"സ്പന്ദിക്കുന്ന അസ്ഥിമാടം/ആനന്ദലഹരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'<poem> ആനന്ദലഹരി അരികില്‍ നിന്നെച്ചേര്‍ത്തണച്...' താള്‍ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) പുതിയ ചിൽ ... |
||
വരി 2: | വരി 2: | ||
ആനന്ദലഹരി |
ആനന്ദലഹരി |
||
അരികിൽ നിന്നെച്ചേർത്തണച്ചയേ, നി, |
|||
അരികില്‍ നിന്നെച്ചേര്‍ത്തണച്ചയേ, നി, |
|||
ന്നളകങ്ങൾ മാടിയൊതുക്കിടുമ്പോൾ, |
|||
ന്നളകങ്ങള്‍ മാടിയൊതുക്കിടുമ്പോള്‍, |
|||
കുളിർവെണ്ണിലാവിതിൽ ഞാനൊരോമൽ- |
|||
കുളിര്‍വെണ്ണിലാവിതില്‍ ഞാനൊരോമല്‍- |
|||
പ്പുളകത്തളർച്ചയെപ്പൂൽകി നിൽപൂ! |
|||
പ്പുളകത്തളര്‍ച്ചയെപ്പൂല്‍കി നില്‍പൂ! |
|||
അഭിമുഖദർശനംപോലു, മീമ- |
|||
അഭിമുഖദര്‍ശനംപോലു, മീമ- |
|||
ട്ടതിരറ്റ |
ട്ടതിരറ്റ ലജ്ജയ്ക്കിടകൊടുത്താൽ, |
||
ഇനിയുള്ള രംഗത്തിലാകമാന- |
ഇനിയുള്ള രംഗത്തിലാകമാന- |
||
മനുപമേ, പിന്നെ നീയെന്തുചെയ്യും? |
മനുപമേ, പിന്നെ നീയെന്തുചെയ്യും? |
||
പുളകപ്പുലരൊളി മാറിമാറി- |
പുളകപ്പുലരൊളി മാറിമാറി- |
||
പ്പുണരുമപ്പൊങ്കവിൾപ്പൂവിണയിൽ, |
|||
പ്പുണരുമപ്പൊങ്കവിള്‍പ്പൂവിണയില്‍, |
|||
നിഴലിക്കയാണപ്പഴപ്പൊഴോരോ |
നിഴലിക്കയാണപ്പഴപ്പൊഴോരോ |
||
മഴവില്ലിൻ കൊച്ചുകൊച്ചങ്കുരങ്ങൾ! |
|||
മഴവില്ലിന്‍ കൊച്ചുകൊച്ചങ്കുരങ്ങള്‍! |
|||
അവയൊപ്പിയൊപ്പിയെടുക്കുവാനെ- |
അവയൊപ്പിയൊപ്പിയെടുക്കുവാനെ- |
||
ന്നധരങ്ങൾ സന്നദ്ധമായിരിയ്ക്കെ; |
|||
അനുരാഗലോലുപേ, നീയവയ്ക്കി- |
അനുരാഗലോലുപേ, നീയവയ്ക്കി- |
||
ന്നനുമതിയേകാതിരിപ്പതെന്തേ? |
ന്നനുമതിയേകാതിരിപ്പതെന്തേ? |
||
അഴകിന്റെയേതോകിനാവുപോ, |
അഴകിന്റെയേതോകിനാവുപോ, ലൂർ- |
||
ന്നൊഴുകുമീ |
ന്നൊഴുകുമീ നീരാളസാരിയിങ്കൽ, |
||
അലസനിശ്വാസത്താൽ, മാറിലങ്ങി- |
|||
ങ്ങലകളിളകിക്കളിച്ചുപോകെ, |
ങ്ങലകളിളകിക്കളിച്ചുപോകെ, |
||
അവയിലെങ്ങാ, നൊന്നു തൊട്റ്റിടും |
