"സ്പന്ദിക്കുന്ന അസ്ഥിമാടം/നക്ഷത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) പുതിയ ചിൽ ... |
No edit summary |
||
വരി 2: | വരി 2: | ||
നക്ഷത്രം |
നക്ഷത്രം |
||
'''വ'''രുവതഖിലവും ശുഭത്തിനാണെ- |
|||
ന്നരുളി, മനോഹരസാന്ത്വനാമൃതത്താൽ, |
ന്നരുളി, മനോഹരസാന്ത്വനാമൃതത്താൽ, |
||
ഉരുകദനമകറ്റിടുന്നി തെന്നിൽ- |
ഉരുകദനമകറ്റിടുന്നി തെന്നിൽ- |
||
വരി 43: | വരി 43: | ||
ജീവപ്രേയസി, ജീവിതാശകൾ നശി- |
ജീവപ്രേയസി, ജീവിതാശകൾ നശി- |
||
ച്ചത്യുഗനൈരാശ്യമാ- |
ച്ചത്യുഗനൈരാശ്യമാ- |
||
മാ വൻകാട്ടി, ലിരുട്ടിൽ, ഞാനവശനായ്- |
മാ വൻകാട്ടി, ലിരുട്ടിൽ, ഞാനവശനായ്- |
||
ത്തപ്പിത്തടഞ്ഞങ്ങനെ, |
ത്തപ്പിത്തടഞ്ഞങ്ങനെ, |
||
ഭീ വർദ്ധിച്ചലയുമ്പൊഴെൻ വഴി തെളി- |
ഭീ വർദ്ധിച്ചലയുമ്പൊഴെൻ വഴി തെളി- |
||
ച്ചാശ്വാസമേകിടുവാൻ |
ച്ചാശ്വാസമേകിടുവാൻ |
||
പൂവൽപ്പൊൻകതിർ പെയ്തുദിച്ച, കനിവിൻ- |
പൂവൽപ്പൊൻകതിർ പെയ്തുദിച്ച, കനിവിൻ- |
||
നക്ഷത്രമാ, ണാർദ്ര നീ!! .... |
നക്ഷത്രമാ, ണാർദ്ര നീ!! .... |
||
9-3-1120 |
9-3-1120 |
||
21 |
|||
31 |
|||
എത്തിദൂരത്തുനി, ന്നെന്മുന്നിൽ നിന്നിതാ |
|||
നൃത്തമാടുന്നു നിൻ പുഞ്ചിരികൾ! |
|||
നിത്യകല്യാണദോത്തേജകസ്വപ്നങ്ങൾ |
|||
നിർഗ്ഗളിയ്ക്കും മഞ്ജുമഞ്ജരികൾ! |
|||
മാമകചിത്തത്തിൻ മങ്ങാത്ത മംഗള- |
|||
പ്രേമം കൊളുത്തിയ പൊൻതിരികൾ! |
|||
നിന്നാത്മസന്ദേശമോരോന്നും ഗൂഢമാ- |
|||
യെന്നടുത്തെത്തിച്ച കിങ്കരികൾ |
|||
സങ്കൽപവേദിയിൽ സാരസ്യസാന്ദ്രമാം |
|||
സംഗീതമ്പെയ്യുന്ന കിന്നരികൾ!- |
|||
അടിമുടി മടുമലർ തടവീടുമുടൽപോലു- |
|||
ആകമ്രമായോരോദർശനത്താ, ലെനി- |
|||
മടിയുന്നിതൊടുവിലാപ്പൊടിമണലിൽ; |
|||
യ്ക്കേകാന്തതയൊരു വീണയായി |
|||
മനമനിയ്ക്കുരുകുന്നു മറന്നീടട്ടഖിലം ഞാൻ. |
|||
മന്ദമെൻ ചിന്തകൾ മീട്ടുകയാണതിൻ |
|||
മഭിരേ, നീ കനിഞ്ഞൊന്നു പുണരുകെന്നെ! .... |
|||
സ്പന്ദനരഞ്ജിതതന്ത്രികകൾ!! |
|||
24- |
24-10-1119 |
||
</poem> |
</poem> |
||
[[വർഗ്ഗം:ചങ്ങമ്പുഴയുടെ കൃതികൾ]][[വർഗ്ഗം:സ്പന്ദിക്കുന്ന അസ്ഥിമാടം]] |
06:51, 29 മേയ് 2011-നു നിലവിലുണ്ടായിരുന്ന രൂപം
നക്ഷത്രം
വരുവതഖിലവും ശുഭത്തിനാണെ-
ന്നരുളി, മനോഹരസാന്ത്വനാമൃതത്താൽ,
ഉരുകദനമകറ്റിടുന്നി തെന്നിൽ-
ക്കരുണകല, ർന്നയി ഭാഗ്യദേവതേ, നീ!
