"സ്പന്ദിക്കുന്ന അസ്ഥിമാടം/സൗഹൃദമുദ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) പുതിയ ചിൽ ... |
No edit summary |
||
വരി 2: | വരി 2: | ||
സൌഹൃദമുദ്ര |
സൌഹൃദമുദ്ര |
||
'''പ്രി'''യസഹജ, ഭവാനയച്ച മാദ്ധ്വീ- |
|||
മയകവനാത്മകലേഖനപ്രസൂനം, |
മയകവനാത്മകലേഖനപ്രസൂനം, |
||
നിയതമഴലിൽ നീറുമെന്മനസ്സിൽ |
നിയതമഴലിൽ നീറുമെന്മനസ്സിൽ |
||
വരി 16: | വരി 16: | ||
മനുജനു വിധി നീക്കിടാവതല്ലീ- |
മനുജനു വിധി നീക്കിടാവതല്ലീ- |
||
യനുജനൊടങ്ങതിൽ നീരസപ്പെടൊല്ലേ! |
യനുജനൊടങ്ങതിൽ നീരസപ്പെടൊല്ലേ! |
||
åå *ååå*ååå* |
|||
മതി മമ തകരുന്നു, ദൈവകോപം |
മതി മമ തകരുന്നു, ദൈവകോപം |
||
വരി 23: | വരി 21: | ||
ഗതിയിവനിനിയില്ല-നിത്യതപ്ത- |
ഗതിയിവനിനിയില്ല-നിത്യതപ്ത- |
||
സ്മൃതികളിലിങ്ങനെ നീറി ഞാൻ മരിയ്ക്കും! |
സ്മൃതികളിലിങ്ങനെ നീറി ഞാൻ മരിയ്ക്കും! |
||
ååå*ååå *ååå* |
|||
ഇതുവരെയുലകിങ്കലന്യരെപോ- |
ഇതുവരെയുലകിങ്കലന്യരെപോ- |
||
വരി 35: | വരി 31: | ||
നിയതമതിനു നാം വിധേയരായ്, നിർ- |
നിയതമതിനു നാം വിധേയരായ്, നിർ- |
||
ഭയമതിനെപ്പുണരുന്നതല്ലി കാമ്യം? |
ഭയമതിനെപ്പുണരുന്നതല്ലി കാമ്യം? |
||
ååå*ååå *ååå* |
|||
ഒരുപിടി മണലിന്നു മേന്മയെന്തു,- |
ഒരുപിടി മണലിന്നു മേന്മയെന്തു,- |
||
വരി 52: | വരി 46: | ||
ഉലവൊരു ചിറകിന്നു തെല്ലുപോലും |
ഉലവൊരു ചിറകിന്നു തെല്ലുപോലും |
||
ബലമിനിയില്ല തകർന്നു വീണുപോം ഞാൻ! |
ബലമിനിയില്ല തകർന്നു വീണുപോം ഞാൻ! |
||
ååå*ååå*ååå * |
|||
അലഘുതരസുദീപ്തപൌരുഷോഗാ- |
അലഘുതരസുദീപ്തപൌരുഷോഗാ- |
||
വരി 134: | വരി 126: | ||
ഹയരഹിതരഥസ്ഥസാരഥിയ്ക്കെ- |
ഹയരഹിതരഥസ്ഥസാരഥിയ്ക്കെ- |
||
ന്തയനനിയന്ത്രണ, മെന്തിനശ്വദണ്ഡം? |
ന്തയനനിയന്ത്രണ, മെന്തിനശ്വദണ്ഡം? |
||
ååå*ååå*ååå* |
|||
മതി മതി, ലവമിന്നു നന്മയിങ്കൽ- |
മതി മതി, ലവമിന്നു നന്മയിങ്കൽ- |
||
വരി 156: | വരി 146: | ||
ഹതനിവനതു വിസ്മരിയ്ക്കുകില്ലാ |