അവയിലെങ്ങാ, നൊന്നു തൊട്റ്റിടും മുൻ- |
||
പമലാനനം നീ കുനിപ്പതെന്തേ? |
പമലാനനം നീ കുനിപ്പതെന്തേ? |
||
മധുചന്ദ്രികയിൽക്കുളിച്ചുനിൽക്കും |
|||
മധുചന്ദ്രികയില്‍ക്കുളിച്ചുനില്‍ക്കും |
|||
മദകരമാമീ |
മദകരമാമീ മണിയറയിൽ, |
||
മധുരശൃംഗാരം നമുക്കൊരോമ- |
മധുരശൃംഗാരം നമുക്കൊരോമ- |
||
ന്മലരണിരംഗമൊരുക്കി |
ന്മലരണിരംഗമൊരുക്കി നിൽക്കെ; |
||
പുണരുകല്ലല്ലി നാമിന്നതിലെ- |
പുണരുകല്ലല്ലി നാമിന്നതിലെ- |
||
പ്പുളകമ്പുറണ്ട കിനാവുകളെ? |
പ്പുളകമ്പുറണ്ട കിനാവുകളെ? |
||
വരി 35: | വരി 35: | ||
ഒരു നിമേഷം നാം മടിച്ചിരുന്നാ- |
ഒരു നിമേഷം നാം മടിച്ചിരുന്നാ- |
||
ലൊരു സുഖസ്വപ്നം കുറഞ്ഞുപോകും, |
ലൊരു സുഖസ്വപ്നം കുറഞ്ഞുപോകും, |
||
കളയായ്ക കോമളേ, |
കളയായ്ക കോമളേ, നാമതിനാൽ |
||
കവനാർദ്രമാകുമിസ്സന്മുഹൂർത്തം. |
|||
കവനാര്‍ദ്രമാകുമിസ്സന്മുഹൂര്‍ത്തം. |
|||
നിരഘമിജ്ജീവിതം പോലു, മയേ്യാ, |
നിരഘമിജ്ജീവിതം പോലു, മയേ്യാ, |
||
വെറുമൊരുപൊള്ളയാം |
വെറുമൊരുപൊള്ളയാം സ്വപ്നമെങ്കിൽ, |
||
സ്വയമതുംകൂടി നാം |
സ്വയമതുംകൂടി നാം ജണ്ണുനീരിൽ,- |
||
ക്കഴുകിക്കളവതു മൌഢ്യമല്ലേ? |
ക്കഴുകിക്കളവതു മൌഢ്യമല്ലേ? |
||
അറുതിവരേയ്ക്കും തുളുമ്പിടേണ, |
അറുതിവരേയ്ക്കും തുളുമ്പിടേണ, |
||
മതിൽ, നവോല്ലാസത്തിൻ വേണുഗാനം! |
|||
മരണപ്പുഴയിലെ വേലിയേറ്റ- |
മരണപ്പുഴയിലെ വേലിയേറ്റ- |
||
മൊരുദിനം നമ്മെയും കൊണ്ടുപോകാം; |
മൊരുദിനം നമ്മെയും കൊണ്ടുപോകാം; |
||
പ്രിയദമാം |
പ്രിയദമാം സർവ്വവും വേർപിരിഞ്ഞി- |
||
ട്ടൊരുവെറും ശൂന്യത ബാക്കിയാവാം; |
ട്ടൊരുവെറും ശൂന്യത ബാക്കിയാവാം; |
||
നിയതിയും നമ്മളും തമ്മിലുള്ള |
നിയതിയും നമ്മളും തമ്മിലുള്ള |
||
നിഖിലബന്ധങ്ങളുമറ്റുപോകാം; |
നിഖിലബന്ധങ്ങളുമറ്റുപോകാം; |
||
അതിനെന്തു?- |
അതിനെന്തു?-പോവുകിൽപ്പോയിടട്ടേ |
||
മതി, നമുക്കത്രയേ വേണ്ടതുള്ളു. |
മതി, നമുക്കത്രയേ വേണ്ടതുള്ളു. |
