"സന്ധ്യാസൂര്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) . |
(ചെ.) പുതിയ ചിൽ ... |
||
വരി 1: | വരി 1: | ||
<poem> |
<poem> |
||
വീരൻ സായാഹ്നകാലം ചരമഗിരിയണഞ്ഞാശു സൂരേന്ദ്രജാല- |
|||
ക്കാരൻ, തങ്കക്കതിർപിഞ്ഛിക നലമൊടുതാൻ നീട്ടി നന്നായിളക്കി. |
|||
പാരം നീലിച്ച വാനം, ജലധി, വനമിതൊന്നിച്ചു |
പാരം നീലിച്ച വാനം, ജലധി, വനമിതൊന്നിച്ചു വൻ തീ പിടിപ്പി- |
||
ച്ചാരംഭിക്കുന്നു നോക്കുന്നവരെ മുഴുവനിട്ടമ്പരപ്പിച്ചിടുന്നൂ. |
ച്ചാരംഭിക്കുന്നു നോക്കുന്നവരെ മുഴുവനിട്ടമ്പരപ്പിച്ചിടുന്നൂ. |
||
പോരാളീടുന്ന നെപ്പോളിയനൊടുകിടയായ് |
പോരാളീടുന്ന നെപ്പോളിയനൊടുകിടയായ് തൻപ്രതാപത്തിനഅലി- |
||
പ്പാരാകെക്കീഴിലാക്കുന്നതിനു രവി |
പ്പാരാകെക്കീഴിലാക്കുന്നതിനു രവി വിയത്സിന്ധുവാരത്തിലെത്താൻ |
||
ധാരാളം നീന്തിയെന്നാകിലുമൊടുവിലിതാ |
ധാരാളം നീന്തിയെന്നാകിലുമൊടുവിലിതാ തൻ കരൗഘം കുഴഞ്ഞി- |
||
ട്ടാരാൽ താഴുന്നു, പക്ഷിപ്രജകളുമിതിനെക്കണ്ടു വാവിട്ടിടുന്നൂ. |
|||
ഈശൻ തൻ ഭൂമി രക്ഷിപ്പതിനിഹ നിയമിച്ചീടിലും താൻ ജനക്ഷേ- |
|||
മാംശം സാഭാവമാളുന്നൊരു 'ഖരകര' |
മാംശം സാഭാവമാളുന്നൊരു 'ഖരകര'നെന്നോർത്തുടൻ മാറ്റിയപ്പോൾ |
||
ലേശം കൂസാത്ത |
ലേശം കൂസാത്ത മട്ടിൽ കുവലയമതിനുൾത്തോഷമേകിത്തമസ്സിൻ |
||
നാശംചെയ്യുന്ന ചന്ദ്രന്നിത |
നാശംചെയ്യുന്ന ചന്ദ്രന്നിത ദിവസകരൻ ചാർജ്ജിതേല്പിച്ചിടുന്നൂ. |
||
ഊനംകൂടാതെ വാഴുന്നവനുമിഹ മഹാവാരുണീസേവമൂലം |
ഊനംകൂടാതെ വാഴുന്നവനുമിഹ മഹാവാരുണീസേവമൂലം |
||
മാനംകൈവിട്ടു 'രാഗപ്രചുരിമ'യൊടു വീഴുന്നുവെന്നുള്ള വാക്യം |
മാനംകൈവിട്ടു 'രാഗപ്രചുരിമ'യൊടു വീഴുന്നുവെന്നുള്ള വാക്യം |
||
നൂനം നേരാകുമെന്നിങ്ങനെ നിജദശയെക്കൊണ്ടു |
നൂനം നേരാകുമെന്നിങ്ങനെ നിജദശയെക്കൊണ്ടു ലോകർക്കു കാട്ടി- |
||
ദ്ദീനംകൈവിട്ടു |
ദ്ദീനംകൈവിട്ടു വാരാന്നിധിയിൽ മുഴുകുവാനാര്യമാവോങ്ങിടുന്നൂ. |
||
എന്താണക്കാണ്മതോർത്തീടുക വരുണപുരീഗോപുരത്തിന്നുചെരും |
