൻ കവിതയെഴുത്തിൽ നിന്നു വിരമിക്കണം. ഏതാണ്ട് ഈ ആശയങ്ങളുൾക്കൊള്ളുന്ന ഒരു പ്രമേയം രണ്ടുമൂന്നുവർഷങ്ങൾക്കുമുൻപ്, തൃപ്പൂണിത്തുറയിൽ 'മഹാത്മാ' വായനശാലാംഗങ്ങളുടെ ഒരു സമ്മേളനത്തിൽ, സർവ്വസമ്മതമായി പാസാക്കപ്പെടുകയുണ്ടായി. കേരളത്തിലെ പ്രസിദ്ധ പത്രങ്ങളെല്ലാം അന്ന് ആ വാർത്ത പരസ്യം ചെയ്തിരുന്നു.) |
||
ഇന്നോളംകാൽച്ചോടൊന്നു |
|||
ഇന്നോളംകാല്‍ച്ചോടൊന്നു |
|||
പിഴയ്ക്കാതാടിപ്പോന്നൊ- |
പിഴയ്ക്കാതാടിപ്പോന്നൊ- |
||
രെന്നോമൽക്കവിതേ, നിൻ- |
|||
രെന്നോമല്‍ക്കവിതേ, നിന്‍- |
|||
കാൽകളിന്നിടറുന്നോ? |
|||
കാല്‍കളിന്നിടറുന്നോ? |
|||
എന്തിന്?-കലാബോധം |
എന്തിന്?-കലാബോധം |
||
തീണ്ടാത്ത |
തീണ്ടാത്ത കാലിപ്രായർ |
||
നിൻതാണ്ഡവത്തിൻ നേർക്കു |
|||
നിന്‍താണ്ഡവത്തിന്‍ നേര്‍ക്കു |
|||
നീരസം ഭാവിച്ചിട്ടോ? |
നീരസം ഭാവിച്ചിട്ടോ? |
||
അതിലത്ഭുതമില്ല, |
അതിലത്ഭുതമില്ല, |
||
രാജഹംസത്തിൻ ലീലാ- |
|||
സദനത്തിലെ, സ്സുധാ- |
സദനത്തിലെ, സ്സുധാ- |
||
സാന്ദ്രമാനസത്തിലെ, |
സാന്ദ്രമാനസത്തിലെ, |
||
ഹേമപങ്കജമാദ്ധ്വീ- |
ഹേമപങ്കജമാദ്ധ്വീ- |
||
മാധുരി മാനിയ്ക്കുമോ |
മാധുരി മാനിയ്ക്കുമോ |
||
ചേർമണ്ണിൽജ്ജളൂകങ്ങൾ |
|||
ചേര്‍മണ്ണില്‍ജ്ജളൂകങ്ങള്‍ |
|||
ചികയും |
ചികയും പാഴ്ക്കൊറ്റികൾ? |
||
പാടുവാനവയ്ക്കില്ല |
പാടുവാനവയ്ക്കില്ല |
||
പാടവം, മതിമറ- |
പാടവം, മതിമറ- |
||
ന്നാടുവാ, |
ന്നാടുവാ, നാകാശത്തിൽ |
||
സ്വച്ഛന്ദം |
സ്വച്ഛന്ദം വിഹരിയ്ക്കാൻ; |
||
വെള്ളിമേഘങ്ങൾക്കിട- |
|||
വെള്ളിമേഘങ്ങള്‍ക്കിട- |
|||
യ്ക്കുദയപ്രകാശത്തി- |
യ്ക്കുദയപ്രകാശത്തി- |
||
ലുൾലുണർന്നോമൽച്ചിറ- |
|||
ലുള്‍ലുണര്‍ന്നോമല്‍ച്ചിറ- |
|||
കടിച്ചു |
കടിച്ചു കൂകിപ്പൊങ്ങാൻ;- |
||
ആയത്തമാക്കാനഭി- |
ആയത്തമാക്കാനഭി- |
||
നന്ദനാർദ്രാശംസക- |
|||
നന്ദനാര്‍ദ്രാശംസക- |
|||
ളായവയ്ക്കഖിലേശ- |
ളായവയ്ക്കഖിലേശ- |
||
നേകിയില്ലനുഗഹം! |
നേകിയില്ലനുഗഹം! |
||
അതിനാലസൂയത- |
അതിനാലസൂയത- |
||