||
അതുവരേയ്ക്കെങ്കിലും കാമ്യമാമീ- |
അതുവരേയ്ക്കെങ്കിലും കാമ്യമാമീ- |
||
യതുലാമൃതം നാം |
യതുലാമൃതം നാം നുകർന്നുകൂടേ? |
||
പരിചിലാപ്പാതിരാപ്പൂക്കളിലെ- |
പരിചിലാപ്പാതിരാപ്പൂക്കളിലെ- |
||
പ്പരിമളവീചികൾ വീശിവീശി, |
|||
അണയുന്നതാ |
അണയുന്നതാ പൂവനികയിൽനി- |
||
ന്നനുപമശീതളമന്ദവാതം, |
ന്നനുപമശീതളമന്ദവാതം, |
||
ഭരിതകൌതൂഹലം |
ഭരിതകൌതൂഹലം രാക്കിളികൾ- |
||
ചൊരിയുന്നു ചുറ്റിലും |
ചൊരിയുന്നു ചുറ്റിലും കാകളികൾ |
||
നിഴലും വെളിച്ചവും നാലുപാടും |
നിഴലും വെളിച്ചവും നാലുപാടും |
||
നിറയുന്നു, |
നിറയുന്നു, പാലൊളിപ്പൂനിലാവിൽ, |
||
നിരുപമം, |
നിരുപമം, നിർവ്വാണദായകം, ഹാ, |
||
നിരഘ, മീ രമ്യനിശീഥരംഗം! |
നിരഘ, മീ രമ്യനിശീഥരംഗം! |
||
ഉലകല്ല, നാകമാ, ണോമലാളേ, |
ഉലകല്ല, നാകമാ, ണോമലാളേ, |
||
വിലസുന്നിതിപ്പോൾ നമുക്കു മുൻപിൽ! |
|||
മരണമല്ലുജ്ജ്വലജീവിതമാ- |
മരണമല്ലുജ്ജ്വലജീവിതമാ- |
||
ണെതിരേ പരന്നു |
ണെതിരേ പരന്നു കിടപ്പതിപ്പോൾ! |
||
മിഴിനീര, ല്ലാനന്ദസുസ്മിതമാ- |
മിഴിനീര, ല്ലാനന്ദസുസ്മിതമാ- |
||
ണൊഴുകുന്നതിപ്പോൾ നമുക്കുചുറ്റും! |
|||
കളവല്ല, മായയ, ല്ലോന്നുമല്ല. |
കളവല്ല, മായയ, ല്ലോന്നുമല്ല. |
||
കമനീയസത്യ, മിക്കാണ്മതെന്തും! |
കമനീയസത്യ, മിക്കാണ്മതെന്തും! |
||
കളയായ്ക കോമളേ, |
കളയായ്ക കോമളേ, നാമതിനാൽ |
||
കവനാർദ്രമാമീ നിമേഷമൊന്നും.!! |
|||
10-9-1111 |
10-9-1111 |
||
വരി 81: | വരി 81: | ||
ക്ക ഗ്ഗഗ്നനPadma_chandrakkalaണ്ഡ ന്ദത്സദ്ധന്ധന്ധനPadma_chandrakkalan ദ്ധn ന്ധhനPadma_chandrakkala ക്കഗ്മന്ധഗ്നദ്ദത്സന്റണ്മh ങ്ങഗ്നഗ്നk ഗ്നക്ഷ |
ക്ക ഗ്ഗഗ്നനPadma_chandrakkalaണ്ഡ ന്ദത്സദ്ധന്ധന്ധനPadma_chandrakkalan ദ്ധn ന്ധhനPadma_chandrakkala ക്കഗ്മന്ധഗ്നദ്ദത്സന്റണ്മh ങ്ങഗ്നഗ്നk ഗ്നക്ഷ |
||
S"ഞ്ഞഞ്ഞ " |
S"ഞ്ഞഞ്ഞ "ക്കർണ്ട ർക്ക"പ്പക്ക ക്കഗ്ഗഗ്ഗക്കമ്മ സ്സണ്ണക്കപ്പഗ്ഗള്ള"ക്കമ്മ |
