"സ്തുതിപ്പിൻ സ്തുതിപ്പിൻ യേശുദേവനെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Content deleted Content added
No edit summary
(ചെ.) പുതിയ ചിൽ ...
വരി 2: വരി 2:
'''പല്ലവി'''
'''പല്ലവി'''


സ്തുതിപ്പിന്‍! സ്തുതിപ്പിന്‍! യേശുദേവനെ —ഹല്ലേലുയ്യാ പാടി
സ്തുതിപ്പിൻ! സ്തുതിപ്പിൻ! യേശുദേവനെ —ഹല്ലേലുയ്യാ പാടി
സ്തുതിപ്പിന്‍! സ്തുതിപ്പിന്‍! യേശുദേവനെ!
സ്തുതിപ്പിൻ! സ്തുതിപ്പിൻ! യേശുദേവനെ!


'''അനുപല്ലവി'''
'''അനുപല്ലവി'''


സ്തുതിപ്പിന്‍ ലോകത്തിന്‍ പാപത്തെ നീക്കുവാ-
സ്തുതിപ്പിൻ ലോകത്തിൻ പാപത്തെ നീക്കുവാ-
നധിപനായ് വന്ന ദൈവകുഞ്ഞാടിനെ
നധിപനായ് വന്ന ദൈവകുഞ്ഞാടിനെ
::::::::::(സ്തുതിപ്പിൻ! സ്തുതിപ്പിൻ!)
::::::::::(സ്തുതിപ്പിന്‍! സ്തുതിപ്പിന്‍!)


'''ചരണങ്ങൾ'''
'''ചരണങ്ങള്‍'''


കരുണനിറഞ്ഞ കണ്ണുള്ളോനവന്‍തന്‍ ജനത്തിന്‍ കരച്ചില്‍
കരുണനിറഞ്ഞ കണ്ണുള്ളോനവൻതൻ ജനത്തിൻ കരച്ചിൽ
കരളലിഞ്ഞു കേള്‍ക്കും കാതുള്ളോന്‍—ലോകപാപച്ചുമടിനെ
കരളലിഞ്ഞു കേൾക്കും കാതുള്ളോൻ—ലോകപാപച്ചുമടിനെ
ശിരസ്സുകൊണ്ടു ചു—മന്നൊഴിപ്പതിന്നു
ശിരസ്സുകൊണ്ടു ചു—മന്നൊഴിപ്പതിന്നു
കുരിശെടുത്തു ഗോല്‍—ഗോഥാവില്‍ പോയോനെ
കുരിശെടുത്തു ഗോൽ—ഗോഥാവിൽ പോയോനെ
::::::::::(സ്തുതിപ്പിൻ! സ്തുതിപ്പിൻ!)
::::::::::(സ്തുതിപ്പിന്‍! സ്തുതിപ്പിന്‍!)


വഴിയും സത്യവും ജീവനും അവനെ—അവനരികില്‍ വരുവിന്‍
വഴിയും സത്യവും ജീവനും അവനെ—അവനരികിൽ വരുവിൻ
വഴിയുമാശ്വാസമേകുമേയവൻ — പാപച്ചുമടൊഴിച്ചവൻ
വഴിയുമാശ്വാസമേകുമേയവന്‍ — പാപച്ചുമടൊഴിച്ചവന്‍
മഴയും മഞ്ഞും പെയ്യും‌പൊലുള്ളില്‍ കൃപ
മഴയും മഞ്ഞും പെയ്യും‌പൊലുള്ളിൽ കൃപ
പൊഴിയുമേ മേഘത്തൂണില്‍നിന്നു പാടി
പൊഴിയുമേ മേഘത്തൂണിൽനിന്നു പാടി
::::::::::(സ്തുതിപ്പിൻ! സ്തുതിപ്പിൻ!)
::::::::::(സ്തുതിപ്പിന്‍! സ്തുതിപ്പിന്‍!)


