"സ്തുതിപ്പിൻ സ്തുതിപ്പിൻ യേശുദേവനെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) പുതിയ ചിൽ ... |
||
വരി 2: | വരി 2: | ||
'''പല്ലവി''' |
'''പല്ലവി''' |
||
സ്തുതിപ്പിൻ! സ്തുതിപ്പിൻ! യേശുദേവനെ —ഹല്ലേലുയ്യാ പാടി |
|||
സ്തുതിപ്പിൻ! സ്തുതിപ്പിൻ! യേശുദേവനെ! |
|||
'''അനുപല്ലവി''' |
'''അനുപല്ലവി''' |
||
സ്തുതിപ്പിൻ ലോകത്തിൻ പാപത്തെ നീക്കുവാ- |
|||
നധിപനായ് വന്ന ദൈവകുഞ്ഞാടിനെ |
നധിപനായ് വന്ന ദൈവകുഞ്ഞാടിനെ |
||
::::::::::(സ്തുതിപ്പിൻ! സ്തുതിപ്പിൻ!) |
|||
::::::::::(സ്തുതിപ്പിന്‍! സ്തുതിപ്പിന്‍!) |
|||
'''ചരണങ്ങൾ''' |
|||
'''ചരണങ്ങള്‍''' |
|||
കരുണനിറഞ്ഞ |
കരുണനിറഞ്ഞ കണ്ണുള്ളോനവൻ — തൻ ജനത്തിൻ കരച്ചിൽ |
||
കരളലിഞ്ഞു |
കരളലിഞ്ഞു കേൾക്കും കാതുള്ളോൻ—ലോകപാപച്ചുമടിനെ |
||
ശിരസ്സുകൊണ്ടു ചു—മന്നൊഴിപ്പതിന്നു |
ശിരസ്സുകൊണ്ടു ചു—മന്നൊഴിപ്പതിന്നു |
||
കുരിശെടുത്തു |
കുരിശെടുത്തു ഗോൽ—ഗോഥാവിൽ പോയോനെ |
||
::::::::::(സ്തുതിപ്പിൻ! സ്തുതിപ്പിൻ!) |
|||
::::::::::(സ്തുതിപ്പിന്‍! സ്തുതിപ്പിന്‍!) |
|||
വഴിയും സത്യവും ജീവനും |
വഴിയും സത്യവും ജീവനും അവനെ—അവനരികിൽ വരുവിൻ |
||
വഴിയുമാശ്വാസമേകുമേയവൻ — പാപച്ചുമടൊഴിച്ചവൻ |
|||
വഴിയുമാശ്വാസമേകുമേയവന്‍ — പാപച്ചുമടൊഴിച്ചവന്‍ |
|||
മഴയും മഞ്ഞും |
മഴയും മഞ്ഞും പെയ്യുംപൊലുള്ളിൽ കൃപ |
||
പൊഴിയുമേ |
പൊഴിയുമേ മേഘത്തൂണിൽനിന്നു പാടി |
||
::::::::::(സ്തുതിപ്പിൻ! സ്തുതിപ്പിൻ!) |
|||
::::::::::(സ്തുതിപ്പിന്‍! സ്തുതിപ്പിന്‍!) |
|||
മരിച്ചവരിൽ നിന്നാദ്യം ജനിച്ചവൻ—ഭൂമി രാജാക്കന്മാരെ |
|||
ഭരിച്ചു വാഴുമേക |
ഭരിച്ചു വാഴുമേക നായകൻ — നമ്മെ സ്നേഹിച്ചവൻ തിരു- |
||
ച്ചോരയിൽ കഴുകി—നമ്മളെയെല്ലാം ശുദ്ധീ- |
|||
കരിച്ച വിശ്വസ്ത സാക്ഷിയെ നിനച്ചു |
കരിച്ച വിശ്വസ്ത സാക്ഷിയെ നിനച്ചു |
||
::::::::::(സ്തുതിപ്പിൻ! സ്തുതിപ്പിൻ!) |
|||