||
കമ്പിതമെൻ കൈത്തൂവലൻപിലെൻ ഹൃദയത്തെ- |
|||
ത്തമ്പുരാനടിയറവെയ്ക്കുവാൻ വെമ്പുന്നല്ലോ! |
|||
ചമയാൻ ഭാവിയ്ക്കേണ്ട ഭാഷേ, നീ, സൌഹാർദ്ദത്തിൻ |
|||
സമയം സമാഗതം- നീയിദം സംസാരിയ്ക്കൂ! |
സമയം സമാഗതം- നീയിദം സംസാരിയ്ക്കൂ! |
||
"ആദരാലിന്നെന്നെയീ ലിഖിതാരാമത്തിലേ- |
"ആദരാലിന്നെന്നെയീ ലിഖിതാരാമത്തിലേ- |
||
യ്ക്കാനയിച്ചിടും |
യ്ക്കാനയിച്ചിടും കൈകൾ മരവിച്ചേയ്ക്കാം നാളെ! |
||
എന്നാലും, സ്നേഹത്തിന്റെ വൈജയന്തിയുമേന്തി |
എന്നാലും, സ്നേഹത്തിന്റെ വൈജയന്തിയുമേന്തി |
||
നിന്നനാളവയ്ക്കെന്തൊരഴകായിരുന്നെന്നോ! |
നിന്നനാളവയ്ക്കെന്തൊരഴകായിരുന്നെന്നോ! |
||
അവതന്നുടമസ്ഥൻ നിസ്വനായിരുന്നിട്ടു- |
|||
മവനെത്തട്ടിത്താഴ്ത്താനെല്ലാരും യത്നിച്ചിട്ടും, |
മവനെത്തട്ടിത്താഴ്ത്താനെല്ലാരും യത്നിച്ചിട്ടും, |
||
ഈശ്വരൻ പിണങ്ങിയില്ലവനോടതുമൂല- |
|||
മാശ്വസിച്ചവൻ ഗാനലോലനായ് കാലമ്പോക്കീ!! ... |
|||
10-3-1110 |
10-3-1110 |
||
വരി 105: | വരി 105: | ||
അത്യന്തദീനമായേറെ ദൂരത്തുനി- |
അത്യന്തദീനമായേറെ ദൂരത്തുനി- |
||
ന്നെത്തുന്നു |
ന്നെത്തുന്നു വീർപ്പിട്ടു വീർപ്പിട്ടു നിന്മനം. |
||
കണ്മണി, പെട്ടെന്നടയ്ക്കുവാനാകാതെ |
കണ്മണി, പെട്ടെന്നടയ്ക്കുവാനാകാതെ |
||
കണ്ണുകൾരണ്ടും നിറഞ്ഞുപോകുന്നു മേ! |
|||
ഹന്ത, |
ഹന്ത, നിൻ കർമ്മഫലമാണി, തല്ലെങ്കി- |
||
ലെന്തിനായ് സ്നേഹിച്ചതെന്നെ നീ, ശാലിനി? |
ലെന്തിനായ് സ്നേഹിച്ചതെന്നെ നീ, ശാലിനി? |
||
ദുർവ്വിധിയാണിതെന്റെയും, മല്ലെങ്കിലെൻ- |
|||
ദുര്‍വ്വിധിയാണിതെന്റെയും, മല്ലെങ്കിലെന്‍- |
|||
സർവ്വസ്വമായി നീ തീരുമോ, മോഹിനീ? |
|||
-എന്തി, നഥവാ, വിധിയാണിതൊക്കെ നാ- |
-എന്തി, നഥവാ, വിധിയാണിതൊക്കെ നാ- |
||
മെന്തിനേന്തുന്നതീ |
മെന്തിനേന്തുന്നതീ നൈരാശ്യചിന്തകൾ |
||
ഓർത്തുനോക്കു നീ, യീ നൊമ്പരത്തിലു- |
|||
