"വനമാല/ജീവിതവും മരണവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) പുതിയ ചിൽ ...
വരി 1: വരി 1:
{{കുമാരനാശാൻ}}
{{കുമാരനാശാന്‍}}
'''[[വനമാല (കുമാരനാശാന്‍)|വനമാല]] എന്ന കവിതാസമാഹാരത്തില്‍ നിന്ന്'''
'''[[വനമാല (കുമാരനാശാൻ)|വനമാല]] എന്ന കവിതാസമാഹാരത്തിൽ നിന്ന്'''


<poem>
<poem>


ഇന്നേവം മൃതനായി തന്റെ മതവി-
ഇന്നേവം മൃതനായി തന്റെ മതവി-
ശ്വാസത്തിനായിട്ടിവൻ
ശ്വാസത്തിനായിട്ടിവന്‍
നന്നോര്‍ത്താലതു ഹന്ത നാമൊരുവരും
നന്നോർത്താലതു ഹന്ത നാമൊരുവരും
ചെയ്യാത്ത കൈയല്ലയോ
ചെയ്യാത്ത കൈയല്ലയോ
എന്നാലോതുകയിപ്പുമാനിതിനുവേ-
എന്നാലോതുകയിപ്പുമാനിതിനുവേ-
ണ്ടിത്തന്നെ ജീവിച്ചിരു-
ണ്ടിത്തന്നെ ജീവിച്ചിരു-
ന്നെന്നാ വാക്യമൊടാശു ചേര്‍ത്തു ബലമാ-
ന്നെന്നാ വാക്യമൊടാശു ചേർത്തു ബലമാ-
യാര്‍ക്കും കഥിക്കാവതോ.
യാർക്കും കഥിക്കാവതോ.


അന്ത്യത്തിങ്കലിവന്‍ മരിച്ചു തെളിയിച്ചു
അന്ത്യത്തിങ്കലിവൻ മരിച്ചു തെളിയിച്ചു
താന്‍ സ്വയം കൃത്യനിര്‍
താൻ സ്വയം കൃത്യനിർ
ബ്ബന്ധത്താല്‍ മതഭക്തി ശൂരഭടനഅ-
ബ്ബന്ധത്താൽ മതഭക്തി ശൂരഭടനഅ-
ണെന്നുള്ളതിന്നഞ്ജസാ
ണെന്നുള്ളതിന്നഞ്ജസാ
എന്തോ നാമറിയുന്നതില്ല-യിതുപോല്‍
എന്തോ നാമറിയുന്നതില്ല-യിതുപോൽ
തന്‍ ബാല്യകാലത്തിലേ
തൻ ബാല്യകാലത്തിലേ
സ്വന്തം ജീവിതമീവിധം ചിരമിവന്‍
സ്വന്തം ജീവിതമീവിധം ചിരമിവൻ
ജീവിച്ചു ശീലിച്ചിതോ.
ജീവിച്ചു ശീലിച്ചിതോ.


ചത്തീടുന്നതെളുപ്പമാളുകൾ മരി-
ചത്തീടുന്നതെളുപ്പമാളുകള്‍ മരി-
ച്ചിട്ടില്ലയോ വല്ലതും
ച്ചിട്ടില്ലയോ വല്ലതും
ചിത്തേ മോഹനിമിത്തമോ ചില വെറും
ചിത്തേ മോഹനിമിത്തമോ ചില വെറും
മിഥ്യാഗ്രഹം‌മൂലമോ
മിഥ്യാഗ്രഹം‌മൂലമോ
ഉത്തുംഗത്വാമുയർന്നകോപമഥവാ
ഉത്തുംഗത്വാമുയര്‍ന്നകോപമഥവാ
ശൗര്യം വഹിച്ചെത്രയോ
ശൗര്യം വഹിച്ചെത്രയോ
മര്‍ത്ത്യന്മാര്‍ മൃതരായി വന്നതുവരാന്‍
മർത്ത്യന്മാർ മൃതരായി വന്നതുവരാൻ
പാടില്ലയോ തെല്ലുമേ.
പാടില്ലയോ തെല്ലുമേ.


ജീവിക്കുന്നതുതന്നെ കഷ്ടമിഹ തല്‍-
ജീവിക്കുന്നതുതന്നെ കഷ്ടമിഹ തൽ-
കൃത്യങ്ങള്‍ ചെയ്തും സ്വയം
കൃത്യങ്ങൾ ചെയ്തും സ്വയം
ഭാവിച്ചീടിന സത്യമായ വഴിയില്‍-
ഭാവിച്ചീടിന സത്യമായ വഴിയിൽ-
ത്തെറ്റൊന്നു പറ്റാതെയും
ത്തെറ്റൊന്നു പറ്റാതെയും
ഭൂവില്‍ കേവലമിഷ്ടരും നിജ നട-
ഭൂവിൽ കേവലമിഷ്ടരും നിജ നട-
പ്പില്‍ സംശയിക്കാതെയും
പ്പിൽ സംശയിക്കാതെയും
താവും നിന്ദകലര്‍ന്ന ലോകരഖിലം
താവും നിന്ദകലർന്ന ലോകരഖിലം
നോക്കിപ്പഴിക്കാതെയും.
നോക്കിപ്പഴിക്കാതെയും.


