പുതിയനിയമത്തിലെ ലെഖനങ്ങൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
പുതിയനിയമത്തിലെ ലെഖനങ്ങൾ

രചന:ഹെർമ്മൻ ഗുണ്ടർട്ട് (1852)

[ 5 ] പുതിയനിയമത്തിലെ
ലെഖനങ്ങൾ

തലശ്ശെരിയിലെ ഛാപിതം

൧൮൫൨ [ 7 ]

൧ അദ്ധ്യായം

പൌലിന്റെ വിളി(൮) സുവിശെഷത്തിൽ വെളിപ്പെട്ടവി
ശ്വാസത്താലെ‌നീതെ—(൧൮-൩,൨൦) കൊപത്തിൽഉൾ്പെട്ടജാ
തികൾ്ക്കുവെണം എന്നുള്ളതു.

<lg n="൧">ദൈവംമുമ്പെ‌വിശുദ്ധഎഴുത്തുകളിൽതന്റെ‌പ്രവാചകരെ
കൊണ്ടുവാഗ്ദത്തംചെയ്തതായി‌സ്വപുത്രനുംനമ്മുടെ‌കൎത്താവും</lg><lg n="൨">ആയയെശുക്രിസ്തനെ‌സംബന്ധിച്ചുള്ള‌സുവിശെഷത്തിന്നാ
യി വെറുതിരിച്ചു വിളിക്കപ്പെട്ടഅപൊസ്തലനുംയെശുക്രിസ്ത</lg><lg n="൩">ന്റെ ദാസനുമായപൌൽ—രൊമയിൽദൈവപ്രിയരും വി
ളിക്കപ്പെട്ടവിശുദ്ധരും ആയവൎക്കഎല്ലാം (എഴുതുന്നതു)—നമ്മു
ടെപിതാവായ ദൈവത്തിൽനിന്നും കൎത്താവായ യെശുക്രി</lg><lg n="൪">സ്തനിൽനിന്നും നിങ്ങൾ്ക്ക കരുണയുംസമാധാനവുംഉണ്ടാക—ജ
ഡപ്രകാരംദാവീദിൻ ബീജത്തിൽനിന്നുണ്ടായുംമരിച്ചവരി</lg><lg n="൫">ൽ നിന്നു എഴുനീല്ക്കയാൽ വിശുദ്ധിയുടെ ആത്മപ്രകാരംദെ
വപുത്രൻ എന്നു ശക്തിയൊടെനിൎണ്ണയിക്കപ്പെട്ടും ഉള്ളവ</lg><lg n="൬">നാൽ–ഞങ്ങൾ അവന്റെ‌നാമത്തിന്നായിഎല്ലാജാതികളി
ലും വിശ്വാസത്തിന്നുഅനുസരണംവരുത്തെണ്ടതിന്നുകരു</lg><lg n="൭">ണയെയുംഅപൊസ്തലത്വത്തെയുംപ്രാപിച്ചു–ആയവരിൽ</lg><lg n="൮">നിങ്ങളുംയെശുക്രിസ്തനായി‌വിളിക്കപ്പെട്ടവരാകുന്നുവല്ലൊ—

ഒന്നാമത് നിങ്ങളുടെ വിശ്വാസംസൎവ്വലൊകത്തിലുംപ്ര
സ്താവിക്കപ്പെടുന്നതാൽഞാൻ എൻദൈവത്തിന്നു‌നിങ്ങ
ൾഎല്ലാവൎക്കുംവെണ്ടിയെശുക്രിസ്തന്മൂലംസ്തൊത്രം </lg> [ 8 ] <lg n="൯">ന്നു— ഞാൻ ഇടവിടാതെ‌നിങ്ങളെഒൎത്തുംകൊണ്ടു എപ്പൊ
ൾഎങ്കിലുംനിങ്ങളുടെഇടയിൽവരുവാൻദൈവെഷ്ടത്താൽ സാ
ധിക്കുമൊഎന്ന് എന്റെ പ്രാൎത്ഥനകളിൽഎപ്പൊഴുംയാചി</lg><lg n="൧൦">ക്കുന്നുഎന്നുള്ളതിന്നു—അവന്റെ പുത്രനെകൊണ്ടുള്ളസു
വിശെഷത്തിങ്കൽഞാൻഎൻ ആത്മാവിൽ ഉപാസിക്കുന്ന</lg><lg n="൧൧"> ദൈവംഎനിക്കസാക്ഷി—ഞാൻ നിങ്ങളുടെ‌സ്ഥിരീകര
ണത്തിന്നായിആത്മീകവരംവല്ലതിനെയും നിങ്ങൾ്ക്ക നല്കെ</lg><lg n="൧൨"> ണ്ടതിനല്ലൊ നിങ്ങളെ കാണ്മാൻ വാഞ്ഛിക്കുന്നു— അതൊ
നിങ്ങൾ്ക്കുംഎനിക്കും തമ്മിലുള്ള‌വിശ്വാസത്താൽനിങ്ങളൊ</lg><lg n="൧൩"> ടുകൂടെ പ്രബൊധനം എനിക്കും വരുവാൻ തന്നെ—എ
ന്നാൽ സഹൊദരന്മാരെ എനിക്കുശെഷം ജാതികളിൽ
ഉള്ളപൊലെനിങ്ങളിലുംവല്ലഫലവുംഉണ്ടാകെണ്ടതിന്നുഅ
ങ്ങുവരുവാൻ പലപ്പൊഴുംഭാവിച്ചുഎന്നുംഇന്നെവരെമു
ടക്കം വന്നുഎന്നുംനിങ്ങൾബൊധിക്കാതിരിക്കരുത്എന്ന്</lg><lg n="൧൪"> ആഗ്രഹിക്കുന്നു—യവനൎക്കും മ്ലെഛ്ശൎക്കും ജ്ഞാനികൾ്ക്കും ബു</lg><lg n="൧൫"> ദ്ധിഹീനൎക്കും ഞാൻ കടക്കാരനാകുന്നു—അപ്രകാരംരൊമ
യിലുള്ളനിങ്ങളൊടും സുവിശെഷിപ്പാൻഎന്നാൽആകും</lg><lg n="൧൬"> വണ്ണം മുതിൎച്ചഉണ്ടു — സുവിശെഷത്തിൽഎനിക്കലജ്ജ
യില്ലല്ലൊ കാരണം അതുവിശ്വസിക്കുന്നവന്ന് ഒക്കയും മു
മ്പെയഹൂദന്നും പിന്നെയവനന്നും രക്ഷെക്കായദൈവ</lg><lg n="൧൭"> ശക്തിആകുന്നു—അതിൽ‌അല്ലൊ വിശ്വാസത്തിൽ നി
ന്നു വിശ്വാസത്തിന്നുള്ള ദെവനീതി വെളിപ്പെടുന്നത്–
(എബ ൨,൪) വിശ്വാസത്താൽനീതിമാൻ ജീവിക്കുംഎന്നു
എഴുതിയിരിക്കുന്നപ്രകാരംതന്നെ—

</lg><lg n="൧൮"> എങ്ങിനെ എന്നാൽ നീതിക്കെടുകൊണ്ടുസത്യത്തെത
ടുക്കുന്നമനുഷ്യരുടെസകലഅഭക്തിയിലും നീതിക്കെടി</lg> [ 9 ]

<lg n="">ലും ദൈവകൊപംസ്വൎഗ്ഗത്തിൽനിന്നുവെളിപ്പെട്ടുവരു</lg><lg n="൧൯">ന്നു—അവൎക്കദൈവംപ്രകാശിപ്പിച്ചതിനാലല്ലൊ‌ദൈ</lg><lg n="൨൦">വത്തിങ്കൽ അറിയാകുന്നത്അവരിൽസ്പഷ്ടമാകുന്നു—എ
ന്തെന്നാൽ അവന്റെശാശ്വതശക്തിയുംദിവ്യത്വവും ആ
യിഅവന്റെ കാണാത്ത‌(ഗുണങ്ങൾ) ലൊകസൃഷ്ടിമുതൽ
പണികളാൽ ബുദ്ധിക്കുതിരിഞ്ഞുകാണായ്‌വരുന്നു. അതു</lg><lg n="൨൧">കൊണ്ടു അവർ പ്രതിവാദംഇല്ലാതെആയി—കാരണം
ദൈവത്തെഅറിഞ്ഞിട്ടും ദൈവംഎന്നു മഹത്വീകരിക്കയും
കൃതജ്ഞരാകയും ചെയ്യാതെ തങ്ങളുടെനിരൂപണങ്ങളി
ൽവ്യൎത്ഥരായിതീൎന്നുബൊധമില്ലാത്ത അവരുടെ ഹൃദയം</lg><lg n="൨൨">ഇരുണ്ടുപൊകയുംചെയ്തു—ജാനികൾഎന്നുചൊല്ലി</lg><lg n="൨൩">കൊണ്ടു അവർ മൂഢരായിപൊയി‌കെടാത്തദൈവത്തിൻ
തെജസ്സിനെ കെടുള്ള മനുഷ്യൻ പക്ഷി പശു ഇഷജാതി ഇവ
റ്റിൻരൂപസാദൃശ്യത്തൊടു പകൎന്നുകളകയും ചെയ്തു—

</lg><lg n="൨൪">അയ്തുകൊണ്ടത്രെ ദൈവം അവരുടെ ഹൃദയങ്ങളിലെ
മൊഹങ്ങളാൽസ്വശരീരങ്ങളെതങ്ങളിൽ അപമാനി</lg><lg n="൨൫">ക്കെണ്ടതിന്നുഅവരെഅശുദ്ധിയിൽഎല്പിച്ചതു—അ
വർദെവതത്വത്തെ കള്ളത്തൊടുപകൎന്നുകളഞ്ഞു‌സൃഷ്ടി
ച്ചവനെക്കാൾസൃഷ്ടിയെഭജിച്ച്ഉപാസിച്ചു‌പൊകയാൽ
തന്നെആയവനെ‌യുഗങ്ങളൊളംവാഴ്ത്തപ്പെടാവു ആ</lg><lg n="൨൬">മെൻ—അതുകൊണ്ടു ദൈവം അവരെ അപമാനരാ
ഗങ്ങളിൽ ഏല്പിച്ചു അവരുടെ പെണ്ണുങ്ങൾ അല്ലൊസ്വാ
ഭാവികമായ അനുഭൊഗത്തെ സ്വാഭാവവിരുദ്ധമായതാ</lg><lg n="൨൭">ക്കിമാറ്റി—അവ്വണ്ണം ആണുങ്ങളുംപെണ്ണിന്റെ സ്വഭാ
വാനുഭൊഗത്തെ വിട്ടു‌ തങ്ങളിൽതന്നെ‌കാമത്തീകത്തി
തുടങ്ങി ആണൊട് ആൺ ശീലക്കെടുനടത്തിഇങ്ങിനെത</lg>

[ 10 ] ങ്ങളുടെ ഭ്രമത്തിന്നു യൊഗ്യമായപ്രതിഫലത്തെ തങ്ങളിൽ<lg n="൨൮">തന്നെ പ്രാപിച്ചു—പിന്നെ ദൈവത്തെപരിജ്ഞാ
നത്തിൽധരിപ്പാൻതൊന്നായ്കയാൽദൈവംഅവരെപ
റ്റാത്തവചെയ്‌വാൻകൊള്ളരുതാത്തബുദ്ധിയിൽഎല്പിച്ചു</lg><lg n="൨൯">കളഞ്ഞു–എല്ലാ അനീതിപുലയാട്ടു ദുഷ്ടത‌ലൊഭംവെണ്ടാ
തനവുംനിറഞ്ഞും—അസൂയ‌കുല പിണക്കം കപടം‌ ദുശ്ശീ</lg><lg n="൩൦">ലം‌ഇവതിങ്ങിവന്നും—മുരുൾ്ചക്കാർ കുരളക്കാർ ദൈവകു
ത്സിതർ സാഹസക്കാർ ഗൎവ്വികൾ പൊങ്ങച്ചക്കാർ പുതു
ദൊഷങ്ങളെ‌സങ്കല്പിക്കുന്നവർ പെറ്റവരെഅനുസരിയാ</lg><lg n="൩൧">ത്തവർ—ബുദ്ധിഹീനർ സഖ്യഭംഗികൾഅവത്സലർ—</lg><lg n="൩൨"> ഇണങ്ങാത്തവർ കനിവറ്റവർ തന്നെ—അവരല്ലൊ
ഈവക പ്രവൃത്തിക്കുന്നവർ മരണത്തിന്നുപാത്രം എന്നു
ള്ളദെവന്യായത്തെ അറിഞ്ഞിട്ടും അവചെയ്യുന്നതല്ലാ
തെ പ്രവൃത്തിക്കുന്നവരെ‌രണ്ടിച്ചുംസമ്മതിക്കുന്നു—

൨ അദ്ധ്യായം

യഹൂദരും (൧൨) സമമായകൊപത്തിൽഉൾ്പെട്ടു(൧൭) ജഡ
വിശ്വാസത്താൽ നിസ്സാരർ എന്നുള്ളതു.

</lg><lg n="൧">ആകയാൽന്യായം വിധിക്കുന്നഎതുമനുഷ്യനും‌ആയു
ള്ളൊവെ നിണക്ക പ്രതിവാദംചൊല്വാൻഇല്ല. എങ്ങിനെ
എന്നാൽ അന്യന്നു വിസ്തരിക്കുന്നതിൽ തന്നെ നിന്നെനീ
താൻ വിധിച്ചു‌കളയുന്നു—വിസ്തരിക്കുന്ന‌നീയും അവ</lg><lg n="൨"> തന്നെ പ്രവൃത്തിക്കുന്നുവല്ലൊ—ആവകപ്രവൃത്തിക്കുന്ന
വരിൽ ദെവവിധിസത്യപ്രകാരംതട്ടുന്നുഎന്നുംനാമറി</lg><lg n="൩">യുന്നു—അല്ലയൊ ആവകപ്രവൃത്തിക്കുന്നവൎക്കു വിസ്ത
രിച്ചും താനും അവചെയ്തുംകൊള്ളുന്നമനുഷ്യനായുള്ളൊ</lg> [ 11 ]

<lg n="">വെനീദെവവിധിക്കുതെറ്റിഒഴിയുംഎന്നു‌നിനെക്കുന്നു</lg><lg n="൪">വൊ—അല്ലദൈവത്തിന്റെദയനിന്നെമാനസാന്തരത്തി
ലെക്കുനടത്തുന്നുഎന്നു‌ബൊധിക്കാതെഅവന്റെദയ
പൊറുതിദീൎഘക്ഷാന്തിഇവറ്റിൻധനത്തെ‌നിന്ദിക്കുന്നു</lg><lg n="൫">വൊ—എന്നാൽനിന്റെ കാഠിന്യത്താലുംഅനുതപി
ക്കാത്ത ഹൃദയത്തിനാലും നീ ദൈവത്തിൻന്യായവിധി
വെളിപ്പെടുന്നകൊപദിവസത്തിൽനിണക്കുതന്നെ</lg><lg n="൬">കൊപത്തെചരതിക്കുന്നു—ആയവൻ ഒരൊരുത്തന്നു</lg><lg n="൭">അവനവന്റെ ക്രീയകൾ്ക്കു‌തക്കപകരംചെയ്യും—ന
ല്ലക്രീയയിലെക്ഷാന്തിപൂണ്ടുതെജസ്സും മാനവും അക്ഷ</lg><lg n="൮">യതയും അന്വെഷിക്കുന്നവൎക്കു നിത്യജീവനെയും—ശാ
ഠ്യം‌പൂണ്ടുസത്യത്തെവഴിപ്പെടാതെ അനീതിയെഅനു
സരിക്കുന്നവൎക്കു കൊപക്രൊധങ്ങളെയും (കൊടു</lg><lg n="൯">ക്കും‌)— തിന്മയെ പ്രവൃത്തിക്കുന്നഎതുമനുഷ്യാത്മാവി
ന്മെലുംസങ്കടവും ഇടുക്കും മുമ്പെ യഹൂദന്നും പിന്നെ യ</lg><lg n="൧൦">വനന്നും— നന്മയെപ്രവൃത്തിക്കുന്ന ഏവന്നും തെജ
സ്സും മാനവും സമാധാനവും മുമ്പെയഹൂദന്നും പിന്നെയ</lg><lg n="൧൧">വനന്നും തന്നെ—ദൈവത്തിൻ പക്കൽ മുഖപക്ഷം</lg><lg n="൧൨">ഇല്ലല്ലൊ— ധൎമ്മവെപ്പുഎന്നിയെപ്പിഴെച്ചവർ ഒക്കയുംധ</lg><lg n="൧൩">ൎമ്മം‌എന്നിയെ‌നശിച്ചുപൊകും—ധൎമ്മത്തിങ്കീഴ്‌പിഴച്ചവർഒക്ക</lg><lg n="൧൪">യുംധൎമ്മത്താൽ‌വിധിക്കപ്പെടുകയും ചെയ്യും—ധൎമ്മത്തെകെൾ്ക്കുന്ന
വരല്ലല്ലൊ ദൈവത്തൊടുനീതിമാ‌ന്മാർ– ധൎമ്മത്തെചെയ്യുന്നവര</lg><lg n="൧൫">ത്രെ‌നീതീകരിക്കപ്പെടും—ധൎമ്മമില്ലാത്തജാതികളും‌ധൎമ്മത്തി
ൽകല്പിച്ചവസ്വാഭാവത്താൽ‌ചെയ്യുന്തൊറും ഇങ്ങിനെ‌ധൎമ്മമില്ലാ
തിരിക്കുന്നവർതങ്ങൾ്ക്കുതന്നെധൎമ്മമാകുന്നു—ധൎമ്മത്തിൻക്രീയയ
ല്ലൊതങ്ങളുടെഹൃദയങ്ങളിൽഎഴുതികിടക്കുന്നപ്രകാരംകാട്ടിഒപ്പി
ക്കുന്നു—അവരുടെ മനൊബൊധവുംകൂടസാക്ഷ്യം കൊടുക്കു</lg>

[ 12 ] ന്നു വിചാരങ്ങൽതമ്മിൽകുറ്റംചുമത്തുകയുംപ്രതിവാദം<lg n="൧൬">ചൊല്കയുംചെയ്യാം—എന്റെ സുവിശെഷപ്രകാരംദൈ
വംയെശുക്രീസ്തനെകൊണ്ടു‌മനുഷ്യരുടെ‌രഹസ്യങ്ങൾക്കു‌</lg><lg n="൧൭">ന്യായം വിധിക്കുംനാളിൽ‌(വിശെഷാൽതന്നെ)—നീ
യൊ‌യഹൂദൻഎന്നപെർകൊണ്ടുംധൎമ്മത്തിൽഊന്നിആ</lg><lg n="൧൮">ശ്രയിച്ചും ദൈവത്തിൽ പ്രശംസിച്ചും—ധൎമ്മത്തിൽനിന്നു
പഠിക്കയാൽഅവന്റെ ഇഷ്ടത്തെഅറിഞ്ഞുംഭെദാ</lg><lg n="൧൯">ഭെദങ്ങളെശൊധിച്ചും—നീ തന്നെ കുരുടൎക്ക വഴികാട്ടു</lg><lg n="൨൦">ന്നവൻഇരിട്ടിലുള്ളവൎക്കു‌വെളിച്ചം—മൂഢരെഅഭ്യസി
പ്പിക്കുന്നവൻശിശുക്കൾ്ക്ക് ഉപദെഷ്ടാവ്എന്നും സത്യത്തി
ന്റെയുംജ്ഞാനത്തിന്റെയുംരൂപത്തെ‌ധൎമ്മത്തിൽഗ്ര
ഹിച്ചുഉള്ളവൻഎന്നുംതെറികൊണ്ടുംഇരിക്കുന്നുഎ</lg><lg n="൨൧">ങ്കിൽ—ഹെഅന്യനെഉപദെശിക്കുന്ന‌വനെ‌നിന്നെത
ന്നെഉപദെശിക്കാതിരിപ്പാൻഎന്തു—മൊഷ്ടിക്കരുത്</lg><lg n="൨൨">എന്നു‌ഘൊഷിക്കുന്ന‌നീ‌മൊഷ്ടിക്കയൊ—വ്യഭിചാ
രം അരുത്എ‌ന്നു പറയുന്ന‌നീ വ്യഭിചരിക്കയൊ‌വിഗ്ര
ഹങ്ങളെ അറെക്കുന്ന നീക്ഷെത്രകവൎച്ചചെയ്കയൊ—</lg><lg n="൨൬"> —ധൎമ്മത്തിൽപ്രശംസിക്കുന്നനീധൎമ്മലംഘനത്താ</lg><lg n="൨൪">ൽദൈവത്തെഅപമാനിക്കയൊ—(യശ. ൫൨, ൭)
ദെവനാമംനിങ്ങൾനിമിത്തംജാതികളിൽദുഷിക്ക</lg><lg n="൨൫">പ്പെടുന്നു എന്നു എഴുതിയപ്രകാരംതന്നെ—പരി
ഛെദനയൊനീ‌ധൎമ്മത്തെ പ്രവൃത്തിച്ചാൽഉപകരിക്കു
ന്നുസത്യം—ധൎമ്മ‌ലംഘിആയാൽനിന്റെപരിഛെദന‌അ</lg><lg n="൨൬">ഗ്രചൎമ്മമായി‌പൊയി—അഗ്രചൎമ്മക്കാരനൊധൎമ്മന്യാ
യങ്ങളെകാത്തുകൊണ്ടാൽഅവന്റെ അഗ്രചൎമ്മംപ</lg><lg n="൨൭">രിഛെദനഎന്നുഎണ്ണപ്പെടുകയില്ല‌യൊ—അതെ–</lg> [ 13 ]

<lg n="">സ്വഭാവത്താൽ അഗ്രചൎമ്മമായവർധൎമ്മത്തെഅനുഷ്ടിക്കു
ന്നുഎങ്കിൽഎഴുത്തുംപരിഛെദനയുംമായിധൎമ്മലംഘിയാ</lg><lg n="൨൮">യനിണക്കഅവർന്യായംവിധിക്കയുംചെയ്യും—കാരണം
പുറമെയഹൂദനായവൻ‌യഹൂദനല്ല പുറമെ‌ജഡത്തിലുള്ള</lg><lg n="൨൯">തുവനിഛെദനയുംഅല്ല—രഹസ്യത്തിലെ‌യഹൂദന
ത്രെ(യഹൂദൻ)എഴുത്തിലല്ല ആത്മാവിൽ‌ഉള്ള‌ഹൃദയപരി
ഛെദനഅത്രെ(പരിഛെദനയുംആകുന്നു)–ആയവന്നു
പുകഴ്ചമനുഷ്യനിൽനിന്നല്ല‌ദൈവത്തിൽനിന്നെവരൂ.