മിന്നൊരു മാധുര്യമില്ലേ മനോഹരി? |
മിന്നൊരു മാധുര്യമില്ലേ മനോഹരി? |
||
അത്രയ്ക്കു രൂക്ഷമീയാത്മക്ഷതത്തിലു- |
അത്രയ്ക്കു രൂക്ഷമീയാത്മക്ഷതത്തിലു- |
||
വരി 121: | വരി 121: | ||
ലോകോത്തരപ്രേമദീപ്തമാം കണ്ണിനാ |
ലോകോത്തരപ്രേമദീപ്തമാം കണ്ണിനാ |
||
ലോകസിംഹാസനംപോലും വെറും തൃണം. |
ലോകസിംഹാസനംപോലും വെറും തൃണം. |
||
ഉത്തമേ, |
ഉത്തമേ, നിൻ പ്രണയാമൃതസിദ്ധിയാൽ |
||
മൃത്യുവെപ്പോലും |
മൃത്യുവെപ്പോലും തൃണവൽഗ്ഗണിപ്പു ഞാൻ |
||
കുത്തിപ്പിളർക്കപ്പെടട്ടെൻ മനസ്സിതിൻ |
|||
കുത്തിപ്പിളര്‍ക്കപ്പെടട്ടെന്‍ മനസ്സിതിന്‍ |
|||
രക്തമേ നേടൂ ജഗത്ത, തിനപ്പുറം. |
രക്തമേ നേടൂ ജഗത്ത, തിനപ്പുറം. |
||
ഒന്നു,ണ്ടതമ്മട്ടു |
ഒന്നു,ണ്ടതമ്മട്ടു ചോർത്തുവാനൊക്കുകി- |
||
ല്ലിന്നെത്രമേൽ മൂർച്ചയാർന്ന ഖഡ്ഗത്തിനും! |
|||
തേറ്റിയതിനെത്തളരുന്നു |
തേറ്റിയതിനെത്തളരുന്നു ഗർജ്ജനം |
||
ച്ചീടിപ്പുളകിതമാകുന്നു മൌനവും!! .... |
ച്ചീടിപ്പുളകിതമാകുന്നു മൌനവും!! .... |
||
21-3-1120 |
21-3-1120 |
04:25, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ആനന്ദലഹരി
അരികിൽ നിന്നെച്ചേർത്തണച്ചയേ, നി,
ന്നളകങ്ങൾ മാടിയൊതുക്കിടുമ്പോൾ,
കുളിർവെണ്ണിലാവിതിൽ ഞാനൊരോമൽ-
പ്പുളകത്തളർച്ചയെപ്പൂൽകി നിൽപൂ!
അഭിമുഖദർശനംപോലു, മീമ-
ട്ടതിരറ്റ ലജ്ജയ്ക്കിടകൊടുത്താൽ,
ഇനിയുള്ള രംഗത്തിലാകമാന-
മനുപമേ, പിന്നെ നീയെന്തുചെയ്യും?
പുളകപ്പുലരൊളി മാറിമാറി-
പ്പുണരുമപ്പൊങ്കവിൾപ്പൂവിണയിൽ,
നിഴലിക്കയാണപ്പഴപ്പൊഴോരോ
മഴവില്ലിൻ കൊച്ചുകൊച്ചങ്കുരങ്ങൾ!
അവയൊപ്പിയൊപ്പിയെടുക്കുവാനെ-
ന്നധരങ്ങൾ സന്നദ്ധമായിരിയ്ക്കെ;
അനുരാഗലോലുപേ, നീയവയ്ക്കി-
ന്നനുമതിയേകാതിരിപ്പതെന്തേ?
അഴകിന്റെയേതോകിനാവുപോ, ലൂർ-
ന്നൊഴുകുമീ നീരാളസാരിയിങ്കൽ,
അലസനിശ്വാസത്താൽ, മാറിലങ്ങി-
ങ്ങലകളിളകിക്കളിച്ചുപോകെ,
അവയിലെങ്ങാ, നൊന്നു തൊട്റ്റിടും മുൻ-
പമലാനനം നീ കുനിപ്പതെന്തേ?
