"സ്പന്ദിക്കുന്ന അസ്ഥിമാടം/ആനന്ദലഹരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
'<poem> ആനന്ദലഹരി അരികില്‍ നിന്നെച്ചേര്‍ത്തണച്...' താള്‍ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) പുതിയ ചിൽ ...
വരി 2: വരി 2:
ആനന്ദലഹരി
ആനന്ദലഹരി


അരികിൽ നിന്നെച്ചേർത്തണച്ചയേ, നി,
അരികില്‍ നിന്നെച്ചേര്‍ത്തണച്ചയേ, നി,
ന്നളകങ്ങൾ മാടിയൊതുക്കിടുമ്പോൾ,
ന്നളകങ്ങള്‍ മാടിയൊതുക്കിടുമ്പോള്‍,
കുളിർവെണ്ണിലാവിതിൽ ഞാനൊരോമൽ-
കുളിര്‍വെണ്ണിലാവിതില്‍ ഞാനൊരോമല്‍-
പ്പുളകത്തളർച്ചയെപ്പൂൽകി നിൽപൂ!
പ്പുളകത്തളര്‍ച്ചയെപ്പൂല്‍കി നില്‍പൂ!
അഭിമുഖദർശനംപോലു, മീമ-
അഭിമുഖദര്‍ശനംപോലു, മീമ-
ട്ടതിരറ്റ ലജ്ജയ്ക്കിടകൊടുത്താല്‍,
ട്ടതിരറ്റ ലജ്ജയ്ക്കിടകൊടുത്താൽ,
ഇനിയുള്ള രംഗത്തിലാകമാന-
ഇനിയുള്ള രംഗത്തിലാകമാന-
മനുപമേ, പിന്നെ നീയെന്തുചെയ്യും?
മനുപമേ, പിന്നെ നീയെന്തുചെയ്യും?
പുളകപ്പുലരൊളി മാറിമാറി-
പുളകപ്പുലരൊളി മാറിമാറി-
പ്പുണരുമപ്പൊങ്കവിൾപ്പൂവിണയിൽ,
പ്പുണരുമപ്പൊങ്കവിള്‍പ്പൂവിണയില്‍,
നിഴലിക്കയാണപ്പഴപ്പൊഴോരോ
നിഴലിക്കയാണപ്പഴപ്പൊഴോരോ
മഴവില്ലിൻ കൊച്ചുകൊച്ചങ്കുരങ്ങൾ!
മഴവില്ലിന്‍ കൊച്ചുകൊച്ചങ്കുരങ്ങള്‍!
അവയൊപ്പിയൊപ്പിയെടുക്കുവാനെ-
അവയൊപ്പിയൊപ്പിയെടുക്കുവാനെ-
ന്നധരങ്ങള്‍ സന്നദ്ധമായിരിയ്ക്കെ;
ന്നധരങ്ങൾ സന്നദ്ധമായിരിയ്ക്കെ;
അനുരാഗലോലുപേ, നീയവയ്ക്കി-
അനുരാഗലോലുപേ, നീയവയ്ക്കി-
ന്നനുമതിയേകാതിരിപ്പതെന്തേ?
ന്നനുമതിയേകാതിരിപ്പതെന്തേ?


അഴകിന്റെയേതോകിനാവുപോ, ലൂര്‍-
അഴകിന്റെയേതോകിനാവുപോ, ലൂർ-
ന്നൊഴുകുമീ നീരാളസാരിയിങ്കല്‍,
ന്നൊഴുകുമീ നീരാളസാരിയിങ്കൽ,
അലസനിശ്വാസത്താല്‍, മാറിലങ്ങി-
അലസനിശ്വാസത്താൽ, മാറിലങ്ങി-
ങ്ങലകളിളകിക്കളിച്ചുപോകെ,
ങ്ങലകളിളകിക്കളിച്ചുപോകെ,
അവയിലെങ്ങാ, നൊന്നു തൊട്റ്റിടും മുന്‍-
അവയിലെങ്ങാ, നൊന്നു തൊട്റ്റിടും മുൻ-
പമലാനനം നീ കുനിപ്പതെന്തേ?
പമലാനനം നീ കുനിപ്പതെന്തേ?