൩ അദ്ധ്യായം

യഹൂദൎക്കുള്ള മുമ്പുപൊരായ്കയാൽ—(൯)അവരും‌ജാതികളെ
പൊലെ‌നീതിഹീനരായി(൨൧)വിശ്വാസത്താലത്രെ‌നീതീകരി
ക്കപ്പെടും—

</lg><lg n="൧">എന്നാൽ യഹൂദന് എന്തുവിശെഷംഉണ്ടു അല്ലപരിഛെദ</lg><lg n="൨">നയാൽ‌എന്ത്ഉ‌പകാരംഎല്ലാവിധത്തിലും വലിയൊന്നു
ഒന്നാമത്‌ദൈവത്തിന്റെമൊഴികൾഅവനിൽ സമൎപ്പിക്ക</lg><lg n="൩">പ്പെട്ടു—പിന്നെയൊ ചിലർവിശ്വാസഭംഗികൾ ആയെങ്കി
ൽ‌അവരുടെ അവിശ്വാസം‌ദൈവത്തിൻ‌വിശ്വാസത്തെ</lg><lg n="൪">നീക്കുമൊ–അതരുതെ— ദൈവംസത്യവാൻ‌എല്ലാമനു
ഷ്യനുംകള്ളൻഎന്നെവരികയാവു–(സങ്കി൫൧, ൬)നിന്റെ
വചനങ്ങളിൽനീതീകരിക്കപ്പെടുവാനും‌നിന്റെ ന്യായവിധി</lg><lg n="൫">യിൽജയിപ്പാനുംഎന്ന‌എഴുതിയപ്രകാരമത്രെ—എ
ന്നാൽ നമ്മുടെനീതിദെവനീതിക്കുതന്നെ‌തുമ്പുവരുത്തിയാ
ൽനാം‌എന്തുപറയും–ദൈവംകൊപത്തെപിണെക്കുന്ന‌
തിനാൽപക്ഷെ‌നീതികെട്ടവൻ‌എന്നൊ(ഞാൻമാനുഷ</lg><lg n="൬">മായിപറയുന്നു)—അതരുതെഅല്ലായ്കിൽദൈവം</lg>

[ 14 ] <lg n="൭">ലൊകത്തിന്നു എങ്ങിനെ‌ന്യായംവിധിക്കും—എന്തെന്നാൽ
ദൈവത്തിൻസത്യംഎന്റെകള്ളത്തിനാൽ അവന്റെ
തെജസ്സിന്നായി‌പൊങ്ങിവന്നുഎങ്കിൽ‌എനിക്കപാപി</lg><lg n="൮">എന്നുള്ളവിധിവരുവാൻഎന്തു—(അല്ലഞങ്ങൾ‌ഇങ്ങിനെ
പറയുന്നുഎന്നു‌ചിലർദുഷിച്ചു‌പറയുന്നപ്രകാരം)നല്ലതു
വരെണ്ടതിന്നു‌നാം തീയതിനെചെയ്തുകൊള്ളെണമൊ—</lg><lg n="൯">എന്നവരുടെശിക്ഷാവിധിന്യായമുള്ളതുതന്നെ—പി
ന്നെഎന്തു ഞങ്ങൾ്ക്കു‌മുമ്പുണ്ടൊ ഒട്ടും‌ഇല്ല‌യഹൂദരുംയവന
രുംഎല്ലാവരുംപാപത്തിങ്കീഴെആകുന്നുഎന്നുനാംമുമ്പെ</lg><lg n="൧൦">തീൎത്തുവല്ലൊ—എഴുതിയിക്കുന്നപ്രകാരംനീതിമാൻആ</lg><lg n="൧൧">രുമില്ല ഒരുത്തൻ‌പൊലുംഇല്ല ബൊധിക്കുന്നവനില്ലദൈവ</lg><lg n="൧൨">ത്തെ അന്വെഷിക്കുന്നവനുമില്ല—എല്ലാവരും വഴിതെറ്റിഒരു
പൊലെ‌നിസ്സാരമായി‌പൊയിഗുണംചെയ്യുന്നവൻ‌ഇല്ലഒ</lg><lg n="൧൩">രുത്തൻആകിലുംഇല്ല(സങ്കി൧൪,൧—൩)—അവരുടെ‌തൊ
ണ്ടതുറന്നശവക്കുഴി—നാവുകളാൽഅവർചതിച്ചു(സങ്കീ൫,
൧൪൦,൪)അവരുടെവായിൽശാപവുംകൈപ്പുംനിറയുന്നു</lg><lg n="൧൪">(സങ്കീ.൧൦,൭)—അവരുടെകാലുകൾരക്തംചൊരിവാൻഉ</lg><lg n="൧൫">ഴവുന്നു—സംഹാരവുംഇടിയുംഅവരുടെ‌വഴികളിൽഉ</lg><lg n="൧൬">ണ്ടു—സമാധാനവഴിഅവൎക്കുബൊധിച്ചതുംഇല്ല(യശ</lg><lg n="൧൭">൫൯,൭)—അവരുടെ‌കണ്ണുകൾ്ക്കു മുമ്പാകെ‌ദെവഭയംഇല്ല</lg><lg n="൧൮">(സങ്കീ. ൩൬, ൨) — എന്നാൽധൎമ്മംപറയുന്നത്എല്ലാംധൎമ്മത്തി</lg><lg n="൧൯">ൽഉള്ളവരൊടു‌ചൊല്ലുന്നത്എന്നു‌നാംഅറിയുന്നു— എല്ലാ
വായുംഅടെച്ചു‌പൊയിസൎവ്വലൊകവുംദൈവത്തിന്നു‌ദണ്ഡ</lg><lg n="൨൦">യൊഗ്യമായി‌തീരെണ്ടതിന്നത്രെ—എന്നതുകൊണ്ടു‌ധൎമ്മക്രീയ
കളാൽജഡംഒന്നുംഅവൻമുമ്പാകെ‌നീതീകരിക്കപ്പെടു</lg> [ 15 ]

<lg n="">കയില്ല - ധൎമ്മത്താലൊപാപത്തിൻപരിജ്ഞാനമെഉള്ളു-

</lg><lg n="൨൧">ഇപ്പൊഴൊദെവനീതിധൎമ്മം കൂടാതെ വിളങ്ങിവന്നിരി
ക്കുന്നു—അതിഅധൎമ്മവും‌പ്രവാചകരും‌സാക്ഷ്യം‌ചൊല്ലുന്നു</lg><lg n="൨൨">താനും—വിശ്വസിക്കുന്ന‌എല്ലാവരിലും‌എല്ലാവരുടെമെ
ലും യെശുക്രീസ്തങ്കലെവിശ്വാസത്താലുള്ള ദൈവനീതി</lg><lg n="൨൩">തന്നെ—വ്യത്യാസം‌ഒട്ടും‌ഇല്ലല്ലൊ-കാരണം‌എല്ലാവരും</lg><lg n="൨൪">പാപം‌ചെയ്തുദെവതെജസ്സില്ലാതെചമഞ്ഞു—അവ
ന്റെകരുണയാൽ ക്രീസ്ത‌യെശുവിങ്കലെ‌വീണ്ടെടുപ്പിനെ</lg><lg n="൨൫">കൊണ്ടുസൌജന്യമായത്രെനീതികരിക്കപ്പെടുന്നു—ആയ
വനെദൈവംഅവന്റെരക്തത്താൽതന്റെനീതിയെ‌ഒ
പ്പിച്ചുകാട്ടെണ്ടെതിന്നുവിശ്വാസമൂലം‌പ്രായശ്ചിത്തബലി</lg><lg n="൨൬">യായിമുന്നിറുത്തതിയതു—ദൈവംതന്റെപൊറുതിയിൽമു
ൻ‌കഴിഞ്ഞ പാപങ്ങളെശിക്ഷിക്കാതെവിട്ട നിമിത്തമാ
യി‌ഇപ്പൊഴത്തെസമയത്തിൽതന്റെനീതിയെ‌ഒപ്പി
പ്പാനും‌ഇങ്ങിനെതാൻ‌നീതിമാനും‌യെശുവിൽ‌വിശ്വാസ
മുള്ളവനെ‌നീതീകരിക്കുന്നവനും‌ആയി‌കാണ്മാനുംത</lg><lg n="൨൭">ന്നെ—എന്നാൽപ്രശംസഎവിടെ–പുറത്തുറതള്ളപ്പെ
ട്ടുപൊയി-എതുധൎമ്മത്താൽആയതു–ക്രീയകളുടെതിനാ</lg><lg n="൨൮">ലൊ—അല്ല‌വിശ്വാസധൎമ്മത്താലത്രെ—മനുഷ്യൻധൎമ്മക്രീ
യകൾകൂടാതെവിശ്വാസത്താൽതന്നെനീതീകരിക്കപ്പെ
ടുന്നുഎന്നുനാംപ്രമാണിക്കുന്നുസത്യം-അല്ലദൈവംയഹൂ</lg><lg n="൨൯">ദൎക്കമാത്രം‌ആകുന്നുവൊ—ജാതികൾ്ക്കുംകൂടെഅല്ലയൊ–</lg><lg n="൩൦">അതെജാതികൾ്ക്കും‌ആകുന്നു—വിശ്വാസമൂലം‌പരിഛെ
ദനയെയുംവിശ്വാസത്താൽ‌അഗ്രചൎമ്മത്തെയും‌നീതീകരി</lg><lg n="൩൧">പ്പൊരുദൈവം‌ഏകൻ‌ആകുന്നുപൊൽ—അതുകൊ
ണ്ടുവിശ്വാസത്താൽ നാം ധൎമ്മത്തെനീക്കംചെയ്യുന്നുവൊ</lg>

[ 16 ] അതരുതെ നാം ധൎമ്മത്തെ സ്ഥാപിക്കുന്നുണ്ടു.

൪ അദ്ധ്യായം

വിശ്വാസനീതി പഴയ നിയമത്തൊടുംചെരുന്നതു<lg n="൧">എന്നാൽ നമ്മുടെപിതാവായഅബ്രഹാം ജഡപ്രകാരം</lg><lg n="൨">(പ്രവൃത്തിയാൽ)എതിനൊടുഎത്തിഎന്നുപറയെണ്ടു—അ
ബ്രഹാം ക്രീയകളാൽ‌നീതീകരിക്കപ്പെട്ടുഎങ്കിൽ‌അവനു</lg><lg n="൩">പ്രശംസഉണ്ടുസ്പഷ്ടം–ദൈവത്തൊട് അല്ലതാനും—വെദ
മൊഎന്തുപറയുന്നു(൧മൊ.൧൫,൬)അബ്രഹാംദൈവ
ത്തെ വിശ്വസിച്ചുഅതും‌അവന്നുനീതിയായിഎണ്ണപ്പെട്ടുഎ</lg><lg n="൪">ന്നു തന്നെ—പ്രവൃത്തിക്കുന്നവന്നൊകൂലിഎണ്ണപ്പെടുന്ന</lg><lg n="൫">തു കരുണപ്രകാരമല്ല കടപ്രകാരമത്രെ—പ്രവൃത്തിക്കാത്ത
വൻ‌എങ്കിലും‌അഭക്തനെനീതീകരിക്കുന്നവനിൽവിശ്വാസി
ക്കുന്നവന്നൊതന്റെവിശ്വാസം നീതിയായിഎണ്ണപ്പെ</lg><lg n="൬">ടുന്നു—ദൈവംക്രീയകൾകൂടാതെനീതിയെഎണ്ണുന്നമ
നുഷ്യന്റെധന്യവാദത്തെദാവീദുംപറയുന്നു(സങ്കീ.൩൨,൧)–</lg><lg n="൭">അധൎമ്മങ്ങൾമൊചിച്ചും‌പാപങ്ങൾമറെച്ചും കിട്ടിയവർധ</lg><lg n="൮">ന്യർ — കൎത്താവ്പാപത്തെഎണ്ണാത്ത‌ആൾധന്യൻ‌എ</lg><lg n="൯">ന്നു തന്നെ—എന്നാൽ‌ഈധന്യവാദം ചൊല്ലിയതുപരി
ഛെദനെക്കതന്നെയൊ–അഗ്രചൎമ്മത്തിന്നുകൂടയൊ–അ
ബ്രഹാമിനല്ലൊ വിശ്വാസം‌നീതിയായിഎണ്ണപ്പെട്ടുഎന്നു</lg><lg n="൧൦">നാം പറയുന്നു—എങ്ങിനെ‌എണ്ണപ്പെട്ടുപരിഛെദനയിൽ
ആയപ്പൊഴൊ‌അഗ്രചൎമ്മത്തിൽതന്നെയൊ–പരിഛെദ</lg><lg n="൧൧">നയിൽ‌അല്ല‌അഗ്രചൎമ്മത്തിലത്രെ—പിന്നെ(൧മൊ.൧൭,
൧൧)പരിഛെദന‌ആകുന്ന അടയാളം‌അഗ്രചൎമ്മത്തിൽസാ
ധിച്ചവിശ്വാസനീതിക്കമുദ്രയായിലഭിച്ചതു–അഗ്രചൎമ്മത്തൊ</lg> [ 17 ]

<lg n="">ടുംകൂടെവിശ്വസിക്കുന്നവൎക്ക എല്ലാവൎക്കും‌നീതിഎണ്ണപ്പെ</lg><lg n="൧൨">ടുമാറുമുമ്പെ അവൎക്കും—പിന്നെപരിഛെദനഉള്ളവര
ല്ലാതെനമ്മുടെപിതാവായഅബ്രഹാം‌അഗ്രചൎമ്മത്തിൽകാ
ട്ടിയവിശ്വാസത്തിൻചുവടുകളെനൊക്കിനടക്കുന്നപരി</lg><lg n="൧൩">ഛെദനക്കാൎക്കും പിതാവായിരിക്കെണ്ടതിന്നുതന്നെ–
ലൊകാവകാശിആകുവാനുള്ള വാഗ്ദത്തംഅബ്രഹാമി
ന്നും‌അവന്റെസന്തതിക്കുംധൎമ്മത്താൽ‌അല്ലല്ലൊവി</lg><lg n="൧൪">ശ്വാസനീതിയാലത്രെവന്നതു—കാരണംധൎമ്മത്തിലുള്ള
വർ‌അവകാശികൾ‌എങ്കിൽ‌വിശ്വാസം‌വൃഥാവായി
വാഗ്ദത്തവും‌നീക്കംവന്നുധൎമ്മമല്ലൊകൊപത്തെസാധി</lg><lg n="൧൫">പ്പിക്കുന്നു—ധൎമ്മം ഇല്ലാത്തെടത്തുലംഘനവും‌ഇല്ല സ്പ</lg><lg n="൧൬">ഷ്ടം—അതുകൊണ്ടുവിശ്വാസത്താൽ(അവകാശികൾ
ആകുന്നത്) അവർകരുണപ്രകാരം‌ആകെണ്ടതിന്ന
ത്രെ–ഇങ്ങിനെധൎമ്മമുള്ളവന്നുമാത്രമല്ല അബ്രഹാമിൻവി
ശ്വാസം‌ഉള്ളവനുമായി സകലസന്തതിക്കും‌വാഗ്ദത്തം ഉറ</lg><lg n="൧൭">പ്പാകെണ്ടതിന്നുതന്നെ—(൧മൊ.൧൭,൫) ഞാൻ നിന്നെ
ബഹുജാതികൾ്ക്ക അഛ്ശനാക്കിവെച്ചുഎന്ന്എഴുതിയപ്രകാരം
അവൻ‌മരിച്ചവരെജീവിപ്പിച്ചും‌ഇല്ലാത്തവറ്റെഉള്ളവക
ണക്കെവിളിച്ചുംകൊള്ളുന്നവനെന്നുവിശ്വസിച്ചുള്ളദൈ</lg><lg n="൧൮">വത്തിൻ‌മുമ്പാകെനമുക്ക്എല്ലാവൎക്കും‌പിതാവാകുന്നു—
(൧മൊ.൧൫,൫)ഇതെപ്രകാരംനിന്റെസന്തതിയും‌ആകും
എന്നുള്ള മൊഴിപ്രകാരം‌അവൻ ബഹുജാതികൾ്ക്കുപിതാവാ
വാൻ ആശെക്ക് വിരൊധമായിആശയിൽ ഊന്നിവിശ്വ</lg><lg n="൧൯">സിച്ചും—വിശ്വാസത്തിൽ‌ക്ഷീണീക്കാഞ്ഞുഎകദെശംനൂ
റുവയസ്സായിട്ടു നിൎജ്ജീവമായിപൊയതന്റെശരീരത്തെയും
സാറയുടെഗൎഭ പാത്രത്തിൻ‌നിൎജ്ജീവത്വത്തെയും കൂട്ടാക്കാ</lg>

[ 18 ] <lg n="൨൦">തെയും - ദെവവാഗ്ദത്തത്തിങ്കൽ അവിശ്വാസത്താൽസം
ശയം തൊന്നാതെയും വിശ്ചാസത്തിൽശക്തിപ്പെട്ടുദൈ</lg><lg n="൨൧">വത്തിനുതെജസ്സുകൊടുത്തു—അവൻ‌വാഗ്ദത്തംചെയ്തതി
നെവരുത്തുവാനുംശക്തൻ‌എന്നുനിറപഴിയായിഉറപ്പി</lg><lg n="൨൨">ച്ചു— അതുകൊണ്ടത്രെ‌ഇത്അവന്നുനീതിയായിഎണ്ണ</lg><lg n="൨൩">പ്പെട്ടു—അവന്നുഎണ്ണപ്പെട്ടുഎന്നതൊഅവൻനിമി</lg><lg n="൨൪">ത്തംതന്നെഅല്ലനാം‌നിമിത്തംകൂടെഎഴുതപ്പെട്ടതു—ന
മ്മുടെപ്പിഴകൾനിമിത്തംഎല്പിക്കപ്പെട്ടും‌നമ്മുടെനീതീക
രണത്തിന്നായി‌ഉണൎത്തപ്പെട്ടും‌ഉള്ളനമ്മുടെകൎത്താവായ</lg><lg n="൨൫">യെശുവെമരിച്ചവരിൽനിന്നു‌ഉയിൎപ്പിച്ചവങ്കൽ‌വിശ്ചാസി
ച്ചാൽ‌അതുനമുക്കും‌എണ്ണപ്പെടും‌എന്നെ‌വെണ്ടു.

൫ അദ്ധ്യായം

നീതികരണത്തിൻ‌ഫലങ്ങൾ(൧൨)ആദാമിനാൽ‌വന്നപാപ
ഫലങ്ങളൊടും(൨൦)ധൎമ്മത്തിൻ ഫലത്തൊടും‌ഉപമിച്ചത്–

</lg><lg n="൧">ആകയാൽ‌വിശ്വാസം‌മൂലം‌നീതീകരിക്കപ്പെട്ടിട്ടുനമ്മുടെക
ൎത്താവായയെശുക്രിസ്തനാൽനമുക്കു ദൈവത്തൊടുസമാധാനം</lg><lg n="൨">ഉണ്ടു—നാം‌നിലനില്ക്കുന്നകരുണയിൽ പ്രവെശം‌അവനാൽ
അത്രെവിശ്വസമൂലംലഭിച്ചതു—ദെവതെജസ്സിൻ ആശ</lg><lg n="൩">യിങ്കൽനാം പ്രശംസിക്കയുംചെയ്യുന്നു—അതുതന്നെഅല്ല
സങ്കടംക്ഷാന്തിയെയും ക്ഷാന്തിസിദ്ധതയെയും സിദ്ധത</lg><lg n="൪">ആശയെയുംസമ്പാദിക്കുന്നത് അറിഞ്ഞു—നാംസങ്കടങ്ങളി</lg><lg n="൫">ലുംപ്രശംസിക്കുന്നു—ആശഎന്നതൊലജ്ജിപ്പിക്കുന്നില്ല
ദെവസ്നെഹമല്ലൊനമുക്കുനല്കിയവിശുദ്ധാത്മാവിനാൽന</lg><lg n="൬">മ്മുടെഹൃദയങ്ങളിൽ‌പകർന്നിരിക്കുന്നു—എങ്ങിനെഎന്നാൽ
നാംബലഹീനർ‌ആകുമ്പൊഴെ ക്രീസ്തൻതക്കസമയത്തി</lg> [ 19 ]

<lg n="൭">ൽ അഭക്തൎക്കവെണ്ടിമരിച്ചു—നീതിമാന്നുവെണ്ടിയും‌ആരാ
നും‌മരിക്കുന്നതുദുൎല്ലഭമത്രെ‌ഉത്തമന്നുവെണ്ടിപക്ഷെമരി</lg><lg n="൮">പ്പാൻ‌തുനികിലുമാം—ക്രീസ്തനൊനാം‌പാപികളായിരിക്കു
മ്പൊഴെക്കനമുക്കവെണ്ടിമരിക്കയാൽദൈവംതനിക്ക നമ്മി</lg><lg n="൯">ലുള്ളസ്നെഹത്തിന്നുഇമ്പവരുത്തുന്നു—എന്നാൽ‌അവന്റെ
രക്തത്താൽ‌നീതീകരിക്കപ്പെട്ടിട്ടുനാം‌ഇപ്പൊൾ‌അവനാ</lg><lg n="൧൦">ൽകൊപത്തിൽനിന്നുഎത്രഅധികം‌രക്ഷിക്കപ്പെടും—ശ
ത്രുക്കളായനമുക്കല്ലൊഅവന്റെപുത്രമരണത്താൽദൈ
വത്തൊടുനിരപ്പുവന്നുഎങ്കിൽ‌നിരന്നശെഷംനാംഅവ</lg><lg n="൧൧">ന്റെജീവനാൽ‌എത്രഅധികംരക്ഷിക്കപ്പെടും—അത്ര
യല്ലനമുക്കുഇപ്പൊൾനിരപ്പുലഭിച്ചതിൻ‌കാരണമായനമ്മു
ടെ കൎത്താവായയെശുക്രീസ്തനാൽദൈവത്തിൽപ്രശംസി
ച്ചുംകൊണ്ടു(രക്ഷപ്പെടുവതു)—

</lg><lg n="൧൨">അതുകൊണ്ടുഇത്ആകുന്നത്ഏകമനുഷ്യനാൽ‌പാ
പവും പാപത്താൽമരണവുംലൊകത്തിൽപുക്കുഇങ്ങിനെ
എല്ലാവരും പാപംചെയ്കയാൽമരണംസകലമനുഷ്യരൊ</lg><lg n="൧൩">ളം‌പരന്നതുപൊലെതന്നെ—പാപമൊധൎമ്മംവരെലൊ
കത്തിലിരുന്നുസത്യം—ധൎമ്മംഇല്ലാഞ്ഞാൽപാപ(ലംഘന</lg><lg n="൧൪">മായി)എണ്ണപ്പെടുന്നില്ലതാനും—എങ്കിലും‌മരണം‌ആദാം
മുതൽമൊശെവരെയുംവാണതുആദാമിന്റെലംഘന
സാദൃശ്യത്തിൽ‌അല്ലാതെപാപംചെയ്തവരിലുംതന്നെ-</lg><lg n="൧൫">–അവനൊവരുവാനുള്ളആദാമിന്നുദൃഷ്ടാന്തം‌അത്രെ
എന്നാൽപിഴപൊലെകൃപാവരവും‌എന്നുവരാ-എങ്ങിനെ
എന്നാൽഒരുവന്റെപിഴയാൽഅനെകർമരിച്ചുഎങ്കിൽ
ദെവകൃപയുംദാനവും എത്ര അധികംഏകമനുഷ്യനായയെശു</lg><lg n="൧൬">ക്രീസ്തന്റെകരുണയാൽഅനെകരിലെക്കവഴിഞ്ഞു—എ</lg>

[ 20 ] കപാപിയാൽ‌ഉണ്ടായതുപൊലെദാനം‌എന്നുംവരാ-ന്യാ
യവിധിഅല്ലൊഒരുവങ്കൽനിന്നു(അനെകർക്കു)ശിക്ഷാ
വിധിയായിതീൎന്നു–കൃപാവരമൊഅനെകം‌പിഴകളിൽ</lg><lg n="൧൭">നിന്നുനീതീകരണവിധിഅത്രെ—ഒരുവന്റെപിഴയാൽ
മരണംഏകനാൽ‌വാണുഎങ്കിൽ‌കൃപയും‌നീതിദാനവും
വഴിഞ്ഞവണ്ണം ലഭിക്കുന്നവർ‌എത്രഅധികം‌ഏകനായ</lg><lg n="൧൮">യെശുക്രീസ്തനാൽജീവനിൽ‌വാഴും—എന്നതുകൊണ്ടു
ഒരുപിഴയാൽഎല്ലാമനുഷ്യരിലുംശിക്ഷാവിധിവന്ന
പൊലെനീതിക്രീയഒന്നിനാൽഎല്ലാമനുഷ്യരിലുംജീവ</lg><lg n="൧൯">ന്റെനീതീകരണവും(വരുന്നതു)—എകമനുഷ്യന്റെ
അനുസരണക്കെടിനാൽ‌അനെകർപാപികളായിചമ
ഞ്ഞപ്രകാരം‌എകന്റെഅനുസരണത്താൽ‌അനെകർനീ</lg><lg n="൨൦">തിമാന്മാരായിചമകയുംചെയ്യുംസത്യം—ധൎമ്മമൊപിഴ</lg><lg n="൨൧">പെരുകെണ്ടതിന്നുചെൎന്നുപുക്കതു—എങ്കിലും‌പാപം‌വ
ൎദ്ധിച്ചെടുത്തുകരുണഅത്യന്തംവഴിഞ്ഞുവന്നതുപാപം
മരണത്താൽ‌വാണപ്രകാരംതന്നെനമ്മുടെകൎത്താവാ
യ യെശുക്രീസ്തനാൽകരുണയുംനീതിമൂലം‌നിത്യജീവന്നാ
യിവാഴെണ്ടതിന്നത്രെ—

൬ അദ്ധ്യായം

കരുണയാൽ‌ഉൾപുതുക്കം‌വരികയാൽ‌പാപത്തിൽ‌വസി
പ്പാനും (൧൫)അതിനെസെവിപ്പാനും‌ഇനികഴികയില്ല.