മധുചന്ദ്രികയിൽക്കുളിച്ചുനിൽക്കും
മദകരമാമീ മണിയറയിൽ,
മധുരശൃംഗാരം നമുക്കൊരോമ-
ന്മലരണിരംഗമൊരുക്കി നിൽക്കെ;
പുണരുകല്ലല്ലി നാമിന്നതിലെ-
പ്പുളകമ്പുറണ്ട കിനാവുകളെ?
ഒരു നിമേഷം നാം മടിച്ചിരുന്നാ-
ലൊരു സുഖസ്വപ്നം കുറഞ്ഞുപോകും,
കളയായ്ക കോമളേ, നാമതിനാൽ
കവനാർദ്രമാകുമിസ്സന്മുഹൂർത്തം.
നിരഘമിജ്ജീവിതം പോലു, മയേ്യാ,
വെറുമൊരുപൊള്ളയാം സ്വപ്നമെങ്കിൽ,
സ്വയമതുംകൂടി നാം ജണ്ണുനീരിൽ,-
ക്കഴുകിക്കളവതു മൌഢ്യമല്ലേ?
അറുതിവരേയ്ക്കും തുളുമ്പിടേണ,
മതിൽ, നവോല്ലാസത്തിൻ വേണുഗാനം!
മരണപ്പുഴയിലെ വേലിയേറ്റ-
മൊരുദിനം നമ്മെയും കൊണ്ടുപോകാം;
പ്രിയദമാം സർവ്വവും വേർപിരിഞ്ഞി-
ട്ടൊരുവെറും ശൂന്യത ബാക്കിയാവാം;
നിയതിയും നമ്മളും തമ്മിലുള്ള
നിഖിലബന്ധങ്ങളുമറ്റുപോകാം;
അതിനെന്തു?-പോവുകിൽപ്പോയിടട്ടേ
മതി, നമുക്കത്രയേ വേണ്ടതുള്ളു.
അതുവരേയ്ക്കെങ്കിലും കാമ്യമാമീ-
യതുലാമൃതം നാം നുകർന്നുകൂടേ?
പരിചിലാപ്പാതിരാപ്പൂക്കളിലെ-
പ്പരിമളവീചികൾ വീശിവീശി,
അണയുന്നതാ പൂവനികയിൽനി-
ന്നനുപമശീതളമന്ദവാതം,
ഭരിതകൌതൂഹലം രാക്കിളികൾ-
ചൊരിയുന്നു ചുറ്റിലും കാകളികൾ
നിഴലും വെളിച്ചവും നാലുപാടും
നിറയുന്നു, പാലൊളിപ്പൂനിലാവിൽ,
നിരുപമം, നിർവ്വാണദായകം, ഹാ,
നിരഘ, മീ രമ്യനിശീഥരംഗം!
ഉലകല്ല, നാകമാ, ണോമലാളേ,
വിലസുന്നിതിപ്പോൾ നമുക്കു മുൻപിൽ!
മരണമല്ലുജ്ജ്വലജീവിതമാ-
ണെതിരേ പരന്നു കിടപ്പതിപ്പോൾ!
മിഴിനീര, ല്ലാനന്ദസുസ്മിതമാ-
ണൊഴുകുന്നതിപ്പോൾ നമുക്കുചുറ്റും!
കളവല്ല, മായയ, ല്ലോന്നുമല്ല.
കമനീയസത്യ, മിക്കാണ്മതെന്തും!
കളയായ്ക കോമളേ, നാമതിനാൽ
കവനാർദ്രമാമീ നിമേഷമൊന്നും.!!
10-9-1111
13
ക്ക ഗ്ഗഗ്നനPadma_chandrakkalaണ്ഡ ന്ദത്സദ്ധന്ധന്ധനPadma_chandrakkalan ദ്ധn ന്ധhനPadma_chandrakkala ക്കഗ്മന്ധഗ്നദ്ദത്സന്റണ്മh ങ്ങഗ്നഗ്നk ഗ്നക്ഷ
S"ഞ്ഞഞ്ഞ "ക്കർണ്ട ർക്ക"പ്പക്ക ക്കഗ്ഗഗ്ഗക്കമ്മ സ്സണ്ണക്കപ്പഗ്ഗള്ള"ക്കമ്മ
കമ്പിതമെൻ കൈത്തൂവലൻപിലെൻ ഹൃദയത്തെ-
ത്തമ്പുരാനടിയറവെയ്ക്കുവാൻ വെമ്പുന്നല്ലോ!
