"സ്പന്ദിക്കുന്ന അസ്ഥിമാടം/ആ കുഗ്രാമത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'<poem> ആ കുഗാമത്തില്‍ വിലസി വിഗതാലസം മൂന്നു സംവ...' താള്‍ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) പുതിയ ചിൽ ... |
||
വരി 1: | വരി 1: | ||
<poem> |
<poem> |
||
ആ കുഗാമത്തിൽ |
|||
ആ കുഗാമത്തില്‍ |
|||
വിലസി വിഗതാലസം |
വിലസി വിഗതാലസം |
||
മൂന്നു സംവത്സരം |
മൂന്നു സംവത്സരം |
||
വിജയനോടുകൂടിയാ |
വിജയനോടുകൂടിയാ |
||
നാട്ടിൻപുറത്തു ഞാൻ. |
|||
നാട്ടിന്‍പുറത്തു ഞാന്‍. |
|||
ഒരുചെറിയ കുഗാമ- |
ഒരുചെറിയ കുഗാമ- |
||
മാണെങ്കിലെന്തെനി- |
മാണെങ്കിലെന്തെനി- |
||
യ്ക്കരുതിനി മറക്കാ- |
യ്ക്കരുതിനി മറക്കാ- |
||
നവിടെയെൻ ജീവിതം. |
|||
നഗരസുഖമേ, നീ |
നഗരസുഖമേ, നീ |
||
നമസ്കരിച്ചീടുകാ |
നമസ്കരിച്ചീടുകാ |
||
നഗവനതലങ്ങൾ- |
|||
നഗവനതലങ്ങള്‍- |
|||
തൻ നഗ്നപാദങ്ങളിൽ. |
|||
തന്‍ നഗ്നപാദങ്ങളില്‍. |
|||
അവനതശിരസ്കയായ് |
അവനതശിരസ്കയായ് |
||
നിൽക്കേണ്ടതാണു നീ- |
|||
നില്‍ക്കേണ്ടതാണു നീ- |
|||
യവിടെയെഴുമോരോ |
യവിടെയെഴുമോരോ |
||
സമൃദ്ധിതൻ മുന്നിലും! |
|||
പല പല |
പല പല ജനങ്ങൾതൻ |
||
കോലാഹലങ്ങളാ- |
കോലാഹലങ്ങളാ- |
||
ലലകളിളകീടാത്ത |
ലലകളിളകീടാത്ത |
||
ശാന്താന്തരീക്ഷവും |
ശാന്താന്തരീക്ഷവും |
||
അവികലസമാധാന- |
അവികലസമാധാന- |
||
സങ്കേതകങ്ങൾപോ |
|||
സങ്കേതകങ്ങള്‍പോ |
|||
ലവിടവിടെയായ്ക്കാണു- |
ലവിടവിടെയായ്ക്കാണു- |
||
മോലപ്പുരകളും; |
മോലപ്പുരകളും; |
||
ഒരു പരിധിയില്ലാത്ത |
ഒരു പരിധിയില്ലാത്ത |
||
പച്ചവിരിപ്പിനാൽ |
|||
പച്ചവിരിപ്പിനാല്‍ |
|||
കരൾ കവരുമോരോ |
|||
പരന്ന ആടങ്ങളും; |
പരന്ന ആടങ്ങളും; |
||
അകലെയൊരു ചിത്രം |
അകലെയൊരു ചിത്രം |
||
വരച്ചപോലന്തിയിൽ |
|||
വരച്ചപോലന്തിയില്‍ |
|||
ചൊകചൊകമിനുങ്ങുന്ന |
ചൊകചൊകമിനുങ്ങുന്ന |
||
കുന്നിൻമുടികളും; |
|||
കുന്നിന്‍മുടികളും; |
|||
വഴിയിലരയാലിൻ |
|||
വഴിയിലരയാലിന്‍ |
|||
ചുവട്ടിലത്താണിത- |
