"സ്പന്ദിക്കുന്ന അസ്ഥിമാടം/ആ കുഗ്രാമത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
'<poem> ആ കുഗാമത്തില്‍ വിലസി വിഗതാലസം മൂന്നു സംവ...' താള്‍ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) പുതിയ ചിൽ ...
വരി 1: വരി 1:
<poem>
<poem>
ആ കുഗാമത്തിൽ
ആ കുഗാമത്തില്‍


വിലസി വിഗതാലസം
വിലസി വിഗതാലസം
മൂന്നു സംവത്സരം
മൂന്നു സംവത്സരം
വിജയനോടുകൂടിയാ
വിജയനോടുകൂടിയാ
നാട്ടിൻപുറത്തു ഞാൻ.
നാട്ടിന്‍പുറത്തു ഞാന്‍.
ഒരുചെറിയ കുഗാമ-
ഒരുചെറിയ കുഗാമ-
മാണെങ്കിലെന്തെനി-
മാണെങ്കിലെന്തെനി-
യ്ക്കരുതിനി മറക്കാ-
യ്ക്കരുതിനി മറക്കാ-
നവിടെയെന്‍ ജീവിതം.
നവിടെയെൻ ജീവിതം.
നഗരസുഖമേ, നീ
നഗരസുഖമേ, നീ
നമസ്കരിച്ചീടുകാ
നമസ്കരിച്ചീടുകാ
നഗവനതലങ്ങൾ-
നഗവനതലങ്ങള്‍-
തൻ നഗ്നപാദങ്ങളിൽ.
തന്‍ നഗ്നപാദങ്ങളില്‍.
അവനതശിരസ്കയായ്
അവനതശിരസ്കയായ്
നിൽക്കേണ്ടതാണു നീ-
നില്‍ക്കേണ്ടതാണു നീ-
യവിടെയെഴുമോരോ
യവിടെയെഴുമോരോ
സമൃദ്ധിതന്‍ മുന്നിലും!
സമൃദ്ധിതൻ മുന്നിലും!
പല പല ജനങ്ങള്‍തന്‍
പല പല ജനങ്ങൾതൻ
കോലാഹലങ്ങളാ-
കോലാഹലങ്ങളാ-
ലലകളിളകീടാത്ത
ലലകളിളകീടാത്ത
ശാന്താന്തരീക്ഷവും
ശാന്താന്തരീക്ഷവും
അവികലസമാധാന-
അവികലസമാധാന-
സങ്കേതകങ്ങൾപോ
സങ്കേതകങ്ങള്‍പോ
ലവിടവിടെയായ്ക്കാണു-
ലവിടവിടെയായ്ക്കാണു-
മോലപ്പുരകളും;
മോലപ്പുരകളും;
ഒരു പരിധിയില്ലാത്ത
ഒരു പരിധിയില്ലാത്ത
പച്ചവിരിപ്പിനാൽ
പച്ചവിരിപ്പിനാല്‍
കരള്‍ കവരുമോരോ
കരൾ കവരുമോരോ
പരന്ന ആടങ്ങളും;
പരന്ന ആടങ്ങളും;
അകലെയൊരു ചിത്രം
അകലെയൊരു ചിത്രം
വരച്ചപോലന്തിയിൽ
വരച്ചപോലന്തിയില്‍
ചൊകചൊകമിനുങ്ങുന്ന
ചൊകചൊകമിനുങ്ങുന്ന
കുന്നിൻമുടികളും;
കുന്നിന്‍മുടികളും;
വഴിയിലരയാലിൻ
വഴിയിലരയാലിന്‍
ചുവട്ടിലത്താണിത-
ചുവട്ടിലത്താണിത-
ന്നരുകിലൊരു തണ്ണീര്‍
ന്നരുകിലൊരു തണ്ണീർ
കൊടുക്കുന്ന പന്തലും;
കൊടുക്കുന്ന പന്തലും;
എതിരെയൊരു പൊട്ട-
എതിരെയൊരു പൊട്ട-
വരി 45: വരി 45:
ചോദിപ്പു സന്തതം
ചോദിപ്പു സന്തതം
ഹൃദയമിത വീണ്ടുമാ-
ഹൃദയമിത വീണ്ടുമാ-
ച്ചിത്രം വരയ്ക്കുവാന്‍!
ച്ചിത്രം വരയ്ക്കുവാൻ!
മമ ചപലചിന്തക-
മമ ചപലചിന്തക-
ളിന്നും കിടപ്പതു-
ളിന്നും കിടപ്പതു-
ണ്ടവിടെയൊരു വീടിന്റെ
ണ്ടവിടെയൊരു വീടിന്റെ
മങ്ങിയ മൂലയില്‍.
മങ്ങിയ മൂലയിൽ.
പരിചിലുയരുന്നുണ്ട-
പരിചിലുയരുന്നുണ്ട-
തോർക്കുമ്പൊഴേയ്ക്കു, മി-
തോര്‍ക്കുമ്പൊഴേയ്ക്കു, മി-
ന്നൊരു മധുരഗാന, മെ-
ന്നൊരു മധുരഗാന, മെ-
ന്നാത്മതന്തുക്കളിൽ!
ന്നാത്മതന്തുക്കളില്‍!
വിജയനോടുകൂടിയെൻ-
വിജയനോടുകൂടിയെന്‍-
വിദ്യാലയൊത്സവം
വിദ്യാലയൊത്സവം
വിജയമയമായിതെൻ-
വിജയമയമായിതെന്‍-
വിദ്യാർത്ഥിജീവിതം.
വിദ്യാര്‍ത്ഥിജീവിതം.
അവനൊടൊരുമിച്ചാ-
അവനൊടൊരുമിച്ചാ-
ക്കൃഷകാലയാന്തത്തി-
ക്കൃഷകാലയാന്തത്തി-
ലൊരു നിരഘനാകം
ലൊരു നിരഘനാകം
നിരന്തരം കണ്ടു ഞാന്‍.
നിരന്തരം കണ്ടു ഞാൻ.
പകുതിപുരവാതിൽ
പകുതിപുരവാതില്‍
മറഞ്ഞു, മന്ദസ്മിതം
മറഞ്ഞു, മന്ദസ്മിതം
പകരുമൊരു ലജ്ജാ-
പകരുമൊരു ലജ്ജാ-
മധുരമാമാനനം;
മധുരമാമാനനം;
ഉടല്‍ മുഴുവനൊന്നോടെ
ഉടൽ മുഴുവനൊന്നോടെ
കോരിത്തരിയ്ക്കുമാ-
കോരിത്തരിയ്ക്കുമാ-
റുയരുമൊരു നേരിയ
റുയരുമൊരു നേരിയ
മഞ്ജീരശിഞ്ജിതം;
മഞ്ജീരശിഞ്ജിതം;
അയല്‍മുറിയില്‍ നിന്നും
അയൽമുറിയിൽ നിന്നും
കിളിവാതിലിലൂടെ, യെ-
കിളിവാതിലിലൂടെ, യെ-
ന്നരികിലണയുന്നൊരാ
ന്നരികിലണയുന്നൊരാ
മല്ലികാസൌരഭം-
മല്ലികാസൌരഭം-
മതി, യിനിയുമെന്തിനാ
മതി, യിനിയുമെന്തിനാ
മംഗളസ്വപ്നമോർ-
മംഗളസ്വപ്നമോര്‍-
ത്തതിവിവശചിത്തനായ്
ത്തതിവിവശചിത്തനായ്
വീർപ്പിട്ടിടുന്നു ഞാൻ?
വീര്‍പ്പിട്ടിടുന്നു ഞാന്‍?
അതിചപലസങ്കൽപ-
അതിചപലസങ്കല്‍പ-
ശൃംഗാരലീലത-
ശൃംഗാരലീലത-
ന്നലകളിലനാകുല
ന്നലകളിലനാകുല
മാറാടിയങ്ങനെ;
മാറാടിയങ്ങനെ;
മധുരതരഭാവിയോ-
മധുരതരഭാവിയോ-
ടര്‍ഥിച്ചു മന്മനം
ടർഥിച്ചു മന്മനം
മമ സഖിയൊടൊത്തുള്ള
മമ സഖിയൊടൊത്തുള്ള
ദമ്പത്യജീവിതം!! ....
ദമ്പത്യജീവിതം!! ....
വരി 90: വരി 90:


മനുജനവകാശിയാ-
മനുജനവകാശിയാ-
ണാശയ്ക്കു, ഞാനതിന്‍-
ണാശയ്ക്കു, ഞാനതിൻ-
മലര്‍ നിരകള്‍ കാക്കുന്നൊ-
മലർ നിരകൾ കാക്കുന്നൊ-
രുദ്യാനപാലകൻ!
രുദ്യാനപാലകന്‍!
അനുഭവമെനിയ്ക്കനു-
അനുഭവമെനിയ്ക്കനു-
കൂലമാകാഞ്ഞതി-
കൂലമാകാഞ്ഞതി-
വരി 100: വരി 100:
മില്ലെനിയ്ക്കെങ്കിലും
മില്ലെനിയ്ക്കെങ്കിലും
മതി, മധുരമാമാ
മതി, മധുരമാമാ
സ്മൃതികള്‍ മാത്രം മതി!! ....
സ്മൃതികൾ മാത്രം മതി!! ....
5-9-1118
5-9-1118


18
18


ശാലീനതേ, നിന്‍ ശിശിരസ്മിതങ്ങളാല്‍
ശാലീനതേ, നിൻ ശിശിരസ്മിതങ്ങളാൽ
മാഅകൊരുക്കുന്നിതെന്‍ മുഗ്ദ്ധകൌതുകം!
മാഅകൊരുക്കുന്നിതെൻ മുഗ്ദ്ധകൌതുകം!
16-2-1198
16-2-1198


വരി 112: വരി 112:


രക്തലിപ്തമീ രക്തസിംഹാസനം,
രക്തലിപ്തമീ രക്തസിംഹാസനം,
ശക്തിയെൻ മുന്നിലർപിച്ചകാരണം,
ശക്തിയെന്‍ മുന്നിലര്‍പിച്ചകാരണം,
മല്‍ക്കഴല്‍പ്പൊടി ചൂടുന്നു ചഞ്ചലല്‍-
മൽക്കഴൽപ്പൊടി ചൂടുന്നു ചഞ്ചലൽ-
പ്പൊൽക്കിരീടാഗമുക്തകശ്രേണികൾ!
പ്പൊല്‍ക്കിരീടാഗമുക്തകശ്രേണികള്‍!
ഞെട്ടിടുന്നു മല്‍പ്രാഭവസിംഹിത-
ഞെട്ടിടുന്നു മൽപ്രാഭവസിംഹിത-
ന്നട്ടഹാസോദ്ഭവത്തിലഷ്ടാശകൾ!
ന്നട്ടഹാസോദ്ഭവത്തിലഷ്ടാശകള്‍!
ആതപത്രത്തണലിലെന്നുഗമാ-
ആതപത്രത്തണലിലെന്നുഗമാ-
മാധിപത്യം ഫണംവിരിച്ചാടവേ,
മാധിപത്യം ഫണംവിരിച്ചാടവേ,
ക്ഷേമശാന്തികള്‍ കാര്‍ന്നിടും വിപ്ലവ-
ക്ഷേമശാന്തികൾ കാർന്നിടും വിപ്ലവ-
സ്തോമമോടിയൊളിയ്ക്കുന്നു ഭീതിയാല്‍!
സ്തോമമോടിയൊളിയ്ക്കുന്നു ഭീതിയാൽ!
ഇല്ലൊരു ശിരസ്സാനമ്രമായിടാ-
ഇല്ലൊരു ശിരസ്സാനമ്രമായിടാ-
തില്ല, വിശ്ര്തവിശ്വവിജയി ഞാന്‍!! ....
തില്ല, വിശ്ര്തവിശ്വവിജയി ഞാൻ!! ....
6-6-1118
6-6-1118