</lg><lg n="൧">എന്നാൽ നാം‌എന്തുപറയും-കരുണപെരുകെണ്ടതിന്നു</lg><lg n="൨">പാപത്തിൽവസിക്കഎന്നൊ—അതരുതെ—പാപത്തിന്നു</lg><lg n="൩"> മരിച്ചുപൊയനാംഇനിഎങ്ങിനെഅതിൽ‌ജീവിപ്പു—അ
ല്ലായ്കിൽ യെശുക്രീസ്തങ്കൽസ്നാനംഎറ്റനാം‌എല്ലാവരും</lg> [ 21 ]

<lg n=""> അവന്റെമരണത്തിൽ‌സ്നാനപ്പെട്ടുഎന്നുനിങ്ങൾ‌അറി
യുന്നില്ലയൊ—എന്നതുകൊണ്ടുനാം‌അവന്റെമരണത്തി
ലെസ്നാനത്താൽ‌അവനൊടുകൂടെകുഴിച്ചിടപ്പെട്ടതുക്രീസ്ത
ൻ‌പിതാവിൻതെജസ്സിനാൽമരിച്ചവരിൽനിന്നുഉണൎന്നു
വന്നതുപൊലെനാമുംജീവന്റെപുതുക്കത്തിൽ നടക്കെ</lg><lg n="൫">ണ്ടതിന്നത്രെ—എങ്ങിനെഎന്നാൽ‌അവന്റെമര
ണത്തിൽ‌സാദൃശ്യത്തൊടുനാംഏകീഭവിച്ചവർ‌ആയെ</lg><lg n="൬">ങ്കിൽ‌പുനരുത്ഥാനത്തൊടുംആകും—നാം‌ഇനിപാപത്തെ
സെവിക്കാതവണ്ണം‌പാപശരീരത്തിന്നുനീക്കംവരെണ്ട
തിന്നുനമ്മുടെപഴയമനുഷ്യൻകൂടിക്രൂശിൽതറെക്കപ്പെ</lg><lg n="൭">ട്ടുഎന്നറിയാമല്ലൊ—ചത്തവനല്ലൊപാപത്തിൽ‌നി</lg><lg n="൮">ന്നുമൊചിക്കപ്പെട്ടവൻ—എന്നാൽ നാം ക്രീസ്തനൊടു
ഒന്നിച്ചു ചത്തുഎങ്കിൽ‌അവനൊടുഒന്നിച്ചു ജീവിക്കും‌എ</lg><lg n="൯">ന്നുവിശ്വസിക്കുന്നു—ക്രീസ്തൻ‌മരിച്ചവരിൽനിന്നുഉണ
ൎന്നശെഷം‌ഇനിചാകാ-മരണം‌അവന്മെൽഇനിഅധിക
രിക്കുന്നില്ലഎന്നുനമുക്കറിഞ്ഞുവല്ലൊ-അവൻ‌ചത്ത</lg><lg n="൧൦">തൊപാപത്തിന്ന്ഒരിക്കൽചത്തു—ജീവിക്കുന്നതൊദൈ</lg><lg n="൧൧">വത്തിന്നു ജീവിക്കുന്നു—അവ്വണ്ണംനിങ്ങളുംപാപത്തിന്നു
മരിച്ചവർഎന്നുംക്രീസ്തയെശുവിങ്കൽദൈവത്തിന്നുജീ</lg><lg n="൧൨">വിക്കു നവർഎന്നുംനിങ്ങളെതന്നെഎണ്ണുവിൻ—ആക
യാൽപാപം‌നിങ്ങളുടെചാകുന്നശരീരത്തിൽ‌അതി
ന്റെമൊഹങ്ങളെഅനുസരിക്കുമാറുഇനിവാഴരുത്‌നിങ്ങളു
ടെഅവയവങ്ങളെഅനീതിയുടെആയുധങ്ങളായിപാപത്തി</lg><lg n="൧൩">ന്നു സമൎപ്പിക്കയും‌അരുത്—ദൈവത്തിന്നുനിങ്ങളെത
ന്നെ മരിച്ചവരിൽ‌നിന്നുജീവിക്കുന്നവർ‌എന്നും നിങ്ങളുടെഅ
വയവങ്ങളെദൈവത്തിന്നുനീതിയുടെആയുധങ്ങൾ‌എന്നും</lg>

[ 22 ] <lg n="൧൪">സമൎപ്പിക്കയാവു—പാപമല്ലൊനിങ്ങൾധൎമ്മത്തിങ്കീഴല്ലകരു
ണക്കീഴആകയാൽ‌നിങ്ങളിൽ അധികരിക്കയില്ല. </lg><lg n="൧൫">എന്നാൽഎന്തു—ധൎമ്മത്തിങ്കീഴല്ലകരുണക്കീഴആക</lg><lg n="൧൬">യാൽപാപംചെയ്കഎന്നൊ–അതരുത്—ആരിൽനിങ്ങ
ളെതന്നെ അനുസരണത്തിന്നുദാസർ‌എന്നുസമൎപ്പിച്ചാ
ലും നിങ്ങൾഅനുസരിക്കുന്നവന്നുതന്നെദാസർആകുന്നു
എന്നറിയുന്നില്ലയൊ – മരണത്തിന്നായിപാപത്തിന്ന്
എങ്കിലുംനീതിക്കായിഅനുസരണത്തിന്നെങ്കിലും(ദാസ</lg><lg n="൧൭">രത്രെ)—നിങ്ങളൊപാപത്തിന്നുദാസരായിരുന്നിട്ടും
യതൊര് ഉപദെശരൂപത്തിൽഎല്പിക്കപ്പെട്ടുഅതി
നെതന്നെഹൃദയത്തൊടെഅനുഅസരിച്ചതുകൊണ്ടു ദൈ</lg><lg n="൧൮">വത്തിന്നുസ്തൊത്രം—പാപത്തിൽ‌നിന്നുവിടുവിക്കപ്പെ
ട്ടുനിങ്ങൾനീതിക്ക് അടിമപ്പെട്ടതെഉള്ളു–നിങ്ങളുടെജ
ഡത്തിൻ ബലഹീനതനിമിത്തംഞാൻമാനുഷമായി</lg><lg n="൧൯"> പറയുന്നു—നിങ്ങളുടെഅവയവങ്ങളെഅധൎമ്മത്തിന്നാ
യിഅശുദ്ധിക്കും അധൎമ്മത്തിന്നും അടിമകളാക്കിസമൎപ്പി
ച്ചപ്രകാരംതന്നെ ഇപ്പൊൾനിങ്ങളുടെഅവയവങ്ങളെ
വിശുദ്ധീകരണത്തിന്നായി നീതിക്ക് അടിമകളാക്കിസ</lg><lg n="൨൦">മൎപ്പിപ്പിൻ—എങ്ങിനെഎന്നാൽനിങ്ങൾ പാപദാസരാ
യിരിക്കുമ്പൊൾനീതിയിൽനിന്നുവിടുതലുള്ളവരായല്ലൊഅ</lg><lg n="൨൧">ന്നു നിങ്ങൾ്ക്കഎന്തൊരുഫലംഉണ്ടായി—ഇപ്പൊൾനിങ്ങൾക്ക
ലജ്ജതൊന്നുന്നവയത്രെ–അവറ്റിൻ ഒടുവുമരണംത</lg><lg n="൨൨">ന്നെസത്യം—ഇപ്പൊഴൊപാപത്തിൽനിന്നുവിടുവിക്കപ്പെ
ട്ടുംദൈവത്തിന്ന്അടിമപ്പെട്ടുംവന്നതുമുതൽവിശുദ്ധീകര
ണത്തിന്നായിഫലവുംഒടുവായിനിത്യജീവനുംനിങ്ങൾക്ക്ഉ</lg><lg n="൨൩">ണ്ടു—പാപത്തിൻശമ്പളമല്ലൊമരണമത്രെ–ദൈവത്തിൻ</lg> [ 23 ]

<lg n="">കൃപാവരമൊനമ്മുടെകൎത്താവായയെശുക്രീസ്തനിൽനിത്യ
ജീവൻ‌തന്നെ.

൭ അദ്ധ്യായം

വിശ്വാസിധൎമ്മത്തിന്നുചത്തതു(൭)ധൎമ്മംശുദ്ധംഎങ്കിലും(൧൪)ജഡി
കരിൽ പാപവൎദ്ധനമായ്തീൎന്നു(൨൪)കരുണയിങ്കൽദാഹത്തെ
ജനിപ്പിക്കുന്നു–

</lg><lg n="൧">സഹൊദരന്മാരെ(ധൎമ്മത്തെഅറിയുന്നവരൊടുഞാൻപറയു
ന്നു)–ധൎമ്മംമനുഷ്യനിൽ അവൻ ജീവിപ്പൊളംനെരംഎ
ല്ലാം‌അധികരിക്കുന്നുഎന്നുബൊധിക്കാതിരിക്കുന്നുവൊ–</lg><lg n="൨">പുരുഷന്റെ വശത്തുള്ളസ്ത്രീയല്ലൊ ജീവിച്ചിരിക്കുന്നപു
രുഷനൊടുധൎമ്മത്താൽ കെട്ടപ്പെട്ടിരിക്കുന്നു–പുരുഷൻ
മരിച്ചാൽഅവൾപുരുഷധൎമ്മത്തിങ്കന്നുനീങ്ങിപൊയി—</lg><lg n="൩">എന്നാൽഭൎത്താവ് ജീവിക്കയിൽഅവൾവെറെആൾ്ക്കആ
യാൽവ്യഭിചാരിണിഎന്നുപെർകൊള്ളുംഭൎത്താവ് മരി
ച്ചുഎങ്കിലൊ അവൾവെറെആൾ്ക്ക്ആയതിനാൽവ്യഭിചാ
രിണിഎന്നുവരാതെ ധൎമ്മത്തിൽ‌നിന്നുസ്വതന്ത്രയാകുന്നു–</lg><lg n="൪"> അതുകൊണ്ടുഎന്റെസഹൊദരന്മാരെനിങ്ങളും ക്രീസ്ത
ന്റെശരീരത്താൽധൎമ്മത്തിന്നുകൊല്ലപ്പെട്ടതുനാംദൈവ
ത്തിന്നുഫലംകായ്ക്കുമാറു വെറൊരുവന്നുമരിച്ചവരിൽനി
ന്നുഉണൎന്നവനുതന്നെആകെണ്ടതിന്നത്രെ—എങ്ങിനെ</lg><lg n="൫"> എന്നാൽനാംജഡത്തിൽ‌ആയിരിക്കുംകാലംധൎമ്മത്താൽവ
രുന്നപാപരാഗങ്ങൾ മരണത്തിന്നുഫലം കായ്ക്കുംവണ്ണം ന</lg><lg n="൬">മ്മുടെഅവയവങ്ങളിൽവ്യാപരിച്ചുപൊന്നു—ഇപ്പൊഴൊ
മരിച്ചിട്ടു നാംകുടുങ്ങിപാൎത്തധൎമ്മത്തിൽനിന്നുനീങ്ങിപൊയതി
നാൽ അക്ഷരപഴക്കത്തിലല്ലആത്മാവിൻപുതുക്കത്തിൽ</lg>

[ 24 ] <lg n="൭">തന്നെസെവിചുവരുന്നതു—എന്നാൽനാംഎന്തുപറയും
ധൎമ്മം‌പാപംഎന്നൊഅതരുതു-എങ്കിലും ധൎമ്മത്താൽഅല്ലാ
തെഞാൻപാപത്തെഅറിവാറായില്ല—(൨മൊ.൨൦,൧൪)മൊ
ഹിക്കരുത്എന്നുധൎമ്മം പറഞ്ഞ് ഒഴികെഞാൻമൊഹ</lg><lg n="൮">ത്തെയും അറിയാതിരുന്നുസ്പഷ്ട്ം—പാപമൊഅവസരം
ലഭിചിട്ടുകല്പനയെകൊണ്ടഎന്നിൽഎല്ലാമൊഹത്തെ</lg><lg n="൯">യും‌പ്രവൃത്തിച്ചു— ധൎമ്മംഎന്നിയെപാപംചത്തപ്രായം‌ആ
കുന്നുവല്ലൊ—ഞാനൊപണ്ടുധൎമ്മംഎന്നിയെജീവിച്ചിരു</lg><lg n="൧൦">ന്നു—പിന്നെകല്പനവന്നാറെപാപംപുനൎജ്ജീവിച്ചുഞാനും
മരിച്ചുഇങ്ങിനെജീവനായുള്ളകല്പനഎനിക്ക മരണത്തി</lg><lg n="൧൧">ന്നായുള്ളതുഎന്നുകാണായ്‌വന്നു—പാപമല്ലൊഅവസരം
ലഭിച്ചിട്ടുകല്പനയെ കൊണ്ടുഎന്നെചതിച്ചുഅതിനാലും</lg><lg n="൧൨">കൊന്നു—ആകയാൽധൎമ്മംവിശുദ്ധം-കല്പനവിശുദ്ധവും

ന്യായവുംനല്ലതുംആകുന്നു-എന്നിട്ടുനല്ലതുതന്നെഎനിക്കു
മരണമായ് വന്നുഎന്നൊഅരുതു-പാപമത്രെ(മരണമായ്തു)-</lg><lg n="൧൩">–അതുനല്ലതിനെകൊണ്ട്എനിക്കമരണത്തെപ്രവൃത്തിക്കു
ന്നതിനാൽപാപമായിതൊന്നുവാനും പാപംകല്പനയാ</lg><lg n="൧൪">ൽ‌അനവധിപാപമായ്ചമവാനുംതന്നെ—കാരണംധൎമ്മം
ആത്മികംഎന്നുനാംഅറിയുന്നുഞാനൊജഡമയൻപാ</lg><lg n="൧൫">പത്തിങ്കീഴ്‌വില്ക്കപ്പെട്ടവൻ—ഞാൻ പ്രവൃത്തിക്കുന്നതല്ലൊ
എനിക്കുതിരിയാഞാൻ ഇഛ്ശിക്കുന്നതിനെതന്നെചെയ്യാ</lg><lg n="൧൬">തെപകെക്കുന്നതിനെചെയ്യുന്നുണ്ടുപൊൽ—എന്നാൽ

ഞാൻഇഛ്ശിക്കാത്തതിനെതന്നെചെയ്കിൽധൎമ്മംനല്ലതു</lg><lg n="൧൭">എന്നുഞാനുംഅതിനൊട്അനുവദിക്കുന്നു—എന്നാൽ‌അ
തിനെഞാനല്ലഎന്നിൽവസിക്കുന്നപാപംഅത്രെപ്രവൃ</lg><lg n="൧൮">ത്തിക്കുന്നുഎന്നുവരും—എന്നിലല്ലൊഎന്റെജഡത്തിൽ</lg> [ 25 ]

<lg n="">പൊലുംനല്ലതുവസിക്കുന്നില്ലഎന്നുബൊധിച്ചു—നല്ലതിനെഇ
ഛ്ശിക്കുന്നത്എന്റെപ്പക്കൽ ഉണ്ടു പ്രവൃത്തിക്കുന്നതുമാത്രം</lg><lg n="൧൯">കാണാ—ഞാൻ ഇഛ്ശിക്കുന്നനന്മയെചെയ്യുന്നില്ലല്ലൊഇ</lg><lg n="൨൦">ഛ്ശിക്കാത്തതിന്മയെചെയ്യുന്നുതാനും—ഞാൻഇഛ്ശിക്കാത്ത
തിനെ ചെയ്കിലൊഅതിനെപ്രവൃത്തിക്കുന്നതുഞാനല്ലഎന്നി</lg><lg n="൨൧">ൽ വസിക്കുന്നപാപമത്രെസ്പഷ്ടം—എന്നതിനാൽനന്മ
ചെയ്‌വാൻ ഇഛ്ശിക്കുന്നഎന്റെപക്കൽ തിന്മഉണ്ടുഎന്നുള്ള</lg><lg n="൨൨"> വ്യവസ്ഥഎനിക്കു വെച്ചുകാണുന്നു—ഞാനല്ലൊഅകമെ</lg><lg n="൨൩">മനുഷ്യ പ്രകാരംദെവധൎമ്മത്തെരസിക്കുന്നുഎങ്കിലുംഎ
ന്റെബുദ്ധിയുടെധൎമ്മത്തൊടുപടകൂടുന്നവെറൊരുധൎമ്മത്തെ
എന്റെഅവയവങ്ങളിൽ കാണുന്നു–അയ്തുഎന്റെഅ
വയവങ്ങളിൽഉള്ളപാപധൎമ്മത്തിന്നുഎന്നെബദ്ധനാക്കി</lg><lg n="൨൪">ക്കളയുന്നു—ഞാൻ അരിഷ്ടമുള്ളമനുഷ്യൻ–ഈ മരണ</lg><lg n="൨൫">ശരീരത്തിൽനിന്നുഎന്നെഉദ്ധരിപ്പത് ആർ—നമ്മുടെകൎത്താ</lg><lg n="൨൬">വായയെശു ക്രീസ്തന്മൂലംദൈവത്തിന്നുസ്തൊത്രം—ആക
യാൽ ഈ ഞാൻ ബുദ്ധികൊണ്ടു ദെവധൎമ്മത്തെയും ജഡം
കൊണ്ടു പാപധൎമ്മത്തെയുംസെവിക്കുന്നു.