മരിച്ചവരില്‍ നിന്നാദ്യം ജനിച്ചവന്‍—ഭൂമി രാജാക്കന്മാരെ
മരിച്ചവരിൽ നിന്നാദ്യം ജനിച്ചവൻ—ഭൂമി രാജാക്കന്മാരെ
ഭരിച്ചു വാഴുമേക നായകന്‍ — നമ്മെ സ്നേഹിച്ചവന്‍ തിരു-
ഭരിച്ചു വാഴുമേക നായകൻ — നമ്മെ സ്നേഹിച്ചവൻ തിരു-
ച്ചോരയില്‍ കഴുകി—നമ്മളെയെല്ലാം ശുദ്ധീ-
ച്ചോരയിൽ കഴുകി—നമ്മളെയെല്ലാം ശുദ്ധീ-
കരിച്ച വിശ്വസ്ത സാക്ഷിയെ നിനച്ചു
കരിച്ച വിശ്വസ്ത സാക്ഷിയെ നിനച്ചു
::::::::::(സ്തുതിപ്പിൻ! സ്തുതിപ്പിൻ!)
::::::::::(സ്തുതിപ്പിന്‍! സ്തുതിപ്പിന്‍!)


ഏഴു പൊന്‍ നിലവിളക്കുകള്‍ക്കുകളുള്ളില്‍ — നിലയങ്കി ധരിച്ചും
ഏഴു പൊൻ നിലവിളക്കുകൾക്കുകളുള്ളിൽ — നിലയങ്കി ധരിച്ചും
ഏഴു നക്ഷത്രം വലങ്കയ്യിലും മാര്‍വ്വില്‍ പൊന്‍കച്ച പൂണ്ടും
ഏഴു നക്ഷത്രം വലങ്കയ്യിലും മാർവ്വിൽ പൊൻകച്ച പൂണ്ടും
വായിലിരുമുന-വാളുമഗ്നി ജ്വാല
വായിലിരുമുന-വാളുമഗ്നി ജ്വാല
പോലെ കണ്ണുള്ള മാനവ മകനെ
പോലെ കണ്ണുള്ള മാനവ മകനെ
::::::::::(സ്തുതിപ്പിൻ! സ്തുതിപ്പിൻ!)
::::::::::(സ്തുതിപ്പിന്‍! സ്തുതിപ്പിന്‍!)


കാലുകളുലയില്‍ കാച്ചിപ്പഴുപ്പിച്ച — നല്ല പിച്ചളയ്ക്കൊത്തതും
കാലുകളുലയിൽ കാച്ചിപ്പഴുപ്പിച്ച — നല്ല പിച്ചളയ്ക്കൊത്തതും
ചേലൊടു മുഖഭാവമാദിത്യന്‍ — ശക്തിയോടു പ്രകാശിക്കും
ചേലൊടു മുഖഭാവമാദിത്യൻ — ശക്തിയോടു പ്രകാശിക്കും
പോലെയും തല—മുടി ധവളപ്പഞ്ഞി-
പോലെയും തല—മുടി ധവളപ്പഞ്ഞി-
പോലെയുമിരിക്കുന്ന ദൈവപുത്രനെ
പോലെയുമിരിക്കുന്ന ദൈവപുത്രനെ
::::::::::(സ്തുതിപ്പിൻ! സ്തുതിപ്പിൻ!)
::::::::::(സ്തുതിപ്പിന്‍! സ്തുതിപ്പിന്‍!)


വളരെ വെള്ളത്തിന്നിരച്ചിൽക്കൊത്തതും — ശവക്കല്ലറയ്യിൽനിന്നു
വളരെ വെള്ളത്തിന്നിരച്ചില്‍ക്കൊത്തതും — ശവക്കല്ലറയ്യില്‍നിന്നു
വെളിയെ മരിച്ചോരുയിര്‍ത്തു വരുവാനായ് — തക്കവല്ലഭമുള്ളതും
വെളിയെ മരിച്ചോരുയിർത്തു വരുവാനായ് — തക്കവല്ലഭമുള്ളതും
എളിയ ജനം ചെവിക്കൊള്‍വതുമായ
എളിയ ജനം ചെവിക്കൊൾവതുമായ
വലിയ ഗംഭീര ശബ്ദമുള്ളോനെ
വലിയ ഗംഭീര ശബ്ദമുള്ളോനെ
::::::::::(സ്തുതിപ്പിൻ! സ്തുതിപ്പിൻ!)
::::::::::(സ്തുതിപ്പിന്‍! സ്തുതിപ്പിന്‍!)