മധുചന്ദ്രികയിൽക്കുളിച്ചുനിൽക്കും
മധുചന്ദ്രികയില്‍ക്കുളിച്ചുനില്‍ക്കും
മദകരമാമീ മണിയറയില്‍,
മദകരമാമീ മണിയറയിൽ,
മധുരശൃംഗാരം നമുക്കൊരോമ-
മധുരശൃംഗാരം നമുക്കൊരോമ-
ന്മലരണിരംഗമൊരുക്കി നില്‍ക്കെ;
ന്മലരണിരംഗമൊരുക്കി നിൽക്കെ;
പുണരുകല്ലല്ലി നാമിന്നതിലെ-
പുണരുകല്ലല്ലി നാമിന്നതിലെ-
പ്പുളകമ്പുറണ്ട കിനാവുകളെ?
പ്പുളകമ്പുറണ്ട കിനാവുകളെ?
വരി 35: വരി 35:
ഒരു നിമേഷം നാം മടിച്ചിരുന്നാ-
ഒരു നിമേഷം നാം മടിച്ചിരുന്നാ-
ലൊരു സുഖസ്വപ്നം കുറഞ്ഞുപോകും,
ലൊരു സുഖസ്വപ്നം കുറഞ്ഞുപോകും,
കളയായ്ക കോമളേ, നാമതിനാല്‍
കളയായ്ക കോമളേ, നാമതിനാൽ
കവനാർദ്രമാകുമിസ്സന്മുഹൂർത്തം.
കവനാര്‍ദ്രമാകുമിസ്സന്മുഹൂര്‍ത്തം.
നിരഘമിജ്ജീവിതം പോലു, മയേ്യാ,
നിരഘമിജ്ജീവിതം പോലു, മയേ്യാ,
വെറുമൊരുപൊള്ളയാം സ്വപ്നമെങ്കില്‍,
വെറുമൊരുപൊള്ളയാം സ്വപ്നമെങ്കിൽ,
സ്വയമതുംകൂടി നാം ജണ്ണുനീരില്‍,-
സ്വയമതുംകൂടി നാം ജണ്ണുനീരിൽ,-
ക്കഴുകിക്കളവതു മൌഢ്യമല്ലേ?
ക്കഴുകിക്കളവതു മൌഢ്യമല്ലേ?
അറുതിവരേയ്ക്കും തുളുമ്പിടേണ,
അറുതിവരേയ്ക്കും തുളുമ്പിടേണ,
മതില്‍, നവോല്ലാസത്തിന്‍ വേണുഗാനം!
മതിൽ, നവോല്ലാസത്തിൻ വേണുഗാനം!


മരണപ്പുഴയിലെ വേലിയേറ്റ-
മരണപ്പുഴയിലെ വേലിയേറ്റ-
മൊരുദിനം നമ്മെയും കൊണ്ടുപോകാം;
മൊരുദിനം നമ്മെയും കൊണ്ടുപോകാം;
പ്രിയദമാം സര്‍വ്വവും വേര്‍പിരിഞ്ഞി-
പ്രിയദമാം സർവ്വവും വേർപിരിഞ്ഞി-
ട്ടൊരുവെറും ശൂന്യത ബാക്കിയാവാം;
ട്ടൊരുവെറും ശൂന്യത ബാക്കിയാവാം;
നിയതിയും നമ്മളും തമ്മിലുള്ള
നിയതിയും നമ്മളും തമ്മിലുള്ള
നിഖിലബന്ധങ്ങളുമറ്റുപോകാം;
നിഖിലബന്ധങ്ങളുമറ്റുപോകാം;
അതിനെന്തു?-പോവുകില്‍പ്പോയിടട്ടേ
അതിനെന്തു?-പോവുകിൽപ്പോയിടട്ടേ
മതി, നമുക്കത്രയേ വേണ്ടതുള്ളു.
മതി, നമുക്കത്രയേ വേണ്ടതുള്ളു.
അതുവരേയ്ക്കെങ്കിലും കാമ്യമാമീ-
അതുവരേയ്ക്കെങ്കിലും കാമ്യമാമീ-
യതുലാമൃതം നാം നുകര്‍ന്നുകൂടേ?
യതുലാമൃതം നാം നുകർന്നുകൂടേ?