::::::::::(സ്തുതിപ്പിന്‍! സ്തുതിപ്പിന്‍!) |
|||
ഏഴു |
ഏഴു പൊൻ നിലവിളക്കുകൾക്കുകളുള്ളിൽ — നിലയങ്കി ധരിച്ചും |
||
ഏഴു നക്ഷത്രം വലങ്കയ്യിലും |
ഏഴു നക്ഷത്രം വലങ്കയ്യിലും മാർവ്വിൽ പൊൻകച്ച പൂണ്ടും |
||
വായിലിരുമുന-വാളുമഗ്നി ജ്വാല |
വായിലിരുമുന-വാളുമഗ്നി ജ്വാല |
||
പോലെ കണ്ണുള്ള മാനവ മകനെ |
പോലെ കണ്ണുള്ള മാനവ മകനെ |
||
::::::::::(സ്തുതിപ്പിൻ! സ്തുതിപ്പിൻ!) |
|||
::::::::::(സ്തുതിപ്പിന്‍! സ്തുതിപ്പിന്‍!) |
|||
കാലുകളുലയിൽ കാച്ചിപ്പഴുപ്പിച്ച — നല്ല പിച്ചളയ്ക്കൊത്തതും |
|||
ചേലൊടു |
ചേലൊടു മുഖഭാവമാദിത്യൻ — ശക്തിയോടു പ്രകാശിക്കും |
||
പോലെയും തല—മുടി ധവളപ്പഞ്ഞി- |
പോലെയും തല—മുടി ധവളപ്പഞ്ഞി- |
||
പോലെയുമിരിക്കുന്ന ദൈവപുത്രനെ |
പോലെയുമിരിക്കുന്ന ദൈവപുത്രനെ |
||
::::::::::(സ്തുതിപ്പിൻ! സ്തുതിപ്പിൻ!) |
|||
::::::::::(സ്തുതിപ്പിന്‍! സ്തുതിപ്പിന്‍!) |
|||
വളരെ വെള്ളത്തിന്നിരച്ചിൽക്കൊത്തതും — ശവക്കല്ലറയ്യിൽനിന്നു |
|||
വളരെ വെള്ളത്തിന്നിരച്ചില്‍ക്കൊത്തതും — ശവക്കല്ലറയ്യില്‍നിന്നു |
|||
വെളിയെ |
വെളിയെ മരിച്ചോരുയിർത്തു വരുവാനായ് — തക്കവല്ലഭമുള്ളതും |
||
എളിയ ജനം |
എളിയ ജനം ചെവിക്കൊൾവതുമായ |
||
വലിയ ഗംഭീര ശബ്ദമുള്ളോനെ |
വലിയ ഗംഭീര ശബ്ദമുള്ളോനെ |
||
::::::::::(സ്തുതിപ്പിൻ! സ്തുതിപ്പിൻ!) |
|||
::::::::::(സ്തുതിപ്പിന്‍! സ്തുതിപ്പിന്‍!) |
|||
വലിയ ദൈവദൂതന്റെ ശബ്ദവും — ദേവകാഹളവും, തന്റെ |
വലിയ ദൈവദൂതന്റെ ശബ്ദവും — ദേവകാഹളവും, തന്റെ |
||
വിളിയോടിട |
വിളിയോടിട കലർന്ന് മുഴങ്ങവേ — വാനലോഅകത്തിൽ നിന്നേശു |
||
ജ്വലിക്കുമഗ്നി |
ജ്വലിക്കുമഗ്നി മേ—ഘത്തിൽ വെളിപ്പെടും |
||
കലങ്ങും |
കലങ്ങും ദുഷ്ടർ, ത—ന്മക്കളാനന്ദിക്കും |
||
::::::::::(സ്തുതിപ്പിൻ! സ്തുതിപ്പിൻ!) |
|||
::::::::::(സ്തുതിപ്പിന്‍! സ്തുതിപ്പിന്‍!) |
|||
മന്നവ മന്നവനാകുന്ന മശിഹായെ — |
മന്നവ മന്നവനാകുന്ന മശിഹായെ — മഹാസേനയിൻ കർത്തനെ! |