ന്നത്യഗാധതയിൽ നി- |
|||
ന്നത്യഗാധതയില്‍ നി- |
|||
ന്നുയരാം സ്വയം, വ്യക്തി- |
ന്നുയരാം സ്വയം, വ്യക്തി- |
||
വിദ്വേഷധൂമാംശങ്ങൾ. |
|||
വിദ്വേഷധൂമാംശങ്ങള്‍. |
|||
കപടസന്യാസത്തിൽ |
|||
കപടസന്യാസത്തില്‍ |
|||
വെള്ളയാദർശം ചുറ്റി- |
|||
ക്കരളിൽക്കറയേന്തി |
|||
ക്കരളില്‍ക്കറയേന്തി |
|||
മൌഢ്യമൂർത്തികളായി |
|||
മൌഢ്യമൂര്‍ത്തികളായി |
|||
മനസ്സാൽ, വാക്കാൽ, കർമ്മ- |
|||
മനസ്സാല്‍, വാക്കാല്‍, കര്‍മ്മ- |
|||
ശതത്താൽ, നിർല്ലജ്ജമീ |
|||
ശതത്താല്‍, നിര്‍ല്ലജ്ജമീ |
|||
മഹിയിൽ 'മഹാത്മാ'ഖ്യ- |
|||
യെബലാൽസംഗം ചെയ്വാൻ. |
|||
യെബലാല്‍സംഗം ചെയ്വാന്‍. |
|||
ഉണ്ടാകാം ചിലരെല്ലാം |
ഉണ്ടാകാം ചിലരെല്ലാം |
||
ഗാന്ധിസൂക്തികൾ തങ്ക |
|||
ച്ചെണ്ടിട്ടൊരിക്കാലത്തും- |
ച്ചെണ്ടിട്ടൊരിക്കാലത്തും- |
||
കവിതേ, ക്ഷമിയ്ക്കൂ നീ! |
കവിതേ, ക്ഷമിയ്ക്കൂ നീ! |
||
ഇടയൻ പുല്ലാങ്കുഴൽ |
|||
ഇടയന്‍ പുല്ലാങ്കുഴല്‍ |
|||
വിളിയ്ക്കെ, ക്കത്തിക്കാളും |
വിളിയ്ക്കെ, ക്കത്തിക്കാളും |
||
ചുടുവെയിലതേറ്റേറ്റു |
ചുടുവെയിലതേറ്റേറ്റു |
||
പൂനിലാവായിപ്പോകെ; |
പൂനിലാവായിപ്പോകെ; |
||
ആയതിൻ തരംഗങ്ങ- |
|||
ളുമ്മവെച്ചാനന്ദത്താ- |
ളുമ്മവെച്ചാനന്ദത്താ- |
||
ലാലോല |
ലാലോല ലതാളികൾ |
||
മൊട്ടിട്ടു ചിരിയ്ക്കവേ; |
മൊട്ടിട്ടു ചിരിയ്ക്കവേ; |
||
മയിലാടവേ, മര- |
മയിലാടവേ, മര- |
||
ക്കൊമ്പുകൾതോറും നിന്നു |
|||
മലയാനിലൻ മർമ്മ- |
|||
മലയാനിലന്‍ മര്‍മ്മ- |
|||
രാശംസ |
രാശംസ വർഷിക്കവേ; |
||
കുറ്റിക്കാടുകൾക്കുള്ളിൽ- |
|||
കുറ്റിക്കാടുകള്‍ക്കുള്ളില്‍- |
|||
ക്കശ്മലസൃഗാലന്മാർ |
|||
ക്കശ്മലസൃഗാലന്മാര്‍ |
|||
പറ്റിച്ചേർന്നോരിയിട്ടു |
|||
പറ്റിച്ചേര്‍ന്നോരിയിട്ടു |
|||
പുച്ഛിച്ചാൽ ഫലമെന്തേ? |
|||
ഇരുളില്യലകങ്ങൾ |
|||
ഇരുളില്യലകങ്ങള്‍ |
|||
മുഷിഞ്ഞു മൂളീടിലും |
മുഷിഞ്ഞു മൂളീടിലും |
||
സരസം |
സരസം വിണ്ണിൽപ്പൊങ്ങി |
||
രാപ്പാടിയെത്തിപ്പാടും. |
രാപ്പാടിയെത്തിപ്പാടും. |
