വജ്രസൂചി (1853)

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
വജ്രസൂചി

രചന:ഹെർമൻ ഗുണ്ടർട്ട് (1853)

[ 5 ] വജ്രസൂചീ

തലശ്ശെരിയിലെഛാപിതം

൧൮൫൩ [ 6 ] അശ്വഘൊഷപണ്ഡിതകൃത

വജ്രസൂചീ

ജഗൽഗുരുംമഞ്ജുഘൊഷംനത്വാവാക്കായചെതസാ ।
അശ്ചഘൊഷൊവജ്രസൂചീംസൂത്രയാമിയഥാമതം ॥
വെദാഃപ്രമാണംസ്മൃതയഃപ്രമാണംധൎമ്മാൎത്ഥയുക്തംവച
നം പ്രമാണം । യസ്യ പ്രമാണംനഭവെൽപ്രമാണം ക
സ്മസ്യകുൎയ്യാദ്വചനം പ്രമാണം ॥

ഇഹഭവതായദിഷ്ടം സൎവ്വവൎണ്ണപ്രധാനംബ്രാഹ്മണവൎണ്ണ
ഇതി—വയമത്രബ്രമഃ—കൊയംബ്രാഹ്മണൊനാമ—കിംജീവഃ
—കിംജാതിഃ—കിംശരീരം—കിംജ്ഞാനം—കിംആചാരഃ—കിം കൎമ്മ—
കിംവെദഇതി—

തത്രജീവസ്താവൽബ്രാഹ്മണൊനഭവതി—കസ്മാൽ—വെ
ദപ്രാമാണ്യാൽ ഉക്തംഹിവെദെ—ഒം സൂൎയ്യഃപശുരാസീൽ-
സൊമഃപശുരാസീൽഇന്ദ്രഃപശുരാസീൽപശവൊദെവാഃഅ
ഭ്യന്തെദെവപശവഃശ്ചപാകാഅവിദെവാഭവന്തി—അതൊ
വെദപ്രാമാണ്യാൽമന്യാമഹെജീവത്വാൽ ബ്രാഹ്മണൊനഭ
വതി—ഭാരത പ്രാമാണ്യാദവി—ഉക്തംഹിഭാര
തെ—

സപ്തവ്യാധാദശാരണ്യെമൃഗാഃകാലിഞ്ജലെഗിരൌ
ചക്രവാകാഃശരദ്വീവെഹംസാഃസരണിമാനസെ—
തെപിജാതാഃ കുരുക്ഷെത്രെബ്രാഹ്മണാ വെദപാരഗാഃ-

അതൊഭാരതപ്രാമാണ്യാൽ‌വ്യാധമൃഗഹംസചക്രവാകദൎശന
സംഭവാൽമന്യാമഹെജീവസ്താവൽ ബ്രാഹ്മണൊനഭവതി—മാന
വധൎമ്മപ്രാമാണ്യാൽ ഉക്തംഹിമാനവെധൎമ്മെ— [ 7 ] വജ്രസൂചി

ജഗല്ഗുരുവാകുന്നമഞ്ജുഘൊഷനെവാക്കായചെതസ്സു
കളെ കൊണ്ടു നമസ്കരിച്ചിട്ടു അശ്ചഘൊഷനായ ഞാ
ൻ ശാസ്ത്രമതത്തെ അനുസരിച്ചുവജ്രസൂചിയെ
സൂത്രിക്കുന്നെൻ-

വെദസ്മൃതികളുംധൎമ്മാൎത്ഥയുക്തമായവചനവുംഎ
ല്ലാം പ്രമാണമായിരിക്കെ ജാതിഭെദംപ്രമാണംഎന്നു
ആവെദശാസ്ത്രപുരാണങ്ങളാലും തെളിയുന്നില്ലതാനും
എന്നുഎന്റെമതി—സൎവ്വവൎണ്ണത്തിലും ബ്രാഹ്മണവ
ൎണ്ണംതന്നെപ്രധാനംഎന്നുനിങ്ങൾചൊല്ലുന്നുവല്ലൊ —ഈ
ബ്രാഹ്മണനാമംഎന്തൊന്നുഎന്നുഞങ്ങൾ ചൊദിക്കുന്നു—
അതുജീവനൊ ജാതിയൊശരീരമൊ ജ്ഞാനമൊ ആ
ചാരമൊ കൎമ്മമൊവെദമൊഎന്ത്എന്നുനൊക്കെണം—

അതുജീവൻഎന്നുതൊന്നുന്നില്ല—കാരണം—സൂൎയ്യ
ചന്ദ്രന്മാരുംഇന്ദ്രാദിദെവകളുംമുമ്പെപശുക്കളായിരുന്നു.
പിന്നെദെവകളായ്ചമഞ്ഞുചണ്ഡാലരാകുന്നശ്ചാപകരും
കൂടെദെവകളായ്വരുന്നുഎന്നുവെദത്തിൽഉണ്ടല്ലൊ—പി
ന്നെഭാരതത്തിൽചൊല്ലിയത്—കാലിഞ്ജലക്കുന്നിലെഏ
ഴുവെടരും‌പത്തുമാനും‌ശരദ്വീപിൽചക്രവാകങ്ങളും‌മാന
സസരസ്സിലെ‌അരയന്നങ്ങളും‌കൂടെ കുരുക്ഷെത്രത്തിൽ
ബ്രാഹ്മണജന്മംപിറന്നുവെദപാരഗരായ്വന്നു—എന്നത്
ഒഴികെമനുസംഹിതയിൽ കാണുന്നിതു— [ 8 ] അധീത്യചതുരൊവെദാൻസാംഗൊപാംഗെനതത്വതഃ
ശൂദ്രാൽപ്രതിഗ്രഹഗ്രാഹീബ്രാഹ്മണൊജായതെഖരഃ—
ഖരൊദ്വാദശജന്മാനിഷഷ്ടിജന്മാനിസൂകരഃ
ശ്ചാനഃസപ്തതിജന്മാനിഇത്യെവംമനുരബ്രവീൽ

അതൊമാനവധൎമ്മപ്രമാണ്യാൽ ജീവസ്താവൽബ്രാഹ്മണൊ
നഭവതി-ജാതിരപി ബ്രാഹ്മണൊനഭവതി—കസ്മാൽ—സ്മൃതി പ്രാ
മാണ്യാൽ—ഉക്തംഹിസ്മൃതൌ—

ഹസ്തിന്യാമചലൊജാതഉയൂക്യാംകെശപിംഗലഃ
അഗസ്ത്യൊഗസ്തിപുഷ്പാച്ചകൌശികഃ കുശസംഭവഃ
കപിലഃകപിലാജാതശ്ശാല ഗുമ്മാച്ചഗൌതമഃ
ദ്രൊണാചാൎയ്യസ്തുകലശാത്തിത്തിരിസ്തിത്തിരീസുതഃ
രെണുകാജനയദ്രാമമൃശ്യശൃംഗമുനീം‌മൃഗീ
കൈവൎത്തീന്യജനദ്വ്യാസംകൌശികഞ്ചശൂദ്രീകാ—
വിശ്വാമിത്രഞ്ചചണ്ഡാലീ വസിഷ്ഠഞ്ചൈവ‌ഉൎവ്വശീ

നതെഷാംബ്രാഹ്മണീമാതാ ലൊകാചാരച്ചബ്രാഹ്മണഃ
അതഃസ്മൃതി പ്രാമാണ്യാജ്ജാതിസ്താവൽ ബ്രാഹ്മണൊനഭവ
തി—അഥമന്യസെമാതാവാ ബ്രാഹ്മണീഭവെൽതെഷാം
പിതാതതൊ ബ്രാഹ്മണൊഭവതീതി—യദ്യവംദാസീപുത്രാ
അവി‌ബ്രാഹ്മണജനിതാബ്രാഹ്മണഭവെയുഃ—നചൈതൽ
ഭവതാമിഷ്ടം. കിഞ്ചയദി ബ്രാഹ്മണപുത്രൊ ബ്രാഹ്മണസ്തഹി
ബ്രാഹ്മണൊഭാവഃപ്രാ പ്രാപ്നൌതി—ഇദാനീന്തനെഷ്ഠ ബ്രാഹ്മണെഷു
പിതരിസന്ദെഹാൽ.ഗൊത്ര ബ്രാഹ്മണമാരഭ്യ ബ്രാഹ്മണീനാംശൂ
ദ്രപൎയ്യന്തമഭിഗമനദൎശനാൽ—അതൊജാതി ബ്രാഹ്മണൊനഭവ
തി—മാനവധൎമ്മപ്രാമാണ്യാദവി—ഉക്തംഹിമാനവെധൎമ്മെ—