വലിയ ദൈവദൂതന്റെ ശബ്ദവും — ദേവകാഹളവും, തന്റെ
വലിയ ദൈവദൂതന്റെ ശബ്ദവും — ദേവകാഹളവും, തന്റെ
വിളിയോടിട കലര്‍ന്ന് മുഴങ്ങവേ — വാനലോഅകത്തില്‍ നിന്നേശു
വിളിയോടിട കലർന്ന് മുഴങ്ങവേ — വാനലോഅകത്തിൽ നിന്നേശു
ജ്വലിക്കുമഗ്നി മേ—ഘത്തില്‍ വെളിപ്പെടും
ജ്വലിക്കുമഗ്നി മേ—ഘത്തിൽ വെളിപ്പെടും
കലങ്ങും ദുഷ്ടര്‍, ത—ന്മക്കളാനന്ദിക്കും
കലങ്ങും ദുഷ്ടർ, ത—ന്മക്കളാനന്ദിക്കും
::::::::::(സ്തുതിപ്പിൻ! സ്തുതിപ്പിൻ!)
::::::::::(സ്തുതിപ്പിന്‍! സ്തുതിപ്പിന്‍!)


മന്നവ മന്നവനാകുന്ന മശിഹായെ — മഹാസേനയിന്‍ കര്‍ത്തനെ!
മന്നവ മന്നവനാകുന്ന മശിഹായെ — മഹാസേനയിൻ കർത്തനെ!
മണ്ണും വിണ്ണും പടച്ചവനെ മനുവേല! മനു നന്ദനനേ പര
മണ്ണും വിണ്ണും പടച്ചവനെ മനുവേല! മനു നന്ദനനേ പര
നന്ദനനെ—മരി നന്ദനനെ രാജ-
നന്ദനനെ—മരി നന്ദനനെ രാജ-
നന്ദനനെ നിങ്ങള്‍—നന്ദിയോടു പാടി
നന്ദനനെ നിങ്ങൾ—നന്ദിയോടു പാടി
::::::::::(സ്തുതിപ്പിൻ! സ്തുതിപ്പിൻ!)
::::::::::(സ്തുതിപ്പിന്‍! സ്തുതിപ്പിന്‍!)


ഹല്ലേലുയ്യാ പാടി സ്തുതിപ്പിന്‍ യേശുവെ — യേശുനാമത്തിനു ജയം
ഹല്ലേലുയ്യാ പാടി സ്തുതിപ്പിൻ യേശുവെ — യേശുനാമത്തിനു ജയം
അല്ലലെല്ലാം അവന്‍ അകലെക്കളയുമേ — യേശുരാജാവിന്നോശന്നാ
അല്ലലെല്ലാം അവൻ അകലെക്കളയുമേ — യേശുരാജാവിന്നോശന്നാ
നല്ലവനാം യേശു രാജന്‍ വരും സര്‍വ്വ
നല്ലവനാം യേശു രാജൻ വരും സർവ്വ
വല്ലഭാ യേശുവേ! വേഗം വരേണമെ
വല്ലഭാ യേശുവേ! വേഗം വരേണമെ
::::::::::(സ്തുതിപ്പിൻ! സ്തുതിപ്പിൻ!)
::::::::::(സ്തുതിപ്പിന്‍! സ്തുതിപ്പിന്‍!)
</poem>
</poem>
==പുറത്തേക്കുള്ള കണ്ണികള്‍ ==
==പുറത്തേക്കുള്ള കണ്ണികൾ ==
*http://www.youtube.com/watch?v=9pXjxi1KqIU
*http://www.youtube.com/watch?v=9pXjxi1KqIU


[[Category:യുസ്തൂസ് യോസഫ് രചിച്ച കീര്‍ത്തനങ്ങള്‍]]
[[Category:യുസ്തൂസ് യോസഫ് രചിച്ച കീർത്തനങ്ങൾ]]

04:25, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

പല്ലവി

സ്തുതിപ്പിൻ! സ്തുതിപ്പിൻ! യേശുദേവനെ —ഹല്ലേലുയ്യാ പാടി
സ്തുതിപ്പിൻ! സ്തുതിപ്പിൻ! യേശുദേവനെ!

അനുപല്ലവി

സ്തുതിപ്പിൻ ലോകത്തിൻ പാപത്തെ നീക്കുവാ-
നധിപനായ് വന്ന ദൈവകുഞ്ഞാടിനെ
(സ്തുതിപ്പിൻ! സ്തുതിപ്പിൻ!)

ചരണങ്ങൾ

കരുണനിറഞ്ഞ കണ്ണുള്ളോനവൻ — തൻ ജനത്തിൻ കരച്ചിൽ
കരളലിഞ്ഞു കേൾക്കും കാതുള്ളോൻ—ലോകപാപച്ചുമടിനെ
ശിരസ്സുകൊണ്ടു ചു—മന്നൊഴിപ്പതിന്നു
കുരിശെടുത്തു ഗോൽ—ഗോഥാവിൽ പോയോനെ
(സ്തുതിപ്പിൻ! സ്തുതിപ്പിൻ!)