ഒന്നും തെറ്റണയാതെതന്നെയൊരുവന്‍
ഒന്നും തെറ്റണയാതെതന്നെയൊരുവൻ
തന്‍ ജീവയാത്രാന്തരേ
തൻ ജീവയാത്രാന്തരേ
പിന്നോക്കം തിരിയാതെ പാഞ്ഞിഹ പണി-
പിന്നോക്കം തിരിയാതെ പാഞ്ഞിഹ പണി-
പ്പെട്ടെങ്കിലും പോയിതേ
പ്പെട്ടെങ്കിലും പോയിതേ
എന്നാല്‍ നാം പുകഴൂന്നതാവിധമെഴു-
എന്നാൽ നാം പുകഴൂന്നതാവിധമെഴു-
ന്നാ ജീവിതത്തെക്കുറി-
ന്നാ ജീവിതത്തെക്കുറി-
ച്ചെന്നല്ലാതൊരുവന്‍ മരിച്ചവിധമെ-
ച്ചെന്നല്ലാതൊരുവൻ മരിച്ചവിധമെ-
ന്താകട്ടെയെന്താണതിൽ.
ന്താകട്ടെയെന്താണതില്‍.


- ആഗസ്ത് 1903
- ആഗസ്ത് 1903
</poem>
</poem>


[[വനമാല (കുമാരനാശാന്‍)|വനമാല എന്ന സമാഹാരത്തിലെ മറ്റു കവിതകള്‍]]
[[വനമാല (കുമാരനാശാൻ)|വനമാല എന്ന സമാഹാരത്തിലെ മറ്റു കവിതകൾ]]
[[Category:കവിത]]
[[Category:കവിത]]

03:50, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ


വനമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്


ഇന്നേവം മൃതനായി തന്റെ മതവി-
         ശ്വാസത്തിനായിട്ടിവൻ
നന്നോർത്താലതു ഹന്ത നാമൊരുവരും
        ചെയ്യാത്ത കൈയല്ലയോ
എന്നാലോതുകയിപ്പുമാനിതിനുവേ-
        ണ്ടിത്തന്നെ ജീവിച്ചിരു-
ന്നെന്നാ വാക്യമൊടാശു ചേർത്തു ബലമാ-
        യാർക്കും കഥിക്കാവതോ.

അന്ത്യത്തിങ്കലിവൻ മരിച്ചു തെളിയിച്ചു
       താൻ സ്വയം കൃത്യനിർ
ബ്ബന്ധത്താൽ മതഭക്തി ശൂരഭടനഅ-
       ണെന്നുള്ളതിന്നഞ്ജസാ
എന്തോ നാമറിയുന്നതില്ല-യിതുപോൽ
       തൻ ബാല്യകാലത്തിലേ
സ്വന്തം ജീവിതമീവിധം ചിരമിവൻ
       ജീവിച്ചു ശീലിച്ചിതോ.

ചത്തീടുന്നതെളുപ്പമാളുകൾ മരി-
      ച്ചിട്ടില്ലയോ വല്ലതും
ചിത്തേ മോഹനിമിത്തമോ ചില വെറും
      മിഥ്യാഗ്രഹം‌മൂലമോ
ഉത്തുംഗത്വാമുയർന്നകോപമഥവാ
      ശൗര്യം വഹിച്ചെത്രയോ
മർത്ത്യന്മാർ മൃതരായി വന്നതുവരാൻ
      പാടില്ലയോ തെല്ലുമേ.

ജീവിക്കുന്നതുതന്നെ കഷ്ടമിഹ തൽ-
       കൃത്യങ്ങൾ ചെയ്തും സ്വയം
ഭാവിച്ചീടിന സത്യമായ വഴിയിൽ-
      ത്തെറ്റൊന്നു പറ്റാതെയും
ഭൂവിൽ കേവലമിഷ്ടരും നിജ നട-
      പ്പിൽ സംശയിക്കാതെയും
താവും നിന്ദകലർന്ന ലോകരഖിലം
      നോക്കിപ്പഴിക്കാതെയും.

ഒന്നും തെറ്റണയാതെതന്നെയൊരുവൻ
      തൻ ജീവയാത്രാന്തരേ
പിന്നോക്കം തിരിയാതെ പാഞ്ഞിഹ പണി-
     പ്പെട്ടെങ്കിലും പോയിതേ
എന്നാൽ നാം പുകഴൂന്നതാവിധമെഴു-
     ന്നാ ജീവിതത്തെക്കുറി-
ച്ചെന്നല്ലാതൊരുവൻ മരിച്ചവിധമെ-
     ന്താകട്ടെയെന്താണതിൽ.

                                                  - ആഗസ്ത് 1903

വനമാല എന്ന സമാഹാരത്തിലെ മറ്റു കവിതകൾ

"https://ml.wikisource.org/w/index.php?title=വനമാല/ജീവിതവും_മരണവും&oldid=13975" എന്ന താളിൽനിന്ന് ശേഖരിച്ചത്