സദ്യഃപതതി മാംസെനലാക്ഷയാലവണെനച
ത്യ്രഹാച്ശൂദ്രശ്ചഭവതി‌ബ്രാഹ്മണഃക്ഷീരവിക്രയീ [ 9 ] അംഗൊപാംഗങ്ങളൊടും കൂടെനാലുവെദങ്ങളെയുംഒതിയ
വൻഎങ്കിലും ബ്രാഹ്മണൻ ശൂദ്രനൊടു പ്രതിഗ്രഹംവാ
ങ്ങിയാൽ൧൨ജന്മം കഴുതയായും൬൦ ജന്മംപന്നിയായും
൭൦ ജന്മംശ്ചാവായുംപിറക്കും—എന്നെല്ലാംവിചാരിച്ചാൽ
ബ്രാഹ്മണ്യം ജീവനല്ലഎന്നുവെദത്താലുംഭാരതത്താലും
മാനവധൎമ്മത്താലുംസ്പഷ്ടമായ്വന്നുവല്ലൊ—

ബ്രാഹ്മണനായത് ജാതിയത്രെഎന്നുപറയാമൊ—
അങ്ങിനെ അല്ലഎന്നുസ്മൃതിയാൽതൊന്നുന്നു—
അചലമുനിയല്ലൊപിടിയാനയിലും കെശപിംഗല
ൻ നത്തിലും അഗസ്ത്യൻ അകത്തിപ്പൂവിലും കൗെശിക
ൻ ദൎഭയിലും കപിലൻ കുരങ്ങിലും ഗൗെതമൻ ശാലവ
ള്ളിയിലും ദ്രൊണാചാൎയ്യർകലശത്തിലും തിത്തിരികി
ളിയിലുംപിറന്നു—പരശുരാമനെരെണുകയും ഋഷ്യ
ശൃംഗനെമാനും വ്യാസനെമുക്കുവത്തിയും കൗെശിക
നെശൂദ്രീയും വിശ്വാമിത്രരെചണ്ഡാലിയുംവസിഷിഠ
രെഉൎവ്വശിയുംപെറ്റു—ഇവർആൎക്കും ബ്രാഹ്മണിത
ന്നെഅമ്മയല്ലഎങ്കിലും ലൊകാചാരത്താൽഅവർബ്രാ
ഹ്മണരായി—എന്നിങ്ങിനെസ്മൃതിയിൽ കാണ്കയാൽഅ
മ്മയഛ്ശമ്മാരാൽഅല്ലബ്രാഹ്മണൻഉളവാകുന്നതു—
ബ്രാഹ്മണിഅമ്മയായാൽമതിഎന്നുംപറഞ്ഞുകൂടാ—
അഛ്ശൻബ്രാഹ്മണൻഎന്നുനിശ്ചയംഅല്ല
ല്ലൊ—

മനുപറഞ്ഞത് കെട്ടാലുംബ്രാഹ്മണൻമാംസംതി
ന്നാൽ ക്ഷണംപിഴുകിപൊകുന്നു—അരക്കുപാൽഉപ്പു
എന്നീവകവില്ക്കിലുംമൂന്നുനാളകമെശൂദ്രനായി
പൊകും— [ 10 ] ആകാശശാമിനൊവിപ്രാഃപതന്തെമാംസഭക്ഷണാൽ—
വിപ്രാണാംപതനംദൃഷ്ട്വാതതൊമാംസാനിവൎജ്ജയെൽ—

അതൊമാനവധൎമ്മപ്രാമാണ്യാൽജാതിസ്താവൽ ബ്രാഹ്മണൊ
നഭവതി—

യദിഹിജാതി ബ്രാഹ്മണഃസ്യാത്തദാപതനശൂദ്രഭാവൊ
നൊപപദ്യതെ—കിംഖലുദുഷ്ടൊപ്യശ്ചഃസൂകരൊഭവെൽ—ത
സ്മാൽജാതിരപി ബ്രാഹ്മണൊനഭവെൽ—

ശരീരമപിബ്രാഹ്മണൊനഭവതി—കസ്മാൽ—യദിശരീരംബ്രാ
ഹ്മണസ്യാത്തൎഹിപാവകൊപിബ്രാഹ്മണഹാസ്യാൽ—ബ്രഹ്മഹ
ത്യാചബന്ധൂനാംശരീരദഹനാൽഭവെൽ—ബ്രാഹ്മണശരീര
നിഷ്പന്ദ ജാതാശ്ച ക്ഷത്രീയവൈശ്യശൂദ്രാഅവിബ്രാഹ്മ
ണാഃ സ്യുഃ-നചൈതദൃഷ്ടം—ബ്രാഹ്മണശരീരവിനാശാച്ചയജന
യാജനാദ്ധ്യയനാദ്ധ്യാപനദാനപ്രതിഗ്രഹാദീനാംബ്രാഹ്മണശ
രീരജനിതാനാംഫലസ്യവിനാശഃസ്യാൽ—നചൈതദൃഷ്ടം—
അതൊമന്യാമഹെ—ശരീരമപി ബ്രാഹ്മണൊനഭവതി—

ജ്ഞാനമപി ബ്രാഹ്മണൊനഭവതി—കുതഃ-ജ്ഞാന
ബാഹുല്യാൽ യെയെജ്ഞാനവന്തഃ ശൂദ്രാസ്തെസൎവ്വഏവബ്രാ
ഹ്മണാഃ സ്യുഃ—ദൃശ്യന്തെചക്വചിൽശൂദ്രാഅപിവെദവ്യാകരണ
മീമാംസാസാംഖ്യവൈശെഷികലഗ്നാജീവകാദിസൎവ്വശാസ്ത്ര
വിദഃ—നചതെബ്രാഹ്മണാഃസ്യുഃ—അതൊമന്യാമഹെജ്ഞാ
നമപിബ്രാഹ്മണൊനഭവതി—

ആചാരൊപി ബ്രാഹ്മണൊനഭവതി—യദ്യാചാരൊ
ബ്രാഹ്മണഃസ്യാത്തദായെയെആചാരവന്തഃശൂദ്രാസ്തെസൎവ്വെ
ബ്രാഹ്മണാഃസ്യുഃ—ദൃശ്യന്തെചനടഭടകൈവൎത്തഭണ്ഡപ്രഭൃത
യഃപ്രചണ്ഡതരവിവിധാചാരവന്തൊ—നചതെബ്രാഹ്മണാഭവ
ന്തി—തസ്മാദാചാരൊപിബ്രാഹ്മണൊനഭവതി— [ 11 ] ആകാശത്തിൽനടക്കുന്നവിപ്രന്മാൎക്കുംമാംസഭക്ഷണ
ത്താൽഅധഃപതനംവരുംഎന്നുചൊല്ലിയതുവിചാരി
ക്കുമ്പൊൾ—പതനത്താൽ ശൂദ്രനായിഭവിക്കുന്നത്ജാതി
യല്ലഎന്നുതെളിവായി—കുതിരഎത്രവിടക്കായാലും
വല്ലപ്പൊഴും ജാതിവിട്ടുപന്നിയാകുന്നപ്രകാരംകാ
ണ്മാൻഉണ്ടൊ—അതുകൊണ്ടു ബ്രാഹ്മണൻ ജാതി
യല്ലെന്നുവന്നു—

ബ്രാഹ്മണൻശരീരംഎന്നുചൊല്ലാമൊ—അതരു
തു—അല്ലാഞ്ഞാൽ അഗ്നിക്കു ബ്രഹ്മഹത്യസംഭവിച്ചു
ബ്രാഹ്മണശവംചുടുന്നബന്ധുക്കൾ്ക്കും ആദൊഷം ത
ന്നെപറ്റും—ബ്രാഹ്മണബീജംവൃഷലികളിലും ബ്രാഹ്മ
ണരെതന്നെഉല്പാദിപ്പിക്കും—

ബ്രാഹ്മണന്റെശരീരത്താൽഉണ്ടാകുന്നഷൾ്ക്കൎമ്മങ്ങ
ൾദെഹനാശത്താൽനശിക്കുംഎന്നുവരും—ആവകഒ
ന്നുംകാണുന്നില്ലല്ലൊ—ആകയാൽശരീരംഅല്ലബ്രാ
ഹ്മണൻഎന്നുതൊന്നുന്നു—

ജ്ഞാനംതന്നെബ്രാഹ്മണൻഎന്നുവന്നാലൊ—
ജ്ഞാനംഏറെയുള്ളശൂദ്രന്മാർബ്രാഹ്മണരാകെണ്ടി
യതു—വെദവ്യാകരണമീമാംസാസാംഖ്യവൈശെഷി
കലാഗ്നാദിശാസ്ത്രങ്ങൾഎല്ലാംഗ്രഹിച്ചശൂദ്രന്മാർചി
ലദിക്കിൽഉണ്ടുഅവർബ്രാഹ്മണരാകയില്ലല്ലൊ—അ
തുകൊണ്ടുജ്ഞാനമല്ല ബ്രാഹ്മണൻഎന്നുസ്പഷ്ടം—