൮ അദ്ധ്യായം

ക്രീസ്തനിലുള്ളവർ ശിക്ഷാ വിധിവരാതെ(൫)ജഡനിഗ്രഹവുംദെ
വപുത്രത്വവുംപ്രാപിച്ചു–(൧൮)തെജസ്സിൻആശയിൽ‌വെരൂ
ന്നി(൩൧) ഭയഹീനർ‌ആകുന്നതു

</lg><lg n="൧">അതുകൊണ്ടുഇപ്പൊൾക്രീസ്തുയെശുവിലുള്ളവൎക്കശിക്ഷാ</lg><lg n="൨">വിധിഒന്നുംഇല്ല—(ജഡപ്രകാരമല്ല ആത്മപ്രകാരംനടക്കു
ന്നവൎക്കുതന്നെ)ജീവനാത്മാവിന്റെധൎമ്മമല്ലൊഎന്നെപാ
പ മരണങ്ങളുടെധൎമ്മത്തിൽനിന്നുക്രീസ്തുയെശുവിങ്കൽവി</lg>

[ 26 ] <lg n="൩">ടുവിച്ചു—എങ്ങിനെഎന്നാൽ ധൎമ്മത്തിന്നുജഡത്താലുള്ള
ബലഹീനതനിമിത്തം കഴിയാത്തതു(വരുത്തുവാൻ)–ദൈ
വംസ്വപുത്രനെപാപം നിമിത്തംപാപജഡത്തിൻസാദൃ
ശ്യത്തിൽ‌അയച്ചു‌പാപത്തിന്നുജഡത്തിൽ ശിക്ഷാവി</lg><lg n="൪">ധിയെനടത്തിയതു—ജഡപ്രകാരമല്ലആത്മപ്രകാരംനടക്കു
ന്നനമ്മിൽധൎമ്മത്തിൻന്യായംപൂരിച്ചുവരെണ്ടതിന്നത്രെ—</lg><lg n="൫">–എങ്ങിനെഎന്നാൽ ജഡപ്രകാരം‌ഉള്ളവർ ജഡത്തി
ന്റെവയുംആത്മപ്രകാരമുള്ളവർ ആത്മാവിന്റെവയും</lg><lg n="൬">ഭാവിക്കുന്നു—ജഡഭാവമെല്ലൊമരണം–ആത്മഭാവമൊ</lg><lg n="൭">ജീവനുംസമാധാനവുംതന്നെ—കാരണം ജഡഭാവംദൈ
വത്തൊടുശത്രുത്വം ആകുന്നുഅതുദെവധൎമ്മത്തിന്നുകീഴ്പെടു</lg><lg n="൮">ന്നില്ലല്ലൊ(കീഴ്പെടുവാൻ)കഴിവുംഇല്ല സ്പഷ്ടം—എന്നാൽജ</lg><lg n="൯">ഡത്തിലുള്ളവൎക്കദെവപ്രസാദംവരുത്തികൂടാ—നിങ്ങ
ളൊദെവാത്മാവ്നിങ്ങളിൽവസിച്ചാൽ ജഡത്തിൽ‌അല്ല
ആത്മാവിലത്രെ ആകുന്നു–ഒരുത്തന്നു ക്രീസ്താത്മാവ് ഇല്ലാ</lg><lg n="൧൦">ഞ്ഞാൽ‌അവൻഇവന്നുള്ളവനുംഅല്ല—ക്രീസ്തൻനിങ്ങളി
ൽ‌ആകിലൊശരീരംപാപം നിമിത്തംമരിച്ചത്എന്നിട്ടുംആ</lg><lg n="൧൧">ത്മാവ് നീതിനിമിത്തംജീവനാകുന്നു—എന്നാൽയെശുവെ
മരിച്ചവരിൽനിന്നുണൎത്തിയവന്റെആത്മാവ്നിങ്ങളിൽ
വസിച്ചാൽക്രീസ്തനെമരിച്ചവരിൽനിന്നുണൎത്തിയൽനി
ങ്ങളിൽവസിക്കുന്ന അവന്റെ ആത്മാവിനെ കൊണ്ടുനിങ്ങ</lg><lg n="൧൨">ളുടെമൎത്യശരീരങ്ങളെയുംജീവിപ്പിക്കും—ആകയാൽസ
ഹൊദരന്മാരെനാംജഡപ്രകാരംജീവിപ്പാൻജഡത്തിന്ന</lg><lg n="൧൩">ല്ലകടക്കാരാകുന്നതു—കാരണംനിങ്ങൾജഡപ്രകാരംജീ
വിച്ചാൽചാകെഉള്ളു ആത്മാവിനെകൊണ്ടുശരീരത്തിൽ</lg><lg n="൧൪">ക്രീയകളെ കൊല്ലുകിലൊനിങ്ങൾജീവിക്കും—എങ്ങിനെ</lg> [ 27 ]

<lg n="">എന്നാൽദെവാത്മാവിനാൽനടത്തപ്പെടുന്നവർ ഒക്കയും</lg><lg n="൧൫">ദെവപുത്രന്മാർആകുന്നു—നിങ്ങളല്ലൊപിന്നെയുംഭയപ്പെ
ടുവാൻദാസ്യത്തിൻആത്മാവെഅല്ല നാംഅബ്ബാപിതാവെ
എന്നുവിളിക്കുന്നപുത്രത്വത്തിൻആത്മാവെഅത്രെപ്രാപി</lg><lg n="൧൬">ച്ചത്—നാംദെവമക്കൾഎന്നുആത്മാവുതാനുംനമ്മുടെ ആത്മാ</lg><lg n="൧൭">വൊടുകൂടെസാക്ഷ്യംപറയുന്നു—നാം മക്കളെങ്കിലൊഅവ
കാശികളെന്നുംഉണ്ടുദൈവത്തിൻഅവകാശികളുംക്രീസ്തനു
കൂട്ടാവകാശികളുംതന്നെ–നാംതെജസ്സിൽ കൂടെണ്ടതിന്നു
കഷ്ടതയിലുംകൂടിയാൽഅത്രെ.

</lg><lg n="൧൮">ഞാനല്ലൊഈകാലത്തിലെകഷ്ടങ്ങൾനമ്മിൽവെളി</lg><lg n="൧൯">പ്പെടുവാനുള്ളതെജസ്സൊട് ഒക്കാത്എന്നുമതിക്കുന്നു—ദെവ
പുത്രരുടെവെളിപ്പാടിനെഅല്ലൊസൃഷ്ടിയുടെ പ്രതീക്ഷകാ</lg><lg n="൨൦">ത്തിരിക്കുന്നു—എങ്ങിനെഎന്നാൽസൃഷ്ടിമനഃപൂൎവ്വമായല്ല</lg><lg n="൨൧">കീഴാക്കിയവൻ നിമിത്തമത്രെ–മായെക്ക്കീഴ്പെട്ടതു—സൃഷ്ടി
യുംകെടിന്റെദാസ്യത്തിൽനിന്നുവിടുവിക്കപ്പെട്ടുദെവമ
ക്കളുടെതെജസ്സാകുന്നസ്വാതന്ത്ര്യത്തൊട്എത്തുംഎന്നുള്ളആ</lg><lg n="൨൨">ശയെമുന്നിട്ടുതന്നെ–സൃഷ്ടിഎല്ലാംഇന്നുവരെയും കൂടെ
ഞരങ്ങിഈറ്റുനൊവൊടിരിക്കുന്നുഎന്നുനാംഅറിയുന്നു</lg><lg n="൨൩">പൊൽ—അത്രയല്ലആത്മാവിൽ ആദ്യവിളവുലഭിച്ചുള്ള
നാമുംനമ്മുടെശരീരത്തിൽവീണ്ടെടുപ്പാകുന്ന(പൂൎണ്ണ)പുത്രത്വ</lg><lg n="൨൪">ത്തെകടത്തിരുന്നുനമ്മിൽതന്നെഞരങ്ങുന്നു—ആശയാൽഅ
ല്ലൊനാംരക്ഷപ്പെട്ടു–കാണുന്നആശയൊആശയല്ലതാൻ</lg><lg n="൨൫">കാണുന്നതിനെഇനിആശിപ്പാൻഎന്തുപൊൽ—നാം കാ
ണാത്തതിനെആശിക്കിലൊക്ഷാന്തിയൊടെകാത്തിരിക്കു</lg><lg n="൨൬">ന്നു—അവ്വണ്ണംതന്നെആത്മാവുംനമ്മുടെബലഹീനതെക്കു
തുണനില്ക്കുന്നു. എങ്ങിനെഎന്നാൽവെണ്ടുംപൊലെനാം</lg>

[ 28 ] പ്രാൎത്ഥിക്കെണ്ടത്ഇന്നത്എന്നറിയാ ആത്മാവുതന്നെ
ഉച്ചരിയാത്തഞരക്കങ്ങളെകൊണ്ടു നമ്മുടെപക്ഷം എടു</lg><lg n="൨൭">ക്കുന്നുതാനും—എന്നാൽ‌അതുദെവപ്രകാരംവിശുദ്ധൎക്കായി
പക്ഷവാദംചെയ്യുന്നതിനാൽ ആത്മാവിൻഭാവംഇന്ന</lg><lg n="൨൮">തെന്നുഹൃദയങ്ങളെആരായുന്നവൻ തന്നെഅറിയുന്നു—പി
ന്നെദൈവത്തെസ്നെഹിക്കുന്നവർ മുന്നിൎണ്ണയത്താൽവിളി
ക്കപ്പെട്ടവർ ആയവൎക്കുസകലവുംനന്മെക്കായിസഹായിക്കു</lg><lg n="൨൯">ന്നുഎന്നുനാംഅറിയുന്നു—കാരണം അവൻമുന്തെരിഞ്ഞവ
രെ സ്വപുത്രൻ‌അനെകംസഹൊദരരിൽ‌ആദ്യജാതൻ ആ
കെണ്ടതിന്നുഅവന്റെപ്രതിമയൊട് അനുരൂപരാവാനും</lg><lg n="൩൦">മുന്നിയമിച്ചു—മുന്നിയമിച്ചവരെ വിളിക്കയുംവിളിച്ചവരെ
നീതീകരിക്കയുംനീതീകരിച്ചവരെതെജസ്കരിക്കയും
ചെയ്തു— </lg><lg n="൩൧">ഇവറ്റെകൊണ്ടുനാംഎന്തുപറയുംദൈവംനമുക്കവെ</lg><lg n="൩൨">ണ്ടിഉണ്ടെങ്കിൽനമുക്ക്എതിർആർ—സ്വന്തപുത്രനെആ
ദരിയാതെനമുക്ക് എല്ലാവൎക്കായിട്ടുംഎല്പിച്ചവൻഇവനൊ
ടുകൂടെസകലവുംനമുക്ക് സമ്മാനിയാതെഇരിപ്പതെങ്ങി</lg><lg n="൩൩">നെ—ദൈവംതെരിഞ്ഞെടുത്തവരിൽ‌ആർ‌കുറ്റം ചുമ</lg><lg n="൩൪">ത്തുംനീതീകരിക്കുന്നദൈവമൊ—ശിക്ഷവിധിക്കുന്നവ
ൻ ആർമരിച്ചുംഎന്നതെഅല്ലഉണൎന്നുംദൈവത്തിൻവ
ലഭാഗത്ത്ഇരുന്നും‌നമുക്കുവെണ്ടി പക്ഷവാദംചെയ്തുംകൊ</lg><lg n="൩൫">ള്ളുന്നക്രീസ്തൻ‌തന്നെയൊ—ക്രീസ്തന്റെസ്നെഹത്തൊടുന</lg><lg n="൩൬">മ്മെവെൎപ്പെടുപ്പത്ആർ—സങ്കടമൊ ഇടുക്കൊ ഹിംസ
യൊ വിശപ്പൊ നഗ്നതയൊ കുടുക്കൊ വാളൊ(സങ്കി.൪൪,൨൩)
നിൻനിമിത്തംഞങ്ങൾഎല്ലാനാളും കൊല്ലപ്പെടുന്നുഅറു
പ്പാനുള്ള ആടുകളെ പൊലെ എണ്ണപ്പെട്ടു എന്ന്എഴുതി</lg> [ 29 ]

<lg n="൩൭">യ പ്രകാരംതന്നെ—നാമൊനമ്മെസ്നെഹിച്ചവനാൽ ഇ</lg><lg n="൩൮">വറ്റിൽഒക്കയും ഏറെജയിക്കുന്നു—മരണവുംജീവനും ദൂ</lg><lg n="൩൯">തർ വാഴ്ചകൾ‌അധികാരങ്ങളുംവൎത്തമാനവുംഭാവിയുംഉയ
രവും ആഴവും മറ്റെന്തുസൃഷ്ടിയായതിന്നുംനമ്മുടെകൎത്താവാ
യയെശുക്രീസ്തനിലുള്ളദെവസ്നെഹത്തൊടുനമ്മെവെ
ൎപ്പെടുപ്പാൻ കഴികയില്ലഎന്നുഞാൻ‌തെറിഇരിക്കുന്നു
സത്യം

൯ അദ്ധ്യായം

ഈരക്ഷയിൽ യഹൂദർഎത്താത്തതുസങ്കടംഎങ്കിലും(൬)വാ
ഗ്ദത്തഭംഗം ഉണ്ടായില്ല(൧൪–൨൯)തെരിഞ്ഞെടുപ്പിന്നുകു
റ്റവുംഇല്ല–

</lg><lg n="൧">ഞാൻക്രീസ്തനിൽസത്യംചൊല്ലുന്നുഎൻമനൊബൊധം
എന്നൊടുകൂടെ പരിശുദ്ധാത്മാവിൽസാക്ഷി ആയിനില്ക്കെ</lg><lg n="൨">ഞാൻകളവില്ലാതെപറയുന്നിതു—എനിക്കവലിയദുഃഖ</lg><lg n="൩">വുംഹൃദയത്തിൽ‌ഇടവിടാത്തനൊവുംഉണ്ടു—ജഡപ്രകാ
രംഎന്റെചെൎച്ചക്കാരായഎൻസഹൊദരൎക്കവെണ്ടിഞാ
ൻക്രീസ്തനൊടുവെൎവ്വിട്ടുശാപംആവാനുംഎനിക്ക്ആഗ്രഹി</lg><lg n="൪">ക്കാം—അവർഇസ്രയെലരല്ലൊആകുന്നുപുത്രത്വവും(ദെ
വ)തെജസ്സുംനിയമങ്ങളുംധൎമ്മവ്യവസ്ഥയുംഉപാസനയും</lg><lg n="൫">വാഗ്ദത്തങ്ങളുംഉള്ളവർതന്നെ—പിതാക്കന്മാരുംഅവൎക്കു
ഉണ്ടു ജഡപ്രകാരംക്രീസ്തനുംഅവരിൽനിന്നാകുന്നുയുഗാ
ദികളൊളംവാഴ്ത്തപ്പെട്ടുസൎവ്വത്തിന്മെലുംദൈവമായവൻ</lg><lg n="൬">തന്നെ ആമെൻ—ദെവവചനം ചൊട്ടിപൊയിഎന്ന
ല്ലതാനും കാരണംഇസ്രയെലിൽഉളവായവർഎല്ലാംഇ
സ്രയെൽഎന്നും അബ്രഹാംസന്തതിയാകയാൽഎല്ലാ</lg>

[ 30 ] <lg n="൭"> വരുംമക്കൾഎന്നുംവരികയില്ല–(൧മൊ.൨൧,൧൨)ഇഛാക്കി</lg><lg n="൮"> ൽ നിണക്ക സന്തതിവിളിക്കപ്പെടുംഎന്നത്രെ—അതൊജ
ഡത്തിൻമക്കളല്ലദെവമക്കൾ‌ആകുന്നതുവാഗ്ദത്തമക്കൾഅ
ത്രെസന്തതിഎന്നുഎണ്ണപ്പെടുന്നുഎന്ന്അൎത്ഥമുള്ളതു–</lg><lg n="൯"> (൧മൊ.൧൮,൧൦)ഈസമയത്തെക്കു ഞാൻ വരുംസാറെക്കു
പുത്രൻ‌ഉണ്ടാകയുംചെയ്യുംഎന്നതല്ലൊവാഗ്ദത്തത്തിന്റെവ</lg><lg n="൧൦">വചനംആകുന്നു—എന്നതെഅല്ലനമ്മുടെപിതാവായഇഛാ</lg><lg n="൧൧">ക്ക്എന്ന്ഒരുവനാൽഗൎഭംധരിച്ചരിബക്ക(യുംഉണ്ടു)–കുട്ടികൾ
ജനിക്കാതെയുംഗുണദൊഷംഒന്നുംചെയ്യാതെയുംഉള്ളകാല
ത്തിൽഅല്ലൊതെരിഞ്ഞെടുപ്പിനാലുള്ളദെവനിൎണ്ണയം
ക്രീയകൾഹെതുവായല്ലവിളിച്ചവൻപൊതുവായിതന്നെനി</lg><lg n="൧൨"> ല്ക്കെണ്ടതിന്നു—(൧മൊ.൨൫,൨൩)മൂത്തവൻഇളയവനെസെ</lg><lg n="൧൩">വിക്കുംഎന്ന്അവളൊടുരെക്കപ്പെട്ടു—(മല.൧,൨)ഞാൻ
യാക്കൊബിനെസ്നെഹിച്ചുഎസാവിനെപകെച്ചുഎന്ന്</lg><lg n="൧൪">എഴുതിയ പ്രകാരംതന്നെ—എന്നാൽനാംഎന്തുപറയും</lg><lg n="൧൫">ദൈവത്തിൻപക്കൽ അനീതിഇല്ലയൊഅതരുത്—എ
ങ്ങിനെഎന്നാൽ(൨മൊ.൩൩,൧൯)ഞാൻകനിഞ്ഞുകൊൾ്‌വവ
നെകനിഞ്ഞും അലിവുതൊന്നുന്നവനെഅലിഞ്ഞുംകൊ</lg><lg n="൧൬">ള്ളുംഎന്ന്അവൻ‌മൊശയൊടുപറയുന്നു—ആകയാൽ
ഇഛ്ശിക്കുന്നവനാലുംഅല്ലഒടുന്നവനാലുംഅല്ലകനിയുന്ന</lg><lg n="൧൭">ദൈവത്താലെവരൂ—പിന്നെഫറവൊവിനൊട്എഴുത്തു
ചൊല്ലുന്നിതു നിന്നിൽഎന്റെശക്തിയെകാട്ടീട്ടുഎന്റെ
നാമംഭൂമിഎങ്ങുംപ്രസ്താവിക്കപ്പെടെണ്ടതിന്നുതന്നെഞാ</lg><lg n="൧൮">ൻ‌നിന്നെനിറുത്തിയതു(൨മൊ.൯,൧൬)—എന്നതുകൊണ്ടു
അവൻ‌തൊന്നുന്നവനെകനിയുന്നുതൊന്നുന്നവനെകഠി</lg><lg n="൧൯">നനാക്കുന്നു—എന്നാൽനീഎന്നൊടുപറയുംഅവൻപി</lg> [ 31 ]

<lg n="">ന്നെ ഭത്സിക്കുന്നത്എന്തുഅവന്റെഇഷ്ടത്തൊട്ആരു</lg><lg n="൨൦">പൊൽ‌എതിൎത്തു—അല്ലയൊമനുഷ്യ ആകട്ടെദൈ
വത്തൊട്‌വാദിപ്പാൻ‌നീആർ–മനഞ്ഞവനൊടുമനഞ്ഞതു</lg><lg n="൨൧">നീഎന്നെഇങ്ങിനെആക്കിയത് എന്തെന്നുചൊല്ലുമൊ–അ
ല്ലകുശവൻഒരുപിണ്ഡത്തിൽനിന്നുമാനപാത്രവുംഅപ
മാനപാത്രവുംരണ്ടുംഉണ്ടാക്കുവാൻ മണ്ണിന്മെൽ അധികാ</lg><lg n="൨൨">രമുള്ളവനല്ലയൊ—ദൈവമൊ തന്റെകൊപത്തെ
തെളിയിച്ചും ശക്തിയെഅറിയിച്ചുംകൊടുപ്പാൻനാശത്തി
ന്നായിചമഞ്ഞകൊപപാത്രങ്ങളെവളരെദീൎഘക്ഷാന്തി</lg><lg n="൨൩">യൊടെചുമന്നു–തെജസ്സിന്നായിമുന്നൊരുക്കിയ കനിവി
ൻപാത്രങ്ങളിൽസ്വതെജസ്സിൽധനത്തെഅറിയിപ്പാ</lg><lg n="൨൪">ൻഭാവിച്ചുഎങ്കിൽ(എന്തു)—അവ്വണ്ണംഅവൻനമ്മെയും
വിളിച്ചത്‌യഹൂദരിൽനിന്നുമാത്രമല്ലജാതികളിൽനിന്നും</lg><lg n="൨൫">തന്നെ—(ഹൊ൧,൬)എൻജനമല്ലാത്തവരെഎൻ‌ജനംഎ</lg><lg n="൨൬">ന്നും പ്രീയയല്ലാത്തവളെ പ്രീയഎന്നുംഞാൻവിളിക്കും—നി
ങ്ങൾഎന്റെജനമല്ലഎന്ന്അവരൊടുചൊല്ലിയവിടത്തി
ൽഅവർജീവനുള്ളദൈവത്തിൻപുത്രർഎന്നുംവിളിക്ക
പ്പെടുംഎന്നുഹൊശെയയിൽ(൨൧)പറയുന്നപ്രകാരംത</lg><lg n="൨൭">ന്നെ—ഇസ്രയെലെകൊണ്ടുയശായ(൧൦,൨൨)കൂവുന്നിതു
ഇസ്രയെൽ പുത്രരുടെഎണ്ണംകടലിൽമണലൊളംആയാ</lg><lg n="൨൮">ലുംശെഷിപ്പെരക്ഷപ്പെടൂ–നീതിയെപൊഴിയുന്നസംഹാ
രംവിധിച്ചിരിക്കുന്നുസത്യംകൎത്താവല്ലൊഭൂമിമെൽമുടി</lg><lg n="൨൯">ക്കുന്നദണ്ഡവിധിയെനടത്തുംഎന്നല്ലാതെ—സൈന്യങ്ങ
ളുടെയകൎത്താവ്നമുക്ക്സന്തതിയെശെഷിപ്പിച്ചില്ലഎ
ങ്കിൽനാംസെദൊമെപൊലെആയിഘമൊറയൊട്ഒത്തു
വരികയായിരുന്നുഎന്നുയശായ(൧,൯)മുൻചൊല്ലിയപ്ര</lg>

[ 32 ] കാരംതന്നെ

<lg n="൩൦">ആകയാൽനാംഎന്തുപറയുംനീതിയെപിന്തുടരാത്തജാതി</lg><lg n="൩൧">കൾനീതിയെപ്രാപിച്ചു—അതൊവിശ്വാസത്താലുള്ളനീ
തിതന്നെഎന്നുംനീതിധൎമ്മത്തെപിന്തുടരുന്നഇസ്രയെൽ</lg><lg n="൩൨">നീതിധൎമ്മത്തൊട്എത്തിയില്ലഎന്നും(പറയെണ്ടു)—ഇത്എ
ന്തുകൊണ്ടു–വിശ്വാസംഹെതുവായല്ലധൎമ്മക്രീയകളാൽഎത്തുവാ
ൻതൊന്നുകയാൽതന്നെ–ഇടൎച്ചയുള്ളകല്ലിനൊടല്ലൊഅവ</lg><lg n="൩൩">ർമുട്ടിപൊയതു—(യശ.൨൮,൧൬.൮,൧൪)ഇതാഞാൻചി
യൊനിൽഇടൎച്ചക്കല്ലും തടങ്ങൽപാറയുംവെക്കുന്നുഅതിന്മെ
ൽവിശ്വസിക്കുന്നവൻ‌ഏവനുംലജ്ജപ്പെടുകയില്ല—എന്നു
എഴുതിയപ്രകാരംതന്നെ.

൧൦ അദ്ധ്യായം

(൯,൩൦)ജാതികൾ്ക്കുബൊധിച്ചവിശ്വാസനീതിയെ(൧൦,൧)യ
ഹൂദർവെറുത്തു(൧൪)കെട്ടതിനൊട്മറുക്കയാൽ‌കുറ്റംഅവ
ൎക്കെ ഉള്ളു.