20
20


സ്വര്‍ഗ്ഗീയരാഗം ചിരിച്ചു രത്നോജ്ജ്വല-
സ്വർഗ്ഗീയരാഗം ചിരിച്ചു രത്നോജ്ജ്വല-
സ്വപ്നരൂപത്തില്‍ മിന്നുന്ന കൈയില്‍,
സ്വപ്നരൂപത്തിൽ മിന്നുന്ന കൈയിൽ,
കോവിലി, ലന്തിയി, ലിന്നൊരു ചെമ്പനീര്‍-
കോവിലി, ലന്തിയി, ലിന്നൊരു ചെമ്പനീർ-
പ്പൂവുമായ്, നിന്നെ ഞാന്‍ കാത്തുനിന്നു,
പ്പൂവുമായ്, നിന്നെ ഞാൻ കാത്തുനിന്നു,
ഏകാകിനിയായിരുന്നില്ല നീ, യെനി-
ഏകാകിനിയായിരുന്നില്ല നീ, യെനി-
യ്ക്കേകാന, താകയാ, ലൊത്തതില്ല.
യ്ക്കേകാന, താകയാ, ലൊത്തതില്ല.
വാടിക്കിടപ്പൂ, ഹാ, മേശപ്പുറത്തതെ-
വാടിക്കിടപ്പൂ, ഹാ, മേശപ്പുറത്തതെ-
ന്നാടലിയന്ന മനസ്സുപോളെ!
ന്നാടലിയന്ന മനസ്സുപോളെ!
ആരുണ്ടു കേള്‍ക്കാനതിന്‍ മൃദു സ്പന്ദങ്ങ-
ആരുണ്ടു കേൾക്കാനതിൻ മൃദു സ്പന്ദങ്ങ-
ളാരോമലേ, നീയകലയല്ലേ?
ളാരോമലേ, നീയകലയല്ലേ?
11-10-1119
11-10-1119

04:25, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ആ കുഗാമത്തിൽ

വിലസി വിഗതാലസം
മൂന്നു സംവത്സരം
വിജയനോടുകൂടിയാ
നാട്ടിൻപുറത്തു ഞാൻ.
ഒരുചെറിയ കുഗാമ-
മാണെങ്കിലെന്തെനി-
യ്ക്കരുതിനി മറക്കാ-
നവിടെയെൻ ജീവിതം.
നഗരസുഖമേ, നീ
നമസ്കരിച്ചീടുകാ
നഗവനതലങ്ങൾ-
തൻ നഗ്നപാദങ്ങളിൽ.
അവനതശിരസ്കയായ്
നിൽക്കേണ്ടതാണു നീ-
യവിടെയെഴുമോരോ
സമൃദ്ധിതൻ മുന്നിലും!
പല പല ജനങ്ങൾതൻ
കോലാഹലങ്ങളാ-
ലലകളിളകീടാത്ത
ശാന്താന്തരീക്ഷവും
അവികലസമാധാന-
സങ്കേതകങ്ങൾപോ
ലവിടവിടെയായ്ക്കാണു-
മോലപ്പുരകളും;
ഒരു പരിധിയില്ലാത്ത
പച്ചവിരിപ്പിനാൽ
കരൾ കവരുമോരോ
പരന്ന ആടങ്ങളും;
അകലെയൊരു ചിത്രം
വരച്ചപോലന്തിയിൽ
ചൊകചൊകമിനുങ്ങുന്ന
കുന്നിൻമുടികളും;
വഴിയിലരയാലിൻ
ചുവട്ടിലത്താണിത-
ന്നരുകിലൊരു തണ്ണീർ
കൊടുക്കുന്ന പന്തലും;
എതിരെയൊരു പൊട്ട-
ക്കിണറും കളിത്തട്ട-
മോരു ചെറിയ കാടും;
ഭഗവതീക്ഷേത്രവും;
സ്മരണയുടെ സമ്മതം
ചോദിപ്പു സന്തതം
ഹൃദയമിത വീണ്ടുമാ-
ച്ചിത്രം വരയ്ക്കുവാൻ!
മമ ചപലചിന്തക-
ളിന്നും കിടപ്പതു-
ണ്ടവിടെയൊരു വീടിന്റെ
മങ്ങിയ മൂലയിൽ.
പരിചിലുയരുന്നുണ്ട-
തോർക്കുമ്പൊഴേയ്ക്കു, മി-
ന്നൊരു മധുരഗാന, മെ-
ന്നാത്മതന്തുക്കളിൽ!
വിജയനോടുകൂടിയെൻ-
വിദ്യാലയൊത്സവം
വിജയമയമായിതെൻ-
വിദ്യാർത്ഥിജീവിതം.
അവനൊടൊരുമിച്ചാ-
ക്കൃഷകാലയാന്തത്തി-
ലൊരു നിരഘനാകം
നിരന്തരം കണ്ടു ഞാൻ.
പകുതിപുരവാതിൽ
മറഞ്ഞു, മന്ദസ്മിതം
പകരുമൊരു ലജ്ജാ-
മധുരമാമാനനം;
ഉടൽ മുഴുവനൊന്നോടെ
കോരിത്തരിയ്ക്കുമാ-
റുയരുമൊരു നേരിയ
മഞ്ജീരശിഞ്ജിതം;
അയൽമുറിയിൽ നിന്നും
കിളിവാതിലിലൂടെ, യെ-
ന്നരികിലണയുന്നൊരാ
മല്ലികാസൌരഭം-
മതി, യിനിയുമെന്തിനാ
മംഗളസ്വപ്നമോർ-
ത്തതിവിവശചിത്തനായ്
വീർപ്പിട്ടിടുന്നു ഞാൻ?
അതിചപലസങ്കൽപ-
ശൃംഗാരലീലത-
ന്നലകളിലനാകുല
മാറാടിയങ്ങനെ;
മധുരതരഭാവിയോ-
ടർഥിച്ചു മന്മനം
മമ സഖിയൊടൊത്തുള്ള
ദമ്പത്യജീവിതം!! ....