വഴിയും സത്യവും ജീവനും അവനെ—അവനരികിൽ വരുവിൻ
വഴിയുമാശ്വാസമേകുമേയവൻ — പാപച്ചുമടൊഴിച്ചവൻ
മഴയും മഞ്ഞും പെയ്യും‌പൊലുള്ളിൽ കൃപ
പൊഴിയുമേ മേഘത്തൂണിൽനിന്നു പാടി
(സ്തുതിപ്പിൻ! സ്തുതിപ്പിൻ!)

മരിച്ചവരിൽ നിന്നാദ്യം ജനിച്ചവൻ—ഭൂമി രാജാക്കന്മാരെ
ഭരിച്ചു വാഴുമേക നായകൻ — നമ്മെ സ്നേഹിച്ചവൻ തിരു-
ച്ചോരയിൽ കഴുകി—നമ്മളെയെല്ലാം ശുദ്ധീ-
കരിച്ച വിശ്വസ്ത സാക്ഷിയെ നിനച്ചു
(സ്തുതിപ്പിൻ! സ്തുതിപ്പിൻ!)

ഏഴു പൊൻ നിലവിളക്കുകൾക്കുകളുള്ളിൽ — നിലയങ്കി ധരിച്ചും
ഏഴു നക്ഷത്രം വലങ്കയ്യിലും മാർവ്വിൽ പൊൻകച്ച പൂണ്ടും
വായിലിരുമുന-വാളുമഗ്നി ജ്വാല
പോലെ കണ്ണുള്ള മാനവ മകനെ
(സ്തുതിപ്പിൻ! സ്തുതിപ്പിൻ!)

കാലുകളുലയിൽ കാച്ചിപ്പഴുപ്പിച്ച — നല്ല പിച്ചളയ്ക്കൊത്തതും
ചേലൊടു മുഖഭാവമാദിത്യൻ — ശക്തിയോടു പ്രകാശിക്കും
പോലെയും തല—മുടി ധവളപ്പഞ്ഞി-
പോലെയുമിരിക്കുന്ന ദൈവപുത്രനെ
(സ്തുതിപ്പിൻ! സ്തുതിപ്പിൻ!)

വളരെ വെള്ളത്തിന്നിരച്ചിൽക്കൊത്തതും — ശവക്കല്ലറയ്യിൽനിന്നു
വെളിയെ മരിച്ചോരുയിർത്തു വരുവാനായ് — തക്കവല്ലഭമുള്ളതും
എളിയ ജനം ചെവിക്കൊൾവതുമായ
വലിയ ഗംഭീര ശബ്ദമുള്ളോനെ
(സ്തുതിപ്പിൻ! സ്തുതിപ്പിൻ!)

വലിയ ദൈവദൂതന്റെ ശബ്ദവും — ദേവകാഹളവും, തന്റെ
വിളിയോടിട കലർന്ന് മുഴങ്ങവേ — വാനലോഅകത്തിൽ നിന്നേശു
ജ്വലിക്കുമഗ്നി മേ—ഘത്തിൽ വെളിപ്പെടും
കലങ്ങും ദുഷ്ടർ, ത—ന്മക്കളാനന്ദിക്കും
(സ്തുതിപ്പിൻ! സ്തുതിപ്പിൻ!)

മന്നവ മന്നവനാകുന്ന മശിഹായെ — മഹാസേനയിൻ കർത്തനെ!
മണ്ണും വിണ്ണും പടച്ചവനെ മനുവേല! മനു നന്ദനനേ പര
നന്ദനനെ—മരി നന്ദനനെ രാജ-
നന്ദനനെ നിങ്ങൾ—നന്ദിയോടു പാടി
(സ്തുതിപ്പിൻ! സ്തുതിപ്പിൻ!)

ഹല്ലേലുയ്യാ പാടി സ്തുതിപ്പിൻ യേശുവെ — യേശുനാമത്തിനു ജയം
അല്ലലെല്ലാം അവൻ അകലെക്കളയുമേ — യേശുരാജാവിന്നോശന്നാ
നല്ലവനാം യേശു രാജൻ വരും സർവ്വ
വല്ലഭാ യേശുവേ! വേഗം വരേണമെ
(സ്തുതിപ്പിൻ! സ്തുതിപ്പിൻ!)

പുറത്തേക്കുള്ള കണ്ണികൾ