||
മണ്ണും വിണ്ണും പടച്ചവനെ മനുവേല! മനു നന്ദനനേ പര |
മണ്ണും വിണ്ണും പടച്ചവനെ മനുവേല! മനു നന്ദനനേ പര |
||
നന്ദനനെ—മരി നന്ദനനെ രാജ- |
നന്ദനനെ—മരി നന്ദനനെ രാജ- |
||
നന്ദനനെ |
നന്ദനനെ നിങ്ങൾ—നന്ദിയോടു പാടി |
||
::::::::::(സ്തുതിപ്പിൻ! സ്തുതിപ്പിൻ!) |
|||
::::::::::(സ്തുതിപ്പിന്‍! സ്തുതിപ്പിന്‍!) |
|||
ഹല്ലേലുയ്യാ പാടി |
ഹല്ലേലുയ്യാ പാടി സ്തുതിപ്പിൻ യേശുവെ — യേശുനാമത്തിനു ജയം |
||
അല്ലലെല്ലാം |
അല്ലലെല്ലാം അവൻ അകലെക്കളയുമേ — യേശുരാജാവിന്നോശന്നാ |
||
നല്ലവനാം യേശു |
നല്ലവനാം യേശു രാജൻ വരും സർവ്വ |
||
വല്ലഭാ യേശുവേ! വേഗം വരേണമെ |
വല്ലഭാ യേശുവേ! വേഗം വരേണമെ |
||
::::::::::(സ്തുതിപ്പിൻ! സ്തുതിപ്പിൻ!) |
|||
::::::::::(സ്തുതിപ്പിന്‍! സ്തുതിപ്പിന്‍!) |
|||
</poem> |
</poem> |
||
==പുറത്തേക്കുള്ള |
==പുറത്തേക്കുള്ള കണ്ണികൾ == |
||
*http://www.youtube.com/watch?v=9pXjxi1KqIU |
*http://www.youtube.com/watch?v=9pXjxi1KqIU |
||
[[Category:യുസ്തൂസ് യോസഫ് രചിച്ച |
[[Category:യുസ്തൂസ് യോസഫ് രചിച്ച കീർത്തനങ്ങൾ]] |
04:25, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
പല്ലവി
സ്തുതിപ്പിൻ! സ്തുതിപ്പിൻ! യേശുദേവനെ —ഹല്ലേലുയ്യാ പാടി
സ്തുതിപ്പിൻ! സ്തുതിപ്പിൻ! യേശുദേവനെ!
അനുപല്ലവി
സ്തുതിപ്പിൻ ലോകത്തിൻ പാപത്തെ നീക്കുവാ-
നധിപനായ് വന്ന ദൈവകുഞ്ഞാടിനെ
(സ്തുതിപ്പിൻ! സ്തുതിപ്പിൻ!)
ചരണങ്ങൾ
കരുണനിറഞ്ഞ കണ്ണുള്ളോനവൻ — തൻ ജനത്തിൻ കരച്ചിൽ
കരളലിഞ്ഞു കേൾക്കും കാതുള്ളോൻ—ലോകപാപച്ചുമടിനെ
ശിരസ്സുകൊണ്ടു ചു—മന്നൊഴിപ്പതിന്നു
കുരിശെടുത്തു ഗോൽ—ഗോഥാവിൽ പോയോനെ
(സ്തുതിപ്പിൻ! സ്തുതിപ്പിൻ!)
വഴിയും സത്യവും ജീവനും അവനെ—അവനരികിൽ വരുവിൻ
വഴിയുമാശ്വാസമേകുമേയവൻ — പാപച്ചുമടൊഴിച്ചവൻ
മഴയും മഞ്ഞും പെയ്യുംപൊലുള്ളിൽ കൃപ
പൊഴിയുമേ മേഘത്തൂണിൽനിന്നു പാടി
(സ്തുതിപ്പിൻ! സ്തുതിപ്പിൻ!)
