"സ്പന്ദിക്കുന്ന അസ്ഥിമാടം/ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) പുതിയ ചിൽ ... |
No edit summary |
||
വരി 2: | വരി 2: | ||
ജീവിതം |
ജീവിതം |
||
'''ജീ'''വിതം മന്ത്രിക്കുന്നു:"നിങ്ങളിൽച്ചിലരെന്റെ |
|||
പൂവനത്തണൽതോറും സ്വപ്നംകണ്ടിരിക്കുമ്പോൾ |
|||
"നിങ്ങളിൽച്ചിലരെന്റെ |
|||
ചിലരെൻമണൽക്കാട്ടിൻമദ്ധ്യത്തി, ലൊരു തുള്ളി |
|||
പൂവനത്തണൽതോറും |
|||
ജലമെങ്കിലും കിട്ടാതാർത്തരായ്പ്പൊരിയുന്നു. |
|||
സ്വപ്നംകണ്ടിരിക്കുമ്പോൾ |
|||
പൂന്തോപ്പിലിരിക്കുന്നോരെൻ നാമം പുകഴ്ത്തുമ്പോൾ |
|||
ചിലരെൻåമണൽക്കാട്ടിൻ- |
|||
താന്തരായ് മരുഭൂവിൽ നിൽക്കുവോർ ശപിയ്ക്കുന്നു, |
|||
മദ്ധ്യത്തി, ലൊരു തുള്ളി |
|||
ഒരു ഭാഗത്തെൻരൂപം സുന്ദരമായിക്കാണ്മൂ |
|||
ജലമെങ്കിലും കിട്ടാ- |
|||
മറുഭാഗത്തോ, വെറും,വൈരൂപ്യം ദർശിക്കുന്നു. |
|||
താർത്തരായ്പ്പൊരിയുന്നു. |
|||
എന്നാൽ ഞാനിതുരണ്ടുമല്ലെ, ന്നാലിതു രണ്ടു- |
|||
മെന്നിലു, ണ്ടെന്നാലൊന്നുമില്ലതാനുമിന്നെന്നിൽ! |
|||
തോന്നലാ, ണെല്ലാം വെറും തോന്നൽ മാത്രമാ, ണെന്നിൽ- |
|||
ച്ചെർന്നുനിൽക്കുന്നില്ലൊന്നും ശാശ്വതമായെന്നെന്നും! |
|||
ചിരിപ്പിയ്ക്കും ഞാൻ, തേങ്ങിക്കരയിയ്ക്കയും ചെയ്യും, |
|||
മരിപ്പിയ്ക്കും ഞാൻ,വീണ്ടും ജനിപ്പിയ്ക്കയും ചെയ്യും. |
|||
കാല, മിപ്പൊഴു, മെന്നെ രാപ്പകലാകും കൊച്ചു- |
|||
കാലടികളാലളന്നളന്നുനോക്കീടുന്നു. |
|||
യുഗസഞ്ചയമെത്രകഴിഞ്ഞൂ!-കാൽത്തുമ്പത്തെ |
|||
നഖവിസ്തൃതിപോലും തിട്ടമായില്ലെന്നിട്ടും! |
|||
ഭ്രമണം ചയ്വൂ തേജോഗാളങ്ങൾ മൽസ്പർശന- |
|||
ക്രമമൊപ്പിച്ചങ്ങിങ്ങു മാറിക്കൊണ്ടിരിയ്ക്കുന്നൂ. |
|||
മരണം!-പേടിയ്ക്കേ,ണ്ടെൻ കണ്ണുചിമ്മലാ, ണെന്റെ |
|||
മരുഭൂമിയും മലർവാടിയും, രണ്ടും, സ്വപ്നം! |
|||
ഞാനനശ്വരം, സൃഷ്ടിസ്ഥിതിസംഹാരങ്ങളെൻ- |
|||
ഗാനത്തിൻ ക്രമീകൃതഗതിഭേദങ്ങൾ മാത്രം! |
|||
വ്യാമോഹംമൂലമെന്നെയളക്കാൻ തുനിയായ്വിൻ |
|||
സീമയില്ലെനി, യ്ക്കപ്രമേയമാണെന്നാകാരം. |
|||
സസ്പൃഹം മമ ഗാനമാസ്വദിച്ചെന്നാൽ പോരും! |
|||
നിഷ്ഫലം, വ്യാഖ്യാനിയ്ക്കാനുദ്യമിയ്ക്കായ്വിൻ നിങ്ങൾ!! ... |
|||
18-8-1117. |
|||
21 |
|||
എത്തിദൂരത്തുനി, ന്നെന്മുന്നിൽ നിന്നിതാ |
|||