ചുവട്ടിലത്താണിത- |
||
ന്നരുകിലൊരു |
ന്നരുകിലൊരു തണ്ണീർ |
||
കൊടുക്കുന്ന പന്തലും; |
കൊടുക്കുന്ന പന്തലും; |
||
എതിരെയൊരു പൊട്ട- |
എതിരെയൊരു പൊട്ട- |
||
വരി 45: | വരി 45: | ||
ചോദിപ്പു സന്തതം |
ചോദിപ്പു സന്തതം |
||
ഹൃദയമിത വീണ്ടുമാ- |
ഹൃദയമിത വീണ്ടുമാ- |
||
ച്ചിത്രം |
ച്ചിത്രം വരയ്ക്കുവാൻ! |
||
മമ ചപലചിന്തക- |
മമ ചപലചിന്തക- |
||
ളിന്നും കിടപ്പതു- |
ളിന്നും കിടപ്പതു- |
||
ണ്ടവിടെയൊരു വീടിന്റെ |
ണ്ടവിടെയൊരു വീടിന്റെ |
||
മങ്ങിയ |
മങ്ങിയ മൂലയിൽ. |
||
പരിചിലുയരുന്നുണ്ട- |
പരിചിലുയരുന്നുണ്ട- |
||
തോർക്കുമ്പൊഴേയ്ക്കു, മി- |
|||
തോര്‍ക്കുമ്പൊഴേയ്ക്കു, മി- |
|||
ന്നൊരു മധുരഗാന, മെ- |
ന്നൊരു മധുരഗാന, മെ- |
||
ന്നാത്മതന്തുക്കളിൽ! |
|||
ന്നാത്മതന്തുക്കളില്‍! |
|||
വിജയനോടുകൂടിയെൻ- |
|||
വിജയനോടുകൂടിയെന്‍- |
|||
വിദ്യാലയൊത്സവം |
വിദ്യാലയൊത്സവം |
||
വിജയമയമായിതെൻ- |
|||
വിജയമയമായിതെന്‍- |
|||
വിദ്യാർത്ഥിജീവിതം. |
|||
വിദ്യാര്‍ത്ഥിജീവിതം. |
|||
അവനൊടൊരുമിച്ചാ- |
അവനൊടൊരുമിച്ചാ- |
||
ക്കൃഷകാലയാന്തത്തി- |
ക്കൃഷകാലയാന്തത്തി- |
||
ലൊരു നിരഘനാകം |
ലൊരു നിരഘനാകം |
||
നിരന്തരം കണ്ടു |
നിരന്തരം കണ്ടു ഞാൻ. |
||
പകുതിപുരവാതിൽ |
|||
പകുതിപുരവാതില്‍ |
|||
മറഞ്ഞു, മന്ദസ്മിതം |
മറഞ്ഞു, മന്ദസ്മിതം |
||
പകരുമൊരു ലജ്ജാ- |
പകരുമൊരു ലജ്ജാ- |
||
മധുരമാമാനനം; |
മധുരമാമാനനം; |
||
ഉടൽ മുഴുവനൊന്നോടെ |
|||
കോരിത്തരിയ്ക്കുമാ- |
കോരിത്തരിയ്ക്കുമാ- |
||
റുയരുമൊരു നേരിയ |
റുയരുമൊരു നേരിയ |
||
മഞ്ജീരശിഞ്ജിതം; |
മഞ്ജീരശിഞ്ജിതം; |
||
അയൽമുറിയിൽ നിന്നും |
|||
കിളിവാതിലിലൂടെ, യെ- |
കിളിവാതിലിലൂടെ, യെ- |
||
ന്നരികിലണയുന്നൊരാ |
ന്നരികിലണയുന്നൊരാ |
||
മല്ലികാസൌരഭം- |
മല്ലികാസൌരഭം- |
||
മതി, യിനിയുമെന്തിനാ |
മതി, യിനിയുമെന്തിനാ |
||
മംഗളസ്വപ്നമോർ- |
|||
മംഗളസ്വപ്നമോര്‍- |
|||
ത്തതിവിവശചിത്തനായ് |
ത്തതിവിവശചിത്തനായ് |
||
വീർപ്പിട്ടിടുന്നു ഞാൻ? |
|||
