"സന്ധ്യാസൂര്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Content deleted Content added
(ചെ.) .
 
(ചെ.) പുതിയ ചിൽ ...
 
വരി 1: വരി 1:
<poem>
<poem>
വീരന്‍ സായാഹ്നകാലം ചരമഗിരിയണഞ്ഞാശു സൂരേന്ദ്രജാല-
വീരൻ സായാഹ്നകാലം ചരമഗിരിയണഞ്ഞാശു സൂരേന്ദ്രജാല-
ക്കാരന്‍, തങ്കക്കതിര്‍പിഞ്ഛിക നലമൊടുതാന്‍ നീട്ടി നന്നായിളക്കി.
ക്കാരൻ, തങ്കക്കതിർപിഞ്ഛിക നലമൊടുതാൻ നീട്ടി നന്നായിളക്കി.
പാരം നീലിച്ച വാനം, ജലധി, വനമിതൊന്നിച്ചു വന്‍ തീ പിടിപ്പി-
പാരം നീലിച്ച വാനം, ജലധി, വനമിതൊന്നിച്ചു വൻ തീ പിടിപ്പി-
ച്ചാരംഭിക്കുന്നു നോക്കുന്നവരെ മുഴുവനിട്ടമ്പരപ്പിച്ചിടുന്നൂ.
ച്ചാരംഭിക്കുന്നു നോക്കുന്നവരെ മുഴുവനിട്ടമ്പരപ്പിച്ചിടുന്നൂ.


പോരാളീടുന്ന നെപ്പോളിയനൊടുകിടയായ് തന്‍പ്രതാപത്തിനഅലി-
പോരാളീടുന്ന നെപ്പോളിയനൊടുകിടയായ് തൻപ്രതാപത്തിനഅലി-
പ്പാരാകെക്കീഴിലാക്കുന്നതിനു രവി വിയത്സിന്ധുവാരത്തിലെത്താന്‍
പ്പാരാകെക്കീഴിലാക്കുന്നതിനു രവി വിയത്സിന്ധുവാരത്തിലെത്താൻ
ധാരാളം നീന്തിയെന്നാകിലുമൊടുവിലിതാ തന്‍ കരൗഘം കുഴഞ്ഞി-
ധാരാളം നീന്തിയെന്നാകിലുമൊടുവിലിതാ തൻ കരൗഘം കുഴഞ്ഞി-
ട്ടാരാല്‍ താഴുന്നു, പക്ഷിപ്രജകളുമിതിനെക്കണ്ടു വാവിട്ടിടുന്നൂ.
ട്ടാരാൽ താഴുന്നു, പക്ഷിപ്രജകളുമിതിനെക്കണ്ടു വാവിട്ടിടുന്നൂ.


ഈശന്‍ തന്‍ ഭൂമി രക്ഷിപ്പതിനിഹ നിയമിച്ചീടിലും താന്‍ ജനക്ഷേ-
ഈശൻ തൻ ഭൂമി രക്ഷിപ്പതിനിഹ നിയമിച്ചീടിലും താൻ ജനക്ഷേ-
മാംശം സാഭാവമാളുന്നൊരു 'ഖരകര'നെന്നോര്‍ത്തുടന്‍ മാറ്റിയപ്പോള്‍
മാംശം സാഭാവമാളുന്നൊരു 'ഖരകര'നെന്നോർത്തുടൻ മാറ്റിയപ്പോൾ
ലേശം കൂസാത്ത മട്ടില്‍ കുവലയമതിനുള്‍ത്തോഷമേകിത്തമസ്സിന്‍
ലേശം കൂസാത്ത മട്ടിൽ കുവലയമതിനുൾത്തോഷമേകിത്തമസ്സിൻ
നാശംചെയ്യുന്ന ചന്ദ്രന്നിത ദിവസകരന്‍ ചാര്‍ജ്ജിതേല്പിച്ചിടുന്നൂ.
നാശംചെയ്യുന്ന ചന്ദ്രന്നിത ദിവസകരൻ ചാർജ്ജിതേല്പിച്ചിടുന്നൂ.


ഊനംകൂടാതെ വാഴുന്നവനുമിഹ മഹാവാരുണീസേവമൂലം
ഊനംകൂടാതെ വാഴുന്നവനുമിഹ മഹാവാരുണീസേവമൂലം
മാനംകൈവിട്ടു 'രാഗപ്രചുരിമ'യൊടു വീഴുന്നുവെന്നുള്ള വാക്യം
മാനംകൈവിട്ടു 'രാഗപ്രചുരിമ'യൊടു വീഴുന്നുവെന്നുള്ള വാക്യം
നൂനം നേരാകുമെന്നിങ്ങനെ നിജദശയെക്കൊണ്ടു ലോകര്‍ക്കു കാട്ടി-
നൂനം നേരാകുമെന്നിങ്ങനെ നിജദശയെക്കൊണ്ടു ലോകർക്കു കാട്ടി-
ദ്ദീനംകൈവിട്ടു വാരാന്നിധിയില്‍ മുഴുകുവാനാര്യമാവോങ്ങിടുന്നൂ.
ദ്ദീനംകൈവിട്ടു വാരാന്നിധിയിൽ മുഴുകുവാനാര്യമാവോങ്ങിടുന്നൂ.