||
എന്നോമൽക്കവിതേ, നീ- |
|||
എന്നോമല്‍ക്കവിതേ, നീ- |
|||
യിടറായ്കണുപോലും; |
യിടറായ്കണുപോലും; |
||
നിന്നെയോമനിയ്ക്കുവാൻ |
|||
നിന്നെയോമനിയ്ക്കുവാന്‍ |
|||
കാത്തുനിൽക്കുന്നു കാലം. |
|||
കാത്തുനില്‍ക്കുന്നു കാലം. |
|||
ഇന്നു |
ഇന്നു നിൻ ചുറ്റുമല- |
||
സ്മാരത്തിൻ ഞെരക്കങ്ങൾ |
|||
സ്മാരത്തിന്‍ ഞെരക്കങ്ങള്‍ |
|||
നിന്നിടാം തത്തിത്തത്തി, |
നിന്നിടാം തത്തിത്തത്തി, |
||
നാളത്തെ |
നാളത്തെ പ്രഭാതത്തിൽ, |
||
അവതൻ നേർത്തു നേർത്ത |
|||
അവതന്‍ നേര്‍ത്തു നേര്‍ത്ത |
|||
മാറ്റൊലിപോലും മായു;- |
മാറ്റൊലിപോലും മായു;- |
||
മവമാനിതയായ് നീ |
മവമാനിതയായ് നീ |
||
മാറുകില്ലൊരിയ്ക്കലും. |
മാറുകില്ലൊരിയ്ക്കലും. |
||
എത്രനാൾ നിഗൂഢമാം |
|||
നിർല്ലജ്ജപ്രചരണ- |
|||
നിര്‍ല്ലജ്ജപ്രചരണ- |
|||
ബുദ്ബുദവ്രാതം |
ബുദ്ബുദവ്രാതം നിൽക്കും |
||
'പുഴ' തന്നൊഴുക്കുത്തിൽ? |
|||
'പുഴ' തന്നൊഴുക്കുത്തില്‍? |
|||
വിണ്ണിൽവെച്ചീശൻ നിന്നെ- |
|||
യഭ്യസിപ്പിച്ചൂ, നീയീ |
യഭ്യസിപ്പിച്ചൂ, നീയീ |
||
മന്നിൽ വന്നേവം വീണ- |
|||
വായിയ്ക്കാൻ, നൃത്തംചെയ്വാൻ. |
|||
വായിയ്ക്കാന്‍, നൃത്തംചെയ്വാന്‍. |
|||
ആരോടുമനുവാദം |
ആരോടുമനുവാദം |
||
ചോദിച്ചതില്ലതിനു നീ- |
ചോദിച്ചതില്ലതിനു നീ- |
||
യാരംഭിച്ചതു, മിത്ര- |
യാരംഭിച്ചതു, മിത്ര- |
||
നാളതു |
നാളതു തുടർന്നതും, |
||
അതിനാ, ലേതോ ചില |
അതിനാ, ലേതോ ചില |
||
കോമാളിവേഷക്കാർ വ- |
|||
കോമാളിവേഷക്കാര്‍ വ- |
|||
രരുതെന്നാജ്ഞാപിച്ചാൽ- |
|||
രരുതെന്നാജ്ഞാപിച്ചാല്‍- |
|||
ക്കൂസുകില്ലെള്ളോളം നീ. |
ക്കൂസുകില്ലെള്ളോളം നീ. |
||
നീയറിഞ്ഞിട്ടില്ലൊട്ടു- |
നീയറിഞ്ഞിട്ടില്ലൊട്ടു- |
||
വരി 101: | വരി 101: | ||
ചെയ്തിടൂ പരിഹാസം. |
ചെയ്തിടൂ പരിഹാസം. |
||
ഏതെല്ലാം നെറ്റിത്തടം |
ഏതെല്ലാം നെറ്റിത്തടം |
||
ചുളുങ്ങിക്കോട്ടെ, നീ |
ചുളുങ്ങിക്കോട്ടെ, നീ നിൻ- |
||
സ്വാതന്ത്യ്രപ്രകാശത്തിൽ |
|||
സ്വാതന്ത്യ്രപ്രകാശത്തില്‍ |