</lg><lg n="൧">സഹൊദരന്മാരെഅവർ(ഇസ്രയെൽ)രക്ഷപ്പെടെണംഎ
ന്ന്എന്റെഹൃദയപ്രസാദവുംദൈവത്തൊടുയാചനയുംഅ</lg><lg n="൨">വൎക്കവെണ്ടിആകുന്നു—കാരണംഅവൎക്കദൈവത്തിന്നായി
എരിച്ചൽ ഉണ്ടുഅറിവിൻപ്രകാരമല്ലതാനുംഎന്നതിന്നു</lg><lg n="൩">ഞാൻസാക്ഷി—അവരല്ലൊദൈവത്തിൻനീതിയെഅറി
യാതെസ്വനീതിയെസ്ഥാവിപ്പാൻഅന്വെഷിച്ചു കൊണ്ടു</lg><lg n="൪">ദൈവനീതിക്കുകീഴ്പെട്ടുവന്നില്ല—എങ്ങിനെഎന്നാൽ വിശ്വ
സിക്കുന്നവന്നുഏവനുംനീതിവരുവാനായിക്രീസ്തൻധൎമ്മ</lg><lg n="൫">ത്തിന്റെഅവസാനംആകുന്നു—മൊശയല്ലൊധൎമ്മത്താലെ
നീതിയെ(൩മൊ.൧൮,൫)അവറ്റെചെയ്തുകൊണ്ടുമനുഷ്യ</lg> [ 33 ]

<lg n="൬">ൻ അവറ്റാൽജീവിക്കുംഎന്നുവൎണ്ണിക്കുന്നു—വിശ്വാസ
(ത്താലെ)നീതിയൊഇവ്വണ്ണംപറയുന്നു(൫മൊ.൩൦,൧൧–
൧൪)സ്വൎഗ്ഗത്തിൽ ആർകരെറും അൎത്ഥാൽ ക്രീസ്തനെഇറ</lg><lg n="൭">ക്കെണ്ടതിന്നുഎന്നൊ—പാതാളത്തിൽആർഇറങ്ങുംഅ
ൎത്ഥാൽക്രീസ്തനെമരിച്ചവരിൽനിന്നുകരെറ്റെണ്ടതിന്നു</lg><lg n="൮">എന്നൊനിന്റെഹൃദയത്തിൽപറയരുതു—പിന്നെഎ
ന്തുപറയുന്നുവചനംനിണക്കസമീപമായിനിന്റെവാ
യിലുംഹൃദയത്തിലുംഉണ്ടു അതായത് ഞങ്ങൾഘൊഷി</lg><lg n="൯">ക്കുന്നവിശ്വാസവചനംതന്നെ—വായികൊണ്ടല്ലൊനീ
യെശുകൎത്താവെന്നുസ്വീകരിക്കയുംഹൃദയംകൊണ്ടൊ
ദൈവംഅവനെമരിച്ചവരിൽനിന്ന്ഉണൎത്തിയതുവി</lg><lg n="൧൦">ശ്വസിക്കയും ചെയ്താൽരക്ഷിക്കപ്പെടും—ഹൃദയംകൊ
ണ്ടുനീതിക്കായിവിശ്വസിക്കയുംവായികൊണ്ടുരക്ഷെ</lg><lg n="൧൧">ക്കായിസ്വീകരിക്കയുംആകുന്നുസ്പഷ്ടം—പിന്നെ(൯,
൩൩)അവന്മെൽവിശ്വസിക്കുന്നവൻഏവനുംലജ്ജപ്പെ</lg><lg n="൧൨">ടുകയില്ലഎന്നുഎഴുത്തുപറവാൻകാരണം—ഏകൻ
തന്നെഎല്ലാവൎക്കുംകൎത്താവുംതന്നൊടുവിളിച്ചുചൊദി
ക്കുന്നഎല്ലാവരിലുംസമ്പന്നനായികാട്ടുന്നവനുംആകയാ</lg><lg n="൧൩">ൽയഹൂദനുംയവനനുംവ്യത്യാസംഇല്ലസ്പഷ്ടം—(യൊവെ
൩,൫)കൎത്താവിൻനാമത്തെവിളിച്ചെടുക്കുന്നഏവനുംരക്ഷ</lg><lg n="൧൪">പ്പെടുംഎന്നുണ്ടല്ലൊ—എന്നാൽഅവർവിശ്വസിക്കാത്ത
വനെഎങ്ങിനെവിളിക്കുംകെൾ്ക്കാത്തവനെഎങ്ങിനെവി</lg><lg n="൧൫">ശ്വസിക്കും—ഘൊഷകൻകൂടാതെഎങ്ങിനെകെൾ്ക്കുംഅ
യക്കപ്പെട്ടല്ലാതെഎങ്ങിനെഘൊഷിക്കും–(യശ.൫൨,൭)
സമാധാനത്തെസുവിശെഷിച്ചുനന്മകളെകെൾ്പിക്കുന്നവരു
ടെപാദങ്ങൾഎത്രമനൊഹരംഎന്ന്എഴുതിയിരിക്കുന്നപ്ര</lg>

[ 34 ] <lg n="൧൬">കാരംതന്നെ—എന്നിട്ടുംസുവിശെഷത്തെഎല്ലാവരുംഅ</lg><lg n="൧൭">നുസരിച്ചുഎന്നുവന്നില്ല—കൎത്താവെഞങ്ങൾ കെൾ്പിക്കുന്ന
തിനെആർവിശ്വസിച്ചുഎന്നുയശായ(൫൩,൧)പറയുന്നു
വല്ലൊ – എന്നതുകൊണ്ടുവിശ്വാസംകെൾ്‌വിയിൽനിന്ന
ത്രെ കെൾ്‌വിയൊദൈവവചനത്തിൽനിന്ന്ആകുന്നു–പ</lg><lg n="൧൮">ക്ഷെഅവർകെട്ടില്ലഎന്നുചൊല്ലാമൊ–(സങ്കി൧൯,൫)
അവരുടെനാദംസൎവ്വഭൂമിയിലുംഅവരുടെവചനങ്ങൾ
പ്രപഞ്ചത്തിൻഅറുതികളൊളവുംപുറപ്പെട്ടുഎന്നുസ്പ</lg><lg n="൧൯">ഷ്ടം—(ഈപുറപ്പെടെണ്ടതു)പക്ഷെഇസ്രയെൽഅ
റിയാതിരുന്നുവൊ–(൫മൊ൩൨,൨൧)ജനമല്ലാത്തവരെ
കൊണ്ടുഞാൻ നിങ്ങൾ്ക്കഎരിവുംമൂഢജാതിയാൽകൊപ
വുംജനിപ്പിക്കുംഎന്നുമൊശെമുമ്പനായിതന്നെപറയുന്നു–</lg><lg n="൨൦">പിന്നെയശായ(൬൫,൧)എന്നെഅന്വെഷിക്കാത്തവ
രാൽഞാൻകാണപ്പെട്ടുതെടാത്തവൎക്കുപ്രത്യക്ഷനാ</lg><lg n="൨൧">യിവന്നുഎന്നുചൊല്വാൻതുനിയുന്നതല്ലാതെ–(൬൫,൨)
ദിവസംമുഴുവൻഞാൻവഴിപ്പെടാതെമറുക്കുന്നജാതി
യെകൊള്ളഎൻകൈകളെനീട്ടിഎന്നുഇസ്രയെലെ
കൊണ്ടുപറയുന്നു.

൧൧ അദ്ധ്യായം.

ഇസ്രയെലിൽശെഷിപ്പിന്നുരക്ഷയും(൧൧)അവരുടെവീഴ്ച
യാൽജാതികൾ്ക്ക്ഉയൎച്ചയുംവന്നതെന്നി–(൨൫)ജാതികളിൽ
പിന്നെഇസ്രയെൽ അശെഷംകൂടെണ്ടുകയാൽ(൩൩)ആശ്വാ
സവും സ്തൊത്രവും–

</lg><lg n="൧">എന്നാൽഞാൻപറയുന്നു—ദൈവംസ്വജനത്തെതള്ളി
ക്കളഞ്ഞുവൊഅതരുത്–ഞാനുമല്ലൊഇസ്രയെലൻഅ</lg> [ 35 ]

<lg n="">ബ്രഹാംസന്തതിയിലുംബിന്യമിൻഗൊത്രത്തിലുംഉള്ളവ</lg><lg n="൨">ൻതന്നെ—ദൈവംമുന്നറിഞ്ഞുള്ളസ്വജാതിയെതള്ളീട്ടി
ല്ല– ഏലീയാ(കാണ്ഡത്തിൽ)വെദംചൊല്ലുന്നത്അറിയു</lg><lg n="൩">ന്നില്ലയൊ—അവൻ ഇസ്രയെല്ക്ക്എതിരെദൈവത്തൊ
ടുവാദിക്കുന്നതു(൧രാ.൧൯,൧൦.ʃʃ)കൎത്താവെഅവർനി
ന്റെപ്രവാചകരെകൊന്നുനിന്റെബലിപീഠങ്ങളെഇ
ടിച്ചുകളഞ്ഞു‌ഞാൻ‌തനിയെ‌ശെഷിച്ചുഎന്റെ‌പ്രാണനെ
യും അന്വെഷിക്കുന്നു – എന്നതിന്നു അരുളപ്പാടുചൊല്ലു</lg><lg n="൪">ന്നതെന്തു—ബാൾ്ക്കുമുട്ടുകുത്താതെഎഴായിരംആളുകളെഞാ</lg><lg n="൫">ൻഎനിക്കായി ശെഷിപ്പിച്ചു—എന്നിപ്രകാരംഈ കാലത്തി
ലും കരുണയാലുള്ളതെരിഞ്ഞെടുപ്പിനാൽഒരുശെഷിപ്പു</lg><lg n="൬">ണ്ടു—അതുകരുണയാൽഎങ്കിൽക്രീയകളാലല്ലസ്പഷ്ടംഅ</lg><lg n="൭">ല്ലായ്കിൽകരുണഇനികരുണഎമ്മാനില്ല—അതുകൊണ്ടെ
ന്തു–താൻതിരയുന്നതിനെഇസ്രയെൽപ്രാപിച്ചില്ലതെരി
ഞ്ഞെടുപ്പു പ്രാപിച്ചുതാനുംശെഷിച്ചവൎക്കൊതടിപ്പുസം</lg><lg n="൮">ഭവിച്ചതു—(൫മൊ.൨൯,൩)ദൈവംഅവൎക്ക‌സ്തംഭനാത്മാ
വെകൊടുത്തു(യശ.൨൯,൧൦)ഇന്നെവരെകാണാത്തകണ്ണു
കളുംകെൾ്ക്കാത്തചെവികളുംതന്നെ(൫മൊ.൨൯,൩)എന്ന്എ</lg><lg n="൯">ഴുതിയിരിക്കുന്ന പ്രകാരം—പിന്നെ(സങ്കി.൬൯,൨൩)അവ
രുടെമെശഅവൎക്കുകണിയുംനായാട്ടുംഇടൎച്ചയുംപ്രതിക്രീയ</lg><lg n="൧൦">യുംആക—അവരുടെകണ്ണുകൾകാണാതവണ്ണംഇരുണ്ടു
പൊക അവരുടെമുതുകിനെനിത്യംകൂനാക്കുകഎന്നു</lg><lg n="൧൧">ദാവീദ്പറയുന്നു—എന്നാൽഅവർവീഴെണ്ടതി
ന്നുഇടറിഎന്നൊ–അതരുത്–അവരുടെപിഴയാൽ
ജാതികൾ്ക്കരക്ഷവന്നത്അവൎക്കചൂടുജനിപ്പിപ്പാൻത</lg><lg n="൧൨">ന്നെ—എന്നാൽഅവരുടെപിഴലൊകത്തിന്നുധനവുംഅ</lg>

[ 36 ] വരുടെതൊല്യംജാതികളുടെസമ്പത്തുംആയെങ്കിൽഅ</lg><lg n="൧൩">വരുടെതികവുഎത്രഅധികം—ഞാനല്ലൊജാതികളായ
നിങ്ങളൊടുപറയുന്നിതു–ഞാൻജാതികൾ്ക്കഅപൊസ്തലൻ
ആകുന്തൊറുംഎന്റെശുശ്രൂഷെക്ക്തെജസ്സ്കൂട്ടുന്നുസ</lg><lg n="൧൪">ത്യംഅതിനാൽഎന്റെജഡമാകുന്നവൎക്കുഎരിച്ചൽജ
നിപ്പിച്ചുഅവരിൽചിലരെരക്ഷിപ്പാൻനൊക്കീട്ടുതാനു–</lg><lg n="൧൫">കാരണംഅവരുടെഭ്രംശംലൊകത്തിൽനിരപ്പായിഎങ്കി
ൽ അവരുടെചെൎച്ചമരിച്ചതിൽനിന്നുയിൎപ്പഎന്നല്ലാ</lg><lg n="൧൬">തെഎന്താകും—ആദ്യവിളവുവിശുദ്ധമാകിലൊപിണ്ഡവും
അതെ–വെർ വിശുദ്ധംആയാൽ കൊമ്പുകളുംഅവ്വണ്ണം–</lg><lg n="൧൭">—കൊമ്പുകൾചിലത്ഒടിഞ്ഞുപൊയികാട്ടൊലീവായനീ
അവറ്റിൻസ്ഥലത്തുഒട്ടിച്ചുചെൎക്കപ്പെട്ടുഒലീവിൻപെ
ൎക്കുംനെയ്ക്കുംകൂട്ടാളിയായ്‌വന്നുഎങ്കിലൊആകൊമ്പുകളെ</lg><lg n="൧൮">നിന്ദിച്ചു പ്രശംസിക്കല്ലെ—പ്രശംസിച്ചാലൊനീപെരി</lg><lg n="൧൯">നെഅല്ലപെർനിന്നെചുമക്കുന്നത്(ഒൎക്ക)—എന്നാൽ ഞാൻ
ഒട്ടിക്കപ്പെടുവാൻകൊമ്പുകൾഒടിച്ചുപൊയിഎന്നുനീ</lg><lg n="൨൦">ചൊല്ലും—ശരിഅവിശ്വാസത്താൽഅവഒടിഞ്ഞുപൊയി
വിശ്വാസത്താൽനീ നില്ക്കുന്നു–ഞെളിഞ്ഞുപൊകാതെഭ</lg><lg n="൨൧">യപ്പെടുക—സ്വാഭാവികകൊമ്പുകളെദൈവംആദരിയാ
തെപൊയെങ്കിൽനിന്നെയുംപക്ഷെആദരിയാതെഇരി</lg><lg n="൨൨">ക്കിലുമാം—ആകയാൽദൈവത്തിന്റെദയയുംഖണ്ഡി
തയും കാണ്കവീണവരിൽഖണ്ഡിതവുംനിന്നിൽദയയും
ദയയിൽനീപാൎത്തുകൊണ്ടാലത്രെ–അല്ലായ്കിൽനീയുംഅ</lg><lg n="൨൩">റുക്കപ്പെടും—അവരുംകൂടെഅവിശ്വാസത്തിൽപാൎത്തു
കൊള്ളാഞ്ഞാൽഒട്ടിക്കപ്പെടുംഅവരെപിന്നെയുംഒട്ടിപ്പാ</lg><lg n="൨൪">ൻദൈവംശക്തനാകുന്നുപൊൽ—നീയല്ലൊസ്വഭാവത്താ</lg> [ 37 ]

<lg n="">ൽകാട്ടുമരമായതിൽനിന്ന്അറുക്കപ്പെട്ടുസ്വഭാവത്തിന്നുവി
രൊധമായിനല്ലഒലീവിൽഒട്ടിക്കപ്പെട്ടുഎങ്കിൽഈസ്വഭാ
വികകൊമ്പുകളെസ്വന്തമായഒലീവിൽഒട്ടിപ്പാൻഎത്രഅ</lg><lg n="൨൫">ധികം(കഴിയും)—എങ്ങിനെഎന്നാൽസഹൊദരന്മാരെ
നിങ്ങൾ്ക്കതന്നെനിങ്ങൾബുദ്ധിമാന്മാരായിതൊന്നായ്‌വാൻഈ
മൎമ്മംബൊധിക്കാതിരിക്കരുത്എന്ന്ആഗ്രഹിക്കുന്നു–ത
ടിപ്പുഇസ്രയെലിന്നുഏകദെശംസംഭവിച്ചത്ജാതികളു</lg><lg n="൨൬">ടെനിറവുപ്രവെശിപ്പൊളംഅത്രെ—ഇപ്രകാരംഇസ്രയെ
ൽഎല്ലാംരക്ഷപ്പെടുകയുംചെയ്യും–(യശ൫൯,൨൨)ഉദ്ധരിപ്പ
വൻചീയൊനിൽനിന്നുവന്നുയാക്കൊബിൽനിന്നുഅഭ
ക്തിയെമാറ്റും(യിറ.൩൧,൩൩)അവരൊട്എന്റെനിയ</lg><lg n="൨൭">മമൊഅവരുടെപാപങ്ങളെഞാൻഎടുത്തുകളയുന്നത്‌ത</lg><lg n="൨൮">ന്നെഎന്നുഎഴുതിയിരിക്കുന്നപ്രകാരം—സുവിശെഷത്തെ
നൊക്കിയാൽഅവർനിങ്ങൾനിമിത്തംഅനിഷ്ടർതെരി
ഞ്ഞെടുപ്പിനെനൊക്കിയാലൊപിതാക്കന്മാർനിമിത്തം</lg><lg n="൨൯">പ്രീയമുള്ളവർ—കാരണംദൈവത്തിൻകൃപാവാരങ്ങളുംവി</lg><lg n="൩൦">ളിയുംഅനുതാപംവരാത്തവഅത്രെ—എങ്ങിനെഎന്നാ
ൽനിങ്ങളുംപണ്ടുദൈവത്തിന്നുഅടങ്ങാത്തശെഷംഇ
പ്പൊൾഅവരുടെഅവിശ്വാസത്താൽകനിവുലഭിച്ചപ്രകാ</lg><lg n="൩൧">രംഇരുവരുംഇപ്പൊൾഅടങ്ങാഞ്ഞതനിങ്ങൾ്ക്കുള്ളകനിവി</lg><lg n="൩൨">നാൽഅവൎക്കുംകനിവുലഭിക്കെണ്ടതിന്നത്രെ—ദൈവമല്ലൊ
എല്ലാവരെയുംകനിഞ്ഞുകൊള്ളെണ്ടതിന്നുഎല്ലാവരെയും</lg><lg n="൩൩">അവിശ്വാസത്തിൽഅടെച്ചുകളഞ്ഞു—ഹാദൈവത്തി
ൻ(കൃപാ)ധനം ജ്ഞാനംഅറിവുഇവറ്റിൻആഴംഎന്തുഅ
വന്റെന്യായവിധികൾഎത്രഅപ്രമെയവുംവഴികൾഅ</lg><lg n="൩൪">ഗൊചരവുംആകുന്നു—(യശ.൪൦,൧൩)കൎത്താവിൻമനസ്സെ</lg>

[ 38 ] ആരുപൊൽഅറിഞ്ഞുഅവനു ആരുപൊൽമന്ത്രീയായികൂടി</lg><lg n="൩൫">—(യൊബ.൪൧,൨)അല്ല അവനുവല്ലതുംമുമ്പിൽകൊടുത്തി</lg><lg n="൩൬">ട്ടുപകരംമെടിപ്പത്ആർ–കാരണംഅവനിൽനിന്നുംഅവനാ
ലുംഅവങ്കലെക്കുംസകലവുംആകുന്നുഅവനുയുഗാദികളൊ
ളംതെജസ്സ്(ഉണ്ടാക)– ആമെൻ

൧൨ അദ്ധ്യായം

കൃതജ്ഞതയാൽതന്നെദൈവത്തിന്നുബലികഴിച്ചു(൩)താഴ്മയൊ
ടും(൯)നാനാവിധസ്നെഹത്തൊടുംനടന്നു(൧൭)സമാധാനത്തെപരത്തു
വാൻ പ്രബൊധനം.

</lg><lg n="൧">എന്നതുകൊണ്ടുസഹൊദരന്മാരെഞാൻദൈവത്തിന്റെമന
സ്സലിവുകളെഒപ്പിച്ചുനിങ്ങളെ പ്രബൊധിപ്പിക്കുന്നിതു–നിങ്ങ
ൾബുദ്ധിയുള്ളഉപാസനയായിനിങ്ങളുടെശരീരങ്ങളെജീവിക്കു
ന്നതുംവിശുദ്ധവുംദൈവത്തിന്നുസുഗ്രാഹ്യവുംആയബലിയാ</lg><lg n="൨">ക്കി കഴിക്ക—ഈ യുഗത്തെമാതിരിആക്കാതെനിങ്ങളുടെമന
സ്സിനെപുതുക്കുകയാൽരൂപാന്തരപ്പെട്ടിട്ടുദൈവത്തിന്നു
ഇഷ്ടംനല്ലതുംസുഗ്രാഹ്യവുംതികവുള്ളതുംഇന്നത്എന്നുശൊ</lg><lg n="൩">ധനചെയ്യുമാറാക—ഞാനല്ലൊഎനിക്കനല്കപ്പെട്ടകൃപ
നിമിത്തംനിങ്ങളിലുള്ളഎല്ലാവനൊടുംചൊല്ലുന്നിതു–ഭാവി
ക്കെണ്ടതിന്നുമീതെഭാവിച്ചുയരാതെദൈവംഅവനവന്നു
വിശ്വാസത്തിൻഅളവിനെപകുത്തുപൊലെസുബൊധ</lg><lg n="൪">മാകുംവണ്ണംഭാവിക്ക—ഏകശരീരത്തിൽഅല്ലൊനമുക്ക്അ
നെകം അവയവങ്ങളുംഅവയവങ്ങൾ്ക്കഒക്കയുംഒരുപൊ</lg><lg n="൫">ലെഅല്ലപ്രവൃത്തിയുംഉള്ളപ്രകാരംതന്നെ—അനെകരായനാം
ക്രീസ്തനിൽഏകശരീരവുംഅവനവൻതങ്ങളിൽഅവയവ</lg><lg n="൬">ങ്ങളുംആകുന്നു—വിശെഷിച്ചുവരങ്ങൾഉള്ളവനമുക്കനല്കിയ</lg> [ 39 ]