ആചാരംതന്നെ ബ്രാഹ്മണൻഎന്നുവരികയുംഇല്ല—
അല്ലാഞ്ഞാൽശൂദ്രരിലുംഹീനജാതികളിലുംതപസ്സുമുത
ലായത്കെമമായിആചരിച്ചുപൊരുന്നവർബ്രാഹ്മണനാമത്തി
ന്നുയൊഗ്യരായ്ഭവിക്കുംഅതില്ലായ്കയാൽആചാരമല്ലബ്രാഹ്മണൻഎ [ 12 ] കൎമ്മാപി ബ്രാഹ്മണൊനഭവതി-കുതഃ-ദൃശ്യന്തെഹിക്ഷ
ത്രീയവൈശ്യ ശൂദ്രാഃ യജനയാജനാധ്യയനാധ്യാപനദാനപ്ര
തിഗ്രഹ പ്രസംഗാദി വിവിധാനികൎമ്മാണികുൎവ്വന്തൊ-നചതെ
ബ്രാഹ്മണാഭവതാംസമ്മതാഃ-തസ്മാൽ കൎമ്മാപി ബ്രാഹ്മണൊ
നഭവതി—

വെദെനാപി ബ്രാഹ്മണൊനഭവതി—കസ്മാൽരാവ
ണൊനാമരക്ഷസൊഭൂൽ—തെനാധീതടശ്ചത്വാരൊവെദാഃ-
ഋഗ്വെദൊയജുൎവ്വെദഃസാമവെദൊഥൎവ്വവെദശ്ചെതി—രാക്ഷ
സാനാമപിഗൃഹെഗൃഹെവെദവ്യവഹാരഃപ്രവൎത്തതഎവ-നച
തെബ്രാഹ്മണാഃ സ്യുഃ-അതൊമന്യാമഹെവെദെനാപിബ്രാ
ഹ്മണൊനഭവതീതി—

കഥന്തഹിബ്രാഹ്മണത്വംഭവതി—ഉച്യതെ—
ബ്രാഹ്മണത്വന്നശാസ്ത്രെണനസംസ്കാരൈൎന്നജാതിഭിഃ-
നകുലെനനവെദെനകൎമ്മണാനഭവെത്തതഃ-

കുന്ദെന്ദുധവലംഹിബ്രാഹ്മണത്വന്നാമ—സൎവ്വപാപസ്യാപാ
കരണമിതി—ഉക്തംഹി—വ്രതതപൊനിയമൊപവാസദാനദമ
ശമസംയമൊപചാരാച്ച—തഥാമൊക്തംവെദെ—

നിൎമ്മമൊനിരഹങ്കാരൊനിസ്സംഗൊനിഷ്പരിഗ്രഹഃ
രാഗദ്വെഷനിൎമ്മുക്തസ്കം ദെവാബ്രാഹ്മണംവിദുഃ-
സൎവ്വശാസ്ത്രെ വ്യുക്തം

സത്യം ബ്രഹ്മതപൊ ബ്രഹ്മ ബ്രഹ്മചെന്ദ്രീയനിഗ്രഹഃ
സൎവ്വഭൂതെദയാബ്രഹ്മഏതൽബ്രാഹ്മണലക്ഷണം—
സത്യന്നാസ്തിതപൊനാസ്തിചെന്ദ്രീയനിഗ്രഹഃ
സൎവ്വഭൂതെദയാനാസ്തി ഏതച്ചണ്ഡാലലക്ഷണം—
ദെവമാനുഷനാരീണാംതിൎയ്യഗ്യൊനിഗതെഷ്വപി
മൈഥുനന്നാധിഗഛ്ശന്തിതെവിപ്രാസ്തെചബ്രാഹ്മണാഇതി— [ 13 ] ന്നുസ്പഷ്ടം—

കൎമ്മത്താൽ ബ്രാഹ്മണനായ്വരുമൊ—യാഗം തുടങ്ങിയ
കൎമ്മങ്ങൾ ക്ഷത്രീയാദികളിലുംഉണ്ടുഅവർബ്രാഹ്മണ
രാകയില്ലതാനും—വെദാന്തത്താൽബ്രാഹ്മണൻആ
കുമൊഅതുവുംവരാ—രാവണൻഎന്നപ്രസിദ്ധ
നായരാക്ഷസൻ ഋൿ യജുസ്സസാമം അഥൎവ്വംഎ
ന്നുനാലുവെദങ്ങളെയുംവായിച്ചവൻഎങ്കിലും രാക്ഷസ
ർഭവനംതൊറുംവെദാദ്ധ്യയനംശീലിച്ചവർഎങ്കി
ലും അവർ ബ്രാഹ്മണരായില്ലപൊൽ—അതു
കൊണ്ടുവെദത്താലും ബ്രാഹ്മണനാകുന്നതുംഇല്ല—

പിന്നെബ്രാഹ്മണത്വംഎങ്ങിനെജനിക്കുന്നു—
അതുശാസ്ത്രംസംസ്കാരംജാതികുലംവെദം—കൎമ്മം
എന്നിവറ്റാൽഉളവാകുന്നതല്ലഎന്നുണ്ടല്ലൊ—എ
ന്തൊന്നാകുന്നുഎന്നാൽ—കുന്ദത്തിൻപൂക്കണക്കെമാ
നസത്തിന്റെനിൎമ്മലഗുണമത്രെസൎവ്വപാപത്തെയും
അകറ്റുന്നുതുതന്നെ—വ്രതം-തപസ്സ്-നിയമം-ഉപവാ
സം-ദാനം—ദമം-ശമം-സംയമം-ഉപചാരം-എന്നിവറ്റി
നാൽബ്രാഹ്മണൻആകുംഎന്നുഉക്തമായല്ലൊ—ഞാ
ൻഎന്നുംഎന്റെഎന്നുംഉള്ളഭാവങ്ങൾനീങ്ങിസം
ഗവുംപരിഗ്രഹവുംഅകന്നുരാഗദ്വെഷാദികൾവിട്ടു
പൊയവനെതന്നെദെവകൾ ബ്രാഹ്മണൻഎന്നുനി
ശ്ചയിപ്പു——എന്നുവെദത്തിൽഉണ്ടല്ലൊ—ബ്രഹ്മമാ
യതുസത്യംതപസ്സ്ഇന്ദ്രീയനിഗ്രഹംഎല്ലാഭൂതങ്ങളിലും
ദയഇവതന്നെബ്രാഹ്മണലക്ഷണം—ഇവയില്ലാത്തവൻ
ചണ്ഡാലനത്രെ—മൈഥുനംഒട്ടുംചെയ്യാത്തവർമാത്രംബ്രാ
ഹ്മണർആകുന്നു-എന്നുസൎവ്വശാസ്ത്രങ്ങളിലുംഉണ്ടു— [ 14 ] ശുക്രെണാവ്യക്തം—

നജാതിൎദൃശ്യതെതാവൽഗുണാഃകല്യാണകാരകാഃ
ചണ്ഡാലൊപിഹിത ത്രസ്ഥസ്തം ദെവാബ്രാഹ്മണംവിദുഃ—

തസ്മാന്നജാതിൎന്നജീവനൊനശരീരംനജ്ഞാനംനാചാരൊനക
ൎമ്മനവെദൊബ്രാഹ്മണഇതി—

അന്യച്ചഭവതൊക്തം—ഇഹശൂദ്രാണാംപ്രവ്രജ്യാനവിധീ
യതെ—ബ്രാഹ്മണശുശ്രൂഷൈവതെഷാംധൎമ്മൊവിധീയതെ—
ചതുൎഷ്ഠവൎണ്ണെഷ്വന്തെവചനാത്തെനീചാഇതി—യദ്യെവംഇ
ന്ദ്രൊപിനീചഃസ്യാൽ—ശ്ചയുവമഘൊനാമതദ്ധിതഇതിസൂത്ര
വചനാൽ—ശ്ചാകുക്കുരഃ—യുവാപുരുഷഃ—മഘവാസുരെന്ദ്രഃ
തയൊഃശ്ചപുരുഷയൊഃഇന്ദ്രഎവനീചഃസ്യാൽ—നചൈത
ദൃഷ്ടം—കിംഹിവചനമാത്രെണദൊഷൊഭവതി—തഥാചഉമാ
മഹെശ്ചരൗെദന്തൊഷ്ഠമിത്യപിലൊകെപ്രയുജ്യതെനചദ
ന്താഃപ്രാഗുൽപന്നാഃ—ഉല്പന്നാവാകെവലംവൎണ്ണസമാസമാത്രം
ക്രിയതെ—ബ്രഹ്മക്ഷത്രീയവിൾച്ശൂദ്രാഇതി—തസ്മാദ്യംഭവദീയാ
പ്രതിജ്ഞാബ്രാഹ്മണശുശ്രൂഷൈവതെഷാംധൎമ്മൊനഭവതി—
കിഞ്ചാനിശ്ചിതൊയം ബ്രാഹ്മണപ്രസംഗഃ—