|||
പൊന്താഴിക്കുംഭമിപ്പോൾ കടലിനുടെ കടുംകോളിലാപ്പെട്ടതാമോ? |
|||
ചിന്താപേതം തമസ്സന്തതി |
ചിന്താപേതം തമസ്സന്തതി പടരുകയാലീശ്വരൻ പാരിനേന്തും |
||
സന്താപംതീർക്കുവാൻ വെച്ചൊരു വലിയ വിളക്കാഴിയിൽ ചേർന്നതാമോ? |
|||
</poem> |
</poem> |
||
<small><center>[ഭാഷാപോഷിണി, വാല്യം.9, ല.1(ചിങ്ങം.1080/)പു.15]</center></small> |
<small><center>[ഭാഷാപോഷിണി, വാല്യം.9, ല.1(ചിങ്ങം.1080/)പു.15]</center></small> |
||
[[ |
[[വർഗ്ഗം:വി.സി. ബാലകൃഷ്ണപ്പണിക്കരുടെ കൃതികൾ]] |
04:25, 11 ഏപ്രിൽ 2010-നു നിലവിലുള്ള രൂപം
വീരൻ സായാഹ്നകാലം ചരമഗിരിയണഞ്ഞാശു സൂരേന്ദ്രജാല-
ക്കാരൻ, തങ്കക്കതിർപിഞ്ഛിക നലമൊടുതാൻ നീട്ടി നന്നായിളക്കി.
പാരം നീലിച്ച വാനം, ജലധി, വനമിതൊന്നിച്ചു വൻ തീ പിടിപ്പി-
ച്ചാരംഭിക്കുന്നു നോക്കുന്നവരെ മുഴുവനിട്ടമ്പരപ്പിച്ചിടുന്നൂ.
പോരാളീടുന്ന നെപ്പോളിയനൊടുകിടയായ് തൻപ്രതാപത്തിനഅലി-
പ്പാരാകെക്കീഴിലാക്കുന്നതിനു രവി വിയത്സിന്ധുവാരത്തിലെത്താൻ
ധാരാളം നീന്തിയെന്നാകിലുമൊടുവിലിതാ തൻ കരൗഘം കുഴഞ്ഞി-
ട്ടാരാൽ താഴുന്നു, പക്ഷിപ്രജകളുമിതിനെക്കണ്ടു വാവിട്ടിടുന്നൂ.
ഈശൻ തൻ ഭൂമി രക്ഷിപ്പതിനിഹ നിയമിച്ചീടിലും താൻ ജനക്ഷേ-
മാംശം സാഭാവമാളുന്നൊരു 'ഖരകര'നെന്നോർത്തുടൻ മാറ്റിയപ്പോൾ
ലേശം കൂസാത്ത മട്ടിൽ കുവലയമതിനുൾത്തോഷമേകിത്തമസ്സിൻ
നാശംചെയ്യുന്ന ചന്ദ്രന്നിത ദിവസകരൻ ചാർജ്ജിതേല്പിച്ചിടുന്നൂ.
ഊനംകൂടാതെ വാഴുന്നവനുമിഹ മഹാവാരുണീസേവമൂലം
മാനംകൈവിട്ടു 'രാഗപ്രചുരിമ'യൊടു വീഴുന്നുവെന്നുള്ള വാക്യം
നൂനം നേരാകുമെന്നിങ്ങനെ നിജദശയെക്കൊണ്ടു ലോകർക്കു കാട്ടി-
ദ്ദീനംകൈവിട്ടു വാരാന്നിധിയിൽ മുഴുകുവാനാര്യമാവോങ്ങിടുന്നൂ.
എന്താണക്കാണ്മതോർത്തീടുക വരുണപുരീഗോപുരത്തിന്നുചെരും
പൊന്താഴിക്കുംഭമിപ്പോൾ കടലിനുടെ കടുംകോളിലാപ്പെട്ടതാമോ?
ചിന്താപേതം തമസ്സന്തതി പടരുകയാലീശ്വരൻ പാരിനേന്തും
സന്താപംതീർക്കുവാൻ വെച്ചൊരു വലിയ വിളക്കാഴിയിൽ ചേർന്നതാമോ?