വീര്‍പ്പിട്ടിടുന്നു ഞാന്‍? |
|||
അതിചപലസങ്കൽപ- |
|||
അതിചപലസങ്കല്‍പ- |
|||
ശൃംഗാരലീലത- |
ശൃംഗാരലീലത- |
||
ന്നലകളിലനാകുല |
ന്നലകളിലനാകുല |
||
മാറാടിയങ്ങനെ; |
മാറാടിയങ്ങനെ; |
||
മധുരതരഭാവിയോ- |
മധുരതരഭാവിയോ- |
||
ടർഥിച്ചു മന്മനം |
|||
മമ സഖിയൊടൊത്തുള്ള |
മമ സഖിയൊടൊത്തുള്ള |
||
ദമ്പത്യജീവിതം!! .... |
ദമ്പത്യജീവിതം!! .... |
||
വരി 90: | വരി 90: | ||
മനുജനവകാശിയാ- |
മനുജനവകാശിയാ- |
||
ണാശയ്ക്കു, |
ണാശയ്ക്കു, ഞാനതിൻ- |
||
മലർ നിരകൾ കാക്കുന്നൊ- |
|||
രുദ്യാനപാലകൻ! |
|||
രുദ്യാനപാലകന്‍! |
|||
അനുഭവമെനിയ്ക്കനു- |
അനുഭവമെനിയ്ക്കനു- |
||
കൂലമാകാഞ്ഞതി- |
കൂലമാകാഞ്ഞതി- |
||
വരി 100: | വരി 100: | ||
മില്ലെനിയ്ക്കെങ്കിലും |
മില്ലെനിയ്ക്കെങ്കിലും |
||
മതി, മധുരമാമാ |
മതി, മധുരമാമാ |
||
സ്മൃതികൾ മാത്രം മതി!! .... |
|||
5-9-1118 |
5-9-1118 |
||
18 |
18 |
||
ശാലീനതേ, |
ശാലീനതേ, നിൻ ശിശിരസ്മിതങ്ങളാൽ |
||
മാഅകൊരുക്കുന്നിതെൻ മുഗ്ദ്ധകൌതുകം! |
|||
16-2-1198 |
16-2-1198 |
||
വരി 112: | വരി 112: | ||
രക്തലിപ്തമീ രക്തസിംഹാസനം, |
രക്തലിപ്തമീ രക്തസിംഹാസനം, |
||
ശക്തിയെൻ മുന്നിലർപിച്ചകാരണം, |
|||
ശക്തിയെന്‍ മുന്നിലര്‍പിച്ചകാരണം, |
|||
മൽക്കഴൽപ്പൊടി ചൂടുന്നു ചഞ്ചലൽ- |
|||
പ്പൊൽക്കിരീടാഗമുക്തകശ്രേണികൾ! |
|||
പ്പൊല്‍ക്കിരീടാഗമുക്തകശ്രേണികള്‍! |
|||
ഞെട്ടിടുന്നു |
ഞെട്ടിടുന്നു മൽപ്രാഭവസിംഹിത- |
||
ന്നട്ടഹാസോദ്ഭവത്തിലഷ്ടാശകൾ! |
|||
ന്നട്ടഹാസോദ്ഭവത്തിലഷ്ടാശകള്‍! |
|||
ആതപത്രത്തണലിലെന്നുഗമാ- |
ആതപത്രത്തണലിലെന്നുഗമാ- |
||
മാധിപത്യം ഫണംവിരിച്ചാടവേ, |
മാധിപത്യം ഫണംവിരിച്ചാടവേ, |
||
ക്ഷേമശാന്തികൾ കാർന്നിടും വിപ്ലവ- |
|||
സ്തോമമോടിയൊളിയ്ക്കുന്നു |
സ്തോമമോടിയൊളിയ്ക്കുന്നു ഭീതിയാൽ! |
||
ഇല്ലൊരു ശിരസ്സാനമ്രമായിടാ- |
ഇല്ലൊരു ശിരസ്സാനമ്രമായിടാ- |
||
തില്ല, വിശ്ര്തവിശ്വവിജയി |
തില്ല, വിശ്ര്തവിശ്വവിജയി ഞാൻ!! .... |
||
6-6-1118 |
6-6-1118 |
||
20 |
20 |
||