ഉക്തംഹിമാനവെധൎമ്മെ

വൃഷലീഫെനപീതസ്യനിശ്ചാസൊപഹതസ്യച
തത്രൈവച പ്രസൂതസ്യനിഷ്കൃതിൎന്നൊപലഭ്യതെ—
ശൂദ്രീഹസ്തെനയൊഭുങ്ക്തെമാസമെകന്നിരന്തരം
ജീവമാനൊഭവെച്ശൂദ്രൊമൃതശ്ചാനശ്ചജായതെ—
ശൂദ്രീപരി വൃതൊവിപ്രശ്ശൂദ്രീചഗൃഹമെധിനീ
വൎജ്ജിതഃപിതൃദെവെനരൗെരവംസൊധിഗഛ്ശതി—

അതൊസ്യവചനസ്യ പ്രാമാണ്യാദനിയതൊയം ബ്രാഹ്മണപ്രസംഗഃ—
കിഞ്ചാന്യൽ—ശൂദ്രൊപിബ്രാഹ്മണൊഭവതി.കൊഹെതുഃ—
[ 15 ] ജാതിയല്ലസല്ഗുണംതന്നെപ്രമാണമാകയാൽഗുണമു
ള്ളചണ്ഡാലനുംദെവന്മാൎക്കബ്രാഹ്മണനത്രെഎന്നുശു
ക്രൻഉരചെയ്തു—അതുകൊണ്ടുബ്രാഹ്മണ്യംജാതിയും
അല്ല ജീവൻശരീരവും അല്ല ജ്ഞാനകൎമ്മാചാരങ്ങളും
അല്ലസ്പഷ്ടം—

പിന്നെതീൎത്ഥയാത്രശൂദ്രൎക്കവിഹിതമല്ലബ്രാഹ്മ
ണശുശ്രൂഷയത്രെഅവൎക്കവിഹിതധൎമ്മം എന്നും— നാ
ലുവൎണ്ണങ്ങൾപറയുന്നദിക്കിൽശൂദ്രൻഒടുക്കത്തവനാ
കയാൽനീചൻതന്നെഎന്നുംചൊല്ലുന്നുകഷ്ടം—അ
ങ്ങിനെആയാൽ—ശ്ച യുവമഘൊനാമതദ്ധിത—എന്നു
ള്ളസൂത്രവചനംഹെതുവായിട്ടുമഘവാൻആകുന്നദെ
വെന്ദ്രനുംശ്ചാക്കൾ യുവാക്കളിലുംനീചനായിപൊയി—
അതുപൊലെ ഉമാമഹെശ്വരന്മാർഎന്നുള്ളവാക്യത്താ
ൽമഹെശ്വരന്നുലഘുത്വംവരുന്നതാകും—അതില്ലല്ലൊ—
അതുകൊണ്ടുബ്രഹ്മക്ഷത്രവിൾഛ്ശൂദ്രാഃ-എന്നുള്ളസമാ
സത്തിൽഅന്ത്യപദംആയതുനീചംഎന്നുവരികയുംഇല്ല—
ബ്രാഹ്മണരെതൊട്ടുമാനവധൎമ്മത്തിൽചൊല്ലിയതുകെട്ടു
വൊ—വൃഷലിയുടെമുലപ്പാൽകുടിച്ചുതാൻഅവളുടെശ്വാ
സംപറ്റിതാൻഅവളിൽപിറന്നുതാൻപ്രായശ്ചിത്തം
ചെയ്വാൻകഴിവില്ല—ശൂദ്രീകൈയിൽനിന്നുംവാങ്ങിതി
ന്നുന്നവൻഇനിഒരുമാസം ശൂദ്രനായിജീവിച്ചിരിപ്പൂപി
ന്നെനായായിപിറക്കും ശൂദ്രീയെവെച്ചുകൊള്ളുന്നബ്രാ
ഹ്മണൻദെവന്മാൎക്കുംപിതൃക്കൾ്ക്കും ത്യാജ്യനായിരൗെരവ
നരകംപ്രാപിക്കും—എന്നിങ്ങിനെകെട്ടുവിചാരിച്ചാൽമല
യാളത്തിൽ ബ്രാഹ്മണർനന്നചുരുക്കംഎന്നുതൊന്നും—ബ്രാ
ഹ്മണ്യംമാറാത്തസ്ഥാനംഅല്ലഎന്നുമറ്റൊന്നിനാലുംതെളി [ 16 ] ഇഹഹിമാനവെധൎമ്മെഭിഹിതം—

അരിണീഗൎഭസംഭൂതഃകഠൊനാമമഹാമുനിഃ
തപസാബ്രാഹ്മണൊജാതസ്തസ്മാജ്ജാതിരകാരണം—
ഉൎവ്വശീഗൎഭസംഭൂതൊവസിഷ്ഠൊപിമഹാമുനിഃ
തപസാബ്രാഹ്മണൊജാതസ്തസ്മാജ്ജാതിരകാരണം—
ഹരിണീഗൎഭസംഭൂത ഋഷ്യശ്യംഗൊമഹാമുനിഃ
തപസാബ്രാഹ്മണൊജാതസ്തസ്മാജ്ജാതിരകാരണം—
ചണ്ഡാലീഗൎഭസംഭൂതൊവിശ്വാമിത്രൊമഹാമുനിഃ
തപസാബ്രാഹ്മണൊജാതസ്തസ്മാജ്ജാതിരകാരണം—
താന്ദൂലീഗൎഭസംഭൂതൊനാരദൊഹിമഹാമുനിഃ
തപസാബ്രാഹ്മണൊജാതസ്തസ്മാജ്ജാതിരകാരണം
ജിതാത്മായതിൎഭവതിപഞ്ചഗൊനിൎജ്ജിതെന്ദ്രിയഃ—
തപസാതാപസൊജാതിബ്രഹ്മചൎയ്യെണബ്രാഹ്മണഃ—
നചതെബ്രാഹ്മണീപുത്രാസ്തെചലൊകസ്യബ്രാഹ്മണഃ—
ശീലശൗെചമയംബ്രഹ്മതസ്മാജ്ജാതിരകാരണം—
ശീലംപ്രധാനന്നതകുലം പ്രധാനംകുലെനകിംശീലവിവൎജ്ജീതെന
ബഹവൊനരാനീചകുല പ്രസൂതാഃസ്സ്വൎഗ്ഗംഗതാശ്ശീലമുധെത്യധീരാഃ—

കെപുനസ്തെകംവ്യാസവസിഷ്ഠ ഋഷ്യശൃംഗവിശ്വാമിത്രപ്രഭൃതയൊബ്ര
ഹ്മൎഷയൊനീചകുലപ്രസൂതാസ്തെചലൊകസ്യബ്രാഹ്മണാഃതസ്മാദസ്യവ
ചനസ്യപ്രാമാണ്യാദപ്യതിയതൊയംബ്രാഹ്മണപ്രസംഗഇതി—
ശൂദ്രകുലെപിബ്രാഹ്മണൊഭവതി—കിഞ്ചാവ്യന്യരുവദീയമതം—

മുഖതൊ ബ്രാഹ്മണൊജാതൊബാഹുഭ്യാം ക്ഷത്രിയസ്തഥാ
ഊരുഭ്യാംവൈശ്യഃസഞ്ജാതഃവത്ഭ്യാം ശൂദ്രകഏവച—

