2,684
തിരുത്തലുകൾ
('<poem> സൌഹൃദമുദ്ര പ്രിയസഹജ, ഭവാനയച്ച മാദ്ധ്വീ- മ...' താള്‍ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (പുതിയ ചിൽ ...) |
||
പ്രിയസഹജ, ഭവാനയച്ച മാദ്ധ്വീ-
മയകവനാത്മകലേഖനപ്രസൂനം,
നിയതമഴലിൽ നീറുമെന്മനസ്സിൽ
സ്വയമമൃതം പകരുന്നിതിന്നു നൂനം.
തവ മൃദുഹൃദയത്തിലെന്നോടുള്ളോ-
രവധിയെഴാത്തൊരു സൌഹൃദം സ്മരിയ്ക്കെ,
നവപുളകമണിഞ്ഞണിഞ്ഞു,
അനുപമഗുണവാരിധേ, ഭവാനെ-
ന്നനുചിതജീവിതരീതിയാധിചേർപ്പൂ;
മനുജനു വിധി നീക്കിടാവതല്ലീ-
åå *ååå*ååå*
പതിയു, മെനിയ്ക്കു ലഭിയ്ക്കുമുഗശാപം;
ഗതിയിവനിനിയില്ല-നിത്യതപ്ത-
സ്മൃതികളിലിങ്ങനെ നീറി
ååå*ååå *ååå*
ഇതുവരെയുലകിങ്കലന്യരെപോ-
ലതുലപരാക്രമ, വാണിരുന്ന
ഇതുവിധമൊരുപോലെ
ന്നതു, കരുതീടുകി, ലാത്മബന്ധമല്ലേ?
നിയതിഗതിയി,
ദയമനിവാര്യ, മശേഷവിശ്വവശ്യം;
നിയതമതിനു നാം വിധേയരായ്,
ഭയമതിനെപ്പുണരുന്നതല്ലി കാമ്യം?
ഒരുപിടി മണലിന്നു മേന്മയെന്തു,-
ണ്ടൊരു ദിനമാ
വരുവതുവരു, മാക്രമിയ്ക്കു, മയേ്യാ,
പൊരുതുകിലും ഫലമില്ല, കാലുതെറ്റും!
ക്കടയൊടടുത്തു മറിച്ചു കൊണ്ടുപോകും;
വിടപികഥയിതാണു, പിന്നെ വാഴ-
അലറിയലറിയെത്തുമിക്കൊടുങ്കാ-
ഉലവൊരു ചിറകിന്നു തെല്ലുപോലും
ബലമിനിയില്ല
ååå*ååå*ååå *
അലഘുതരസുദീപ്തപൌരുഷോഗാ-
നല, തവ രാജസദാഹകാഭ
ചില രിപുശലഭങ്ങളാത്തഗർവ്വം
നിലയറിയാതെതിരിട്ടിടാനണഞ്ഞു.
പലരുമുടലു ചൂടുതട്ടി ഞെട്ട്ടി-
പ്പലവഴി പാഞ്ഞു പലായനം തുടങ്ങീ.
ഫലരഹിതമിതെന്നു
ചില
നലമൊടിതിനു ചുറ്റുമായി, മിത്ര-
പ്രിയമധുരസൌഹൃദാമൃതാർദ്രാ-
ശയ, തവ സാത്വികസാത്വനാഭ
നിയതമരികിലങ്ങയോടു
മയമണയാതെ സഖാക്കളുല്ലസിപ്പൂ.
കനിവു
ജ്ജനിതവിനോദസുഗന്ധസാന്ദ്രമായി,
അനിശമഴകിൽ മുങ്ങിനിൽപൊരോമൽ-
പ്പനിമലരാണു
കവിപദചപലാഭിലാഷമാണാ-
ക്കവിതയുമായി
കവിതിലക, ഭവാനതല്ല,
ക്കവിയുവതുണ്ടതുകൊണ്ടു
അവികലവിമലാനുഭൂതിയുൾക്കൊ-
ണ്ടവിരളകോമളഗാനധാരതൂകി,
ഛവിയിളകുമസീമകാവ്യപുഷ്പാ-
ഇവനൊരു കവിപോലും!- ആയിരിയ്ക്കാം,
ശിവ, ശിവ, ഞാനതുകൊണ്ടു
അവസരമിവനില്ല വിശ്രമത്തി-
ന്നവനിയെനിയ്ക്കിതൊരഗ്നികുണ്ഡമായി!
കവി, കവി, സുകൃതസ്വരൂപി,
ഭുവിയതുപോലൊരു ഭാഗ്യശാലിയുണ്ടോ?