മരിച്ചവരിൽ നിന്നാദ്യം ജനിച്ചവൻ—ഭൂമി രാജാക്കന്മാരെ
ഭരിച്ചു വാഴുമേക നായകൻ — നമ്മെ സ്നേഹിച്ചവൻ തിരു-
ച്ചോരയിൽ കഴുകി—നമ്മളെയെല്ലാം ശുദ്ധീ-
കരിച്ച വിശ്വസ്ത സാക്ഷിയെ നിനച്ചു
(സ്തുതിപ്പിൻ! സ്തുതിപ്പിൻ!)
ഏഴു പൊൻ നിലവിളക്കുകൾക്കുകളുള്ളിൽ — നിലയങ്കി ധരിച്ചും
ഏഴു നക്ഷത്രം വലങ്കയ്യിലും മാർവ്വിൽ പൊൻകച്ച പൂണ്ടും
വായിലിരുമുന-വാളുമഗ്നി ജ്വാല
പോലെ കണ്ണുള്ള മാനവ മകനെ
(സ്തുതിപ്പിൻ! സ്തുതിപ്പിൻ!)
കാലുകളുലയിൽ കാച്ചിപ്പഴുപ്പിച്ച — നല്ല പിച്ചളയ്ക്കൊത്തതും
ചേലൊടു മുഖഭാവമാദിത്യൻ — ശക്തിയോടു പ്രകാശിക്കും
പോലെയും തല—മുടി ധവളപ്പഞ്ഞി-
പോലെയുമിരിക്കുന്ന ദൈവപുത്രനെ
(സ്തുതിപ്പിൻ! സ്തുതിപ്പിൻ!)
വളരെ വെള്ളത്തിന്നിരച്ചിൽക്കൊത്തതും — ശവക്കല്ലറയ്യിൽനിന്നു
വെളിയെ മരിച്ചോരുയിർത്തു വരുവാനായ് — തക്കവല്ലഭമുള്ളതും
എളിയ ജനം ചെവിക്കൊൾവതുമായ
വലിയ ഗംഭീര ശബ്ദമുള്ളോനെ
(സ്തുതിപ്പിൻ! സ്തുതിപ്പിൻ!)
വലിയ ദൈവദൂതന്റെ ശബ്ദവും — ദേവകാഹളവും, തന്റെ
വിളിയോടിട കലർന്ന് മുഴങ്ങവേ — വാനലോഅകത്തിൽ നിന്നേശു
ജ്വലിക്കുമഗ്നി മേ—ഘത്തിൽ വെളിപ്പെടും
കലങ്ങും ദുഷ്ടർ, ത—ന്മക്കളാനന്ദിക്കും
(സ്തുതിപ്പിൻ! സ്തുതിപ്പിൻ!)
മന്നവ മന്നവനാകുന്ന മശിഹായെ — മഹാസേനയിൻ കർത്തനെ!
മണ്ണും വിണ്ണും പടച്ചവനെ മനുവേല! മനു നന്ദനനേ പര
നന്ദനനെ—മരി നന്ദനനെ രാജ-
നന്ദനനെ നിങ്ങൾ—നന്ദിയോടു പാടി
(സ്തുതിപ്പിൻ! സ്തുതിപ്പിൻ!)
ഹല്ലേലുയ്യാ പാടി സ്തുതിപ്പിൻ യേശുവെ — യേശുനാമത്തിനു ജയം
അല്ലലെല്ലാം അവൻ അകലെക്കളയുമേ — യേശുരാജാവിന്നോശന്നാ
നല്ലവനാം യേശു രാജൻ വരും സർവ്വ
വല്ലഭാ യേശുവേ! വേഗം വരേണമെ
(സ്തുതിപ്പിൻ! സ്തുതിപ്പിൻ!)