പകലിരവൊരുപോൽ വിരാമമില്ലാ-
തകമെരിതീയിലെരിഞ്ഞെരിഞ്ഞുനീറീ,
അകലെയെഴുമെനിയ്ക്കൊ, രുത്സവം നിൻ-
പ്രകടിത നിർമ്മലരാഗദീപ്തിമാത്രം!
വിധിയൊടു പൊരുതിപ്പരാജയത്താ-
ലധികരുജയ്ക്കടിപെട്ടു മാഴ്കുമെന്നെ,
അധികൃതവചനങ്ങളാൽ, സ്വയം നീ-
യധിപതിയാക്കുകയാണു നിന്മനസ്സിൽ!
അയി സുദതി, കഠോരജീവിതത്തിൻ
വെയിലി, ലലഞ്ഞുകുഴഞ്ഞണഞ്ഞവൻ ഞാൻ;
പ്രിയകരസുഖവിശ്രമം യഥേച്ഛം
നിയതമെനിയ്ക്കു തരുന്നു നീ, മനോജ്ഞേ!
അവനിയിലതുലാനുഭോഹമോരോ-
ന്നവധിയെഴാതെ ലഭിച്ചുകൊണ്ടിരിയ്ക്കിൽ,
അവശതയകതാരിനേശുവാനി-
ല്ലവസരമെന്നു നിനപ്പതാണു മൌഢ്യം!
പണമൊരുവനു ഭൌതികപ്രതാപ
ത്തണലിലിരുന്നു രമിപ്പതിന്നുകൊള്ളാം;
ഘൃണയതിനൊരുനാളുമില്ല-ജീന-
വ്രണമതുണക്കുകയില്ല തെല്ലുപോലും!
നവനവമൃദുചുംബനങ്ങളേകി
ക്കവനവിലാസിനി, നീയടുത്തു നിൽക്കെ;
ഇവനെഴുമനവദ്യനിർവൃതിയ്ക്കി-
ല്ലവധി, യതാണിവനേകഭാഗ്യ, മാര്യേ!
സകലരുമകലട്ടെ, നീരസത്താ-
ലകരുണമെന്നെ വെടിഞ്ഞിടട്ടെ മന്നിൽ;
പകയതിലിവനില്ല, വാടുകില്ലെ-
ന്നകതളിർ നിൻ പ്രണയാമൃതം ലഭിയ്ക്കിൽ!
ജീവപ്രേയസി, ജീവിതാശകൾ നശി-
ച്ചത്യുഗനൈരാശ്യമാ-
മാ വൻകാട്ടി, ലിരുട്ടിൽ, ഞാനവശനായ്-
ത്തപ്പിത്തടഞ്ഞങ്ങനെ,
ഭീ വർദ്ധിച്ചലയുമ്പൊഴെൻ വഴി തെളി-
ച്ചാശ്വാസമേകിടുവാൻ
പൂവൽപ്പൊൻകതിർ പെയ്തുദിച്ച, കനിവിൻ-
നക്ഷത്രമാ, ണാർദ്ര നീ!! ....
9-3-1120
31
അടിമുടി മടുമലർ തടവീടുമുടൽപോലു-
മടിയുന്നിതൊടുവിലാപ്പൊടിമണലിൽ;
മനമനിയ്ക്കുരുകുന്നു മറന്നീടട്ടഖിലം ഞാൻ.
മഭിരേ, നീ കനിഞ്ഞൊന്നു പുണരുകെന്നെ! ....
24-10-1119