|||
സ്വച്ഛന്ദം നൃത്തം ചെയ്യൂ! |
സ്വച്ഛന്ദം നൃത്തം ചെയ്യൂ! |
||
അലിവുള്ളവർ നിന്നെ- |
|||
യഭിനന്ദിക്കും, കാലം |
യഭിനന്ദിക്കും, കാലം |
||
വിലവെച്ചിടും നിന്റെ |
വിലവെച്ചിടും നിന്റെ |
||
വിശ്വമോഹനനൃത്തം. |
വിശ്വമോഹനനൃത്തം. |
||
നീയൊട്ടുമിടറായ്കെൻ- |
|||
നീയൊട്ടുമിടറായ്കെന്‍- |
|||
കവിതേ-പറക്കുന്നൂ |
കവിതേ-പറക്കുന്നൂ |
||
നീളെ |
നീളെ നിൻ ജയക്കൊടി- |
||
തുടരൂ |
തുടരൂ നിൻനൃത്തം നീ! |
||
ഹസ്തതാഡനഘോഷ- |
ഹസ്തതാഡനഘോഷ- |
||
മദ്ധ്യത്തിൽ പതിവാണൊ- |
|||
രിത്തിരി കൂക്കം വിളി- |
രിത്തിരി കൂക്കം വിളി- |
||
യെങ്കിലേ രസമുള്ളൂ, |
യെങ്കിലേ രസമുള്ളൂ, |
||
ഗുരുത്വം കെടുത്തുകി- |
ഗുരുത്വം കെടുത്തുകി- |
||
ല്ലക്കൂട്ടർ; മഹാത്മാക്കൾ |
|||
ല്ലക്കൂട്ടര്‍; മഹാത്മാക്കള്‍ |
|||
ധരിപ്പൂ പിതാമഹ- |
ധരിപ്പൂ പിതാമഹ- |
||
ന്മാരുടെ പാരമ്പര്യം. |
ന്മാരുടെ പാരമ്പര്യം. |
||
മർത്യരാണിന്നെന്നാലു- |
|||
മര്‍ത്യരാണിന്നെന്നാലു- |
|||
മുത്ഭവമോർമ്മിയ്ക്കണ്ടേ?- |
|||
മുത്ഭവമോര്‍മ്മിയ്ക്കണ്ടേ?- |
|||
മർക്കടങ്ങളെ, യത്ര- |
|||
പെട്ടെന്നു മറക്കാമോ? .... |
പെട്ടെന്നു മറക്കാമോ? .... |
||
å å*åå *ååå* |
å å*åå *ååå* |
||
മറ്റുള്ളോർ ചവച്ചിട്ടോ- |
|||
രെല്ലുകൾ തക്കം നോക്കി- |
|||
ക്കട്ടെടുത്തവകാർന്നു |
|||
ക്കട്ടെടുത്തവകാര്‍ന്നു |
|||
ശൌര്യത്തിൻ ഭാവം കാട്ടി, |
|||
ഉല്ലസൽസുധാകര- |
|||
ഉല്ലസല്‍സുധാകര- |
|||
നുയരും നേരം, കഷ്ട- |
നുയരും നേരം, കഷ്ട- |
||
മല്ലിലാ ശ്വാനം |
മല്ലിലാ ശ്വാനം പാർത്തു |
||
നിന്നെത്ര കുരയ്ക്കട്ടേ, |
നിന്നെത്ര കുരയ്ക്കട്ടേ, |
||
ഫലമെന്തതുകൊണ്ടു? |
ഫലമെന്തതുകൊണ്ടു? |
||
മേൽക്കുമേൽപ്പൊങ്ങിപ്പര- |
|||
മേല്‍ക്കുമേല്‍പ്പൊങ്ങിപ്പര- |
|||
ന്നലതല്ലിടും നിജ- |
ന്നലതല്ലിടും നിജ- |
||
കീർത്തീകൌമുദിയെങ്ങും! |
|||
കീര്‍ത്തീകൌമുദിയെങ്ങും! |
|||
ഇടറായ്കിടറായ്കെൻ- |
|||
ഇടറായ്കിടറായ്കെന്‍- |
|||
കവിതേ, സവിലാസ- |