അത്യൊച്ച്യതെ ബ്രാഹ്മണാബഹവൊനജ്ഞായന്തെ-കുതൊമുഖ
തൊജാതാബ്രാഹ്മണാഇതി—ഇഹഹികൈവൎത്തരജകചണ്ഡാലകു
ലെഷാപിബ്രാഹ്മണാഃസന്തി—തെഷാമപിചൂഡാകരണമുഞ്ജദന്തകാ
ഷ്ഠാദിസംസ്കാരാഃ—ക്രീയന്തെ—തെഷാമപിബ്രാഹ്മണസംജ്ഞാ [ 17 ] യും—ശൂദ്രൻബ്രാഹ്മണായ്വരുംഎന്നുള്ളതുകൂടെമനുധൎമ്മ
ത്തിൽഉണ്ടു-കഠൻഎന്നഋഷിതപസ്സുംചെയ്തുകൊണ്ടുബ്രാ
ഹ്മണനായ്വന്നതാൽജാതിഅകാരണംഎന്നുപ്രസിദ്ധം-വ
സിഷ്ഠരും ഋഷ്യശൃംഗനുംചണ്ഡാലീപുത്രനായവിശ്വാമിത്ര
രുംമദ്യംവില്ക്കുന്നവൾപെറ്റ‌നാരദനുംതപസ്സു‌നിമിത്തം
ബ്രാഹ്മണരായ്വന്നതാൽ ജാതികാൎയ്യമല്ല-തന്നെത്താ
ൻജയിച്ചവൻയതിയുംതപസ്സുചെയ്തവൻതാപസനും
ആകുംവണ്ണം ബ്രഹ്മചൎയ്യം‌ദീക്ഷിച്ചവൻ ബ്രാഹ്മണന
ത്രെ—ലൊകബ്രാഹ്മണരാവാൻബ്രാഹ്മണീപുത്രന്മാർത
ന്നെപൊരാ‌ബ്രഹ്മമായതുശീലശുദ്ധിഅത്രെ—അതുകൊണ്ടു
ജാതിഅകാരണം—കുലംഅല്ലശീലംഅത്രെ‌പ്രധാനം—ശീലം
കെട്ടവന്റെകുലംകൊണ്ടുഎന്തു—നീചകുലത്തിൽപിറന്നു
ള്ളബഹുജനങ്ങൾധീരതയൊടെ‌സുശീലംവരുത്തിസ്വൎഗ്ഗം
ഗമിച്ചുസത്യംഎന്നുമാനവധൎമ്മത്തിൽചൊല്ലിയതു—അത്‌ആ
ർഎല്ലാം‌കഠൻ വ്യാസൻ വസിഷ്ഠർ തുടങ്ങിയുള്ള‌ബ്രഹ്മ
ർഷികൾഹീനരായ്പിറന്നുലൊകബ്രാഹ്മണരായി‌ഉയൎന്നുപൊ
ൽ—അതുകൊണ്ടു‌ ബ്രാഹ്മണ്യം‌നിയതമായുള്ളതല്ല—

മറ്റൊരുവാക്യം‌നിങ്ങൾക്കുണ്ടു—മുഖത്തിൽനിന്നുബ്രാ
ഹ്മണനും‌ബാഹുക്കളിൽനിന്നുക്ഷത്രിയനും‌ഊരുക്കളിൽ
നിന്നുവൈശ്യനും കാലുകളിൽനിന്നുശൂദ്രനും
ജനിച്ചുഎന്നത്രെ—

അതുതെറ്റുതന്നെചിലമുക്കുവരും‌വണ്ണാന്മാരും
ചണ്ഡാലരുംജന്മത്താൽഅല്ലചൌളകൎമ്മം‌ഉപനയ
നംമുതലായസംസ്കാരങ്ങളെകൊണ്ടുതന്നെബ്രാഹ്മ
ണരായിചമഞ്ഞിരിക്കെ‌ഇവരും‌കൂടെ‌ബ്രഹ്മമുഖത്തിൽ
ൽ നിന്നുപിറന്നവർ എന്നുവരുമൊ— [ 18 ] ക്രീയതെ—തസ്മാൽ ബ്രാഹ്മണവൽക്ഷത്രിയാദയൊപീതിപ
ശ്യാമഃ—

ഏകവൎണ്ണൊനാസ്തിചതുൎവ്വൎണ്ണ്യം—ഇഹകശ്വിദ്ദെവദത്ത
ഏകസ്യാംസ്ത്രീയാംചതുരഃപുത്രാൻജനയതി—നചതെഷാംവൎണ്ണ
ഭെദൊസ്തി—അയംബ്രാഹ്മണഃഅയം ക്ഷത്രിയഃഅയംവൈ
ശ്യഃഅയംശൂദ്രഇതി—കസ്മാൽ—ഏകപിതൃകത്വാൽ —ഏവം ബ്രാ
ഹ്മണാദീനാംകഥംചാതുൎവ്വൎണ്ണ്യം —

ഇഹഹിഗൊഹസ്ത്യശ്വമൃഗസിംഹവ്യാഘ്രാദീനാംപദവി
ശെഷൊദൃഷ്ടഃ—ഗൊഃപദമിദം —ഹസ്തിപദമിദം.അശ്വപദമി
ദം-മൃഗപദമിദം—സിംഹപദമിദം —വ്യാഘ്രപദമിദമിതി —നച
ബ്രാഹ്മണാദീനാം —ബ്രാഹ്മണപദമിദം —ക്ഷത്രീയപദമിദംവൈ
ശ്യപദമിദംശൂദ്രപദമിദമിതി —അതഃപദവിശെഷാഭാവാദ
പിപശ്യാമഏകവൎണ്ണൊസ്തിനാസ്തിചാതുൎവ്വൎണ്ണ്യം—

ഇഹഗൊമഹിഷാശ്വകുഞ്ജരഖരവാനരഛാഗൈഡകാ
ദീനാംഭഗലിംഗമാൎണ്ണസംസ്ഥാനമലമൂത്രഗന്ധദ്ധ്വനിവിശെഷൊ
ദൃഷ്ടഃനതു ബ്രാഹ്മണക്ഷത്രിയാദീനാം —അതൊപ്യവിശെഷാദെ
കഎവവൎണ്ണഇതി —അപിച —യഥാഹംസപാരാവതശുകകൊകിലശി
ഖണ്ഡിപ്രഭൃതീനാംരൂപവൎണ്ണലൊമതുണ്ഡവിശെഷൊദൃഷ്ടഃ—നത
ഥാബ്രാഹ്മണാദീനാം —അതൊപ്യവിശെഷാദെകഏവവൎണ്ണഇതി

—യഥാവടബകുലപലാശാശൊകതമാലനാഗകെസരശിരീഷച

മ്പകപ്രഭൃതീനാംവൃക്ഷാണാംവിശെഷൊദൃശ്യതെ —പദതൊദണ്ഡ
തശ്ചപത്രതശ്വപുഷ്പതശ്വഫലതശ്വത്വഗസ്ഥിബീജരസഗന്ധതശ്വ
നതഥാബ്രഹ്മക്ഷത്രീയവിൾഛ്ശൂദ്രാണാംഅംഗപ്രത്യംഗവിശെഷൊ
നത്വങ്മാസശൊണിതാസ്ഥിശുക്ലമലവൎണ്ണസംസ്ഥാനവിശെഷണം—
നാപിപ്രസവവിശെഷൊദൃശ്യതെ —തത്ഥൊപ്യവിശെഷാദെക
ഏവവൎണ്ണൊഭവതി — [ 19 ] പിന്നെഒരുപുരുഷനിൽനിന്നുണ്ടായവൎക്കചാതുൎവ്വ
ൎണ്ണ്യംവന്നതുഎങ്ങിനെ—ഒരുത്തൻഒരുത്തിയിൽനാലു
പുത്രരെഉല്പാദിപ്പിച്ചാൽആനാല്വരിൽവൎണ്ണഭെദംകാ
ണുന്നില്ല—ബ്രഹ്മാവ്ഏകപിതാവായിരിക്കെചാതുൎവ്വ
ണ്ണ്യംഎങ്ങിനെസംഭവിക്കും—ആനപുലികുതിരപശുമു
തലായമൃഗങ്ങളിൽകാല്ക്കുവളരെഭെദംകാണുന്നു—പശു
ക്കാൽവെറെ—പുലിക്കാൽവെറെആനക്കാൽവെറെഎ
എന്നിങ്ങിനെ ബ്രാഹ്മണാദികളിൽ ഈവകവിശെഷം ലാ
ണുന്നില്ല—ഏകവൎണ്ണമെഉള്ളുഎന്നുകാലുകളുടെതുല്യ
തയെവിചാരിച്ചുനിശ്ചയിക്കാം—

വൎണ്ണംരൂപം മലമൂത്രം മണം ഒച്ചമുതലായവി
ശെഷങ്ങളാൽ പശു എരുമ കുതിര കഴുത എന്നിവറ്റി
ന്റെജാതിഭെദംതെളിയുന്നു—ബ്രാഹ്മണക്ഷത്രിയാ
ദികളിൽ അതുവരായ്കയാൽ ഏകവൎണ്ണമെഉള്ളുഎ
ന്നുസ്പഷ്ടം—അരയന്നം പ്രാവുകിളി കുയിൽ മയി
ൽമുതലായതിന്നുനിറം വടിവുമുടിചുണ്ടുതുടങ്ങിയുള്ള
വ്യത്യാസങ്ങളെപൊലെബ്രാഹ്മണാദികൾക്കഒന്നും
ഇല്ലല്ലൊ—