സ്വർഗ്ഗീയരാഗം ചിരിച്ചു രത്നോജ്ജ്വല- |
|||
സ്വപ്നരൂപത്തിൽ മിന്നുന്ന കൈയിൽ, |
|||
കോവിലി, ലന്തിയി, ലിന്നൊരു |
കോവിലി, ലന്തിയി, ലിന്നൊരു ചെമ്പനീർ- |
||
പ്പൂവുമായ്, നിന്നെ |
പ്പൂവുമായ്, നിന്നെ ഞാൻ കാത്തുനിന്നു, |
||
ഏകാകിനിയായിരുന്നില്ല നീ, യെനി- |
ഏകാകിനിയായിരുന്നില്ല നീ, യെനി- |
||
യ്ക്കേകാന, താകയാ, ലൊത്തതില്ല. |
യ്ക്കേകാന, താകയാ, ലൊത്തതില്ല. |
||
വാടിക്കിടപ്പൂ, ഹാ, മേശപ്പുറത്തതെ- |
വാടിക്കിടപ്പൂ, ഹാ, മേശപ്പുറത്തതെ- |
||
ന്നാടലിയന്ന മനസ്സുപോളെ! |
ന്നാടലിയന്ന മനസ്സുപോളെ! |
||
ആരുണ്ടു |
ആരുണ്ടു കേൾക്കാനതിൻ മൃദു സ്പന്ദങ്ങ- |
||
ളാരോമലേ, നീയകലയല്ലേ? |
ളാരോമലേ, നീയകലയല്ലേ? |
||
11-10-1119 |
11-10-1119 |
04:25, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ആ കുഗാമത്തിൽ
വിലസി വിഗതാലസം
മൂന്നു സംവത്സരം
വിജയനോടുകൂടിയാ
നാട്ടിൻപുറത്തു ഞാൻ.
ഒരുചെറിയ കുഗാമ-
മാണെങ്കിലെന്തെനി-
യ്ക്കരുതിനി മറക്കാ-
നവിടെയെൻ ജീവിതം.
നഗരസുഖമേ, നീ
നമസ്കരിച്ചീടുകാ
നഗവനതലങ്ങൾ-
തൻ നഗ്നപാദങ്ങളിൽ.
അവനതശിരസ്കയായ്
നിൽക്കേണ്ടതാണു നീ-
യവിടെയെഴുമോരോ
സമൃദ്ധിതൻ മുന്നിലും!
പല പല ജനങ്ങൾതൻ
കോലാഹലങ്ങളാ-
ലലകളിളകീടാത്ത
ശാന്താന്തരീക്ഷവും
അവികലസമാധാന-
സങ്കേതകങ്ങൾപോ
ലവിടവിടെയായ്ക്കാണു-
മോലപ്പുരകളും;
ഒരു പരിധിയില്ലാത്ത
പച്ചവിരിപ്പിനാൽ
കരൾ കവരുമോരോ
പരന്ന ആടങ്ങളും;
അകലെയൊരു ചിത്രം
വരച്ചപോലന്തിയിൽ
ചൊകചൊകമിനുങ്ങുന്ന
കുന്നിൻമുടികളും;
വഴിയിലരയാലിൻ
ചുവട്ടിലത്താണിത-
ന്നരുകിലൊരു തണ്ണീർ
കൊടുക്കുന്ന പന്തലും;
എതിരെയൊരു പൊട്ട-
ക്കിണറും കളിത്തട്ട-
മോരു ചെറിയ കാടും;
ഭഗവതീക്ഷേത്രവും;
സ്മരണയുടെ സമ്മതം
ചോദിപ്പു സന്തതം
ഹൃദയമിത വീണ്ടുമാ-
ച്ചിത്രം വരയ്ക്കുവാൻ!
മമ ചപലചിന്തക-
ളിന്നും കിടപ്പതു-
ണ്ടവിടെയൊരു വീടിന്റെ
മങ്ങിയ മൂലയിൽ.
പരിചിലുയരുന്നുണ്ട-
തോർക്കുമ്പൊഴേയ്ക്കു, മി-
ന്നൊരു മധുരഗാന, മെ-
ന്നാത്മതന്തുക്കളിൽ!
വിജയനോടുകൂടിയെൻ-
വിദ്യാലയൊത്സവം
വിജയമയമായിതെൻ-
വിദ്യാർത്ഥിജീവിതം.