കവിതേ, സവിലാസ- |
||
നടനം തുടരൂ നീ, |
നടനം തുടരൂ നീ, |
||
വരി 148: | വരി 148: | ||
അനുഭവങ്ങളേ നിങ്ങളിനിമേ- |
അനുഭവങ്ങളേ നിങ്ങളിനിമേ- |
||
ലനുവദിക്കില്ലാ സ്വപ്നം |
ലനുവദിക്കില്ലാ സ്വപ്നം രചിയ്ക്കാൻ. |
||
മധുരചിന്തകൾ ചാലിച്ച ചായം |
|||
വിധിമുഴുവനും തട്ടിക്കളഞ്ഞു. |
വിധിമുഴുവനും തട്ടിക്കളഞ്ഞു. |
||
സതതമെന്മനം നോവിച്ചു മാത്രം |
സതതമെന്മനം നോവിച്ചു മാത്രം |
||
സഹകരിപ്പതുണ്ടിപ്പൊഴും കാലം. |
സഹകരിപ്പതുണ്ടിപ്പൊഴും കാലം. |
||
വെറുതെയാണിപ്പരിഭവം- |
വെറുതെയാണിപ്പരിഭവം-മേലിൽ |
||
ശരി, യൊരിയ്ക്കലും ദു:ഖിച്ചിടാ |
ശരി, യൊരിയ്ക്കലും ദു:ഖിച്ചിടാ ഞാൻ! |
||
ഹതനെനിയ്ക്കതു സാദ്ധ്യമോ?-വീണ്ടു- |
ഹതനെനിയ്ക്കതു സാദ്ധ്യമോ?-വീണ്ടു- |
||
മിതളുതിർന്നതാ വീഴുന്നു പൂക്കൾ! |
|||
ഇവിടെയെല്ലാമിരുട്ടാണു, കഷ്ട- |
ഇവിടെയെല്ലാമിരുട്ടാണു, കഷ്ട- |
||
മെവിടെ നിത്യതേ, |
മെവിടെ നിത്യതേ, നിൻരത്നദീപം? |
||
- |
-നിയതിയെൻകാതിൽ മന്ത്രിപ്പൂ നിത്യം:- |
||
"നിഖില, മയേ്യാ, |
"നിഖില, മയേ്യാ, നിഴലുകൾ മാത്രം!! ..." |
||
17-3-1115 |
17-3-1115 |
||
വരി 166: | വരി 166: | ||
പോകു, പോകു, സഹോദരി, ജീവിത- |
പോകു, പോകു, സഹോദരി, ജീവിത- |
||
ഭാഗധേയത്തിൻ പൂങ്കാവിലേയ്ക്കു നീ! |
|||
നേർന്നിടുന്നു നിനക്കു ഞാൻ സൌഹൃദ- |
|||
മാർന്നൊരായിരം മംഗളാശംസകൾ! |
|||
മാര്‍ന്നൊരായിരം മംഗളാശംസകള്‍! |
|||
എന്നുമെന്നും |
എന്നുമെന്നും തവോൽക്കർഷ ചിന്തയിൽ- |
||
ത്തന്നെയീവിധം |
ത്തന്നെയീവിധം സ്പന്ദിക്കുമെൻ മനം! |
||
നിന്നനുപമ |
നിന്നനുപമ ശുദ്ധിതൻ നേരിയ |
||
വെണ്ണിലാവിന്റെ |
വെണ്ണിലാവിന്റെ പീയൂഷധാരയിൽ |
||
പാവനോന്മദപൂർത്തി പൂശട്ടെ, നിൻ- |
|||
ജീവിതേശന്റെ |
ജീവിതേശന്റെ രാഗാർദ്രമാനസം!! |
||
22-4-1120 |
22-4-1120 |
||
വരി 180: | വരി 180: | ||
24 |
24 |
||
മൂത്തകുന്നം ( |
മൂത്തകുന്നം (പറവൂർ) എസ്.എൻ.എം. ഇം.ഗ്ലീഷ് ഹൈസ്കൂൾ വിദ്യാർത്ഥികളുടെ കൈയെഴുത്തു മാസികയ്ക്കു നൽകിയ ആശംസ. |