പെരാൽ അരയാൽ പ്ലാശുമുതലായമരങ്ങൾക്ക
മുരടുതണ്ടുഇലപൂകായിതൊലികാതൽവിത്തുരസം
മണംഇത്യാദികളാൽഎത്രവിശെഷങ്ങൾഉണ്ടു—
ബ്രാഹ്മണക്ഷത്രീയവൈശ്യശൂദ്രരിൽഅവഇല്ല
തൊലൊടുചൊരമാംസംഅസ്ഥിമലത്തൊളവുംഎ
ല്ലാംഒക്കും പ്രസവത്തിങ്കലുംവിശെഷംകാണുന്നി
ല്ല— [ 20 ] അവിഭൊബ്രാഹ്മണസുഖദുഃഖജീവിതബുദ്ധിവ്യാപാ
രവ്യവഹാരമരണൊല്പത്തിഭയമൈഥുനൊപചാരസമതയാ—
നാസ്ത്യെവവിശെഷൊബ്രാഹ്മണാദീനാം—ഇദഞ്ചാവാഗമ്യതാംയ
ഥൈകവൃക്ഷൊല്പന്നാനാംഫലാനാംനാസ്തിവൎണ്ണഭെദംഃ—ഉദുംബ
രപനസഫലവൽ—ഉദുംബരസ്യഹിവനസസ്യചഫലാനികാതി
ചിരംശാഖാതൊഭവന്തികാനിചിദ്ദണ്ഡതഃകാനിചിൽസ്കന്ധതഃകാനി
ചിന്മൂലതഃ—നമതെഷാംഭെദൊസ്തി—ഇദംബ്രാഹ്മണഫലം—ഇദംക്ഷ
ത്രീയഫലം—ഇദംവൈശ്യഫലം—ഇദംശൂദ്രഫലമിതി—എകവൃക്ഷൊല്പന്ന
ത്വാൽ—എവന്നരാണാമപിനാസ്തിഭെദഃഎകപ്പുരുഷൊല്പന്നത്വാൽ —

അന്യച്ചദൂഷണം ഭവതി—യദിമുഖതൊജാതൊഭവതി
ബ്രാഹ്മണൊ ബ്രാഹ്മണ്യാംഃ കുതഉല്പത്തിഃ മുഖാദെവെതിചെ
ൽഹന്തതഹീഭവതാംഭഗിനീപ്രസംഗഃസ്യാൽ—തഥാഗമ്യാഗമ്യന്ന
സംഭാവ്യതെ—തച്ചലൊകെത്യന്തവിരുദ്ധം—തസ്മാദനിയതംബ്രാ
ഹ്മണ്യം—ക്രീയാവിശെഷെണഖലുചതുൎവ്വൎണ്ണവ്യവസ്ഥാക്രീയതെ—
തഥാചയുധിഷ്ഠിരാദ്ധ്യെഷിതെനവൈശമ്പായനെനാഭിഹിതം
ക്രീയാവിശെഷതശ്ചാതുൎവ്വൎണ്ണ്യമിതി—

പണ്ഡിതൊവിശ്രുതഃപുത്രഃസ്സവൈനാമ്നായുധിഷ്ഠിരഃ
വൈശമ്പായെനമാഗമ്യപ്രാഞ്ജലിഃപരിപൃഛ്ശത—
കെചതെബ്രാഹ്മണാഃപ്രൊക്താഃകിംവാബ്രാഹ്മണലക്ഷണം
ഏതദിഛ്ശാമിഭൊജ്ഞാതുംതൽഭവാൻവ്യാകരൊതുമെ—

വൈശമ്പായനഉവാച—

ക്ഷാന്ത്യാദിഭിൎഗ്ഗുണൈൎയ്യുക്തസ്യൂക്തദണ്ഡൊനിരാമിഷഃ
നഹന്തിസൎവ്വഭൂതാനിപ്രഥമംബ്രഹ്മലക്ഷണം—
യഥാസൎവ്വംപരദ്രവ്യംപഥിവായദിവാഗൃഹെ—
അദത്തംനൈവഗൃണ്ഹാതിദ്വീതീയം ബ്രഹ്മലക്ഷണം [ 21 ] സുഖദുഃഖങ്ങളുംജീവിതംമരണൊല്പത്തികളുംവ്യാപാരവ്യ
വഹാരങ്ങളുംഭയമൊഹങ്ങളുംമറ്റുംനൊക്കിയാൽബ്രാ
ഹ്മണാദികൾക്കഒട്ടൊഴിയാതെസമത്വംഉണ്ടല്ലൊ —
പിലാമരത്തിന്നുകൊമ്പുകളിലുംതണ്ടിലുംസ്കന്ധത്തി
ന്മെലും വെരിന്മെലുംപഴങ്ങൾ കായ്ക്കും — എന്നിട്ടുംഇതു
ബ്രാഹ്മണഫലംഇതുക്ഷത്രിയഫലംഎന്നുംമറ്റും
ചൊല്ലുന്നില്ല — ഒരു മരത്തിൽഉണ്ടായതിനാൽകായ്ക്കൾ
ഒരുജാതിയത്രെഎന്നുസമ്മതം — അപ്രകാരംമനുഷ്യ
രുംഏകപുരുഷനിൽനിന്നുഉല്പന്നരാകയാൽഭെദം
ഇല്ലാതെഇരിക്കുന്നു — അല്ലായ്കിൽദൂഷണംഅകപ്പെ
ടും — എങ്ങിനെഎന്നാൽ ബ്രാഹ്മണൻവായിൽനിന്നു
ജനിച്ചിരിക്കുമ്പൊൾ ബ്രാഹ്മണിഎവിടുന്നു ഉണ്ടായി —
വായിങ്കന്നുഎന്നുവന്നാൽനിങ്ങൾക്ക്സൊദരീസംഗദൊ
ദൊഷംപറ്റ്വാകഷ്ടം — അതരുത് ലൊകത്തിലുംഅത്യ
ന്തവിരുദ്ധം അല്ലൊ — ആകയാൽ ബ്രാഹ്മണ്യംനിയ
തമായതല്ലഎന്നുപ്രസിദ്ധം—

ചാതുൎവ്വൎണ്ണ്യത്തിന്റെ വ്യവസ്ഥക്രീയാവിശേഷത്താ
ലെഉള്ളു — അതിന്റെവസ്തുതയുധിഷ്ഠിരചൊദ്യത്തി
ന്നുവൈശമ്പായനൻഅരുളിച്ചെയ്തശ്ലൊകങ്ങളാൽഅ
റിയാം — അവൻതൊഴുതുചൊദിച്ചു — ബ്രാഹ്മണർഎ
ന്നുചൊല്ലിയവർ ആർബ്രാഹ്മണലക്ഷണംഏതുഎന്നു
ദയചെയ്തുഅറിയിക്കണമെ — എന്നുകെട്ടാറെവൈശ
മ്പായനന്റെഉത്തരമാവിതു — ദണ്ഡപ്രയൊഗവുംയാതൊ
രുജീവനെഹനിക്കയുംമാംസംതിന്നുകയുംചെയ്യാതെ
ക്ഷാന്തിമുതലായഗുണങ്ങളുള്ളവനാകതന്നെഒന്നാമതബ്രാ
ഹ്മണലക്ഷണംവഴിയിൽതാൻവീട്ടിൽതാൻകണ്ടപരദ്രവ്യംഎ [ 22 ] ത്യക്ത്വാക്രൂരസ്വഭാവന്തുനിൎമ്മമൊനിഷ്പരിഗ്രഹഃ—
മൂക്തശ്വരതിയൊനിത്യംതൃതീയംബ്രഹ്മലക്ഷണം—
ദെവമാനുഷനാരീണാംതിൎയ്യഗ്യൊനിഗതെഷാപി
മൈഥുനംഹിസദാത്യക്തം ചതുൎത്ഥം ബ്രഹ്മലക്ഷണം—
സത്യംശൗെചംദയാശൗെചംശൗെചമിന്ദ്രീയനിഗ്രഹഃ
സൎവ്വഭൂതെദയാശൗെചംതപശ്ശൗെചഞ്ചപഞ്ചമം—
പഞ്ചലക്ഷണസമ്പന്നറരഹൂശൊയൊഭവെദ്വിജഃ
തമഹം ബ്രാഹ്മണം ബ്രൂയാംശെഷഃ ശ്ശൂദ്രായുധിഷ്ഠിര.
നകുലെനനജാത്യാവാക്രീയാഭി ൎബ്രാഹമണൊഭവെൽ
ചണ്ഡാലൊപിഹിവൃത്തസ്ഥൊബ്രാഹ്മണസ്സയുധിഷ്ഠിര—

ക്രിഞ്ചഭൂയൊവൈശമ്പായനെനൊക്തം—

ഏകവൎണ്ണമിദംപൂൎണ്ണംവിശ്വമാസീദ്യുധിഷ്ഠിര—
കൎമ്മക്രീയാവിശെഷെണചാതുൎവ്വൎണ്ണ്യം പ്രതിഷ്ഠിതം
സൎവ്വെവൈയൊനിജാമൎത്യാസ്സൎവ്വെമൂത്രപുരീഷിണഃ
ഏകെന്ദ്രീയെന്ദ്രീയാൎത്ഥശ്വാതസ്മാഛ്ശീലഗുണൈദ്വീജാഃ—
ശൂദ്രൊപിശീലസമ്പന്നൊഗുണവാൻബ്രാഹ്മണൊഭവെൽ
ബ്രാഹ്മണൊവിക്രീയാഹീനശ്ശൂദ്രാല്പ്രത്യപരൊഭവെൽ