ഹതനിവനതു വിസ്മരിയ്ക്കുകില്ലാ |
||
ക്ഷതമിയലാത്ത കുടുംബഭാഗധേയം! |
ക്ഷതമിയലാത്ത കുടുംബഭാഗധേയം! |
||
ååå*ååå*ååå* |
|||
ഉടലിനു സുഖമില്ല, നീരിറങ്ങി- |
ഉടലിനു സുഖമില്ല, നീരിറങ്ങി- |
||
വരി 175: | വരി 163: | ||
20-3-1120 |
20-3-1120 |
||
54 |
|||
ഇനിയും രാധതൻ മിഴിനീരീ വൃന്ദാ- |
|||
42 |
|||
വനികയിലെത്ര പൊഴിയണം? |
|||
കരിമുകിൽവർണ്ണനിനിയുമെന്നോടു |
|||
കഴിയാറായില്ലേ പരിഭവം? |
|||
⚫ | |||
55 |
|||
ഞാനെന്തുചെയ്യട്ടെ തമ്പുരാനേ? |
|||
വേനലിൽ ഞാറു കരിഞ്ഞുപോയി. |
|||
ആവതിലേറെയായ് ഞങ്ങൾ നിത്യം |
|||
ത്ലാവിട്ടു തേവി നനച്ചു നോക്കി. |
|||
പച്ചക്കൂമ്പാദ്യം പൊടിച്ചതെല്ലാ- |
|||
മുച്ചക്കൊടും വെയിലേറ്റുവാടി. |
|||
വേലചെയ്യാതില്ല വേണ്ടുവോളം |
|||
കാലം പിഴച്ചാൽ പിന്നെന്തുചെയ്യും? |
|||
നാലഞ്ചിടമഴ പെയ്തുവെങ്കിൽ |
|||
നാശമൊന്നും വരില്ലായിരുന്നു. |
|||
⚫ | |||
56 |
|||
അഗതികൾ ഞങ്ങൾതൻ ശോകഭാര- |
|||
മലിവറ്റലോകത്തിലാരറിയും? |
|||
പുലർവെട്ടം വീണുതുടങ്ങിടുമ്പോൾ |
|||
പുലമാടം കൈവിട്ടു ഞങ്ങളെല്ലാം. |
|||
നുകവും കരിക്കോലും തോളിലേന്തി- |
|||
പ്പകലത്തെ വേലയ്ക്കു യാത്രയാകും. |
|||
വെയിലില്ല, ചൂടില്ല, വേനലില്ല, |
|||
മഴയില്ല, മഞ്ഞില്ല, വർഷമില്ല, |
|||
പകലെന്നും രാവെന്നും ഭേദമില്ല, |
|||
പണിതന്നെ;-തീരാത്ത ജോലിതന്നെ!42 |
|||
മാല കൊരുത്തുകൊണ്ടൊറ്റയ്ക്കു നിത്യമാ- |
മാല കൊരുത്തുകൊണ്ടൊറ്റയ്ക്കു നിത്യമാ- |
||
വരി 188: | വരി 208: | ||
7-11-1113 |
7-11-1113 |
||
വീട്ടുകാർ, നിലവറയിൽ- |
|||
43 |
|||
ക്കൈവിലങ്ങും ചാർത്തി |
|||
വീർപ്പുമുട്ടി, പ്പട്ടിണിയ്ക്കു |
|||
അരുതിനിപ്പാടുവാൻ-പാടിയിട്ടെ- |
|||
ചീട്ടുമായിരിപ്പൂ! |
|||
ന്താരുമീല്ലാരുമില്ലേറ്റുപാടാൻ! |
|||
"പറ്റി!-തെല്ലു മോർത്തതില്ല- |
|||
കനകദീപങ്ങൾ പൊലിഞ്ഞുപോയീ |
|||
ന്നീയബദ്ധം ഞങ്ങൾ! ..." |
|||
കാണികളൊക്കെപ്പിരിഞ്ഞുപോയീ |
|||
പ്പട്ടകളുലച്ചുരയ്പു |
|||