ചമയാൻ ഭാവിയ്ക്കേണ്ട ഭാഷേ, നീ, സൌഹാർദ്ദത്തിൻ
സമയം സമാഗതം- നീയിദം സംസാരിയ്ക്കൂ!
"ആദരാലിന്നെന്നെയീ ലിഖിതാരാമത്തിലേ-
യ്ക്കാനയിച്ചിടും കൈകൾ മരവിച്ചേയ്ക്കാം നാളെ!
എന്നാലും, സ്നേഹത്തിന്റെ വൈജയന്തിയുമേന്തി
നിന്നനാളവയ്ക്കെന്തൊരഴകായിരുന്നെന്നോ!
അവതന്നുടമസ്ഥൻ നിസ്വനായിരുന്നിട്ടു-
മവനെത്തട്ടിത്താഴ്ത്താനെല്ലാരും യത്നിച്ചിട്ടും,
ഈശ്വരൻ പിണങ്ങിയില്ലവനോടതുമൂല-
മാശ്വസിച്ചവൻ ഗാനലോലനായ് കാലമ്പോക്കീ!! ...
10-3-1110
14
മായുകില്ലെന്നു മയൂരം മദിച്ചൊരാ
മാരിവില്ലേ, നീ മറഞ്ഞു കഴിഞ്ഞുവോ?
15
അത്യന്തദീനമായേറെ ദൂരത്തുനി-
ന്നെത്തുന്നു വീർപ്പിട്ടു വീർപ്പിട്ടു നിന്മനം.
കണ്മണി, പെട്ടെന്നടയ്ക്കുവാനാകാതെ
കണ്ണുകൾരണ്ടും നിറഞ്ഞുപോകുന്നു മേ!
ഹന്ത, നിൻ കർമ്മഫലമാണി, തല്ലെങ്കി-
ലെന്തിനായ് സ്നേഹിച്ചതെന്നെ നീ, ശാലിനി?
ദുർവ്വിധിയാണിതെന്റെയും, മല്ലെങ്കിലെൻ-
സർവ്വസ്വമായി നീ തീരുമോ, മോഹിനീ?
-എന്തി, നഥവാ, വിധിയാണിതൊക്കെ നാ-
മെന്തിനേന്തുന്നതീ നൈരാശ്യചിന്തകൾ
ഓർത്തുനോക്കു നീ, യീ നൊമ്പരത്തിലു-
മിന്നൊരു മാധുര്യമില്ലേ മനോഹരി?
അത്രയ്ക്കു രൂക്ഷമീയാത്മക്ഷതത്തിലു-
മനുഭൂതിയൊന്നെല്ലേ, വിലാസിനി?
ലോകോത്തരപ്രേമദീപ്തമാം കണ്ണിനാ
ലോകസിംഹാസനംപോലും വെറും തൃണം.
ഉത്തമേ, നിൻ പ്രണയാമൃതസിദ്ധിയാൽ
മൃത്യുവെപ്പോലും തൃണവൽഗ്ഗണിപ്പു ഞാൻ
കുത്തിപ്പിളർക്കപ്പെടട്ടെൻ മനസ്സിതിൻ
രക്തമേ നേടൂ ജഗത്ത, തിനപ്പുറം.
ഒന്നു,ണ്ടതമ്മട്ടു ചോർത്തുവാനൊക്കുകി-
ല്ലിന്നെത്രമേൽ മൂർച്ചയാർന്ന ഖഡ്ഗത്തിനും!
തേറ്റിയതിനെത്തളരുന്നു ഗർജ്ജനം
ച്ചീടിപ്പുളകിതമാകുന്നു മൌനവും!! ....
21-3-1120