പൂന്തോപ്പിലിരിക്കുന്നോ- |
|||
നൃത്തമാടുന്നു നിൻ പുഞ്ചിരികൾ! |
|||
രെൻ നാമം പുകഴ്ത്തുമ്പോൾ |
|||
നിത്യകല്യാണദോത്തേജകസ്വപ്നങ്ങൾ |
|||
താന്തരായ് മരുഭൂവിൽ |
|||
നിർഗ്ഗളിയ്ക്കും മഞ്ജുമഞ്ജരികൾ! |
|||
നിൽക്കുവോർ ശപിയ്ക്കുന്നു, |
|||
മാമകചിത്തത്തിൻ മങ്ങാത്ത മംഗള- |
|||
ഒരു ഭാഗത്തെൻ രൂപം |
|||
പ്രേമം കൊളുത്തിയ പൊൻതിരികൾ! |
|||
സുന്ദരമായിക്കാണ്മൂ |
|||
നിന്നാത്മസന്ദേശമോരോന്നും ഗൂഢമാ- |
|||
മറുഭാഗത്തോ, വെറും, |
|||
യെന്നടുത്തെത്തിച്ച കിങ്കരികൾ |
|||
വൈരൂപ്യം ദർശിക്കുന്നു. |
|||
സങ്കൽപവേദിയിൽ സാരസ്യസാന്ദ്രമാം |
|||
സംഗീതമ്പെയ്യുന്ന കിന്നരികൾ!- |
|||
ആകമ്രമായോരോദർശനത്താ, ലെനി- |
|||
എന്നാൽ ഞാനിതുരണ്ടു- |
|||
യ്ക്കേകാന്തതയൊരു വീണയായി |
|||
മല്ലെ, ന്നാലിതു രണ്ടു- |
|||
മന്ദമെൻ ചിന്തകൾ മീട്ടുകയാണതിൻ |
|||
മെന്നിലു, ണ്ടെന്നാലൊന്നു- |
|||
സ്പന്ദനരഞ്ജിതതന്ത്രികകൾ!! |
|||
മില്ലതാനുമിന്നെന്നിൽ! |
|||
24-3-1120 |
|||
തോന്നലാ, ണെല്ലാം വെറും |
|||
22 |
|||
തോന്നൽ മാത്രമാ, ണെന്നിൽ- |
|||
ച്ചെർന്നുനിൽക്കുന്നില്ലൊന്നും |
|||
ശാശ്വതമായെന്നെന്നും! |
|||
അനുഭവങ്ങളേ നിങ്ങളിനിമേ- |
|||
ചിരിപ്പിയ്ക്കും ഞാൻ, തേങ്ങി- |
|||
ലനുവദിക്കില്ലാ സ്വപ്നം രചിയ്ക്കാൻ. |
|||
ക്കരയിയ്ക്കയും ചെയ്യും, |
|||
മധുരചിന്തകൾ ചാലിച്ച ചായം |
|||
മരിപ്പിയ്ക്കും ഞാൻ, വീണ്ടും |
|||
വിധിമുഴുവനും തട്ടിക്കളഞ്ഞു. |
|||
ജനിപ്പിയ്ക്കയും ചെയ്യും. |
|||
സതതമെന്മനം നോവിച്ചു മാത്രം |
|||
കാല, മിപ്പൊഴു, മെന്നെ |
|||
സഹകരിപ്പതുണ്ടിപ്പൊഴും കാലം. |
|||
രാപ്പകലാകും കൊച്ചു- |
|||
വെറുതെയാണിപ്പരിഭവം-മേലിൽ |
|||
കാലടികളാലള- |
|||
ശരി, യൊരിയ്ക്കലും ദു:ഖിച്ചിടാ ഞാൻ! |
|||
ന്നളന്നുനോക്കീടുന്നു. |
|||
ഹതനെനിയ്ക്കതു സാദ്ധ്യമോ?-വീണ്ടു- |
|||
മിതളുതിർന്നതാ വീഴുന്നു പൂക്കൾ! |
|||
ഇവിടെയെല്ലാമിരുട്ടാണു, കഷ്ട- |
|||
മെവിടെ നിത്യതേ, നിൻരത്നദീപം? |
|||
-നിയതിയെൻകാതിൽ മന്ത്രിപ്പൂ നിത്യം:- |
|||
"നിഖില, മയേ്യാ, നിഴലുകൾ മാത്രം!! ..." |
|||
17-3-1115 |
|||
23 |
|||
യുഗസഞ്ചയമെത്ര- |
|||
കഴിഞ്ഞൂ!-കാൽത്തുമ്പത്തെ |
|||
നഖവിസ്തൃതിപോലും |
|||
തിട്ടമായില്ലെന്നിട്ടും! |