ååå *å *å *

മനുജനവകാശിയാ-
ണാശയ്ക്കു, ഞാനതിൻ-
മലർ നിരകൾ കാക്കുന്നൊ-
രുദ്യാനപാലകൻ!
അനുഭവമെനിയ്ക്കനു-
കൂലമാകാഞ്ഞതി-
ലണുവുമസുഖം ഹൃത്തി-
ലങ്കുരിപ്പീല മേ!
മഹിയിലിനി മറ്റൊന്നു-
മില്ലെനിയ്ക്കെങ്കിലും
മതി, മധുരമാമാ
സ്മൃതികൾ മാത്രം മതി!! ....
                               5-9-1118

18

ശാലീനതേ, നിൻ ശിശിരസ്മിതങ്ങളാൽ
മാഅകൊരുക്കുന്നിതെൻ മുഗ്ദ്ധകൌതുകം!
                               16-2-1198

19

രക്തലിപ്തമീ രക്തസിംഹാസനം,
ശക്തിയെൻ മുന്നിലർപിച്ചകാരണം,
മൽക്കഴൽപ്പൊടി ചൂടുന്നു ചഞ്ചലൽ-
പ്പൊൽക്കിരീടാഗമുക്തകശ്രേണികൾ!
ഞെട്ടിടുന്നു മൽപ്രാഭവസിംഹിത-
ന്നട്ടഹാസോദ്ഭവത്തിലഷ്ടാശകൾ!
ആതപത്രത്തണലിലെന്നുഗമാ-
മാധിപത്യം ഫണംവിരിച്ചാടവേ,
ക്ഷേമശാന്തികൾ കാർന്നിടും വിപ്ലവ-
സ്തോമമോടിയൊളിയ്ക്കുന്നു ഭീതിയാൽ!
ഇല്ലൊരു ശിരസ്സാനമ്രമായിടാ-
തില്ല, വിശ്ര്തവിശ്വവിജയി ഞാൻ!! ....
                               6-6-1118

20

സ്വർഗ്ഗീയരാഗം ചിരിച്ചു രത്നോജ്ജ്വല-
സ്വപ്നരൂപത്തിൽ മിന്നുന്ന കൈയിൽ,
കോവിലി, ലന്തിയി, ലിന്നൊരു ചെമ്പനീർ-
പ്പൂവുമായ്, നിന്നെ ഞാൻ കാത്തുനിന്നു,
ഏകാകിനിയായിരുന്നില്ല നീ, യെനി-
യ്ക്കേകാന, താകയാ, ലൊത്തതില്ല.
വാടിക്കിടപ്പൂ, ഹാ, മേശപ്പുറത്തതെ-
ന്നാടലിയന്ന മനസ്സുപോളെ!
ആരുണ്ടു കേൾക്കാനതിൻ മൃദു സ്പന്ദങ്ങ-
ളാരോമലേ, നീയകലയല്ലേ?
                               11-10-1119