എവിടെ നിജപദം, പവിത്ര, മെങ്ങീ-
ചരിതമറിവതാ, രെനിയ്ക്കു മേന്മേ-
ലെരിയുകയാണു യശസ്സിനുള്ളദാഹം!
പരിധൃതവിഷവിത്തപാദപത്തിൽ
പരിധിപെടാതെ
എവിടെവിടെ വിലക്കിടുന്നു
കവി, കവി, കവിയാണുപോലുമയേ്യാ,
കവിണി ചുഴറ്റിയെറിഞ്ഞിടേണ്ടൊരീ
മമ സഹജ കഥിയ്ക്കുകിത്ര കാലം
മമതയോടെങ്ങനെ പോറ്റിയെന്നെ ലോകം?
ശമഗുണനില നോക്കു,
ക്ഷമ, യിതിലിപ്പൊഴുമുല്ലസിപ്പൂ ഹാ,
നരനിലനഘദൈവികാംശമേറെ-
ത്തിരളുവതാണു
ഹര, ഹര, കവിമാനിയാവ, തയേ്യാ,
ഗരളസമഗതമോഗനിപ്പിശാചോ?
ക്ഷിതി നരകസമാനമായി,
ച്യുതിയുടെ ചൂടിലെനിയ്ക്കു
മൃതിയണവതിനാശയായി-പക്ഷേ
മുതിരുകയില്ലിവനാത്മഹത്യചെയ്യാൻ!
അതിനു മൊരുവ,
മതിഘടനയ്ക്കൊരു
ചതിയൊടഖിലദൌഷ്ട്യമൊത്തെഴുന്നെൻ-
മതിയിതിനില്ലതിനുള്ള മേന്മപോലും!
ååå*ååå*ååå*
മതി മതി, ലവമിന്നു
ക്കൊതിയിവനില്ല, നശിച്ചിടട്ടെ, ഹാ,
ദ്യുതിയി, ലിതാ ചിറകറ്റു
സുലഭവിഭവ,
ന്നലകളിൽ വാണിടുമാർദ്രരാജഹംസ,
സുലളിതസുഖസുപ്രഭാത മങ്ങേ-
യ്ക്കലഘുനവോന്നതി നിത്യവും തരട്ടേ!
ഗുണമിളിത,
പ്രണയമയോജ്ജ്വല,
പ്രണമിതജനസേവനാങ്കിതാന്തം
പ്രണവസമാനസനാതനപ്രശാന്തം;
സുതവദനനവാരവിന്ദമന്ദ-
സ്മിതമകരന്ദമനോജ്ഞധർമ്മസാന്ദ്രം!-
ഹതനിവനതു വിസ്മരിയ്ക്കുകില്ലാ
ക്ഷതമിയലാത്ത കുടുംബഭാഗധേയം!
ത്തുടയിലണഞ്ഞിഹ താവളം പിടിച്ചു;
ഇടയിടെ ജലദോഷമുണ്ടു, തുമ്മി-
പ്പിടയുവതേറ്റമസഹ്യമെൻസുഹൃത്തേ!
പനി മമ പതിവാണു, വന്നു പോകും,
തുനിയുകയില്ലതൊരാക്രമം
ഇനിയധികവിശേഷമില്ല ചൊല്ലാ-
നനിയനു, കത്തിനിയൊന്നടുത്തയയ്ക്കാം!
നവസമ തഴുകുന്ന 'ക്രിസ്തുമസ്സി'-
ഭവഭയഹരനായ
ശിവമവിടേയ്ക്കളവറ്റു
20-3-1120
മാല കൊരുത്തുകൊണ്ടൊറ്റയ്ക്കു നിത്യമാ-
മാലിനീതീരത്തിരിയ്ക്കുമാറുണ്ടവൾ.
വിണ്ണിങ്കലന്തിയിൽക്കിന്നരകന്യകൾ
പൊന്നശോകപ്പൂ വിതറുന്ന
ഓളങ്ങളോടിവന്നാലിംഗനം ചെയ്യു-
മോമലിരിയ്ക്കും ശിലാതളിമത്തിനെ!
ളെത്തിനോക്കും
7-11-1113
43
ന്താരുമീല്ലാരുമില്ലേറ്റുപാടാൻ!
കാണികളൊക്കെപ്പിരിഞ്ഞുപോയീ
നവനവോത്തേജനം
നായികാസ്മേരവും മാഞ്ഞുപോയി.
നിഴലും, നിരാശയും, നീരസവും
നീറും ഹൃദയവും ബാക്കിയായി.
അത്തെക്കുനിന്നൊരു കാറ്റുവീശി-
യിദ്ദീപനാളവും
29-4-1120
44
ഞാനേവം ചിരിയ്ക്കുന്നു
മരണത്തിനുവേണ്ടി
|
തിരുത്തലുകൾ