<lg n="">കൃപെക്കുതക്കവണ്ണംവിവിധങ്ങൾഅത്രെ–വിശ്വാസത്തിന്റെ</lg><lg n="൭">പ്രമാണപ്രകാരംപ്രവചനംആകട്ടെ—ശുശ്രൂഷയിൽശുശ്രൂഷ
ആകട്ടെ ഉപദെശത്തിൽ ഉപദെശിക്കുന്നവൻആകട്ടെപ്ര</lg><lg n="൮">ബൊധനത്തിൽ ബ്രബൊധിപ്പിക്കുന്നവൻആകട്ടെ—വിഭാഗിച്ചു
കൊടുക്കുന്നവൻഏകാഗ്രതയൊടെ–മുമ്പുള്ളവൻഉത്സാഹത്തൊ</lg><lg n="൯">ടെകനിയുന്നവൻപ്രസന്നതയൊടെ—സ്നെഹംനിൎവ്വ്യാജം–</lg><lg n="൧൦">തീയതിനെഅറെച്ചുംനല്ലതെ സഞ്ജിച്ചുംകൊണ്ടു(അമ.൫,൧൫)
സഹൊദരപ്രീതിയിൽ തമ്മിൽസ്ഥായിപൂണ്ടുബഹുമാനത്തിൽ</lg><lg n="൧൧"> തമ്മിൽമുമ്പിട്ടുകൊണ്ടു—ഉത്സാഹത്തിൽമടപ്പില്ലാതെആത്മാവി</lg><lg n="൧൨">ൽവെന്തുകൎത്താവെസെവിച്ചു—ആശയാൽസന്തൊഷിച്ചുക്ലെ</lg><lg n="൧൩">ശത്തിൽസഹിച്ചുനിന്നു—പ്രാൎത്ഥനയിൽഅഭിനിവെശിച്ചുവി
ശുദ്ധരുടെആവശ്യങ്ങളിൽകൂട്ടായ്മകാണിച്ചുആതിത്ഥ്യംപി</lg><lg n="൧൪">ന്തുടൎന്നുംകൊണ്ടത്രെ—നിങ്ങളെഹിംസിക്കുന്നവരെഅനു</lg><lg n="൧൫">ഗ്രഹിപ്പിൻശപിക്കരുതെ—സന്തൊഷിക്കുന്നവരൊടുകൂടെ</lg><lg n="൧൬">സന്തൊഷിക്കയുംകരയുന്നവരൊടുകൂടെകരകയും—തമ്മിൽ
ഐകമത്യംഭാവിച്ചുഉയരമുള്ളവചിന്തിക്കാതെതാണവറ്റി
ൽഉൾ്പെട്ടുംകൊൾ്ക–താന്തനിക്കുബുദ്ധിമാൻഎന്നുതൊന്നാ</lg><lg n="൧൭">യ്ക—ഒരുത്തന്നുംതിന്മെക്കുപകരംതിന്മകൊടുക്കാതെഎല്ലാമ</lg><lg n="൧൮">നുഷ്യരുടെമുമ്പാകെയുംനല്ലവറ്റെമുങ്കരുതി—കഴിയും
എങ്കിൽനിങ്ങളാൽആവൊളംഎല്ലാമനുഷ്യരൊടുംസമാധാ</lg><lg n="൧൯">നംകൊലുക—പ്രീയമുള്ളവരെതങ്ങൾതന്നെപകവീട്ടാതെ
(ദെവ)കൊപത്തിന്നുഇടംകൊടുപ്പിൻ–കാരണം(൫മൊ.
൩൨,൩൫)പ്രതിക്രീയഎനിക്കുള്ളതുഞാൻപകരംചെയ്യും</lg><lg n="൨൦">എന്നുകൎത്താവ്പറയുന്നു—ആകയാൽ(സുഭ.൨൫,൨൧)നിന്റെ
ശത്രുവിന്നുവിശക്കിൽഅവനെഊട്ടുകദാഹിക്കിൽകുടി
പ്പിക്കഇതുചെയ്താൽതീക്കനലുകൾഅവന്റെതലമെൽ</lg>

[ 40 ] കുന്നിക്കുംഎന്ന്എഴുതിയിരിക്കുന്നത്—തിന്മയൊടുതൊല്ക്കാ
തെനന്മയാൽതിന്മയെജയിക്കുക

൧൩ അദ്ധ്യായം

കൊയ്മെക്കുകീഴ്പെടുവാനും(൮)സ്നെഹത്തെപ്രമാണമാക്കി(൧൧)
സുബൊധം ആചരിപ്പാനും പ്രബൊധനം

<lg n="൧">ഏതുദെഹിയുംശ്രെഷ്ഠാധികാരങ്ങൾ്ക്കകീഴടങ്ങുക–കാരണം
ദൈവത്തിൽനിന്നല്ലാതെഅധികാരംഒന്നുംഇല്ല–ഉള്ളഅധി</lg><lg n="൨">കാരങ്ങളൊദൈവത്താൽനിയമിക്കപ്പെട്ടവ—ആകയാ
ൽഅധികാരത്തൊടുമറുക്കുന്നവൻദൈവവ്യവസ്ഥയൊ
ടുമറുക്കുന്നു–മറുക്കുന്നവരൊതങ്ങൾ്ക്കതന്നെന്യായവിധിയെ</lg><lg n="൩">പ്രാപിക്കും—പിന്നെവാഴുന്നവർസൽക്രീയെക്കല്ലദുഷ്ക്രീ
യെക്കത്രെഭയമായിരിക്കുന്നു–അധികാരസ്ഥനെഭയപ്പെ
ടാതിരിപ്പാൻഇഛ്ശിക്കുന്നുവൊനല്ലതിനെചെയ്കഎന്നാൽ
അവനൊടുപുകഴ്ചലഭിക്കുംനിണക്കനന്മെക്കായിട്ടല്ലൊഅ
വൻദൈവശുശ്രൂഷക്കാരനാകുന്നു–തീയതിനെനീചെയ്കി
ലൊഭയപ്പെടുകവെറുതെഅല്ലല്ലൊഅവൻവാളെവഹിക്കു</lg><lg n="൪">ന്നതു—ദൊഷംപ്രവൃത്തിക്കുന്നവനിൽകൊപംനടത്തിക്കുന്ന
പ്രതികാരിയായിഅവൻദൈവത്തിൽശുശ്രൂഷക്കാരനാകു</lg><lg n="൫">ന്നുസത്യം—എന്നതുകൊണ്ടുകൊപത്തെഅല്ലമനസ്സാക്ഷി
യെയുംവിചാരിച്ചത്രെകീഴടങ്ങുകതന്നെആവശ്യമാകുന്നു–</lg><lg n="൬">–അതുകൊണ്ടത്രെനിങ്ങൾനികിതിയുംകൊടുക്കുന്നു–അവർ
ദെവസെവെക്കുള്ളവരുംഅതിൽതന്നെഅഭിനിവെശിക്കുന്ന</lg><lg n="൭">വരുംആകുന്നതിനാൽതന്നെ—അതുകൊണ്ടുകടമായുള്ളതു
എല്ലാവൎക്കുംഒപ്പിപ്പിൻ–നികിതി(മെടിക്കുന്നവന്നു)നികിതി
ചുങ്കം(മെടിക്കുന്നവന്നു)ചുങ്കംഭയംവെണ്ടുന്നവന്നുഭയം–</lg> [ 41 ]

<lg n="൮">മാനംവെണ്ടുന്നവന്നുമാനംതന്നെ—അന്യൊന്യംസ്നെ</lg><lg n="൯">ഹിക്കുന്നത്ഒഴികെആരൊടുംഒന്നുംകടമ്പെടരുതു—അന്യ
നെസ്നെഹിക്കുന്നവനല്ലൊധൎമ്മത്തെപൂരിപ്പിച്ചിരിക്കുന്നു–
കാരണംവ്യഭിചാരംചെയ്യരുതു കുലചെയ്യരുതു മൊഷ്ടി
ക്കരുതു മൊഹിക്കരുതു മുതലായിട്ടുയാതൊരുകല്പനയും
നിന്നെപൊലെതന്നെകൂട്ടുകാരനെസ്നെഹിക്കഎന്നുള്ള</lg><lg n="൧൦">വചനത്തിൽതന്നെസംക്ഷെപിച്ചുകിടക്കുന്നു—സ്നെഹം
എന്നതുകൂട്ടുകാരനുദൊഷംപ്രവൃത്തിക്കാത്തതാകയാ</lg><lg n="൧൧">ൽധൎമ്മനിവൃത്തിസ്നെഹംഅത്രെ—അതൊ(ചെയ്യെണ്ട
തു)സമയത്തെഅറിഞ്ഞിട്ടുതന്നെ–നാംവിശ്വസിച്ചനെ
രത്തെക്കാൾരക്ഷഇപ്പൊൾനമുക്ക്അധികംഅടുത്തത
കകൊണ്ടുനാംഉറക്കത്തിൽനിന്നുണരുവാൻനാഴികവന്നു</lg><lg n="൧൨">എന്നറിയാമല്ലൊ—രാവുചെന്നുകഴിഞ്ഞുപകൽഅടുത്തു–
അതുകൊണ്ടുനാംഇരിട്ടിൻക്രീയകളെവീഴ്ത്തുവെളിച്ചത്തിൻ</lg><lg n="൧൩">ആയുധങ്ങളെധരിച്ചുകൊൾ്ക—പകല്ക്കാലത്തുഎന്നപൊലെ
നാംമൎയ്യാദയായിനടക്കുക–കൂത്തുമദ്യപാനങ്ങളിലല്ലദുഷ്കാ</lg><lg n="൧൪">മമൈഥുനങ്ങളിലല്ല–എരിവുപിണക്കങ്ങളിലല്ല–കൎത്താ
വായയെശുക്രീസതനെഅത്രെഉടുത്തുകൊൾ്‌വിൻപിന്നെമൊ
ഹങ്ങൾജനിക്കുമാറല്ലജഡത്തിന്നായികരുതികൊള്ളെ
ണ്ടതു–

൧൪ അദ്ധ്യായം

ഭക്ഷണാദിആചാരങ്ങളെചൊല്ലിഇടഞ്ഞുപൊകാതെ(൭)
താന്താൻക്രീസ്തപ്രസാദവും(൧൩)സഭയുടെകെട്ടുപണിയും
വരുത്തുവാൻപൊക്കെണം

</lg><lg n="൧">വിശ്വാസത്തിൽബലഹീനനായവനെനിങ്ങൾസംശയ</lg>

[ 42 ] <lg n="൨">പക്ഷങ്ങൾജനിക്കാതവണ്ണംചെൎത്തുകൊൾ്‌വിൻ—ഒരുവൻഎ
ല്ലാം തിന്മാൻവിശ്വസിക്കുന്നു ബലഹീനൻസസ്യാദികളെതി</lg><lg n="൩">ന്നുകെഉള്ളു—തിന്നുന്നവൻ തിന്നാത്തവനെധിക്കരിക്കരുതുതി
ന്നാത്തവൻ തിന്നുന്നവന്നുന്യായംവിധിക്കരുത്–ദൈവമല്ലൊ</lg><lg n="൪">അവനെചെൎത്തുകൊണ്ടു—അന്യന്റെഭൃത്യനുവിധിപ്പാൻനീ
ആർഅവൻനില്ക്കുന്നതൊവീഴുന്നതൊതന്റെകൎത്താവിന്ന
ത്രെ–അവൻനിലനില്ക്കുംതാനുംദൈവംഅവനെനില്പിപ്പാ</lg><lg n="൫">ൻശക്തനല്ലൊആകുന്നു—ഒരുവൻദിവസത്തെക്കാൾദി
വസത്തെബഹുമാനിക്കുന്നുമറ്റവൻഎല്ലാദിവസങ്ങളെയും
ബഹുമാനിക്കുന്നുഅവനവൻതാന്താന്റെമനസ്സിൽനിറ</lg><lg n="൬">വടിയുള്ളവനാക–ദിവസത്തെകരുതുന്നവൻകൎത്താവിന്നാ
യികരുതുന്നു–ദിവസത്തെകരുതാത്തവൻകൎത്താവിന്നാ
യികരുതാത്തതു–പിന്നെതിന്നുന്നവൻദൈവത്തെസ്തുതി
ക്കയൽകൎത്താവിന്നായിതിന്നുന്നു–തിന്നാത്തവൻകൎത്താ
വിന്നായിതിന്നാതെദൈവത്തെസ്തുതിക്കയുംചെയ്യുന്നു—</lg><lg n="൭">—എങ്ങിനെഎന്നാൽനമ്മിൽആരുംതനിക്കുജീവിക്കുന്നി
ല്ലആരുംതനിക്കചാകുന്നതുംഇല്ലനാംജീവിച്ചാലുംകൎത്താ</lg><lg n="൮">വിന്നുജീവിക്കുന്നുചത്താലുംകൎത്താവിന്നുചാകുന്നു—അതു
കൊണ്ടുജീവിച്ചാലുംചത്താലുംകൎത്താവിന്നുള്ളവർ ആകു</lg><lg n="൯">ന്നു—കാരണംമരിച്ചവൎക്കുംജീവികൾ്ക്കുംഉടയവൻആകെണ്ട</lg><lg n="൧൦">തിന്നുതന്നെക്രീസ്തൻമരിക്കയുംഉയിൎക്കയുംചെയ്തു—നീയൊ</lg><lg n="൧൧">നിന്റെസഹൊദരനുന്യായംവിധിപ്പാൻഎന്തു–അല്ലനീയും
നിന്റെസഹൊദരനെധിക്കരിപ്പാൻഎന്തു–നാംഎല്ലാവരും
ക്രീസ്തന്റെ ന്യായാസനത്തിന്നുമുമ്പാകെനില്ക്കുംസത്യം(യശ.൪൫,
൨൩)എന്റെജീവനാണഎല്ലാമുഴങ്കാലുംഎനിക്കവണങ്ങും
എല്ലാനാവുംദൈവത്തെസ്വീകരിക്കയുംചെയ്യുംഎന്നുഎഴു</lg> [ 43 ]

<lg n="൧൨">തിഇരിക്കുന്നുവല്ലൊ—ആകയാൽനമ്മിൽ ഒരൊരുവനുംതാന്താ</lg><lg n="൧൩">ന്റെ കണക്കിനെദൈവത്തൊടുബൊധിപ്പിക്കും—എ
ന്നതുകൊണ്ടുനാംഅന്യൊന്യം ന്യായം വിധിക്കൊല്ലാസഹൊ
ദരന്നുഇടൎച്ചയൊ തടങ്ങലൊവെക്കാതിരിപ്പാൻഅത്രെവി</lg><lg n="൧൪">ധിച്ചുകൊൾ്‌വിൻ—ഞാൻ കൎത്താവായ യെശുവിൽഅറിഞ്ഞു
തെറിയത്എന്തെന്നാൽഒന്നും തന്നാൽതന്നെതീണ്ടൽആ
കയില്ല ഒരുവൻ അതുതീണ്ടൽഎന്ന്എണ്ണിയാൽ അവന്ന</lg><lg n="൧൫">ത്രെതീണ്ടൽആകുന്നു—എങ്കിലും ഭക്ഷണംനിമിത്തംനി
ന്റെസഹൊദരൻ‌ദുഃഖിച്ചുപൊയാൽ നീസ്നെഹപ്രകാ
രംനടക്കുന്നില്ല – ആൎക്കുവെണ്ടി ക്രീസ്തൻ‌മരിച്ചുആയവ</lg><lg n="൧൬">നെ നിന്റെഭക്ഷണംകൊണ്ടുനശിപ്പിക്കല്ലെ—ആക</lg><lg n="൧൭">യാൽനിങ്ങളുടെനന്മയൊടുദൂഷണംപറ്റിവരരുതെ–ദെ
വരാജ്യം‌ഭക്ഷണപാനവും അല്ലല്ലൊ നീതിയും‌സമാധാ
നവും‌വിശുദ്ധാത്മാവിൽസന്തൊഷവുംഅത്രെആകുന്നു–</lg><lg n="൧൮">–ഇവറ്റിൽതന്നെക്രീസ്തനെസെവിക്കുന്നവൻദൈവ
ത്തിന്നുസുഗ്രാഹ്യനും മനുഷ്യൎക്കകൊള്ളാകുന്നവനുംആ</lg><lg n="൧൯">കുന്നു—അതുകൊണ്ടുനാംസമാധാനത്തിന്നുംഅന്യൊന്യം</lg><lg n="൨൦">വീടുവൎദ്ധനെക്കും‌ഉള്ളവറ്റെപിന്തുടരുക–ഭക്ഷണംനി
മിത്തംദെവനിൎമ്മാണത്തെ കെട്ടഴിക്കല്ലെ–എന്നാൽഎല്ലാം
ശുദ്ധംതന്നെ–തടങ്ങൽകൊടുത്തുംകൊണ്ടുതിന്നുന്നമനു</lg><lg n="൨൧">ഷ്യനൊഅതുവിടക്കു—ഇറച്ചിതിന്നായ്കയും‌രസം കുടി
ക്കായ്കയും‌സഹൊദരന്ന് ഇടൎച്ചയൊതടങ്ങലൊ ബലഹീ
നതയൊസംഭവിക്കുന്നത്എന്തെങ്കിലുംചെയ്യായ്കയുംന</lg><lg n="൨൨">ല്ലതുതന്നെ—നിണക്കുവിശ്വാസം ഉണ്ടൊഅതിനെദെ</lg><lg n="൨൩">വമുമ്പാകെനിണക്കുവിശ്വാസം‌ഉണ്ടൊ അതിനെദെ
വമുമ്പാകെനിണക്കായിട്ടുധരിച്ചുകൊൾ്‌കതാൻസമ്മതിക്കു
ന്നതിൽതനിക്കു താൻ കുറ്റം വിധിക്കാത്തവൻധന്യൻ–</lg>

[ 44 ] സംശയിക്കുന്നവനൊതിന്നുഎങ്കിൽ‌വിശ്വാസത്തിൽനി
ന്നുവരായ്കകൊണ്ടു അവന്നുകുറ്റംവിധിച്ചിട്ടുണ്ടുവിശ്വാസ
ത്തിൽനിന്നുവരാത്തത് ഒക്കയുംപാപംഅത്രെ.

൧൫ അദ്ധ്യായം

ബലഹീനരെചുമന്നുകൊണ്ടു(൫) രണ്ടുവകക്കാരും ഐക്യ
പ്പെടുവാൻ പ്രബൊധനം–(൧൪) അപൊസ്തലന്റെ(൨൨)
യാത്രാഭാവങ്ങളും അപെക്ഷയും

<lg n="൧">എന്നാൽശക്തരായനാംഅശക്തരുടെബലഹീനതകളെ
ചുമക്കെണംതങ്ങളെതന്നെപ്രസാദിപ്പിക്കയും‌അരുത്</lg><lg n="൨">–നമ്മിൽ‌ഒരൊരുവൻഗുണത്തിന്നായിവീടുവൎദ്ധനെക്കാ</lg><lg n="൩">യിതന്നെ കൂട്ടുകാരനെപ്രസാദിപ്പിക്ക–കാരണംക്രീസ്ത
നും തന്നെതാൻപ്രസാദിപ്പിച്ചില്ല (സങ്കി൬൯,൧)നിന്നെ
നിന്ദിക്കുന്നവരുടെ നിന്ദകൾഎന്റെമെൽവീണുഎന്ന്എ</lg><lg n="൪">ഴുതിയപ്രകാരമത്രെ(നടന്നു)–എങ്ങിനെഎന്നാൽമുൻ
എഴുതപ്പെട്ടവഒക്കയുംനമ്മുടെഉപദെശത്തിന്നായി എഴു
തിയത്‌നാംഎഴുത്തുകളുടെക്ഷാന്തിയാലും ആശ്വാസത്താ</lg><lg n="൫">ലുംആശയെധരിച്ചുകൊള്ളെണ്ടതിന്നുതന്നെ—എന്നാ
ൽ നിങ്ങൾ ഐകമത്യപ്പെട്ടുനമ്മുടെകൎത്താവായയെശുക്രീ
സ്തന്റെപിതാവായദൈവത്തെ ഒരുവായികൊണ്ടുമ
ഹത്വീകരിക്കെണ്ടതിന്നു ക്ഷാന്തിആശ്വാസങ്ങളുടെദൈ</lg><lg n="൬">വം ക്രീസ്തയെശുവിന്നുതക്കവണ്ണംഅന്യൊന്യംഒന്നിനെ</lg><lg n="൭">തന്നെചിന്തിപ്പാൻ‌നിങ്ങൾ്ക്കനല്കെണമെ—അതുകൊണ്ടു
ക്രീസ്തൻ ദൈവതെജസ്സിന്നായികൊണ്ടുനിങ്ങളെചെൎത്തു</lg><lg n="൮"> കൊണ്ടതുപൊലെഅന്യൊന്യംചെൎത്തുകൊൾ്‌വിൻ—ഞാ
ൻപറയുന്നതൊപിതാക്കൾ്ക്കുള്ളവാഗ്ദത്തങ്ങളെഉറപ്പി</lg> [ 45 ]

<lg n="">ക്കെണ്ടതിന്നുയെശുക്രീസ്തൻ‌ദെവസത്യത്തിൻ നിമിത്തംപ</lg><lg n="൯">രിഛെദനെക്കുശുശ്രൂഷക്കാരനായിഎന്നും–ജാതികൾദൈ
വത്തെകനിവിൻ നിമിത്തം‌മഹത്വീകരിച്ചുഎന്നുംഉള്ളത</lg><lg n="൧൦">ത്രെ—(സങ്കി.൧൮,൫൦)ആകയാൽഞാൻജാതികളിൽനി
ന്നെവാഴ്ത്തി നിൻനാമത്തിന്നുസ്തുതി പാടുംഎന്ന്എഴുതിയ</lg><lg n="൧൧">പ്രകാരംതന്നെ—പിന്നെ(൫മൊ.൩൨,൪൩)ജാതികളെ
അവന്റെ ജനത്തൊട്ഒന്നിച്ചുആനന്ദിപ്പിൻഎന്നും(സ
ങ്കി.൧൧൭,൧) എല്ലാജാതികളും കൎത്താവെസ്തുതിപ്പി
ൻഎല്ലാവംശങ്ങളുംഅവനെപുകഴുവിൻഎന്നുംഉണ്ടു—</lg><lg n="൧൨">–ജാതികളെ ഭരിപ്പാൻ‌എഴുനീല്ക്കുന്നഇശ്ശായിവെർ
ആയവനെജാതികൾ ആശിച്ചുതെടുംഎന്നുയശായയും</lg><lg n="൧൩">(൧൧,൧൦)പറയുന്നു—എന്നാൽആശയുടെദൈവംവിശ്വ
സിക്കുന്നതിൽതന്നെനിങ്ങൾവിശുദ്ധാത്മാവിൻശക്തിമൂലം
ആശയിൽവഴിയുമാറുസകലസന്തൊഷവുംസമാധാനവും
കൊണ്ടും നിങ്ങളെ നിറെക്കുക

</lg><lg n="൧൪">പിന്നെപ്രീയസഹൊദരന്മാരെനിങ്ങൾതന്നെയുംസ
ല്ഗുണസമ്പൂൎണ്ണരുംസകലജ്ഞാനംനിറഞ്ഞവരുംതങ്ങളിൽത
ന്നെവഴിക്കാക്കുവാൻ‌പ്രാപ്തരുംആകുന്നുഎന്നുഞാനുംനിങ്ങ</lg><lg n="൧൫">ളെചൊല്ലിതെറിഇരിക്കുന്നു—എന്നിട്ടുംസഹൊദരന്മാരെദൈ
വംഎനിക്കനല്കിയകൃപനിമിത്തംനിങ്ങളെഞാനുംകൂടെഒ
ൎപ്പിക്കുന്നവനായി ചിലതിൽഅതിധൈൎയ്യമായി നിങ്ങൾ്ക്ക്</lg><lg n="൧൬">എഴുതി—ജാതികൾആകുന്നൊരുബലിവിശുദ്ധാത്മാവിനാ
ൽ‌വിശുദ്ധീകരിക്കപ്പെട്ടുസുഗ്രാഹ്യമായിചമയെണ്ടതിന്നു
ഞാൻദൈവത്തിൻസുവിശെഷത്തെപുരൊഹിതനായിന
ടത്തികൊണ്ടുജാതികളിൽ‌യെശുക്രീസ്തന്റെസെവകനാ</lg><lg n="൧൭">യിരിപ്പാന്തക്കവണ്ണമല്ലൊഎനിക്കകൃപലഭിച്ചതു—ആ</lg>