നവനവോത്തേജനം നൽകിയോരാ |
|||
കേരകൽപകങ്ങൾ!! |
|||
നായികാസ്മേരവും മാഞ്ഞുപോയി. |
|||
13-3-1120 |
|||
നിഴലും, നിരാശയും, നീരസവും |
|||
നീറും ഹൃദയവും ബാക്കിയായി. |
|||
അരുതിനിപ്പാടുവാൻ-പാട്ടുമൂല- |
|||
മഖിലർക്കും ഞാൻ വൃഥാ ശത്രുവായി. |
|||
അത്തെക്കുനിന്നൊരു കാറ്റുവീശി- |
|||
യിദ്ദീപനാളവും കെട്ടിതെങ്കിൽ!! |
|||
⚫ | |||
44 |
|||
പ്രതിദിനയത്നമിതിനു കിട്ടും |
|||
മരവിയ്ക്കുവാൻ വേണ്ടി |
|||
പ്രതിഫലമോ, വെറും പട്ടിണിയും! |
|||
ഞാനേവം ചിരിയ്ക്കുന്നു |
|||
ആരുമൊരവലംബ- |
|||
മരണത്തിനുവേണ്ടി |
|||
മില്ലാത്തോരാണു ഞങ്ങ- |
|||
ഞാനേവം ജീവിയ്ക്കുന്നു! |
|||
ളാരാരു ഞങ്ങളെ- |
|||
⚫ | |||
ക്കുറിച്ചു പാടും? |
|||
6-4-1113 |
|||
</poem> |
</poem> |
||
[[വർഗ്ഗം:ചങ്ങമ്പുഴയുടെ കൃതികൾ]][[വർഗ്ഗം:സ്പന്ദിക്കുന്ന അസ്ഥിമാടം]] |
08:42, 29 മേയ് 2011-നു നിലവിലുണ്ടായിരുന്ന രൂപം
സൌഹൃദമുദ്ര
പ്രിയസഹജ, ഭവാനയച്ച മാദ്ധ്വീ-
മയകവനാത്മകലേഖനപ്രസൂനം,
നിയതമഴലിൽ നീറുമെന്മനസ്സിൽ
സ്വയമമൃതം പകരുന്നിതിന്നു നൂനം.
തവ മൃദുഹൃദയത്തിലെന്നോടുള്ളോ-
രവധിയെഴാത്തൊരു സൌഹൃദം സ്മരിയ്ക്കെ,
നവപുളകമണിഞ്ഞണിഞ്ഞു, ഹർഷോ-
ത്സവജയഭേരിയടിപ്പിതെൻ ഹൃദന്തം.
അനുപമഗുണവാരിധേ, ഭവാനെ-
ന്നനുചിതജീവിതരീതിയാധിചേർപ്പൂ;
മനുജനു വിധി നീക്കിടാവതല്ലീ-
യനുജനൊടങ്ങതിൽ നീരസപ്പെടൊല്ലേ!
മതി മമ തകരുന്നു, ദൈവകോപം
പതിയു, മെനിയ്ക്കു ലഭിയ്ക്കുമുഗശാപം;
ഗതിയിവനിനിയില്ല-നിത്യതപ്ത-
സ്മൃതികളിലിങ്ങനെ നീറി ഞാൻ മരിയ്ക്കും!
ഇതുവരെയുലകിങ്കലന്യരെപോ-
ലതുലപരാക്രമ, വാണിരുന്ന നമ്മൾ,
ഇതുവിധമൊരുപോലെ ജീവനായ്ത്തീർ-
ന്നതു, കരുതീടുകി, ലാത്മബന്ധമല്ലേ?
നിയതിഗതിയി, ലായതിൻ വിലാസോ-
ദയമനിവാര്യ, മശേഷവിശ്വവശ്യം;
നിയതമതിനു നാം വിധേയരായ്, നിർ-
ഭയമതിനെപ്പുണരുന്നതല്ലി കാമ്യം?
ഒരുപിടി മണലിന്നു മേന്മയെന്തു,-
ണ്ടൊരു ദിനമാ മണൽ മണ്ണടിഞ്ഞിടില്ലേ?
വരുവതുവരു, മാക്രമിയ്ക്കു, മയേ്യാ,
പൊരുതുകിലും ഫലമില്ല, കാലുതെറ്റും!