എന്താണക്കാണ്മതോര്‍ത്തീടുക വരുണപുരീഗോപുരത്തിന്നുചെരും
എന്താണക്കാണ്മതോർത്തീടുക വരുണപുരീഗോപുരത്തിന്നുചെരും
പൊന്താഴിക്കുംഭമിപ്പോള്‍ കടലിനുടെ കടുംകോളിലാപ്പെട്ടതാമോ?
പൊന്താഴിക്കുംഭമിപ്പോൾ കടലിനുടെ കടുംകോളിലാപ്പെട്ടതാമോ?
ചിന്താപേതം തമസ്സന്തതി പടരുകയാലീശ്വരന്‍ പാരിനേന്തും
ചിന്താപേതം തമസ്സന്തതി പടരുകയാലീശ്വരൻ പാരിനേന്തും
സന്താപംതീര്‍ക്കുവാന്‍ വെച്ചൊരു വലിയ വിളക്കാഴിയില്‍ ചേര്‍ന്നതാമോ?
സന്താപംതീർക്കുവാൻ വെച്ചൊരു വലിയ വിളക്കാഴിയിൽ ചേർന്നതാമോ?
</poem>
</poem>


<small><center>[ഭാഷാപോഷിണി, വാല്യം.9, ല.1(ചിങ്ങം.1080/)പു.15]</center></small>
<small><center>[ഭാഷാപോഷിണി, വാല്യം.9, ല.1(ചിങ്ങം.1080/)പു.15]</center></small>


[[വര്‍ഗ്ഗം:വി.സി. ബാലകൃഷ്ണപ്പണിക്കരുടെ കൃതികള്‍]]
[[വർഗ്ഗം:വി.സി. ബാലകൃഷ്ണപ്പണിക്കരുടെ കൃതികൾ]]

04:25, 11 ഏപ്രിൽ 2010-നു നിലവിലുള്ള രൂപം

വീരൻ സായാഹ്നകാലം ചരമഗിരിയണഞ്ഞാശു സൂരേന്ദ്രജാല-
ക്കാരൻ, തങ്കക്കതിർപിഞ്ഛിക നലമൊടുതാൻ നീട്ടി നന്നായിളക്കി.
പാരം നീലിച്ച വാനം, ജലധി, വനമിതൊന്നിച്ചു വൻ തീ പിടിപ്പി-
ച്ചാരംഭിക്കുന്നു നോക്കുന്നവരെ മുഴുവനിട്ടമ്പരപ്പിച്ചിടുന്നൂ.

പോരാളീടുന്ന നെപ്പോളിയനൊടുകിടയായ് തൻപ്രതാപത്തിനഅലി-
പ്പാരാകെക്കീഴിലാക്കുന്നതിനു രവി വിയത്സിന്ധുവാരത്തിലെത്താൻ
ധാരാളം നീന്തിയെന്നാകിലുമൊടുവിലിതാ തൻ കരൗഘം കുഴഞ്ഞി-
ട്ടാരാൽ താഴുന്നു, പക്ഷിപ്രജകളുമിതിനെക്കണ്ടു വാവിട്ടിടുന്നൂ.

ഈശൻ തൻ ഭൂമി രക്ഷിപ്പതിനിഹ നിയമിച്ചീടിലും താൻ ജനക്ഷേ-
മാംശം സാഭാവമാളുന്നൊരു 'ഖരകര'നെന്നോർത്തുടൻ മാറ്റിയപ്പോൾ
ലേശം കൂസാത്ത മട്ടിൽ കുവലയമതിനുൾത്തോഷമേകിത്തമസ്സിൻ
നാശംചെയ്യുന്ന ചന്ദ്രന്നിത ദിവസകരൻ ചാർജ്ജിതേല്പിച്ചിടുന്നൂ.

ഊനംകൂടാതെ വാഴുന്നവനുമിഹ മഹാവാരുണീസേവമൂലം
മാനംകൈവിട്ടു 'രാഗപ്രചുരിമ'യൊടു വീഴുന്നുവെന്നുള്ള വാക്യം
നൂനം നേരാകുമെന്നിങ്ങനെ നിജദശയെക്കൊണ്ടു ലോകർക്കു കാട്ടി-
ദ്ദീനംകൈവിട്ടു വാരാന്നിധിയിൽ മുഴുകുവാനാര്യമാവോങ്ങിടുന്നൂ.

എന്താണക്കാണ്മതോർത്തീടുക വരുണപുരീഗോപുരത്തിന്നുചെരും
പൊന്താഴിക്കുംഭമിപ്പോൾ കടലിനുടെ കടുംകോളിലാപ്പെട്ടതാമോ?
ചിന്താപേതം തമസ്സന്തതി പടരുകയാലീശ്വരൻ പാരിനേന്തും
സന്താപംതീർക്കുവാൻ വെച്ചൊരു വലിയ വിളക്കാഴിയിൽ ചേർന്നതാമോ?

[ഭാഷാപോഷിണി, വാല്യം.9, ല.1(ചിങ്ങം.1080/)പു.15]
"https://ml.wikisource.org/w/index.php?title=സന്ധ്യാസൂര്യൻ&oldid=15858" എന്ന താളിൽനിന്ന് ശേഖരിച്ചത്