[ 46 ] കയാൽ എനിക്കുദെവകാൎയ്യത്തിൽക്രീസ്തയെശുവിങ്കൽപ്ര</lg><lg n="൧൮">ശംസഉണ്ടു—ക്രീസ്തൻ‌എന്നെ കൊണ്ടല്ലൊജാതികളുടെഅ
നുസരണത്തിന്നുവെണ്ടി വാക്കിനാലും‌ക്രിയയാലും അടയാള
ങ്ങളുടെയും‌അത്ഭുതങ്ങളുടെയും‌ശക്തി കൊണ്ടുവിശുദ്ധാത്മാ
വിൻശക്തിയിൽ തന്നെപ്രവൃത്തിച്ചവഅല്ലാതെഞാൻ</lg><lg n="൧൯">ചൊല്ലുവാൻതുനികയില്ല—അതിനാൽ ഞാൻ മുമ്പെയരു
ശലെമിലുംചുഴലവും‌പിന്നെഇല്ലുൎയ്യവരെയും‌ക്രീസ്തന്റെസു</lg><lg n="൨൦">വിശെഷണത്തെഅനുഷ്ഠിച്ചിരിക്കുന്നു—ഇതിൽഞാ
ൻ‌അന്യന്റെഅടിസ്ഥാനത്തിൻമെൽപണിചെയ്യാതെഇ</lg><lg n="൨൧">രിക്കെണ്ടതിന്നു ക്രീസ്തന്റെ പെർകെൾ്ക്കായഇടത്തിലല്ല–(യ
ശ.൫൨,൧൫) അവനെകൊണ്ട് അറിയിക്കപ്പെടാത്തവർകാ
ണുംകെൾ്ക്കാത്തവർബൊധിക്കുംഎന്ന്എഴുതിയപ്രകാര</lg><lg n="൨൨">മത്രെ സുവിശെഷിപ്പാൻ‌അഭിമാനിച്ചുനടക്കുന്നു—അതു
കൊണ്ടത്രെഞാൻനിങ്ങളുടെഅടുക്കൽവരുന്നതിന്നുപല</lg><lg n="൨൩">പ്പൊഴും‌മുടക്കംവന്നു—ഇപ്പൊഴൊഎനിക്ക് ഈദിക്കുകളി
ൽഇനിസ്ഥലംശെഷിക്കായ്കയാൽ അങ്ങുചെല്ലുവാൻപലആ</lg><lg n="൨൪">ണ്ടുകൾ തുടങ്ങി വാഞ്ഛഉണ്ടു—ഞാൻ സ്പാന്യയിലെക്ക്‌യാത്ര
യാകുമ്പൊഴെക്കുനിങ്ങളുടെഇടയിൽവരും–ഞാനല്ലൊകടക്കു
ന്നപന്തിയിൽനിങ്ങളെ ദൎശിപ്പാനുംമുമ്പെതന്നെനിങ്ങളി
ൽനിന്ന്എകദെശം‌തൃപ്തിവന്നശെഷംനിങ്ങളാൽ യാത്ര</lg><lg n="൨൫">അയക്കപ്പെടുവാനുംആശഉണ്ടു—ഇപ്പൊൾതന്നെയൊ
ഞാൻയരുശലെമിലെക്കു വിശുദ്ധൎക്കശുശ്രൂഷചെയ്‌വാൻ</lg><lg n="൨൬">യാത്രപുറപ്പെടുന്നു—എങ്ങിനെഎന്നാൽയരുശലെമിലെ
വിശുദ്ധരിൽദരിദ്രരായവൎക്കുഅല്പംകൂട്ടായ്മകാട്ടുവാൻമ</lg><lg n="൨൭">ക്കെദൊന്യയുംഅഖായയും‌പ്രസാദിച്ചു—പ്രസാദംതൊന്നി
സത്യം അവൎക്കുകടമ്പെട്ടിരിക്കുന്നതുംഉണ്ടു–ജാതികളല്ലൊ</lg> [ 47 ]

<lg n="">അവരുടെആത്മികവസ്തുക്കളിൽ കൂട്ടാളികൾ‌ആയെങ്കിൽജ</lg><lg n="൨൮">ഡികങ്ങളിൽ‌അവരെ‌സെവിപ്പാനും കടം‌വന്നിരിക്കുന്നു—ആ
യതിനെഞാൻസമാപിച്ചുഅവൎക്ക‌ഈഫലത്തെഎത്തിച്ചു</lg><lg n="൨൯"> മുദ്രയിട്ടശെഷം നിങ്ങളിൽ കൂടിസ്പാന്യയിലെക്ക്ചെ‌ല്ലും—നി
ങ്ങളിൽ‌വന്നാലൊ ക്രീസ്തസുവിശെഷത്തിന്റെ അനുഗ്രഹ</lg><lg n="൩൦">നിറവൊടെവരുംഎന്നുഞാൻ‌അറിഞ്ഞിരിക്കുന്നു—എന്നാ
ൽ‌സഹൊദരന്മാരെനമ്മുടെകൎത്താവായയെശുക്രീസ്തനെ
യുംആത്മാവിൻ സ്നെഹത്തെയും‌ഒൎപ്പിച്ചുനിങ്ങളെ‌പ്ര</lg><lg n="൩൧">ബൊധിപ്പിക്കുന്നിതു—യഹൂദയിലെ‌അവിശ്വാസികളിൽ
നിന്നു‌ഞാൻരക്ഷിക്കപ്പെടെണം‌എന്നുംയരുശലെമിന്നാ
യുള്ള‌എന്റെശുശ്രൂഷവിശുദ്ധൎക്കു സുഗ്രാഹ്യമാകെണം</lg><lg n="൩൨">എന്നും– ഇങ്ങിനെഞാൻദെവെഷ്ടത്താൽസന്തൊഷ
ത്തൊടെ അങ്ങുവന്നുനിങ്ങളൊടുകൂടമനംതണുക്കെണ്ടതിന്നു
നിങ്ങൾ‌എനിക്കവെണ്ടിദൈവത്തൊടു പ്രാൎത്ഥനകളിൽ</lg><lg n="൩൩">കൂടെപൊരാടെണം‌എന്നുതന്നെ—സമാധാനത്തിന്റെ
ദൈവം നിങ്ങളെല്ലാവരൊടുംകൂടെഇരിപ്പൂതാക.

൧൬ അദ്ധ്യായം

ശിഫാൎസി(൩) വന്ദനവാക്കുകളും–(൧൭)ഭെദിപ്പിക്കുന്നവരെസൂ
ക്ഷിക്കണം–(൨൧)അന്യരുടെവന്ദനങ്ങൾ(൨൫)സമാപ്തി

</lg><lg n="൧">നമ്മുടെസഹൊദരിയുംകെങ്ക്രയസഭയിലെശുശ്രൂഷക്കാരി</lg><lg n="൨">യും ആയുള്ള ഫൊയ്ബയെ—നിങ്ങൾവിശുദ്ധൎക്ക‌യൊഗ്യമാം
വണ്ണം കൎത്താവിൽകൈക്കൊണ്ടുഅവൾ്ക്കുനിങ്ങളെകൊണ്ടു
ആവശ്യംതൊന്നുന്നയാതൊരു കാൎയ്യത്തിലുംസഹായിച്ചും
വരെണ്ടതിന്നുഞാൻ നിങ്ങളിൽഭരമെല്പിക്കുന്നു–അവളും
പലൎക്കും വിശെഷാൽഎനിക്കുംസഹായമായ്‌വന്നുസത്യം—</lg>

[ 48 ] <lg n="൩">—ക്രീസ്തയെശുവിൽഎന്റെസഹകാരികളാകുന്നപ്രീസ്ക</lg><lg n="൪">യെയും അക്വിലാവെയും‌വന്ദിപ്പിൻ—ആയവർഎന്റെപ്രാ
ണനുവെണ്ടി തങ്ങളുടെകഴുത്തിനെനീട്ടിവെച്ചു–അവൎക്കു‌കൃ
തജ്ഞത ചൊല്ലുന്നതുഞാൻമാത്രമല്ലജാതികളുടെസകലസ
ഭകളുംകൂടെതന്നെ – അവരെവീട്ടിലെസഭയെയുംവന്ദി</lg><lg n="൫">പ്പിൻ—ആസ്യയിൽനിന്നുക്രീസ്തന്നുആദ്യവിളവായിഎ</lg><lg n="൬">നിക്ക പ്രിയമുള്ളഎപൈനതനെവന്ദിപ്പിൻ–ഞങ്ങൾ്ക്കായി</lg><lg n="൭">വളരെഅദ്ധ്വാനിച്ചുള്ളമൎയ്യമെവന്ദിപ്പിൻ—എന്റെചെൎച്ച
ക്കാരുംസഹബദ്ധരുമായഅന്ത്രൊനിക്കനെയുംയുനിയാ
വെയുംവന്ദിപ്പിൻ – ആയവർ‌എന്റെമുമ്പിലുംക്രീസ്തനി
ൽ ആയ്‌വന്നുഅപൊസ്തലരിൽ വെർകൊണ്ടവർആകുന്നു–</lg><lg n="൮">കൎത്താവിൽ‌എനിക്കപ്രിയമുള്ളഅബ്ലിയാതനെവന്ദിപ്പി</lg><lg n="൯">ൻ—ക്രീസ്തനിൽഞങ്ങളുടെസഹകാരിയായഉൎബ്ബാനനെയും</lg><lg n="൧൦">എൻ പ്രീയനായസ്താകുവെയുംവന്ദിപ്പിൻ—ക്രീസ്തനിൽ
കൊള്ളാകുന്നവനായഅപെല്ലാവെവന്ദിപ്പിൻ—അരിസ്ത</lg><lg n="൧൧">ബൂലന്റെവീട്ടുകാരിൽ നിന്നുള്ളവരെവന്ദിപ്പിൻ—എന്റെ
ചെൎച്ചക്കരനായഹെരൊദിയൊനെവന്ദിപ്പിൻ–നൎക്കിസ
ന്റെവീട്ടുകാരിൽനിന്നുകൎത്താവിൽആയവരെവന്ദിപ്പിൻ</lg><lg n="൧൨"> കൎത്താവിൽഅദ്ധ്വാനിച്ചവരായത്രുഫൈനയെയും ത്രുഫൊ
സയെയുംവന്ദിപ്പിൻ— കൎത്താവിൽവളരെഅദ്ധ്വാനിച്ച</lg><lg n="൧൩">പ്രീയപെൎസിയെവന്ദിപ്പിൻ–കൎത്താവിൽതെരിഞ്ഞെടു
ക്കപ്പെട്ട രൂഫനെയുംഅവന്റെയുംഎന്റെയുംഅമ്മയെ</lg><lg n="൧൪">യും വന്ദിപ്പിൻ—അസുങ്ക്രീതൻ–ഫ്ലെഗൊൻ–ഹെൎമ്മാവ്–പ
ത്രൊബാ–ഹെൎമ്മെ–ഇവരെയും കൂടയുള്ളസഹൊദരരെയും</lg><lg n="൧൫">വന്ദിപ്പിൻ–ഫിലൊലഗനെയ യൂലിയയെയും‌നെരയു
വെയും–അവന്റെസഹൊദരിയെയുംഒലുബാവെയുംഅ</lg> [ 49 ]

<lg n="൧൬">വരൊടുകൂടയുള്ള വിശുദ്ധരെയുംവന്ദിപ്പിൻ—വിശുദ്ധചുംബ
നംകൊണ്ട് അന്യൊന്യംവന്ദിപ്പിൻ–ക്രീസ്തന്റെസഭകൾഎ
ല്ലാംനിങ്ങളെവന്ദിക്കുന്നു—

</lg><lg n="൧൭">എന്നാൽസഹൊദരന്മാരെനിങ്ങൾപഠിച്ചഉപദെശ
ത്തൊടുചെരാത്തദ്വന്ദ്വപക്ഷങ്ങളെയുംഇടൎച്ചകളെയും
ഉണ്ടാക്കുന്നവരെസൂക്ഷിപ്പാൻഞാൻനിങ്ങളെപ്രബൊധിപ്പി</lg><lg n="൧൮">ക്കുന്നു—അവരൊട്അകന്നുവാങ്ങുവിൻ—കാരണംഅപ്രകാ
രമുള്ളവർനമ്മുടെകൎത്താവായയെശുക്രീസ്തനെഅല്ലതങ്ങ
ളുടെവയറത്രെസെവിച്ചുകൊണ്ടുമംഗലവാക്കിനാലുംസു
ഭാഷണത്തിനാലുംസാധുക്കളുടെഹൃദയങ്ങളെചതിച്ചുകള</lg><lg n="൧൯">യുന്നു—നിങ്ങളുടെഅനുസരണംനീളെഎല്ലാവൎക്കുംകെൾ്ക്കാ
യ്‌വന്നു അതുകൊണ്ടുഞാൻനിങ്ങൾനിമിത്തംസന്തൊഷി
ക്കുന്നു–എങ്കിലുംനന്മെക്ക്നിങ്ങൾ ജ്ഞാനികളുംതിന്മെക്ക്കൂ</lg><lg n="൨൦">ട്ടില്ലാത്തവരുംആകെണം‌എന്ന്ഇഛ്ശിക്കുന്നു—സമാധാന
ത്തിന്റെദൈവമൊവെഗത്തിൽസാത്താനെനിങ്ങളുടെ
കാലുകളിൻ കീഴെചതെച്ചു കളയും–നമ്മുടെകൎത്താവായയെ</lg><lg n="൨൧">ശുക്രീസ്തന്റെകരുണനിങ്ങളൊടുകൂടഇരിക്ക—എന്റെ
സഹകാരിയായതിമൊത്ഥ്യനുംഎന്റെചെൎച്ചക്കാരായ
ലൂക്യനുംയാസൊനും സൊസിപത്രനുംനിങ്ങളെവന്ദിക്കു</lg><lg n="൨൨">ന്നു—ലെഖനത്തെഎഴുതിയതെൎത്യൻഎന്നുള്ളഞാൻ നി</lg><lg n="൨൩">ങ്ങളെകൎത്താവിൽവന്ദിക്കുന്നു—എനിക്കുംസൎവ്വസഭെക്കുംആ
തിത്ഥ്യംചെയ്യുന്നഗായൻനിങ്ങളെവന്ദിക്കുന്നു–നഗരഭ
ണ്ഡാരിയായഎരസ്തനുംസഹൊദരനായ ക്വൎത്തനുംനി</lg><lg n="൨൪">ങ്ങളെവന്ദിക്കുന്നു—നമ്മുടെകൎത്താവായയെശുക്രീസ്തന്റെ
കരുണനിങ്ങൾഎല്ലാവരൊടുംകൂടെഇരിക്ക–ആമെൻ.

</lg><lg n="൨൫">എന്നാൽ യുഗകാലങ്ങളിൽമിണ്ടാതെകിടന്നശെഷം</lg>

[ 50 ] ഇപ്പൊൾവിളങ്ങിവന്നും‌നിത്യദൈവത്തിൻനിയൊഗപ്രകാ
രംവിശ്വാസത്തിൻ അനുസരണത്തെവരുത്തുവാൻപ്രവാ
ചകരുടെഎഴുത്തുകളെകൊണ്ടുസകലജാതികളിലും‌അറി</lg><lg n="൨൬">യിക്കപ്പെട്ടുംഇരിക്കുന്നമൎമ്മത്തിൻവെളിപ്പാടിനാലുള്ളഎ
ന്റെസുവിശെഷത്തിലും യെശുക്രീസ്തന്റെഘൊഷണത്തി</lg><lg n="൨൭">ലുംനിങ്ങളെസ്ഥിരീകരിപ്പാൻ‌കഴിയുന്നഎകജ്ഞാനിയാ
യദൈവത്തിന്നുയെശുക്രീസ്തന്മൂലംയുഗാദികാലങ്ങളിലുംതെ
ജസ്സ് ഉണ്ടാവൂതാക– ആമെൻ</lg> [ 51 ] കൊരിന്തൎക്ക എഴുതിയ
ഒന്നാം ലെഖനം

൧ അദ്ധ്യായം

൧൦. (—൪ അ.) സഭാഭിന്നതകളെ ആക്ഷെപിക്കയിൽ- ൧൭.
ജ്ഞാനഛായ ഇല്ലാത്ത ഉപദെശത്തിന്നായി പ്രതിവാ
ദം ചൊല്ലിയതു-

<lg n="൧"> ദെവെഷ്ടത്താൽ യെശുക്രിസ്തന്റെ അപൊസ്തലനായി വിളി</lg><lg n="൨">ക്കപ്പെട്ട പൌലും സഹൊദരനായ സൊസ്തനാവും— കൊ
രിന്തിലുള്ള ദെവസഭെക്ക്- ക്രിസ്തയെശുവിൽ വിശുദ്ധീ
കരിക്കപ്പെട്ടവരും ഇങ്ങും അങ്ങും എല്ലാവിടത്തും നമ്മുടെ ക
ൎത്താവായ യെശുക്രിസ്തന്റെ നാമത്തെ വിളിച്ചെടുക്കുന്ന
സൎവ്വന്മാരൊടും കൂടെവിളിക്കപ്പെട്ട വിശുദ്ധന്മാരും ആയവ</lg><lg n="൩">ൎക്കു തന്നെ എഴുതുന്നതു— നമ്മുടെ പിതാവായ ദൈവത്തി
ൽനിന്നും കൎത്താവായ യെശുക്രിസ്തനിൽ നിന്നും നിങ്ങൾ്ക്കു</lg><lg n="൪"> കരുണയും സമാധാനവും ഉണ്ടാവൂതാക— നിങ്ങൾ്ക്ക ക്രി
സ്തുയെശുവിൽ കൊടുക്കപ്പെട്ട ദെവകരുണനിമിത്തം
ഞാൻ എന്റെ ദൈവത്തിന്നു നിങ്ങൾ്ക്ക വെണ്ടി എപ്പൊഴും</lg><lg n="൫"> സ്തൊത്രം ചെയ്യുന്നു— ആയവനിൽ അല്ലൊ നിങ്ങൾ എല്ലാം
കൊണ്ടും (വിശെഷാൽ) സകലവചനത്തിലും എല്ലാ അറി</lg><lg n="൬">വിലും സമ്പന്നരായിചമഞ്ഞു— ഒരു കൃപാവരത്തിലും മു
ട്ടുവരാാതെനമ്മുടെ കൎത്താവായ യെശുക്രിസ്തന്റെ വെളിപ്പാ</lg><lg n="൭">ടിനെ കാത്തുകൊള്ളുന്നവർ ആവാൻ നിങ്ങളിൽ ക്രിസ്തനെ</lg>

[ 52 ] <lg n="൮">കൊണ്ടുള്ള സാക്ഷ്യം ഉറെച്ചുവന്നു സ്പഷ്ടം— ആ(ദൈവം)
നിങ്ങളെ അവസാനംവരെയും ഉറെപ്പിച്ചു നമ്മുടെ കൎത്താ
വായ യെശുക്രിസ്തന്റെ നാളിൽ കുറ്റം ചുമത്തപ്പെടാ</lg><lg n="൯">ത്തവരാക്കും— അവന്റെ പുത്രനും നമ്മുടെ കൎത്താവും ആ
യ യെശുക്രിസ്തന്റെ കൂട്ടായ്മയിലെക്കു നിങ്ങളെ വിളി
ച്ച(ാക്കിയ)ദൈവം വിശ്വസ്തൻ തന്നെ-</lg> <lg n="൧൦"> എങ്കിലും സഹൊദരന്മാരെ നമ്മുടെ കൎത്താവായ െ
യശുക്രിസ്തന്റെ നാമം മൂലം ഞാൻ നിങ്ങളെ പ്രബൊധി
പ്പിക്കുന്നിതു നിങ്ങൾ എല്ലാവരും ഒന്നുതന്നെ പറകയും
നിങ്ങളിൽ ഭിന്നതകൾ ഭാവിക്കായ്കയും എകമനസ്സിലും
എക അഭിപ്രായത്തിലും നിങ്ങൾ യഥാസ്ഥാനപ്പെടുക</lg><lg n="൧൧">യും ആക— കാരണം എൻ സഹൊദരരെ നിങ്ങളെ കുറി
ച്ച് എനിക്ക് ഫ്ലൊവയുടെ ആളുകൾ നിങ്ങളിൽ പിണക്കങ്ങ</lg><lg n="൧൨">ൾ ഉള്ള പ്രകാരം ബൊധിപ്പിച്ചു— ആയ്ത് എന്തെന്നാൽ നി
ങ്ങളിൽ ഒരൊരുത്തൻ ഞാൻ പൌലിന്നുള്ളവൻ എന്നും
ഞാൻ അപൊല്ലൊന്ന് എന്നും ഞാൻ കെഫാവിന്ന് എ
ന്നും ഞാൻ ക്രിസ്തനു(ള്ളവൻ) എന്നും ചൊല്ലുന്നതുതന്നെ-</lg><lg n="൧൩"> ക്രിസ്തൻ പകുക്കപ്പെട്ടിരിക്കുന്നുവൊ– പക്ഷെ പൌൽ
നിങ്ങൾ്ക്കവെണ്ടി ക്രൂശിൽതറെക്കപ്പെട്ടൊ അല്ല പൌലി</lg><lg n="൧൪">ൻ നാമത്തിലെക്കു സ്നാനം എറ്റുവൊ— ക്രിസ്പനെയും ഗാ
യനെയും ഒഴികെ ഞാൻ നിങ്ങളിൽ ഒരുവനെയും സ്നാ
നപ്പെടുത്തായ്കയാൽ (എൻ) ദൈവത്തിന്നു സ്തൊത്രം—</lg><lg n="൧൫">- എന്നാമത്തിലെക്കു സ്നാനം കഴിച്ചപ്രകാരം ആരും പറ</lg><lg n="൧൬">യാതിരിപ്പാൻ ഇങ്ങിനെ വന്നതു— പിന്നെ സ്തെഫനാ
വിന്റെ കുഡുംബത്തെയും ഞാൻ സ്നാനപ്പെടുത്തി സത്യം
ശെഷം മറ്റ ഒരുത്തരെ സ്നാനം എല്പിച്ചുവൊ എന്നറി</lg> [ 53 ]