പരിചിലാപ്പാതിരാപ്പൂക്കളിലെ-
പരിചിലാപ്പാതിരാപ്പൂക്കളിലെ-
പ്പരിമളവീചികള്‍ വീശിവീശി,
പ്പരിമളവീചികൾ വീശിവീശി,
അണയുന്നതാ പൂവനികയില്‍നി-
അണയുന്നതാ പൂവനികയിൽനി-
ന്നനുപമശീതളമന്ദവാതം,
ന്നനുപമശീതളമന്ദവാതം,
ഭരിതകൌതൂഹലം രാക്കിളികള്‍-
ഭരിതകൌതൂഹലം രാക്കിളികൾ-
ചൊരിയുന്നു ചുറ്റിലും കാകളികള്‍
ചൊരിയുന്നു ചുറ്റിലും കാകളികൾ
നിഴലും വെളിച്ചവും നാലുപാടും
നിഴലും വെളിച്ചവും നാലുപാടും
നിറയുന്നു, പാലൊളിപ്പൂനിലാവില്‍,
നിറയുന്നു, പാലൊളിപ്പൂനിലാവിൽ,
നിരുപമം, നിര്‍വ്വാണദായകം, ഹാ,
നിരുപമം, നിർവ്വാണദായകം, ഹാ,
നിരഘ, മീ രമ്യനിശീഥരംഗം!
നിരഘ, മീ രമ്യനിശീഥരംഗം!


ഉലകല്ല, നാകമാ, ണോമലാളേ,
ഉലകല്ല, നാകമാ, ണോമലാളേ,
വിലസുന്നിതിപ്പോള്‍ നമുക്കു മുന്‍പില്‍!
വിലസുന്നിതിപ്പോൾ നമുക്കു മുൻപിൽ!
മരണമല്ലുജ്ജ്വലജീവിതമാ-
മരണമല്ലുജ്ജ്വലജീവിതമാ-
ണെതിരേ പരന്നു കിടപ്പതിപ്പോള്‍!
ണെതിരേ പരന്നു കിടപ്പതിപ്പോൾ!
മിഴിനീര, ല്ലാനന്ദസുസ്മിതമാ-
മിഴിനീര, ല്ലാനന്ദസുസ്മിതമാ-
ണൊഴുകുന്നതിപ്പോള്‍ നമുക്കുചുറ്റും!
ണൊഴുകുന്നതിപ്പോൾ നമുക്കുചുറ്റും!
കളവല്ല, മായയ, ല്ലോന്നുമല്ല.
കളവല്ല, മായയ, ല്ലോന്നുമല്ല.
കമനീയസത്യ, മിക്കാണ്മതെന്തും!
കമനീയസത്യ, മിക്കാണ്മതെന്തും!
കളയായ്ക കോമളേ, നാമതിനാല്‍
കളയായ്ക കോമളേ, നാമതിനാൽ
കവനാര്‍ദ്രമാമീ നിമേഷമൊന്നും.!!
കവനാർദ്രമാമീ നിമേഷമൊന്നും.!!
10-9-1111
10-9-1111


വരി 81: വരി 81:


ക്ക ഗ്ഗഗ്നനPadma_chandrakkalaണ്ഡ ന്ദത്സദ്ധന്ധന്ധനPadma_chandrakkalan ദ്ധn ന്ധhനPadma_chandrakkala ക്കഗ്മന്ധഗ്നദ്ദത്സന്റണ്മh ങ്ങഗ്നഗ്നk ഗ്നക്ഷ
ക്ക ഗ്ഗഗ്നനPadma_chandrakkalaണ്ഡ ന്ദത്സദ്ധന്ധന്ധനPadma_chandrakkalan ദ്ധn ന്ധhനPadma_chandrakkala ക്കഗ്മന്ധഗ്നദ്ദത്സന്റണ്മh ങ്ങഗ്നഗ്നk ഗ്നക്ഷ
S"ഞ്ഞഞ്ഞ "ക്കര്‍ണ്ട ര്‍ക്ക"പ്പക്ക ക്കഗ്ഗഗ്ഗക്കമ്മ സ്സണ്ണക്കപ്പഗ്ഗള്ള"ക്കമ്മ
S"ഞ്ഞഞ്ഞ "ക്കർണ്ട ർക്ക"പ്പക്ക ക്കഗ്ഗഗ്ഗക്കമ്മ സ്സണ്ണക്കപ്പഗ്ഗള്ള"ക്കമ്മ