തടയുവതിലൊരർത്ഥമി, ല്ലൊഴുക്കാ-
ക്കടയൊടടുത്തു മറിച്ചു കൊണ്ടുപോകും;
വിടപികഥയിതാണു, പിന്നെ വാഴ-
ത്തടയുടെയോ?- വിജയിപ്പൂ, ഹാ, വിധേ, നീ!
അലറിയലറിയെത്തുമിക്കൊടുങ്കാ-
റ്റലകൾ മുറിച്ചു മുറിച്ചു നീന്തി നീന്തി,
ഉലവൊരു ചിറകിന്നു തെല്ലുപോലും
ബലമിനിയില്ല തകർന്നു വീണുപോം ഞാൻ!
അലഘുതരസുദീപ്തപൌരുഷോഗാ-
നല, തവ രാജസദാഹകാഭ കാൺകേ,
ചില രിപുശലഭങ്ങളാത്തഗർവ്വം
നിലയറിയാതെതിരിട്ടിടാനണഞ്ഞു.
ചിലരതിലുടൻ വെന്തു വീണൊടുങ്ങീ;
ചിലർ ചിറകറ്റു പിടഞ്ഞു പിന്മടങ്ങീ;
പലരുമുടലു ചൂടുതട്ടി ഞെട്ട്ടി-
പ്പലവഴി പാഞ്ഞു പലായനം തുടങ്ങീ.
ഫലരഹിതമിതെന്നു കണ്ടറിഞ്ഞോർ
ചില നയശാലികൾ, പിന്നിലായി നിന്നോർ,
നലമൊടിതിനു ചുറ്റുമായി, മിത്ര-
ച്ഛലകുതുതോത്സവനർത്തനം തുടങ്ങീ.
പ്രിയമധുരസൌഹൃദാമൃതാർദ്രാ-
ശയ, തവ സാത്വികസാത്വനാഭ കാൺകേ,
നിയതമരികിലങ്ങയോടു ചേർന്നാ-
മയമണയാതെ സഖാക്കളുല്ലസിപ്പൂ.
കനിവു ഹിമകണങ്ങൾ പോലെ ചിന്നി-
ജ്ജനിതവിനോദസുഗന്ധസാന്ദ്രമായി,
അനിശമഴകിൽ മുങ്ങിനിൽപൊരോമൽ-
പ്പനിമലരാണു തവാമലാർദ്രചിത്തം!
കവിപദചപലാഭിലാഷമാണാ-
ക്കവിതയുമായി രമിപ്പവർക്കുലക്ഷ്യം;
കവിതിലക, ഭവാനതല്ല, ഹൃത്തിൽ-
ക്കവിയുവതുണ്ടതുകൊണ്ടു ചാരിതാർത്ഥ്യം.
അവികലവിമലാനുഭൂതിയുൾക്കൊ-
ണ്ടവിരളകോമളഗാനധാരതൂകി,
ഛവിയിളകുമസീമകാവ്യപുഷ്പാ-
ടവിയി, ലയേ, കളകണ്ഠ, നീ ലസിപ്പൂ!
ഇവനൊരു കവിപോലും!- ആയിരിയ്ക്കാം,
ശിവ, ശിവ, ഞാനതുകൊണ്ടു വീർപ്പുമുട്ടി
അവസരമിവനില്ല വിശ്രമത്തി-
ന്നവനിയെനിയ്ക്കിതൊരഗ്നികുണ്ഡമായി!
കവി, കവി, സുകൃതസ്വരൂപി, യോർക്കിൽ
ഭുവിയതുപോലൊരു ഭാഗ്യശാലിയുണ്ടോ?
എവിടെ നിജപദം, പവിത്ര, മെങ്ങീ-
യവിഹിതമോഹിതശപ്തപാപകീടം?
ചരിതമറിവതാ, രെനിയ്ക്കു മേന്മേ-
ലെരിയുകയാണു യശസ്സിനുള്ളദാഹം!
പരിധൃതവിഷവിത്തപാദപത്തിൽ
പരിധിപെടാതെ പടർന്നിടുന്നു മോഹം!