ഇദംവൈശമ്പായനവാക്യം—

പഞ്ചെന്ദ്രീയാൎണ്ണവംഘൊരം യദിശൂദ്രൊപിതീൎണ്ണുവാൻ-
തസ്മൈദാനം പ്രഭാതവ്യമപ്രമെയംയുധിഷ്ഠിര-
നാജാതിൎദൃശ്യതെരാജൻഗുണാഃകല്യാണകാരകാഃ
ജീവിതം യസ്യധൎമ്മാൎത്ഥംപരാൎത്ഥെയസ്യജീവിതം
അഹൊരാത്രഞ്ചരെൽകാന്തിംതന്ദെപാബ്രാഹ്മണം വിദുഃ
പരിത്യജ്യഗൃഹാവാസംയെസ്ഥിതാമൊക്ഷകാംക്ഷിണഃ
കാമെഷ്വസക്താഃകൗെന്തെയബ്രാഹ്മണാസ്തെയുധിഷ്ഠിര.
അഹിംസാനിൎമ്മമത്വംവാമതകൃത്യസ്യവൎജ്ജനം— [ 23 ] ല്ലാംതനിക്കദത്തമായത്ഒഴികെഎടുക്കാതെഇരിക്കരണ്ടാമ
ത്തെബ്രഹ്മലക്ഷണം—ക്രൂരതമമത്വംപരിഗ്രഹംതുടങ്ങി
യുള്ളവറ്റെവെടിഞ്ഞുനടക്കുന്നതുമൂന്നാമത് ബ്രഹ്മലക്ഷ
ണം—ദെവമാനുഷതിൎയ്യൿജന്മമായയാതൊരുസ്ത്രീക
ളൊടുംമൈഥുനംമറ്റും ത്യജിക്കനാലാമതു ബ്രഹ്മലക്ഷ
ണം—സത്യം കൃപ ഇന്ദ്രീയജയംസൎവ്വഭൂതങ്ങളിലെദയ
തപസ്സ്ഈഅഞ്ചുശൗെചങ്ങളുണ്ടാക—എന്നതിനൊടുകൂ
ടഅഞ്ചുലക്ഷണങ്ങൾഉള്ളദ്വിജനെഞാൻബ്രാഹ്മണ
ൻഎന്നുചൊല്വു—മറ്റവർശൂദ്രരത്രെ—അല്ലയൊ യു
ധിഷ്ഠിര—കുലത്താലും ജാതിയാലുംഅല്ലക്രീയകളാലത്രെ
ബ്രാഹ്മണനാകും—സുവൃത്തനായചണ്ഡാലനും ബ്രാഹ്മ
ണൻതന്നെ—അല്ലയൊയുധിര ഈസൎവ്വവുമേകവ
ൎണ്ണമത്രെ—തൊഴിലും പണിയും വെവ്വെറെ ആയതിനാൽ
അത്രെ ചാതുൎവ്വൎണ്ണ്യം കല്പിച്ചിരിക്കുന്നു—എല്ലാമനു
ഷ്യരുംയൊനിയിൽനിന്നുഅല്ലൊജനിച്ചുമലമൂത്രങ്ങ
ളുംഇന്ദ്രിയങ്ങളുംഒരുപൊലെഉള്ളവരാകുന്നു—ആകയാ
ൽശീലഗുണങ്ങളാലെദ്വിജന്മാരാവു—ശീലവുംഗുണവുംഉ
ള്ളശൂദ്രനുംകൂടെബ്രാഹ്മണനാകുന്നു—ക്രീയാഹീനനായ
ബ്രാഹ്മണൻശൂദ്രനിലുംകിഴിഞ്ഞവനത്രെ—

വൈശമ്പായനൻചൊല്ലിയമറ്റൊരുവാക്യമാവിതു—
അല്ലയൊയുധിഷ്ഠിരഘൊരമായപഞ്ചെന്ദ്രീയക്കടൽകടന്നവൻ
വൻശൂദ്രനായാലുംഅറ്റമില്ലാത്തദാനത്തിന്നുപാത്രമായി—ജാ
തിയല്ല—ശുഭഗുണങ്ങൾതന്നെകാണെണംയാവൻഒരു
ത്തൻധൎമ്മത്തിന്നായുംപരൊപകാരത്തിന്നായുംജീവിച്ചുരാ
പ്പകൽശുഭമായിനടക്കുന്നുഅവനെദെവകൾബ്രാഹ്മണൻ
എന്നറിയുന്നു—ലൊകചെൎച്ചയുംകാമസക്തിയുംവെടിഞ്ഞുമൊക്ഷം [ 24 ] രാഗദ്വെഷനിവൃത്തിശ്ചഏതൽബ്രാഹ്മണലക്ഷണം—
ക്ഷമാദയാദമൊദാനം സത്യംശൌചംസ്മൃതിൎഘൃണാ
വിദ്യാവിജ്ഞാനമാധിക്യമെതൽബ്രാഹ്മണണലക്ഷണം—
പാരഗംസൎവ്വവെദാനാംസൎവ്വതീൎത്ഥാഭിഷെചനം—
മുക്തശ്ചരത്രിയൊധൎമ്മം തമെവബ്രാഹ്മണംവിദുഃ

അസ്മാഭിരുക്തം—

യദിദം ദ്വിജാനാം മൊഹംനിഹന്തുംഹതബുദ്ധി
കാനാം]

ഗൃഹ്ണന്തുസന്തൊയദിയുക്തമെതൽമുഞ്ചന്ത്വഥായുക്ത
മിദംയദിസ്യാൽ—]]

കൃതിരിയംസിദ്ധാചാൎയ്യാശ്വഘൊഷവാദാനാമിതി— [ 25 ] കാംക്ഷിക്കുന്നവർഎല്ലാം ബ്രാഹ്മണർതന്നെ—ഹിംസ
യുംമമത്വവുംരാഗദ്വെഷാദിഅകൃത്യവുംവൎജ്ജിക്കത
ന്നെബ്രാഹ്മണലക്ഷണമാകുന്നു—ക്ഷമദയദമംദാനംസ
ത്യംശൗെചംസ്മൃതികരുണവിദ്യാവിജ്ഞാനംഇവഎറി
യിരിക്കതന്നെബ്രാഹ്മണലക്ഷണമാകുന്നു—സൎവ്വവെദങ്ങ
ളിൻമറുകരകണ്ടുസൎവ്വതീൎത്ഥാഭിഷെകവുംകഴിച്ചുധൎമ്മംആ
ചരിച്ചുപൊരുന്നവനത്രെബ്രാഹ്മണൻ—ഇങ്ങിനെവൈ
ശമ്പായനന്റെവാക്യം—

ഈചൊന്നത്ബുദ്ധിക്കുറവുള്ളബ്രാഹ്മണരുടെമൗെ
ഢ്യത്തെഅടക്കുവാൻഎഴുതിവെച്ചതാകുന്നു—അതുയുക്തം
എങ്കിൽസത്തുകൾകൈക്കൊണ്ടാലും—അയുക്തംഎങ്കി
ൽവിട്ടുകളവൂതാക—