അവനൊടൊരുമിച്ചാ-
ക്കൃഷകാലയാന്തത്തി-
ലൊരു നിരഘനാകം
നിരന്തരം കണ്ടു ഞാൻ.
പകുതിപുരവാതിൽ
മറഞ്ഞു, മന്ദസ്മിതം
പകരുമൊരു ലജ്ജാ-
മധുരമാമാനനം;
ഉടൽ മുഴുവനൊന്നോടെ
കോരിത്തരിയ്ക്കുമാ-
റുയരുമൊരു നേരിയ
മഞ്ജീരശിഞ്ജിതം;
അയൽമുറിയിൽ നിന്നും
കിളിവാതിലിലൂടെ, യെ-
ന്നരികിലണയുന്നൊരാ
മല്ലികാസൌരഭം-
മതി, യിനിയുമെന്തിനാ
മംഗളസ്വപ്നമോർ-
ത്തതിവിവശചിത്തനായ്
വീർപ്പിട്ടിടുന്നു ഞാൻ?
അതിചപലസങ്കൽപ-
ശൃംഗാരലീലത-
ന്നലകളിലനാകുല
മാറാടിയങ്ങനെ;
മധുരതരഭാവിയോ-
ടർഥിച്ചു മന്മനം
മമ സഖിയൊടൊത്തുള്ള
ദമ്പത്യജീവിതം!! ....
ååå *å *å *
മനുജനവകാശിയാ-
ണാശയ്ക്കു, ഞാനതിൻ-
മലർ നിരകൾ കാക്കുന്നൊ-
രുദ്യാനപാലകൻ!
അനുഭവമെനിയ്ക്കനു-
കൂലമാകാഞ്ഞതി-
ലണുവുമസുഖം ഹൃത്തി-
ലങ്കുരിപ്പീല മേ!
മഹിയിലിനി മറ്റൊന്നു-
മില്ലെനിയ്ക്കെങ്കിലും
മതി, മധുരമാമാ
സ്മൃതികൾ മാത്രം മതി!! ....
5-9-1118
18
ശാലീനതേ, നിൻ ശിശിരസ്മിതങ്ങളാൽ
മാഅകൊരുക്കുന്നിതെൻ മുഗ്ദ്ധകൌതുകം!
16-2-1198
19
രക്തലിപ്തമീ രക്തസിംഹാസനം,
ശക്തിയെൻ മുന്നിലർപിച്ചകാരണം,
മൽക്കഴൽപ്പൊടി ചൂടുന്നു ചഞ്ചലൽ-
പ്പൊൽക്കിരീടാഗമുക്തകശ്രേണികൾ!
ഞെട്ടിടുന്നു മൽപ്രാഭവസിംഹിത-
ന്നട്ടഹാസോദ്ഭവത്തിലഷ്ടാശകൾ!
ആതപത്രത്തണലിലെന്നുഗമാ-
മാധിപത്യം ഫണംവിരിച്ചാടവേ,
ക്ഷേമശാന്തികൾ കാർന്നിടും വിപ്ലവ-
സ്തോമമോടിയൊളിയ്ക്കുന്നു ഭീതിയാൽ!
ഇല്ലൊരു ശിരസ്സാനമ്രമായിടാ-
തില്ല, വിശ്ര്തവിശ്വവിജയി ഞാൻ!! ....
6-6-1118
20
സ്വർഗ്ഗീയരാഗം ചിരിച്ചു രത്നോജ്ജ്വല-
സ്വപ്നരൂപത്തിൽ മിന്നുന്ന കൈയിൽ,
കോവിലി, ലന്തിയി, ലിന്നൊരു ചെമ്പനീർ-
പ്പൂവുമായ്, നിന്നെ ഞാൻ കാത്തുനിന്നു,
ഏകാകിനിയായിരുന്നില്ല നീ, യെനി-
യ്ക്കേകാന, താകയാ, ലൊത്തതില്ല.
വാടിക്കിടപ്പൂ, ഹാ, മേശപ്പുറത്തതെ-
ന്നാടലിയന്ന മനസ്സുപോളെ!
ആരുണ്ടു കേൾക്കാനതിൻ മൃദു സ്പന്ദങ്ങ-
ളാരോമലേ, നീയകലയല്ലേ?
11-10-1119