എവിടെവിടെ വിലക്കിടുന്നു ഞാൻ, ഞാ-
നവിടവിടാർത്തു മദിച്ചു മത്തടിപ്പൂ;
കവി, കവി, കവിയാണുപോലുമയേ്യാ,
കവിണി ചുഴറ്റിയെറിഞ്ഞിടേണ്ടൊരീ ഞാൻ!
മമ സഹജ കഥിയ്ക്കുകിത്ര കാലം
മമതയോടെങ്ങനെ പോറ്റിയെന്നെ ലോകം?
ശമഗുണനില നോക്കു, കർത്ഥവത്തീ
ക്ഷമ, യിതിലിപ്പൊഴുമുല്ലസിപ്പൂ ഹാ, ഞാൻ!
നരനിലനഘദൈവികാംശമേറെ-
ത്തിരളുവതാണു കവിത്വമെന്നിരിയ്ക്കിൽ,
ഹര, ഹര, കവിമാനിയാവ, തയേ്യാ,
ഗരളസമഗതമോഗനിപ്പിശാചോ?
ക്ഷിതി നരകസമാനമായി, ധർമ്മ-
ച്യുതിയുടെ ചൂടിലെനിയ്ക്കു വീർപ്പുമുട്ടി;
മൃതിയണവതിനാശയായി-പക്ഷേ
മുതിരുകയില്ലിവനാത്മഹത്യചെയ്യാൻ!
അതിനു മൊരുവ, നൽപമൊക്കെ വേണം
മതിഘടനയ്ക്കൊരു മാർദ്ദവം, മഹത്വം;
ചതിയൊടഖിലദൌഷ്ട്യമൊത്തെഴുന്നെൻ-
മതിയിതിനില്ലതിനുള്ള മേന്മപോലും!
നിയമബിരുദസിദ്ധിയിങ്കലൊട്ടും
പ്രിയമിവനി,ല്ലറികാത്മമിത്രമേ, നീ!
ഹയരഹിതരഥസ്ഥസാരഥിയ്ക്കെ-
ന്തയനനിയന്ത്രണ, മെന്തിനശ്വദണ്ഡം?
മതി മതി, ലവമിന്നു നന്മയിങ്കൽ-
ക്കൊതിയിവനില്ല, നശിച്ചിടട്ടെ, ഹാ, ഞാൻ;
പതിയുമുയരുകിൽ-പ്പറന്നു മേഘ-
ദ്യുതിയി, ലിതാ ചിറകറ്റു ഞാൻപതിപ്പൂ!
സുലഭവിഭവ, ഭാഗ്യസിന്ധുവിൻ പൊ-
ന്നലകളിൽ വാണിടുമാർദ്രരാജഹംസ,
സുലളിതസുഖസുപ്രഭാത മങ്ങേ-
യ്ക്കലഘുനവോന്നതി നിത്യവും തരട്ടേ!
ഗുണമിളിത, മനഗർഘധർമ്മദാര-
പ്രണയമയോജ്ജ്വല, മങ്ങതൻ കുടുംബം,
പ്രണമിതജനസേവനാങ്കിതാന്തം
പ്രണവസമാനസനാതനപ്രശാന്തം;
സുതവദനനവാരവിന്ദമന്ദ-
സ്മിതമകരന്ദമനോജ്ഞധർമ്മസാന്ദ്രം!-
ഹതനിവനതു വിസ്മരിയ്ക്കുകില്ലാ
ക്ഷതമിയലാത്ത കുടുംബഭാഗധേയം!
ഉടലിനു സുഖമില്ല, നീരിറങ്ങി-
ത്തുടയിലണഞ്ഞിഹ താവളം പിടിച്ചു;
ഇടയിടെ ജലദോഷമുണ്ടു, തുമ്മി-
പ്പിടയുവതേറ്റമസഹ്യമെൻസുഹൃത്തേ!
പനി മമ പതിവാണു, വന്നു പോകും,
തുനിയുകയില്ലതൊരാക്രമം നടത്താൻ;
ഇനിയധികവിശേഷമില്ല ചൊല്ലാ-
നനിയനു, കത്തിനിയൊന്നടുത്തയയ്ക്കാം!