||
വിദ്യാർത്ഥികൾക്കുമിതകൌതുകമേകിയേകി- |
|||
വിദ്യാര്‍ത്ഥികള്‍ക്കുമിതകൌതുകമേകിയേകി- |
|||
വിശ്വാഭിനന്ദനവിമോഹനകേന്ദ്രമായി, |
വിശ്വാഭിനന്ദനവിമോഹനകേന്ദ്രമായി, |
||
വിജ്ഞാനരശ്മികൾ ചൊരിഞ്ഞു ചൊരിഞ്ഞു മേന്മേൽ |
|||
വിഖ്യാതി |
വിഖ്യാതി ചേർന്ന് വിജയിക്കുക, മാസികേ, നീ! |
||
3-4-1117 |
3-4-1117 |
||
</poem> |
</poem> |
04:25, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
എന്റെ കവിത
(കുറിപ്പ്: എന്റെ സാഹിത്യസേവനം സമുദായോന്നമനത്തിനു സഹായമായിത്തീരുന്നില്ല; മനുഷ്യനെ അധ:പതിപ്പിക്കുന്നതാണ് എന്റെ കവിത. അതിനാൽ ഞാൻ കവിതയെഴുത്തിൽ നിന്നു വിരമിക്കണം. ഏതാണ്ട് ഈ ആശയങ്ങളുൾക്കൊള്ളുന്ന ഒരു പ്രമേയം രണ്ടുമൂന്നുവർഷങ്ങൾക്കുമുൻപ്, തൃപ്പൂണിത്തുറയിൽ 'മഹാത്മാ' വായനശാലാംഗങ്ങളുടെ ഒരു സമ്മേളനത്തിൽ, സർവ്വസമ്മതമായി പാസാക്കപ്പെടുകയുണ്ടായി. കേരളത്തിലെ പ്രസിദ്ധ പത്രങ്ങളെല്ലാം അന്ന് ആ വാർത്ത പരസ്യം ചെയ്തിരുന്നു.)
ഇന്നോളംകാൽച്ചോടൊന്നു
പിഴയ്ക്കാതാടിപ്പോന്നൊ-
രെന്നോമൽക്കവിതേ, നിൻ-
കാൽകളിന്നിടറുന്നോ?
എന്തിന്?-കലാബോധം
തീണ്ടാത്ത കാലിപ്രായർ
നിൻതാണ്ഡവത്തിൻ നേർക്കു
നീരസം ഭാവിച്ചിട്ടോ?
അതിലത്ഭുതമില്ല,
രാജഹംസത്തിൻ ലീലാ-
സദനത്തിലെ, സ്സുധാ-
സാന്ദ്രമാനസത്തിലെ,
ഹേമപങ്കജമാദ്ധ്വീ-
മാധുരി മാനിയ്ക്കുമോ
ചേർമണ്ണിൽജ്ജളൂകങ്ങൾ
ചികയും പാഴ്ക്കൊറ്റികൾ?
പാടുവാനവയ്ക്കില്ല
പാടവം, മതിമറ-
ന്നാടുവാ, നാകാശത്തിൽ
സ്വച്ഛന്ദം വിഹരിയ്ക്കാൻ;
വെള്ളിമേഘങ്ങൾക്കിട-
യ്ക്കുദയപ്രകാശത്തി-
ലുൾലുണർന്നോമൽച്ചിറ-
കടിച്ചു കൂകിപ്പൊങ്ങാൻ;-
ആയത്തമാക്കാനഭി-
നന്ദനാർദ്രാശംസക-
ളായവയ്ക്കഖിലേശ-
നേകിയില്ലനുഗഹം!
അതിനാലസൂയത-
ന്നത്യഗാധതയിൽ നി-
ന്നുയരാം സ്വയം, വ്യക്തി-
വിദ്വേഷധൂമാംശങ്ങൾ.
കപടസന്യാസത്തിൽ
വെള്ളയാദർശം ചുറ്റി-
ക്കരളിൽക്കറയേന്തി
മൌഢ്യമൂർത്തികളായി
മനസ്സാൽ, വാക്കാൽ, കർമ്മ-
ശതത്താൽ, നിർല്ലജ്ജമീ
മഹിയിൽ 'മഹാത്മാ'ഖ്യ-
യെബലാൽസംഗം ചെയ്വാൻ.
