"വനമാല/അനുശോചനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sidharthan (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
(ചെ.) പുതിയ ചിൽ ... |
||
വരി 1: | വരി 1: | ||
{{കുമാരനാശാൻ}} |
|||
{{കുമാരനാശാന്‍}} |
|||
'''[[വനമാല ( |
'''[[വനമാല (കുമാരനാശാൻ)|വനമാല]] എന്ന കവിതാസമാഹാരത്തിൽ നിന്ന്''' |
||
<poem> |
<poem> |
||
മാന്യമിത്രമേ, മാനസസാരളീ |
മാന്യമിത്രമേ, മാനസസാരളീ |
||
സാന്നിദ്ധ്യംചെയ്ത |
സാന്നിദ്ധ്യംചെയ്ത സാക്ഷാൽ നികേതമേ, |
||
ഉന്നിദ്രയുവഹൃത്തിൻ പ്രവാഹത്തിൽ |
|||
ഉന്നിദ്രയുവഹൃത്തിന്‍ പ്രവാഹത്തില്‍ |
|||
ധന്യവാർദ്ധക്യം സന്ധിച്ച ‘തീർത്ഥ’മേ, |
|||
മന്നിൽനിന്നു മറഞ്ഞിതോ വർഗ്ഗത്തെ- |
|||
യുന്നയിപ്പാനെരിഞ്ഞ വിളക്കേ നീ. |
യുന്നയിപ്പാനെരിഞ്ഞ വിളക്കേ നീ. |
||
അറ്റത്തയ്യോ പരിമളശേഷമാ- |
അറ്റത്തയ്യോ പരിമളശേഷമാ- |
||
യൊറ്റയാമാ |
യൊറ്റയാമാ വിടർന്ന പൂവെന്നിയേ |
||
അറ്റഞെട്ടാർന്നു നില്ക്കുന്നു കഷ്ടമീ- |
|||
യുറ്റ തീയസമുദായവല്ലരി. |
യുറ്റ തീയസമുദായവല്ലരി. |
||
വേറെ മൊട്ടീ |
വേറെ മൊട്ടീ ലതയിൽ വിടർന്നിടാ- |
||
മേറെയേറിയ ഭംഗിയിലെങ്കിലും |
മേറെയേറിയ ഭംഗിയിലെങ്കിലും |
||
കൂറെഴുന്ന കുസുമപ്രകാശമേ |
കൂറെഴുന്ന കുസുമപ്രകാശമേ |
||
വേറുപൂവൊന്നീ |
വേറുപൂവൊന്നീ ഞെട്ടിൽ വിളങ്ങുമോ? |
||
ചത്തവർക്കു കണക്കില്ലെയെന്നാലും |
|||
എത്ര |
എത്ര പാർത്തു പഴകിയതാകിലും |
||
ചിത്തത്തിൽക്കൂറിയന്നവർ പോകുമ്പോൾ |
|||
ചിത്തത്തില്‍ക്കൂറിയന്നവര്‍ പോകുമ്പോള്‍ |
|||
പുത്തനായ്ത്തന്നെ തോന്നുന്നഹോ മൃതി. |
പുത്തനായ്ത്തന്നെ തോന്നുന്നഹോ മൃതി. |
||
എന്തിനല്ലെങ്കിലോർക്കുന്നു ഞാനിതി- |
|||
എന്തിനല്ലെങ്കിലോര്‍ക്കുന്നു ഞാനിതി- |
|||
ങ്ങന്തകഭയം |
ങ്ങന്തകഭയം കൃത്യജ്ഞരാർന്നിടാ. |
||
അന്ത്യശയ്യയിലുമമ്മഹാൻതന്നെ- |
|||
അന്ത്യശയ്യയിലുമമ്മഹാന്‍തന്നെ- |
|||
ച്ചിന്തിച്ചീലതു |
ച്ചിന്തിച്ചീലതു വർഗ്ഗകാര്യോത്സുകൻ |
||
സത്യമോർക്കിൽ മരണംമുതല്ക്കുതാ- |
|||
നുത്തമർക്കു തുടങ്ങുന്നു ജീവിതം. |
|||
അത്തലില്ലവർക്കന്നുതൊട്ടൂഴിയിൽ |
|||
അത്തലില്ലവര്‍ക്കന്നുതൊട്ടൂഴിയില്‍ |
|||
എത്തുകില്ല കളങ്കം യശസ്സിലും. |
എത്തുകില്ല കളങ്കം യശസ്സിലും. |
||
- ജൂലൈ 1921 |
- ജൂലൈ 1921 |
||
</poem> |
</poem> |
||
[[വനമാല ( |
[[വനമാല (കുമാരനാശാൻ)|വനമാല എന്ന സമാഹാരത്തിലെ മറ്റു കവിതകൾ]] |
||
[[Category:കവിത]] |
[[Category:കവിത]] |
03:38, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
കാവ്യങ്ങൾ
വീണ പൂവ് · ഒരു സിംഹപ്രസവം |
കവിതാസമാഹാരം
|
വിവർത്തനം
|
സ്തോത്ര കൃതികൾ
|
മറ്റു രചനകൾ
|
|
വനമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്
മാന്യമിത്രമേ, മാനസസാരളീ
സാന്നിദ്ധ്യംചെയ്ത സാക്ഷാൽ നികേതമേ,
ഉന്നിദ്രയുവഹൃത്തിൻ പ്രവാഹത്തിൽ
ധന്യവാർദ്ധക്യം സന്ധിച്ച ‘തീർത്ഥ’മേ,
മന്നിൽനിന്നു മറഞ്ഞിതോ വർഗ്ഗത്തെ-
യുന്നയിപ്പാനെരിഞ്ഞ വിളക്കേ നീ.
അറ്റത്തയ്യോ പരിമളശേഷമാ-
യൊറ്റയാമാ വിടർന്ന പൂവെന്നിയേ
അറ്റഞെട്ടാർന്നു നില്ക്കുന്നു കഷ്ടമീ-
യുറ്റ തീയസമുദായവല്ലരി.
വേറെ മൊട്ടീ ലതയിൽ വിടർന്നിടാ-
മേറെയേറിയ ഭംഗിയിലെങ്കിലും
കൂറെഴുന്ന കുസുമപ്രകാശമേ
വേറുപൂവൊന്നീ ഞെട്ടിൽ വിളങ്ങുമോ?
ചത്തവർക്കു കണക്കില്ലെയെന്നാലും
എത്ര പാർത്തു പഴകിയതാകിലും
ചിത്തത്തിൽക്കൂറിയന്നവർ പോകുമ്പോൾ
പുത്തനായ്ത്തന്നെ തോന്നുന്നഹോ മൃതി.
എന്തിനല്ലെങ്കിലോർക്കുന്നു ഞാനിതി-
ങ്ങന്തകഭയം കൃത്യജ്ഞരാർന്നിടാ.
അന്ത്യശയ്യയിലുമമ്മഹാൻതന്നെ-
ച്ചിന്തിച്ചീലതു വർഗ്ഗകാര്യോത്സുകൻ
സത്യമോർക്കിൽ മരണംമുതല്ക്കുതാ-
നുത്തമർക്കു തുടങ്ങുന്നു ജീവിതം.
അത്തലില്ലവർക്കന്നുതൊട്ടൂഴിയിൽ
എത്തുകില്ല കളങ്കം യശസ്സിലും.
- ജൂലൈ 1921