കമ്പിതമെന്‍ കൈത്തൂവലന്‍പിലെന്‍ ഹൃദയത്തെ-
കമ്പിതമെൻ കൈത്തൂവലൻപിലെൻ ഹൃദയത്തെ-
ത്തമ്പുരാനടിയറവെയ്ക്കുവാന്‍ വെമ്പുന്നല്ലോ!
ത്തമ്പുരാനടിയറവെയ്ക്കുവാൻ വെമ്പുന്നല്ലോ!
ചമയാന്‍ ഭാവിയ്ക്കേണ്ട ഭാഷേ, നീ, സൌഹാര്‍ദ്ദത്തിന്‍
ചമയാൻ ഭാവിയ്ക്കേണ്ട ഭാഷേ, നീ, സൌഹാർദ്ദത്തിൻ
സമയം സമാഗതം- നീയിദം സംസാരിയ്ക്കൂ!
സമയം സമാഗതം- നീയിദം സംസാരിയ്ക്കൂ!
"ആദരാലിന്നെന്നെയീ ലിഖിതാരാമത്തിലേ-
"ആദരാലിന്നെന്നെയീ ലിഖിതാരാമത്തിലേ-
യ്ക്കാനയിച്ചിടും കൈകള്‍ മരവിച്ചേയ്ക്കാം നാളെ!
യ്ക്കാനയിച്ചിടും കൈകൾ മരവിച്ചേയ്ക്കാം നാളെ!
എന്നാലും, സ്നേഹത്തിന്റെ വൈജയന്തിയുമേന്തി
എന്നാലും, സ്നേഹത്തിന്റെ വൈജയന്തിയുമേന്തി
നിന്നനാളവയ്ക്കെന്തൊരഴകായിരുന്നെന്നോ!
നിന്നനാളവയ്ക്കെന്തൊരഴകായിരുന്നെന്നോ!
അവതന്നുടമസ്ഥന്‍ നിസ്വനായിരുന്നിട്ടു-
അവതന്നുടമസ്ഥൻ നിസ്വനായിരുന്നിട്ടു-
മവനെത്തട്ടിത്താഴ്ത്താനെല്ലാരും യത്നിച്ചിട്ടും,
മവനെത്തട്ടിത്താഴ്ത്താനെല്ലാരും യത്നിച്ചിട്ടും,
ഈശ്വരന്‍ പിണങ്ങിയില്ലവനോടതുമൂല-
ഈശ്വരൻ പിണങ്ങിയില്ലവനോടതുമൂല-
മാശ്വസിച്ചവന്‍ ഗാനലോലനായ് കാലമ്പോക്കീ!! ...
മാശ്വസിച്ചവൻ ഗാനലോലനായ് കാലമ്പോക്കീ!! ...
10-3-1110
10-3-1110


വരി 105: വരി 105:


അത്യന്തദീനമായേറെ ദൂരത്തുനി-
അത്യന്തദീനമായേറെ ദൂരത്തുനി-
ന്നെത്തുന്നു വീര്‍പ്പിട്ടു വീര്‍പ്പിട്ടു നിന്മനം.
ന്നെത്തുന്നു വീർപ്പിട്ടു വീർപ്പിട്ടു നിന്മനം.
കണ്മണി, പെട്ടെന്നടയ്ക്കുവാനാകാതെ
കണ്മണി, പെട്ടെന്നടയ്ക്കുവാനാകാതെ
കണ്ണുകള്‍രണ്ടും നിറഞ്ഞുപോകുന്നു മേ!
കണ്ണുകൾരണ്ടും നിറഞ്ഞുപോകുന്നു മേ!
ഹന്ത, നിന്‍ കര്‍മ്മഫലമാണി, തല്ലെങ്കി-
ഹന്ത, നിൻ കർമ്മഫലമാണി, തല്ലെങ്കി-
ലെന്തിനായ് സ്നേഹിച്ചതെന്നെ നീ, ശാലിനി?
ലെന്തിനായ് സ്നേഹിച്ചതെന്നെ നീ, ശാലിനി?
ദുർവ്വിധിയാണിതെന്റെയും, മല്ലെങ്കിലെൻ-
ദുര്‍വ്വിധിയാണിതെന്റെയും, മല്ലെങ്കിലെന്‍-
സര്‍വ്വസ്വമായി നീ തീരുമോ, മോഹിനീ?
സർവ്വസ്വമായി നീ തീരുമോ, മോഹിനീ?