ഉണ്ടാകാം ചിലരെല്ലാം
ഗാന്ധിസൂക്തികൾ തങ്ക
ച്ചെണ്ടിട്ടൊരിക്കാലത്തും-
കവിതേ, ക്ഷമിയ്ക്കൂ നീ!
ഇടയൻ പുല്ലാങ്കുഴൽ
വിളിയ്ക്കെ, ക്കത്തിക്കാളും
ചുടുവെയിലതേറ്റേറ്റു
പൂനിലാവായിപ്പോകെ;
ആയതിൻ തരംഗങ്ങ-
ളുമ്മവെച്ചാനന്ദത്താ-
ലാലോല ലതാളികൾ
മൊട്ടിട്ടു ചിരിയ്ക്കവേ;
മയിലാടവേ, മര-
ക്കൊമ്പുകൾതോറും നിന്നു
മലയാനിലൻ മർമ്മ-
രാശംസ വർഷിക്കവേ;
കുറ്റിക്കാടുകൾക്കുള്ളിൽ-
ക്കശ്മലസൃഗാലന്മാർ
പറ്റിച്ചേർന്നോരിയിട്ടു
പുച്ഛിച്ചാൽ ഫലമെന്തേ?
ഇരുളില്യലകങ്ങൾ
മുഷിഞ്ഞു മൂളീടിലും
സരസം വിണ്ണിൽപ്പൊങ്ങി
രാപ്പാടിയെത്തിപ്പാടും.
എന്നോമൽക്കവിതേ, നീ-
യിടറായ്കണുപോലും;
നിന്നെയോമനിയ്ക്കുവാൻ
കാത്തുനിൽക്കുന്നു കാലം.
ഇന്നു നിൻ ചുറ്റുമല-
സ്മാരത്തിൻ ഞെരക്കങ്ങൾ
നിന്നിടാം തത്തിത്തത്തി,
നാളത്തെ പ്രഭാതത്തിൽ,
അവതൻ നേർത്തു നേർത്ത
മാറ്റൊലിപോലും മായു;-
മവമാനിതയായ് നീ
മാറുകില്ലൊരിയ്ക്കലും.
എത്രനാൾ നിഗൂഢമാം
നിർല്ലജ്ജപ്രചരണ-
ബുദ്ബുദവ്രാതം നിൽക്കും
'പുഴ' തന്നൊഴുക്കുത്തിൽ?
വിണ്ണിൽവെച്ചീശൻ നിന്നെ-
യഭ്യസിപ്പിച്ചൂ, നീയീ
മന്നിൽ വന്നേവം വീണ-
വായിയ്ക്കാൻ, നൃത്തംചെയ്വാൻ.
ആരോടുമനുവാദം
ചോദിച്ചതില്ലതിനു നീ-
യാരംഭിച്ചതു, മിത്ര-
നാളതു തുടർന്നതും,
അതിനാ, ലേതോ ചില
കോമാളിവേഷക്കാർ വ-
രരുതെന്നാജ്ഞാപിച്ചാൽ-
ക്കൂസുകില്ലെള്ളോളം നീ.
നീയറിഞ്ഞിട്ടില്ലൊട്ടു-
മിന്നോളം പരാജയം;
നീയവഗണിയ്ക്കയേ
ചെയ്തിടൂ പരിഹാസം.
ഏതെല്ലാം നെറ്റിത്തടം
ചുളുങ്ങിക്കോട്ടെ, നീ നിൻ-
സ്വാതന്ത്യ്രപ്രകാശത്തിൽ
സ്വച്ഛന്ദം നൃത്തം ചെയ്യൂ!
അലിവുള്ളവർ നിന്നെ-
യഭിനന്ദിക്കും, കാലം
വിലവെച്ചിടും നിന്റെ
വിശ്വമോഹനനൃത്തം.
നീയൊട്ടുമിടറായ്കെൻ-
കവിതേ-പറക്കുന്നൂ
നീളെ നിൻ ജയക്കൊടി-
തുടരൂ നിൻനൃത്തം നീ!
ഹസ്തതാഡനഘോഷ-
മദ്ധ്യത്തിൽ പതിവാണൊ-
രിത്തിരി കൂക്കം വിളി-
യെങ്കിലേ രസമുള്ളൂ,
ഗുരുത്വം കെടുത്തുകി-
ല്ലക്കൂട്ടർ; മഹാത്മാക്കൾ
ധരിപ്പൂ പിതാമഹ-
ന്മാരുടെ പാരമ്പര്യം.