|||
ഭ്രമണം ചയ്വൂ തേജോ- |
|||
ഗാളങ്ങൾ മൽസ്പർശന- |
|||
ക്രമമൊപ്പിച്ചങ്ങിങ്ങു |
|||
മാറിക്കൊണ്ടിരിയ്ക്കുന്നൂ. |
|||
പോകു, പോകു, സഹോദരി, ജീവിത- |
|||
മരണം!-പേടിയ്ക്കേ, ണ്ടെൻ- |
|||
ഭാഗധേയത്തിൻ പൂങ്കാവിലേയ്ക്കു നീ! |
|||
കണ്ണുചിമ്മലാ, ണെന്റെ |
|||
നേർന്നിടുന്നു നിനക്കു ഞാൻ സൌഹൃദ- |
|||
മരുഭൂമിയും മലർ- |
|||
മാർന്നൊരായിരം മംഗളാശംസകൾ! |
|||
വാടിയും, രണ്ടും, സ്വപ്നം! |
|||
എന്നുമെന്നും തവോൽക്കർഷ ചിന്തയിൽ- |
|||
ഞാനനശ്വരം, സൃഷ്ടി- |
|||
ത്തന്നെയീവിധം സ്പന്ദിക്കുമെൻ മനം! |
|||
സ്ഥിതിസംഹാരങ്ങളെൻ- |
|||
നിന്നനുപമ ശുദ്ധിതൻ നേരിയ |
|||
ഗാനത്തിൻ ക്രമീകൃത- |
|||
വെണ്ണിലാവിന്റെ പീയൂഷധാരയിൽ |
|||
ഗതിഭേദങ്ങൾ മാത്രം! |
|||
പാവനോന്മദപൂർത്തി പൂശട്ടെ, നിൻ- |
|||
ജീവിതേശന്റെ രാഗാർദ്രമാനസം!! |
|||
22-4-1120 |
|||
വ്യാമോഹംമൂലമെന്നെ- |
|||
യളക്കാൻ തുനിയായ്വിൻ |
|||
സീമയില്ലെനി, യ്ക്കപ്ര- |
|||
മേയമാണെന്നാകാരം. |
|||
സസ്പൃഹം മമ ഗാന- |
|||
മാസ്വദിച്ചെന്നാൽ പോരും! |
|||
നിഷ്ഫലം, വ്യാഖ്യാനിയ്ക്കാ- |
|||
നുദ്യമിയ്ക്കായ്വിൻ നിങ്ങൾ!! ... |
|||
18-8-1117. |
|||
</poem> |
</poem> |
||
[[വർഗ്ഗം:ചങ്ങമ്പുഴയുടെ കൃതികൾ]][[വർഗ്ഗം:സ്പന്ദിക്കുന്ന അസ്ഥിമാടം]] |
05:47, 29 മേയ് 2011-നു നിലവിലുണ്ടായിരുന്ന രൂപം
ജീവിതം
ജീവിതം മന്ത്രിക്കുന്നു:"നിങ്ങളിൽച്ചിലരെന്റെ
പൂവനത്തണൽതോറും സ്വപ്നംകണ്ടിരിക്കുമ്പോൾ
ചിലരെൻമണൽക്കാട്ടിൻമദ്ധ്യത്തി, ലൊരു തുള്ളി
ജലമെങ്കിലും കിട്ടാതാർത്തരായ്പ്പൊരിയുന്നു.
പൂന്തോപ്പിലിരിക്കുന്നോരെൻ നാമം പുകഴ്ത്തുമ്പോൾ
താന്തരായ് മരുഭൂവിൽ നിൽക്കുവോർ ശപിയ്ക്കുന്നു,
ഒരു ഭാഗത്തെൻരൂപം സുന്ദരമായിക്കാണ്മൂ
മറുഭാഗത്തോ, വെറും,വൈരൂപ്യം ദർശിക്കുന്നു.
എന്നാൽ ഞാനിതുരണ്ടുമല്ലെ, ന്നാലിതു രണ്ടു-
മെന്നിലു, ണ്ടെന്നാലൊന്നുമില്ലതാനുമിന്നെന്നിൽ!
തോന്നലാ, ണെല്ലാം വെറും തോന്നൽ മാത്രമാ, ണെന്നിൽ-
ച്ചെർന്നുനിൽക്കുന്നില്ലൊന്നും ശാശ്വതമായെന്നെന്നും!
ചിരിപ്പിയ്ക്കും ഞാൻ, തേങ്ങിക്കരയിയ്ക്കയും ചെയ്യും,
മരിപ്പിയ്ക്കും ഞാൻ,വീണ്ടും ജനിപ്പിയ്ക്കയും ചെയ്യും.
കാല, മിപ്പൊഴു, മെന്നെ രാപ്പകലാകും കൊച്ചു-
കാലടികളാലളന്നളന്നുനോക്കീടുന്നു.