-എന്തി, നഥവാ, വിധിയാണിതൊക്കെ നാ-
-എന്തി, നഥവാ, വിധിയാണിതൊക്കെ നാ-
മെന്തിനേന്തുന്നതീ നൈരാശ്യചിന്തകള്‍
മെന്തിനേന്തുന്നതീ നൈരാശ്യചിന്തകൾ
ഓര്‍ത്തുനോക്കു നീ, യീ നൊമ്പരത്തിലു-
ഓർത്തുനോക്കു നീ, യീ നൊമ്പരത്തിലു-
മിന്നൊരു മാധുര്യമില്ലേ മനോഹരി?
മിന്നൊരു മാധുര്യമില്ലേ മനോഹരി?
അത്രയ്ക്കു രൂക്ഷമീയാത്മക്ഷതത്തിലു-
അത്രയ്ക്കു രൂക്ഷമീയാത്മക്ഷതത്തിലു-
വരി 121: വരി 121:
ലോകോത്തരപ്രേമദീപ്തമാം കണ്ണിനാ
ലോകോത്തരപ്രേമദീപ്തമാം കണ്ണിനാ
ലോകസിംഹാസനംപോലും വെറും തൃണം.
ലോകസിംഹാസനംപോലും വെറും തൃണം.
ഉത്തമേ, നിന്‍ പ്രണയാമൃതസിദ്ധിയാല്‍
ഉത്തമേ, നിൻ പ്രണയാമൃതസിദ്ധിയാൽ
മൃത്യുവെപ്പോലും തൃണവല്‍ഗ്ഗണിപ്പു ഞാന്‍
മൃത്യുവെപ്പോലും തൃണവൽഗ്ഗണിപ്പു ഞാൻ
കുത്തിപ്പിളർക്കപ്പെടട്ടെൻ മനസ്സിതിൻ
കുത്തിപ്പിളര്‍ക്കപ്പെടട്ടെന്‍ മനസ്സിതിന്‍
രക്തമേ നേടൂ ജഗത്ത, തിനപ്പുറം.
രക്തമേ നേടൂ ജഗത്ത, തിനപ്പുറം.
ഒന്നു,ണ്ടതമ്മട്ടു ചോര്‍ത്തുവാനൊക്കുകി-
ഒന്നു,ണ്ടതമ്മട്ടു ചോർത്തുവാനൊക്കുകി-
ല്ലിന്നെത്രമേല്‍ മൂര്‍ച്ചയാര്‍ന്ന ഖഡ്ഗത്തിനും!
ല്ലിന്നെത്രമേൽ മൂർച്ചയാർന്ന ഖഡ്ഗത്തിനും!
തേറ്റിയതിനെത്തളരുന്നു ഗര്‍ജ്ജനം
തേറ്റിയതിനെത്തളരുന്നു ഗർജ്ജനം
ച്ചീടിപ്പുളകിതമാകുന്നു മൌനവും!! ....
ച്ചീടിപ്പുളകിതമാകുന്നു മൌനവും!! ....
21-3-1120
21-3-1120

04:25, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

 ആനന്ദലഹരി

അരികിൽ നിന്നെച്ചേർത്തണച്ചയേ, നി,
ന്നളകങ്ങൾ മാടിയൊതുക്കിടുമ്പോൾ,
കുളിർവെണ്ണിലാവിതിൽ ഞാനൊരോമൽ-
പ്പുളകത്തളർച്ചയെപ്പൂൽകി നിൽപൂ!
അഭിമുഖദർശനംപോലു, മീമ-
ട്ടതിരറ്റ ലജ്ജയ്ക്കിടകൊടുത്താൽ,
ഇനിയുള്ള രംഗത്തിലാകമാന-
മനുപമേ, പിന്നെ നീയെന്തുചെയ്യും?
പുളകപ്പുലരൊളി മാറിമാറി-
പ്പുണരുമപ്പൊങ്കവിൾപ്പൂവിണയിൽ,
നിഴലിക്കയാണപ്പഴപ്പൊഴോരോ
മഴവില്ലിൻ കൊച്ചുകൊച്ചങ്കുരങ്ങൾ!
അവയൊപ്പിയൊപ്പിയെടുക്കുവാനെ-
ന്നധരങ്ങൾ സന്നദ്ധമായിരിയ്ക്കെ;
അനുരാഗലോലുപേ, നീയവയ്ക്കി-
ന്നനുമതിയേകാതിരിപ്പതെന്തേ?