നവസമ തഴുകുന്ന 'ക്രിസ്തുമസ്സി'-
ന്റവധിയിൽ ഞാൻ വരു, മന്നു കണ്ടുമുട്ടാം;
ഭവഭയഹരനായ പത്മനാഭൻ
ശിവമവിടേയ്ക്കളവറ്റു നൽകിടട്ടേ!! ....
20-3-1120
54
ഇനിയും രാധതൻ മിഴിനീരീ വൃന്ദാ-
വനികയിലെത്ര പൊഴിയണം?
കരിമുകിൽവർണ്ണനിനിയുമെന്നോടു
കഴിയാറായില്ലേ പരിഭവം?
18-9-1107
55
ഞാനെന്തുചെയ്യട്ടെ തമ്പുരാനേ?
വേനലിൽ ഞാറു കരിഞ്ഞുപോയി.
ആവതിലേറെയായ് ഞങ്ങൾ നിത്യം
ത്ലാവിട്ടു തേവി നനച്ചു നോക്കി.
പച്ചക്കൂമ്പാദ്യം പൊടിച്ചതെല്ലാ-
മുച്ചക്കൊടും വെയിലേറ്റുവാടി.
വേലചെയ്യാതില്ല വേണ്ടുവോളം
കാലം പിഴച്ചാൽ പിന്നെന്തുചെയ്യും?
നാലഞ്ചിടമഴ പെയ്തുവെങ്കിൽ
നാശമൊന്നും വരില്ലായിരുന്നു.
8-5-1113
56
അഗതികൾ ഞങ്ങൾതൻ ശോകഭാര-
മലിവറ്റലോകത്തിലാരറിയും?
പുലർവെട്ടം വീണുതുടങ്ങിടുമ്പോൾ
പുലമാടം കൈവിട്ടു ഞങ്ങളെല്ലാം.
നുകവും കരിക്കോലും തോളിലേന്തി-
പ്പകലത്തെ വേലയ്ക്കു യാത്രയാകും.
വെയിലില്ല, ചൂടില്ല, വേനലില്ല,
മഴയില്ല, മഞ്ഞില്ല, വർഷമില്ല,
പകലെന്നും രാവെന്നും ഭേദമില്ല,
പണിതന്നെ;-തീരാത്ത ജോലിതന്നെ!42
മാല കൊരുത്തുകൊണ്ടൊറ്റയ്ക്കു നിത്യമാ-
മാലിനീതീരത്തിരിയ്ക്കുമാറുണ്ടവൾ.
വിണ്ണിങ്കലന്തിയിൽക്കിന്നരകന്യകൾ
പൊന്നശോകപ്പൂ വിതറുന്ന വേളയിൽ
ഓളങ്ങളോടിവന്നാലിംഗനം ചെയ്യു-
മോമലിരിയ്ക്കും ശിലാതളിമത്തിനെ!
പച്ചിലച്ചാർത്തിൻ പഴുതിലൂടപ്പപ്പൊ-
ളെത്തിനോക്കും ലസൽ സായാഹ്നദീപ്തികൾ!
7-11-1113
വീട്ടുകാർ, നിലവറയിൽ-
ക്കൈവിലങ്ങും ചാർത്തി
വീർപ്പുമുട്ടി, പ്പട്ടിണിയ്ക്കു
ചീട്ടുമായിരിപ്പൂ!
"പറ്റി!-തെല്ലു മോർത്തതില്ല-
ന്നീയബദ്ധം ഞങ്ങൾ! ..."
പ്പട്ടകളുലച്ചുരയ്പു
കേരകൽപകങ്ങൾ!!
13-3-1120
പ്രതിദിനയത്നമിതിനു കിട്ടും
പ്രതിഫലമോ, വെറും പട്ടിണിയും!
ആരുമൊരവലംബ-
മില്ലാത്തോരാണു ഞങ്ങ-
ളാരാരു ഞങ്ങളെ-
ക്കുറിച്ചു പാടും?
6-4-1113