യുഗസഞ്ചയമെത്രകഴിഞ്ഞൂ!-കാൽത്തുമ്പത്തെ
നഖവിസ്തൃതിപോലും തിട്ടമായില്ലെന്നിട്ടും!
ഭ്രമണം ചയ്വൂ തേജോഗാളങ്ങൾ മൽസ്പർശന-
ക്രമമൊപ്പിച്ചങ്ങിങ്ങു മാറിക്കൊണ്ടിരിയ്ക്കുന്നൂ.
മരണം!-പേടിയ്ക്കേ,ണ്ടെൻ കണ്ണുചിമ്മലാ, ണെന്റെ
മരുഭൂമിയും മലർവാടിയും, രണ്ടും, സ്വപ്നം!
ഞാനനശ്വരം, സൃഷ്ടിസ്ഥിതിസംഹാരങ്ങളെൻ-
ഗാനത്തിൻ ക്രമീകൃതഗതിഭേദങ്ങൾ മാത്രം!
വ്യാമോഹംമൂലമെന്നെയളക്കാൻ തുനിയായ്വിൻ
സീമയില്ലെനി, യ്ക്കപ്രമേയമാണെന്നാകാരം.
സസ്പൃഹം മമ ഗാനമാസ്വദിച്ചെന്നാൽ പോരും!
നിഷ്ഫലം, വ്യാഖ്യാനിയ്ക്കാനുദ്യമിയ്ക്കായ്വിൻ നിങ്ങൾ!! ...
18-8-1117.
21
എത്തിദൂരത്തുനി, ന്നെന്മുന്നിൽ നിന്നിതാ
നൃത്തമാടുന്നു നിൻ പുഞ്ചിരികൾ!
നിത്യകല്യാണദോത്തേജകസ്വപ്നങ്ങൾ
നിർഗ്ഗളിയ്ക്കും മഞ്ജുമഞ്ജരികൾ!
മാമകചിത്തത്തിൻ മങ്ങാത്ത മംഗള-
പ്രേമം കൊളുത്തിയ പൊൻതിരികൾ!
നിന്നാത്മസന്ദേശമോരോന്നും ഗൂഢമാ-
യെന്നടുത്തെത്തിച്ച കിങ്കരികൾ
സങ്കൽപവേദിയിൽ സാരസ്യസാന്ദ്രമാം
സംഗീതമ്പെയ്യുന്ന കിന്നരികൾ!-
ആകമ്രമായോരോദർശനത്താ, ലെനി-
യ്ക്കേകാന്തതയൊരു വീണയായി
മന്ദമെൻ ചിന്തകൾ മീട്ടുകയാണതിൻ
സ്പന്ദനരഞ്ജിതതന്ത്രികകൾ!!
24-3-1120
22
അനുഭവങ്ങളേ നിങ്ങളിനിമേ-
ലനുവദിക്കില്ലാ സ്വപ്നം രചിയ്ക്കാൻ.
മധുരചിന്തകൾ ചാലിച്ച ചായം
വിധിമുഴുവനും തട്ടിക്കളഞ്ഞു.
സതതമെന്മനം നോവിച്ചു മാത്രം
സഹകരിപ്പതുണ്ടിപ്പൊഴും കാലം.
വെറുതെയാണിപ്പരിഭവം-മേലിൽ
ശരി, യൊരിയ്ക്കലും ദു:ഖിച്ചിടാ ഞാൻ!
ഹതനെനിയ്ക്കതു സാദ്ധ്യമോ?-വീണ്ടു-
മിതളുതിർന്നതാ വീഴുന്നു പൂക്കൾ!
ഇവിടെയെല്ലാമിരുട്ടാണു, കഷ്ട-
മെവിടെ നിത്യതേ, നിൻരത്നദീപം?
-നിയതിയെൻകാതിൽ മന്ത്രിപ്പൂ നിത്യം:-
"നിഖില, മയേ്യാ, നിഴലുകൾ മാത്രം!! ..."
17-3-1115
23
പോകു, പോകു, സഹോദരി, ജീവിത-
ഭാഗധേയത്തിൻ പൂങ്കാവിലേയ്ക്കു നീ!
നേർന്നിടുന്നു നിനക്കു ഞാൻ സൌഹൃദ-
മാർന്നൊരായിരം മംഗളാശംസകൾ!
എന്നുമെന്നും തവോൽക്കർഷ ചിന്തയിൽ-
ത്തന്നെയീവിധം സ്പന്ദിക്കുമെൻ മനം!
നിന്നനുപമ ശുദ്ധിതൻ നേരിയ
വെണ്ണിലാവിന്റെ പീയൂഷധാരയിൽ
പാവനോന്മദപൂർത്തി പൂശട്ടെ, നിൻ-
ജീവിതേശന്റെ രാഗാർദ്രമാനസം!!
22-4-1120