അഴകിന്റെയേതോകിനാവുപോ, ലൂർ-
ന്നൊഴുകുമീ നീരാളസാരിയിങ്കൽ,
അലസനിശ്വാസത്താൽ, മാറിലങ്ങി-
ങ്ങലകളിളകിക്കളിച്ചുപോകെ,
അവയിലെങ്ങാ, നൊന്നു തൊട്റ്റിടും മുൻ-
പമലാനനം നീ കുനിപ്പതെന്തേ?

മധുചന്ദ്രികയിൽക്കുളിച്ചുനിൽക്കും
മദകരമാമീ മണിയറയിൽ,
മധുരശൃംഗാരം നമുക്കൊരോമ-
ന്മലരണിരംഗമൊരുക്കി നിൽക്കെ;
പുണരുകല്ലല്ലി നാമിന്നതിലെ-
പ്പുളകമ്പുറണ്ട കിനാവുകളെ?

ഒരു നിമേഷം നാം മടിച്ചിരുന്നാ-
ലൊരു സുഖസ്വപ്നം കുറഞ്ഞുപോകും,
കളയായ്ക കോമളേ, നാമതിനാൽ
കവനാർദ്രമാകുമിസ്സന്മുഹൂർത്തം.
നിരഘമിജ്ജീവിതം പോലു, മയേ്യാ,
വെറുമൊരുപൊള്ളയാം സ്വപ്നമെങ്കിൽ,
സ്വയമതുംകൂടി നാം ജണ്ണുനീരിൽ,-
ക്കഴുകിക്കളവതു മൌഢ്യമല്ലേ?
അറുതിവരേയ്ക്കും തുളുമ്പിടേണ,
മതിൽ, നവോല്ലാസത്തിൻ വേണുഗാനം!

മരണപ്പുഴയിലെ വേലിയേറ്റ-
മൊരുദിനം നമ്മെയും കൊണ്ടുപോകാം;
പ്രിയദമാം സർവ്വവും വേർപിരിഞ്ഞി-
ട്ടൊരുവെറും ശൂന്യത ബാക്കിയാവാം;
നിയതിയും നമ്മളും തമ്മിലുള്ള
നിഖിലബന്ധങ്ങളുമറ്റുപോകാം;
അതിനെന്തു?-പോവുകിൽപ്പോയിടട്ടേ
മതി, നമുക്കത്രയേ വേണ്ടതുള്ളു.
അതുവരേയ്ക്കെങ്കിലും കാമ്യമാമീ-
യതുലാമൃതം നാം നുകർന്നുകൂടേ?

പരിചിലാപ്പാതിരാപ്പൂക്കളിലെ-
പ്പരിമളവീചികൾ വീശിവീശി,
അണയുന്നതാ പൂവനികയിൽനി-
ന്നനുപമശീതളമന്ദവാതം,
ഭരിതകൌതൂഹലം രാക്കിളികൾ-
ചൊരിയുന്നു ചുറ്റിലും കാകളികൾ
നിഴലും വെളിച്ചവും നാലുപാടും
നിറയുന്നു, പാലൊളിപ്പൂനിലാവിൽ,
നിരുപമം, നിർവ്വാണദായകം, ഹാ,
നിരഘ, മീ രമ്യനിശീഥരംഗം!

ഉലകല്ല, നാകമാ, ണോമലാളേ,
വിലസുന്നിതിപ്പോൾ നമുക്കു മുൻപിൽ!
മരണമല്ലുജ്ജ്വലജീവിതമാ-
ണെതിരേ പരന്നു കിടപ്പതിപ്പോൾ!
മിഴിനീര, ല്ലാനന്ദസുസ്മിതമാ-
ണൊഴുകുന്നതിപ്പോൾ നമുക്കുചുറ്റും!
കളവല്ല, മായയ, ല്ലോന്നുമല്ല.
കമനീയസത്യ, മിക്കാണ്മതെന്തും!
കളയായ്ക കോമളേ, നാമതിനാൽ
കവനാർദ്രമാമീ നിമേഷമൊന്നും.!!
                               10-9-1111