മർത്യരാണിന്നെന്നാലു-
മുത്ഭവമോർമ്മിയ്ക്കണ്ടേ?-
മർക്കടങ്ങളെ, യത്ര-
പെട്ടെന്നു മറക്കാമോ? ....
å å*åå *ååå*
മറ്റുള്ളോർ ചവച്ചിട്ടോ-
രെല്ലുകൾ തക്കം നോക്കി-
ക്കട്ടെടുത്തവകാർന്നു
ശൌര്യത്തിൻ ഭാവം കാട്ടി,
ഉല്ലസൽസുധാകര-
നുയരും നേരം, കഷ്ട-
മല്ലിലാ ശ്വാനം പാർത്തു
നിന്നെത്ര കുരയ്ക്കട്ടേ,
ഫലമെന്തതുകൊണ്ടു?
മേൽക്കുമേൽപ്പൊങ്ങിപ്പര-
ന്നലതല്ലിടും നിജ-
കീർത്തീകൌമുദിയെങ്ങും!
ഇടറായ്കിടറായ്കെൻ-
കവിതേ, സവിലാസ-
നടനം തുടരൂ നീ,
വിശ്വമോഹിനിയായി!
1-1-1117
22
അനുഭവങ്ങളേ നിങ്ങളിനിമേ-
ലനുവദിക്കില്ലാ സ്വപ്നം രചിയ്ക്കാൻ.
മധുരചിന്തകൾ ചാലിച്ച ചായം
വിധിമുഴുവനും തട്ടിക്കളഞ്ഞു.
സതതമെന്മനം നോവിച്ചു മാത്രം
സഹകരിപ്പതുണ്ടിപ്പൊഴും കാലം.
വെറുതെയാണിപ്പരിഭവം-മേലിൽ
ശരി, യൊരിയ്ക്കലും ദു:ഖിച്ചിടാ ഞാൻ!
ഹതനെനിയ്ക്കതു സാദ്ധ്യമോ?-വീണ്ടു-
മിതളുതിർന്നതാ വീഴുന്നു പൂക്കൾ!
ഇവിടെയെല്ലാമിരുട്ടാണു, കഷ്ട-
മെവിടെ നിത്യതേ, നിൻരത്നദീപം?
-നിയതിയെൻകാതിൽ മന്ത്രിപ്പൂ നിത്യം:-
"നിഖില, മയേ്യാ, നിഴലുകൾ മാത്രം!! ..."
17-3-1115
23
പോകു, പോകു, സഹോദരി, ജീവിത-
ഭാഗധേയത്തിൻ പൂങ്കാവിലേയ്ക്കു നീ!
നേർന്നിടുന്നു നിനക്കു ഞാൻ സൌഹൃദ-
മാർന്നൊരായിരം മംഗളാശംസകൾ!
എന്നുമെന്നും തവോൽക്കർഷ ചിന്തയിൽ-
ത്തന്നെയീവിധം സ്പന്ദിക്കുമെൻ മനം!
നിന്നനുപമ ശുദ്ധിതൻ നേരിയ
വെണ്ണിലാവിന്റെ പീയൂഷധാരയിൽ
പാവനോന്മദപൂർത്തി പൂശട്ടെ, നിൻ-
ജീവിതേശന്റെ രാഗാർദ്രമാനസം!!
22-4-1120
24
മൂത്തകുന്നം (പറവൂർ) എസ്.എൻ.എം. ഇം.ഗ്ലീഷ് ഹൈസ്കൂൾ വിദ്യാർത്ഥികളുടെ കൈയെഴുത്തു മാസികയ്ക്കു നൽകിയ ആശംസ.
വിദ്യാർത്ഥികൾക്കുമിതകൌതുകമേകിയേകി-
വിശ്വാഭിനന്ദനവിമോഹനകേന്ദ്രമായി,
വിജ്ഞാനരശ്മികൾ ചൊരിഞ്ഞു ചൊരിഞ്ഞു മേന്മേൽ
വിഖ്യാതി ചേർന്ന് വിജയിക്കുക, മാസികേ, നീ!
3-4-1117