ഇവ്വണ്ണംഗൗെതമമതക്കാരിൽസിദ്ധാചാൎയ്യരായിചൊല്ക്കൊ
ണ്ടഅശ്വഘൊഷന്റെ കൃതി—

ആയതിന്നുഞങ്ങൾപറയുന്നു—മനുഷ്യർഎല്ലാവരുംഒരു
രക്തത്താൽതന്നെഉണ്ടായശെഷംപലപലജാതികളായിപി
രിഞ്ഞുവെവ്വെറെശാവാനുഗ്രഹങ്ങളുള്ളവരായ്തീൎന്നുസത്യം—പുരാ
ണമായദെവകല്പനയാലെചിലകുലങ്ങൾഉയൎന്നുവന്നുമറ്റവരിൽവാ
ഴ്ചനടത്തുന്നുപ്രകാരവുംഅന്യകുലങ്ങൾകിഴിഞ്ഞുപൊയിഅടിമഭാ
വംപൂണ്ടപ്രകാരവുംകാണ്മാനുണ്ടു-ഇതുഭെദംവരാത്തനിയമംഅല്ലതാ
നും-ഉയൎന്നജാതികൾഡംഭിച്ചുമറ്റുള്ളവരെനിരസിച്ചുംതങ്ങളുടെകു
റവുകളെമറന്നുംകൊണ്ടുഅഹങ്കരിച്ചാൽഅവറ്റിന്നുതാഴ്ചവരും
സത്യംഹീനകുലങ്ങൾസ്വദൊഷങ്ങളെഅറിഞ്ഞുദൈവമുഖെനതാ
ണുകൊണ്ടുപ്രസാദംവരുത്തുവാൻപ്രയത്നംകഴിച്ചാൽഅവൎക്കുശിക്ഷ
തീൎന്നുമഹത്വംവരുവാൻഇടയുണ്ടു—വിശെഷാൽഞാൻഞാൻനല്ലജാ [ 26 ] തിയുള്ളവൻഎന്നുആരുംപറയരുത്—മലമൂത്രാദികളുള്ളദെഹത്തെ
മാത്രമല്ലഎല്ലാദെഹികളിലുംഅതിക്രമിക്കുന്നപാപത്തെയുംഅതി
നാൽനിറഞ്ഞുവരുന്നദുൎഗ്ഗുണത്തെയുംഒൎത്തുനാണിച്ചുകൊണ്ടുവി
നയപ്പെട്ടിരിക്കെണം—അയ്യൊചെറുപ്പത്തിലുംമനുഷ്യജാതിയി
ൽദൊഷംവെരൂന്നിതഴച്ചുംഇരിക്കുന്നുവയസ്സഅധികമാകുന്തൊറും
പാപവുംവളൎന്നുവഴിയുന്നുഒടുക്കംമരണംഅതിന്റെകൂലികഷ്ടം—
ഇപ്രകാരംആകുന്നത് നമ്മുടെജാതിമാഹാത്മ്യം—ശീലം പ്രധാനം
കുലമല്ലെന്നുസത്യംതന്നെ—എങ്കിലുംശീലവുംസല്ഗുണവുംഇന്നത്എ
ന്നുംമൎത്യപ്പുഴുവിന്നുഇത്രസുവൃത്തിപൊരുംഎന്നുംമനുഷ്യൎക്ക
ബൊധിക്കുന്നപ്രകാരംവിശുദ്ധദൈവത്തിന്നുംതൊന്നുകയി
ല്ല—അവൎക്കുമതിയായത്ഇവന്നുപൊരാഎന്നുവരും—മനു
ഷ്യരിൽഅതിനല്ലവൻഎന്നുസമ്മതനാകിലുംചീത്തയത്രെ
എന്നുദൈവത്തിന്റെവിധി—അതിന്റെ കാരണംജഡത്തി
ൽനിന്നുജനിച്ചത്ജഡമത്രെഎന്നുഎഴുതികിടക്കുന്നുഅതു
കൊണ്ടുപുതുതായിജനിക്കെണംഭൂമിയിൽനിന്നല്ലതാനും—ബ്രാ
ഹ്മണർമറുജന്മംപറയുന്നത് വ്യാജമത്രെ—അങ്ങിനെഅല്ലൟദെ
ഹംഉള്ളപ്പൊൾതന്നെഉയരത്തിൽനിന്നുദെവാത്മാവിനാൽവീ
ണ്ടുംജനിക്കെണംഎന്നുദൈവംവെളിപ്പെടുത്തികല്പിച്ചു—അപ്ര
കാരംഉളവായദെവപുത്രന്മാർഎന്നൊരുജാതിഉണ്ടുസത്യം—അവർ
തപസ്സുമുതലായകൎമ്മങ്ങളെകൊണ്ടുംമാനുഷജ്ഞാനംകൊണ്ടുംദിവ്യ
ഭാവംവരുത്തിയവരല്ല—ആവകഎല്ലാംഈഹീനജാതിക്കഎത്താ
ത്തകാൎയ്യംതന്നെ—ദെവവചനംകെട്ടുഉൾകൊണ്ടുപാപത്തെദ്വെ
ഷിച്ചുകൊള്ളുന്നവരിൽഅത്രെദൈവംകരുണഭാവിച്ചുദൊഷം
എല്ലാംമൊചിച്ചുതന്റെആത്മാവെഇറക്കിപാൎപ്പിച്ചുദെവ
മക്കൾഎന്നനാമവുംദെവപ്രകാരമുള്ളസൽഗുണവുംശീലവും
കൊടുത്തുസ്വൎഗ്ഗവാസത്തിന്നുംതന്നൊടുള്ളനിത്യസാമീപ്യത്തിന്നും [ 27 ] യൊഗ്യതവരുത്തുന്നു—ഇങ്ങിനെയുള്ളദിവ്യജാതിയെസ്ഥാപി
പിച്ചത് മനുഷ്യാവതാരംചെയ്തതിൽപിന്നെയെശുക്രിസ്തൻഎന്ന
പെരാൽപ്രസിദ്ധനായദൈവപുത്രന്തന്നെ—അവനെവിശ്വസി
ച്ചാൽഅനുജനായുംസൎവ്വത്തിന്നുകൂട്ടവകാശിയായുംചമയുംനി
ശ്ചയം-എല്ലാജാതികളിൽനിന്നുംഅവന്റെവിളിയെകെട്ട്
അനുസരിച്ചുചെൎന്നുവരുന്നവർഉണ്ടു—ഇങ്ങിനെഉണ്ടായദിവ്യ
വ്യജാതിക്ക്ഇഹത്തിൽമാനവുംവൈഭവവുംഇല്ല—ലൊകർഅവ
രെഅറിയാതെകള്ളർഎന്നുനിന്ദിച്ചുഹിംസിക്കുന്നു—എങ്കിലും
അവർദൊഷത്തിന്നുപകരംഗുണംചെയ്വാനുംശപിക്കുന്നവരെ
അനുഗ്രഹിപ്പാനുംമറ്റുംശീലിച്ചുകൊണ്ടുതങ്ങൾദെവസ്വഭാവ
ത്തിന്നുപങ്കാളികളായിഎന്നുഒരൊരൊഅനുഭവത്താൽകാ
ണിച്ചുനടക്കുമ്പൊൾദൈവംതാൻഅവരെഅറിഞ്ഞുകൊണ്ടു
താങ്ങിആദരിച്ചുക്ഷമദയാദമൊദാനംസത്യം—ശൗെചംസ്മൃതി
ൎഘൃണാവിദ്യാ—വിജ്ഞാനംഎന്നുള്ളഗുണങ്ങളെഉണ്ടാക്കികൊ
ടുക്കുന്നു—തന്റെജാതിയുംജന്മവുംതനിക്കപൊരാതെവന്നാൽ
ഈപുനൎജ്ജന്മത്തെഅന്വെഷിച്ചുകൊള്ളെണ്ടയൊ—വെറൊരുപ്ര
കാരത്തിലുംആഗുണങ്ങൾഉണ്ടാകയില്ല—ബ്രാഹ്മണനായ്വരുവാൻ
ഇഛ്ശിച്ചാലുംഭഗീരഥപ്രയത്നംകഴിച്ചാലുംശൂദ്രൎക്കഈയുഗത്തി
ങ്കൽപരാധീനംഅത്രെഎന്നുതൊന്നുന്നു—വലിയതമ്പ്രാക്കന്മാ
ർതുലാഭാരംഹിരണ്യഗൎഭംമുതലായകൎമ്മങ്ങളെചെയ്കിലും ജന്മം
അശെഷംവിട്ടുപൊകയില്ല—ഭൂദെവന്മാരുടെപ്രസാദംപൂരി
രിച്ചുവരികയുംഇല്ലപൊൽ—ദൈവപുത്രനായ്വരുവാൻആൎക്കും
കഴിയാത്തതല്ലനിശ്ചയം—ദൈവംപ്രസാദംവരുത്തുവാൻവ
ഹിയാത്തതല്ലനിശ്ചയം—ദൈവംബ്രാഹ്മണരൊളംഅഹംഭാ
വംഉള്ളവനല്ല—വിനയമുള്ളവരൊടുവിനയമുള്ളവനത്രെ—ത
ന്നെടുഇണങ്ങുന്നവരൊടുകെവലംഇണങ്ങും—അതുകൊണ്ടുഇതി [ 28 ] നെവായിക്കുന്നയാതൊരുജാതിക്കാരായുള്ളൊരെപുനൎജ്ജമ്മ
ത്താലെസത്യപ്രകാരംദ്വിജരായിചമവാൻനൊക്കുവിൻ— ദെവാ
ത്മാവിനാൽവീണ്ടുംജനിപ്പാനായിക്കൊണ്ടുചൊദിച്ചുതാമസി
യാതെവഴിതിരിഞ്ഞുകൊൾവിൻ—യെശുനാമത്തിൽദൈവ
ത്തൊടുയാചിപ്പിൻ—എന്നാൽഅവൻനിങ്ങൾക്കവാത്സല്യമുള്ള
പിതാവുംനിങ്ങൾഅവന്നു പ്രീയമക്കളുംആയ്ഭവിക്കുംസത്യം—

കംഅന്യംപ്രതിഗഛ്ശെയം
മുമുക്ഷുർമൊചകാദ്വിനാ—।
ക്രിസ്താദ്യസ്മിൻകിലൈകസ്മിൻ—
നിത്യജീവനുവാൿസ്ഥിതാ—॥

Tellicherry Mission Press

1851

"https://ml.wikisource.org/w/index.php?title=വജ്രസൂചി_(1853)&oldid=210972" എന്ന താളിൽനിന്ന് ശേഖരിച്ചത്