           13

ക്ക ഗ്ഗഗ്നനPadma_chandrakkalaണ്ഡ ന്ദത്സദ്ധന്ധന്ധനPadma_chandrakkalan ദ്ധn ന്ധhനPadma_chandrakkala ക്കഗ്മന്ധഗ്നദ്ദത്സന്റണ്മh ങ്ങഗ്നഗ്നk ഗ്നക്ഷ
S"ഞ്ഞഞ്ഞ "ക്കർണ്ട ർക്ക"പ്പക്ക ക്കഗ്ഗഗ്ഗക്കമ്മ സ്സണ്ണക്കപ്പഗ്ഗള്ള"ക്കമ്മ

കമ്പിതമെൻ കൈത്തൂവലൻപിലെൻ ഹൃദയത്തെ-
ത്തമ്പുരാനടിയറവെയ്ക്കുവാൻ വെമ്പുന്നല്ലോ!
ചമയാൻ ഭാവിയ്ക്കേണ്ട ഭാഷേ, നീ, സൌഹാർദ്ദത്തിൻ
സമയം സമാഗതം- നീയിദം സംസാരിയ്ക്കൂ!
"ആദരാലിന്നെന്നെയീ ലിഖിതാരാമത്തിലേ-
യ്ക്കാനയിച്ചിടും കൈകൾ മരവിച്ചേയ്ക്കാം നാളെ!
എന്നാലും, സ്നേഹത്തിന്റെ വൈജയന്തിയുമേന്തി
നിന്നനാളവയ്ക്കെന്തൊരഴകായിരുന്നെന്നോ!
അവതന്നുടമസ്ഥൻ നിസ്വനായിരുന്നിട്ടു-
മവനെത്തട്ടിത്താഴ്ത്താനെല്ലാരും യത്നിച്ചിട്ടും,
ഈശ്വരൻ പിണങ്ങിയില്ലവനോടതുമൂല-
മാശ്വസിച്ചവൻ ഗാനലോലനായ് കാലമ്പോക്കീ!! ...
                               10-3-1110

14

മായുകില്ലെന്നു മയൂരം മദിച്ചൊരാ
മാരിവില്ലേ, നീ മറഞ്ഞു കഴിഞ്ഞുവോ?

15

അത്യന്തദീനമായേറെ ദൂരത്തുനി-
ന്നെത്തുന്നു വീർപ്പിട്ടു വീർപ്പിട്ടു നിന്മനം.
കണ്മണി, പെട്ടെന്നടയ്ക്കുവാനാകാതെ
കണ്ണുകൾരണ്ടും നിറഞ്ഞുപോകുന്നു മേ!
ഹന്ത, നിൻ കർമ്മഫലമാണി, തല്ലെങ്കി-
ലെന്തിനായ് സ്നേഹിച്ചതെന്നെ നീ, ശാലിനി?
ദുർവ്വിധിയാണിതെന്റെയും, മല്ലെങ്കിലെൻ-
സർവ്വസ്വമായി നീ തീരുമോ, മോഹിനീ?

-എന്തി, നഥവാ, വിധിയാണിതൊക്കെ നാ-
മെന്തിനേന്തുന്നതീ നൈരാശ്യചിന്തകൾ
ഓർത്തുനോക്കു നീ, യീ നൊമ്പരത്തിലു-
മിന്നൊരു മാധുര്യമില്ലേ മനോഹരി?
അത്രയ്ക്കു രൂക്ഷമീയാത്മക്ഷതത്തിലു-
മനുഭൂതിയൊന്നെല്ലേ, വിലാസിനി?
ലോകോത്തരപ്രേമദീപ്തമാം കണ്ണിനാ
ലോകസിംഹാസനംപോലും വെറും തൃണം.
ഉത്തമേ, നിൻ പ്രണയാമൃതസിദ്ധിയാൽ
മൃത്യുവെപ്പോലും തൃണവൽഗ്ഗണിപ്പു ഞാൻ
കുത്തിപ്പിളർക്കപ്പെടട്ടെൻ മനസ്സിതിൻ
രക്തമേ നേടൂ ജഗത്ത, തിനപ്പുറം.
ഒന്നു,ണ്ടതമ്മട്ടു ചോർത്തുവാനൊക്കുകി-
ല്ലിന്നെത്രമേൽ മൂർച്ചയാർന്ന ഖഡ്ഗത്തിനും!
തേറ്റിയതിനെത്തളരുന്നു ഗർജ്ജനം
ച്ചീടിപ്പുളകിതമാകുന്നു മൌനവും!! ....
                               21-3-1120