<lg n="">യുന്നില്ല-</lg>

<lg n="൧൭"> സ്നാനത്തിന്നല്ലല്ലൊ സുവിശെഷണത്തിന്നുതന്നെ
ക്രിസ്തൻ എന്നെ അയച്ചതു- അതൊ ക്രിസ്തന്റെ ക്രൂശ് പഴു
തിൽ ആകാതിരിക്കെണ്ടതിന്നു വചന ജ്ഞാനത്തൊടെ</lg><lg n="൧൮"> അരുതു— കാരണം ക്രൂശിൽ വചനം നശിച്ചുപൊകുന്നവ
ൎക്ക ഭൊഷത്വവും രക്ഷപ്പെടുന്ന നമുക്ക ദൈവശക്തിയും</lg><lg n="൧൯"> ആകുന്നു— (യശ. ൨൯, ൧൪) ജ്ഞാനികളുടെ ജ്ഞാനത്തെ
ഞാൻ നശിപ്പിച്ചു ബുദ്ധിമാന്മാരുടെ ബൊധത്തെ അക</lg><lg n="൨൦">റ്റുകയും ചെയ്യും എന്നു എഴുതികിടക്കുന്നുവല്ലൊ— ഈയു
ഗത്തിൻ ജ്ഞാനി എവിടെ ശാസ്ത്രി എവിടെ താൎക്കികൻ എ
വിടെ ഈ ലൊകജ്ഞാനത്തെ ദൈവം ഭൊഷത്വം ആ</lg><lg n="൨൧">ക്കിയില്ലയൊ— എന്തുകൊണ്ടെന്നാൽ ദെവജ്ഞാന
ത്തിൽ (നടക്കുന്ന) ലൊകം ജ്ഞാനത്താൽ ദൈവത്തെ അ
റിയായ്കകൊണ്ടു ഘൊഷണത്തിൻ ഭൊഷത്വത്താൽ
വിശ്വസിക്കുന്നവരെ രക്ഷിപ്പാൻ ദൈവത്തിന്നു നന്ന്</lg><lg n="൨൨"> എന്ന് തൊന്നി— യഹൂദർ അല്ലൊ അടയാളം ചൊദിക്കു</lg><lg n="൨൩">ന്നു യവനർ ജ്ഞാനത്തെ അന്വെഷിക്കുന്നു— ഞങ്ങളും
ക്രൂശിക്കപ്പെട്ട ക്രിസ്തനെ ഘൊഷിക്കുന്നു ആയതു യഹൂദന്മാ</lg><lg n="൨൪">ൎക്കു ഇടൎച്ചയും ജാതികൾ്ക്ക ഭൊഷത്വവും എങ്കിലും യഹൂദർ
താൻ യവനർ താൻ വിളിക്കപ്പെട്ടവർ ഏവൎക്കും തന്നെ െ
ദവശക്തിയും ദെവപരിജ്ഞാനവും ആകുന്ന ക്രിസ്തനെ അത്രെ</lg><lg n="൨൫">(ഘൊഷിക്കുന്നു)— ദൈവത്തിന്റെ പൊട്ടായുള്ളതുമനു
ഷ്യരെക്കാൾ ജ്ഞാനമുള്ളതും ദൈവത്തിന്റെ ദുൎബ്ബലമാ</lg><lg n="൨൬">യതു മനുഷ്യരെക്കാൾ ഊക്കുള്ളതും ആകുന്നു സത്യം— എ
ങ്ങിനെ എന്നാൽ സഹൊദരന്മാരെ നിങ്ങളെ വിളിച്ചു(ചെ
ൎത്ത)വാറുനൊക്കുവിൻ -അതിൽ ജഡപ്രകാരം ജ്ഞാനിക</lg> [ 54 ] <lg n="">ൾ എറയില്ല ശക്തന്മാർ എറയില്ല കുലീനർ എറയില്ലല്ലൊ—</lg><lg n="൨൭">- ജ്ഞാനികളെ ലജ്ജിപ്പിപ്പാൻ ദൈവം ലൊകത്തിൽ പൊ</lg><lg n="൨൮">ട്ടായവറ്റെതന്നെ തെരിഞ്ഞെടുത്തു— ഊക്കുള്ളവറ്റെ
ലജ്ജിപ്പാൻ ദൈവം ലൊകത്തിൽ ദുൎബലമായവറ്റെ തെ
രിഞ്ഞെടുത്തു- ഉള്ളവറ്റെ നീക്കുവാൻ ദൈവം ലൊകത്തിൽ
കുലഹീനവും നികൃഷ്ടവും ആയവറ്റെയും ഇല്ല എന്നുള്ളവ െ</lg><lg n="൨൯">റ്റയും തെരിഞ്ഞെടുത്തതു- ദൈവത്തിൻ മുമ്പിൽ ഒരു ജഡ</lg><lg n="൩൦">വും പ്രശംസിച്ചു പൊകായ്വാൻ തന്നെ— നിങ്ങളൊ അവ
ങ്കൽ നിന്നുണ്ടായി ക്രിസ്തയെശുവിൽ ഇരിക്കുന്നു— ആയവൻ
നമുക്കു ദൈവത്തിൽ നിന്നു ജ്ഞാനവും നീതിയും വിശുദ്ധീ</lg><lg n="൩൧">കരണവും വീണ്ടെടുപ്പും ആയ്ഭവിച്ചു— (യിറ. ൯, ൨൪) പ്രശംസി
ക്കുന്നവൻ കൎത്താവിൽ പ്രശംസിക്ക എന്നെഴുതിയപ്രകാരം
വരെണ്ടതിന്നത്രെ-</lg>

൨ അദ്ധ്യായം

ക്രൂശിൻ വചനം മൂലം ആത്മികൎക്കു എത്താകുന്ന ജ്ഞാനം

<lg n="൧"> ഞാനും സഹൊദരന്മാരെ നിങ്ങളുടെ അടുക്കൽ വരുമ്പൊ
ൾ നിങ്ങൾ്ക്കു വചനത്തിലൊ ജ്ഞാനത്തിലൊ വിശെഷത്വം കൂടാ
തെ ദൈവത്തിൻ സാക്ഷ്യത്തെ പ്രസ്താവിപ്പാൻ വന്നതു-</lg><lg n="൨">- കാരണം യെശുക്രിസ്തനെ ക്രൂശിക്കപ്പെട്ടവനെ തന്നെ
അല്ലാതെ നിങ്ങളിൽ ഒന്നും അറിയരുത് എന്നു ഞാൻ നി</lg><lg n="൩">ൎണ്ണയുച്ചു— ഞാനും ബലഹീനതയും ഭയവും വളരെ നടുക്കവും</lg><lg n="൪"> പൂണ്ടുനിങ്ങളൊടിരുന്നു— എന്റെ വചനവും ഘൊഷണ
വും ജ്ഞാനത്തിൽ വശീകരവാക്കുകളിൽ അല്ല ആത്മാവി െ</lg><lg n="൫">ന്റയും ശക്തിയുടെയും പ്രാമാണ്യത്തിൽ അത്രെ ആയതു— നിങ്ങ
ളുടെ വിശ്വാസം മാനുഷജ്ഞാനത്തിൽ അല്ല ദെവശക്തിയി</lg> [ 55 ]

<lg n="൬">ൽ നില്ക്കെണ്ടതിന്നു തന്നെ—തികഞ്ഞവരിൽ ഞങ്ങൾ
ജ്ഞാനം ചൊല്ലുന്നുതാനും- ആയതു ഈയുഗത്തിന്റെതും
നീക്കം വരുന്നവരായ ഈ യുഗപ്രഭുക്കളുടെ ജ്ഞാനവും അ</lg><lg n="൭">ല്ല ദൈവം യുഗങ്ങൾ്ക്ക മുമ്പെ നമ്മുടെ തജസ്സിന്നായി മുന്നിയമി
ച്ചും മറഞ്ഞുകിടന്നും ഉള്ള ദെവജ്ഞാനത്തെ ഞങ്ങൾ മൎമ്മമാ</lg><lg n="൮">യിട്ടു ചൊല്ലുന്നു— അതും ഈ യുഗപ്രഭുക്കൾ ആൎക്കും അറിയാ
ഞ്ഞ ജ്ഞാനം തന്നെ- അറിഞ്ഞു എങ്കിൽ അവർ തെജസ്സി</lg><lg n="൯">ൻ കൎത്താവെ ക്രൂശിക്ക ഇല്ലയായിരുന്നുവല്ലൊ— അല്ല എഴു
തിയിരിക്കുന്ന പ്രകാരം ദൈവം തന്നെ സ്നെഹിക്കുന്നവൎക്കു ഒ
രുക്കിയവ കൺ കാണാത്തതും ചെവികൾ്ക്കൊത്തതും മനുഷ്യ
ഹൃദയത്തിൽ ഏറാത്തതും ആയവയത്രെ (യശ. ൬൪, ൪-</lg><lg n="൧൦"> ൬൫, ൧൭.)— ദൈവം തന്റെ ആത്മമൂലം ഞങ്ങൾ്ക്ക വെളി
പ്പെടുത്തി ആത്മാവല്ലൊ സകലവും ദൈവത്തിൻ ആഴങ്ങ</lg><lg n="൧൧">ളെയും ആരായുന്നു— എങ്ങിനെ എന്നാൽ മനുഷ്യന്റെ
തു അവരിലുള്ളമാനുഷാത്മാവിന്ന് അല്ലാതെ മനുഷ്യർ
ആൎക്കു തിരിയുന്നു- അവ്വണ്ണം ദൈവത്തിന്റെ ദെവാത്മാ</lg><lg n="൧൨">വല്ലാതെ ഒരുവനും അറിയുന്നതും ഇല്ല— ഞങ്ങളെലൊക
ത്തിൻ ആത്മാവെ അല്ല ദൈവം നമുക്കു സമ്മാനിച്ചവ തിരി
വാനായി ദൈവത്തിൽ നിന്നുള്ള ആത്മാവെതന്നെ പ്രാപി</lg><lg n="൧൩">ച്ചു അവയും ഞങ്ങൾ മാനുഷ ജ്ഞാനത്തിൻ പാഠമായ വച
നങ്ങളാൽ അല്ല ആത്മാവിൻ പാഠമായവറ്റാൽ അത്രെ െ
ചാല്ലികൊണ്ടു ആത്മികപൊരുളുകളൊടു ആത്മികവാക്കും ചെ</lg><lg n="൧൪">ൎത്തു പൊകുന്നു— എന്നാൽ പ്രാണമയനായ മനുഷ്യൻ ദെ
വാത്മാവിന്റെവ കൈക്കൊള്ളന്നില്ല- അതു അവന്നു ഭൊ
ഷത്വമല്ലൊ ആകുന്നത്- ആത്മികമായി വിവെചിക്കെ
ണ്ടതാകയാൽ അത് അവനു തിരിവാൻ കഴികയും ഇല്ല—</lg>

[ 56 ] <lg n="൧൫">— ആത്മികനൊ എല്ലാവറ്റെയും വിവെചിക്കുന്നു താൻ</lg><lg n="൧൬">ആരാലും വിവെചിക്കപ്പെടുകയും ഇല്ല— കൎത്താവിന്റെ
മനസ്സ് അറിഞ്ഞു അവനെ ഗ്രഹിപ്പിക്കാനാകുന്നവൻ ആരു
പൊൽ (യശ. ൪൦, ൧൩) എന്നാൽ ഞങ്ങൾ ക്രിസ്തന്റെ മന
സ്സുള്ളവർ ആകുന്നു-</lg>

൩ അദ്ധ്യായം

ഗുരുക്കളെ ബഹുമാനിക്കുന്നതിന്റെ ഗുണദൊഷങ്ങൾ

<lg n="൧"> നിങ്ങളൊടും സഹൊദരന്മാരെ എനിക്ക് ആത്മികരൊട് ആ
കുംവണ്ണം ചൊല്ലുവാൻ കഴിഞ്ഞില്ല ജഡമയരും ക്രിസ്തനിൽ</lg><lg n="൨"> ശിശുക്കളും ആയവരൊടത്രെ— നിങ്ങൾ്ക്കുണ്മാനല്ല പാൽ കുടി
പ്പാൻ തന്നതെ ഉള്ളു— അതു നിങ്ങൾ്ക്കു പ്രാപ്തിപൊരാഞ്ഞ
തിനാൽ ചെയ്തതു- ഇപ്പൊഴും പ്രാപ്തിവന്നതും ഇല്ല ഇന്നും</lg><lg n="൩">കൂടെ നിങ്ങൾ ജഡമയർ ആകുന്നുവല്ലൊ— നിങ്ങളിൽ എരി
വും പിണക്കവും ദ്വന്ദ്വപക്ഷങ്ങളും ഇരിക്കെ നിങ്ങൾ ജഡ
മയരല്ലൊ ആകുന്നു- മാനുഷമായി നടക്കുകയും ചെയ്യുന്നു-</lg><lg n="൪">— ഒരുത്തൻ ഞാൻ പൌലിന്നുള്ളവൻ എന്നും മറ്റെവൻ
ഞാൻ അപൊല്ലൊന്നുള്ളവൻ എന്നും ചൊല്ലുമ്പൊൾ നി
ങ്ങൾ മാനുഷരല്ലൊ ആകുന്നു-</lg>

<lg n="൫"> എന്നിട്ട് അപൊല്ലൊൻ എന്തു പൊൽ എന്തു നിങ്ങൾ
വിശ്വാസികൾ ആവാൻ സെവിച്ച ശുശ്രൂഷക്കാർ അത്രെ-
സെവിച്ചതൊ അവനവന്നു കൎത്താവ് കൊടുത്തപൊലെ-</lg><lg n="൬">— ഞാൻ നട്ടു അപൊല്ലൊൻ നനെച്ചു ദൈവമത്രെ വൎദ്ധി</lg><lg n="൭">പ്പിച്ചു— ആകയാൽ നടുന്നവനും നനെക്കുന്നവനും എതും
ഇല്ല വൎദ്ധിപ്പിക്കുന്ന ദൈവമത്രെ (സാരം) പിന്നെ നടുന്ന</lg><lg n="൮">വനും നനെക്കുന്നവനും ഒന്നാകുന്നു— അവനവന്നുസ്വപ്ര</lg> [ 57 ]

<lg n="൯">യത്നത്തിന്നു തക്ക തന്റെ തന്റെ കൂലിയും കിട്ടും— ദൈവത്തി
ന്നല്ലൊ ഞങ്ങൾ സഹകാരികൾ നിങ്ങൾ ദൈവത്തിൻ കൃഷി</lg><lg n="൧൦"> ദൈവത്തിൻ വീട്ടുനിൎമ്മാണം തന്നെ— എനിക്കു നല്കിയ ദെവക
രുണെക്ക തക്കവണ്ണം ഞാൻ ജ്ഞാനമുള്ള ശില്പി മൂപ്പനായി
അടിസ്ഥാനം ഇട്ടിരിക്കുന്നു മറ്റവൻ മീതെകെട്ടുന്നു- എങ്ങി</lg><lg n="൧൧">നെ കെട്ടിപൊരുന്നു എന്ന് ഒരൊരുത്തൻ നൊക്കുക— കാര
ണം യെശുക്രിസ്തൻ എന്നുള്ള അടിസ്ഥാനം ഇട്ടുകിടക്കുന്നത
എന്നിയെ മറ്റൊന്നുവെപ്പാൻ ആൎക്കും കഴികയില്ല സത്യം-</lg><lg n="൧൨">— ആ അടിക്കുമീതെ വല്ലവനും പൊൻ വെള്ളി വിലക്കല്ലു മര
ങ്ങൾ പുല്ലു തണ്ടു ഇവകെട്ടി പൊരുകിൽ അവനവന്റെപ</lg><lg n="൧൩">ണിസ്പഷ്ടമായ്വരും— ആ ദിവസമല്ലൊ അതിനെ തെളിവാ</lg><lg n="൧൪">ക്കും- അഗ്നിയിൽ അല്ലൊ (ആനാൾ) വെളിപ്പെടുന്നു— ഒരൊ
രുത്തന്റെ പണി ഇന്നപ്രകാരം എന്നു തീ തന്നെ ശൊധന</lg><lg n="൧൫">ചെയ്യും— വല്ലവനും കെട്ടിപൊന്ന പണിനില്ക്കും എങ്കിൽ കൂ
ലികിട്ടും വല്ലവന്റെ പണി വെന്തു പൊയെങ്കിൽ (കൂലി) െ
ചതം വരും താൻ മാത്രം തീയൂടെ തെറ്റും പൊലെ രക്ഷിക്ക
പ്പെടും-</lg>

<lg n="൧൬"> നിങ്ങൾ ദെവാലയം എന്നും ദെവാത്മാവ് നിങ്ങളിൽ വ</lg><lg n="൧൭">സിക്കുന്നു എന്നും അറിയുന്നില്ലയൊ— ദെവാലയത്തെ ആർ എ
ങ്കിലും കെടുത്താൽ അവനെ ദൈവം കെടുക്കും- ദെവാലയം</lg><lg n="൧൮"> അല്ലൊ വിശുദ്ധം ആകുന്നു- നിങ്ങളും (വിശുദ്ധർ തന്നെ)— ഒരു
വനും തന്നെത്താൻ ചതിച്ചു പൊകരുതെ നിങ്ങളിൽ ആരാ
നും ഈ യുഗത്തിൽ ജ്ഞാനമുള്ളവൻ എന്നു ഭാവിച്ചാൽ അവൻ</lg><lg n="൧൯"> ജ്ഞാനിയായി ചമവാൻ ഭൊഷനായ്പൊക— കാരണം ഈ
ലൊകത്തിൻ ജ്ഞാനം ദെവമുഖെനഭൊഷത്വം ആകുന്നു-
(യൊബ. ൫, ൧൨) ജ്ഞാനികളെ അവരുടെ കൌശലത്തിൽ</lg>

[ 58 ] <lg n="൨൦"> പിടിപ്പെടുന്നവൻ എന്നും— (സങ്കി. ൯൪, ൧൧‌) കൎത്താവ് ജ്ഞാ
നികളുടെ വിചാരങ്ങളെ മായയുള്ളവ എന്നറിയുന്നു എന്നും</lg><lg n="൨൧"> എഴുതിയിരിക്കുന്നു— അതുകൊണ്ട് ആരും മനുഷ്യർ വിഷയ
മായി പ്രശംസിക്കരുതു സകലവും അല്ലൊ നിങ്ങൾ്ക്ക ഉള്ളതു-</lg><lg n="൨൨">— പൌൽ ആകട്ടെ അപൊല്ലൊൻ ആകട്ടെ കെഫാ ആക
ട്ടെ ലൊകം ആകട്ടെ ജീവനൊ മരണമൊ വൎത്തമാനമൊ</lg><lg n="൨൩"> ഭാവിയൊ സകലവും നിങ്ങൾ്ക്ക് ആകുന്നു— നിങ്ങളൊ ക്രിസ്ത
ന്നു ക്രിസ്തനൊ ദൈവത്തിന്നു (ആകുന്നു-)</lg>

൪ അദ്ധ്യായം

ഗുരുക്കളുടെ ഭെദാഭെദങ്ങളെ വിവെചിക്കെണ്ടിയ പ്ര
കാരം-

<lg n="൧"> ഞങ്ങളെ ക്രിസ്തന്റെ പണിക്കാരും ദെവമൎമ്മങ്ങളെ (പകു
ക്കുന്ന) വീട്ടുവിചാരകരും എന്നീ ഒരൊരുവൻ എണ്ണി</lg><lg n="൨"> കൊള്ളെണ്ടിയതു— ശെഷം വീട്ടുവിചാരകരിൽ അന്വെ
ഷിക്കുന്നത എന്തെന്നാൽ താൻ വിശ്വസ്തനായി കാണപ്പെ</lg><lg n="൩">ടെണം എന്നത്രെ— നിങ്ങളാലൊ വല്ല മാനുഷ (വിസ്താര)
ദിവസത്താലൊ ഞാൻ വിവെചിക്കപ്പെടുന്നത് എനിക്ക്
എത്രയും എളുപ്പം ആകുന്നു എന്നെ ഞാൻ തന്നെ വിവെ</lg><lg n="൪">ചിക്കുന്നതും ഇല്ല— എനിക്ക ഒന്നിന്നും മനൊബൊധം ഉണ്ടാ
യില്ല സത്യം- ഇതിനാൽ നീതികരിക്കപ്പെട്ടവനല്ല താനും</lg><lg n="൫"> എന്നെ വിവെചി(ച്ചു വിധി)ക്കുന്നത് കൎത്താവത്രെ— ആകയാൽ
കൎത്താവ് താൻ വരുവൊളം സമയത്തിന്നു മുമ്പെ ഒന്നിന്നും ന്യായം
വിധിക്കരുത് അവൻ ഇരിട്ടിൽ മറഞ്ഞവറ്റെ വെളിച്ചത്താ
ക്കി ഹൃദയങ്ങളുടെ ആലൊചനകളെ വിളങ്ങിക്കും അന്ന് ഒരൊ</lg><lg n="൬">രുത്തന്നു ദൈവപക്കൽ നിന്നുതൻ പുകഴ്ച ഉണ്ടാകും—</lg> [ 59 ]

<lg n=""> ഇവറ്റെ സഹൊദരന്മാരെ ഞാൻ നിങ്ങൾ്ക്കായിട്ടു ദൃഷ്ടാന്ത
മാക്കി എന്നെയും അപൊല്ലൊനെയും ഉദ്ദെശിച്ചു ചൊല്ലി
യതു- എഴുതികിടക്കുന്നതിന്മീതെ നിങ്ങൾ ഭാവിക്കാതെ ഇരി
പ്പാൻ ഞങ്ങളിൽ തന്നെ പറിച്ചും ഒരുവനുവെണ്ടി ഒരുവൻ
മറ്റവന്റെ നെരെ ചീൎത്തു പൊകാതെയും വരെണ്ടതി</lg><lg n="൭">ന്നത്രെ- നിന്നെ ആരുപൊൽ വിശെഷിപ്പിക്കുന്നു— ലഭി
ചതല്ലാതെ നിണക്ക് എന്തുണ്ടു- ലഭിച്ചു എങ്കിലൊ ലഭിയാത്ത</lg><lg n="൮">വനെപൊലെ എന്തു പ്രശംസിക്കുന്നു— ഇത്രക്ഷണത്തിൽ നി
ങ്ങൾ തൃപതന്മാരായി കെവലം സമ്പന്നരായി ഞങ്ങളെ കൂടാ െ
ത വാഴുന്നവരായി അയ്യൊ ഞങ്ങളും കൂടെ വാഴുവാനായി നി</lg><lg n="൯">ങ്ങൾ വാഴികളായെങ്കിൽ കൊള്ളായിരുന്നു— എങ്ങിനെ എ
ന്നാൽ ദൈവം അപൊസ്തലരാകുന്ന ഞങ്ങളെ പ്രാണദണ്ഡ്യ
ന്മാരെപൊലെ എല്ലാറ്റിലും കിഴിഞ്ഞവരായി കാണിച്ചു
എന്നും ദൂതരും മനുഷ്യരും ആകുന്ന ലൊകത്തിന്നു ഞങ്ങൾ കൂ</lg><lg n="൧൦">ത്തുകാഴ്ചയായ്തീൎന്നു എന്നും തൊന്നുന്നു— ഞങ്ങൾ ക്രിസ്തൻ നി
മിത്തം ഭൊഷന്മാർ നിങ്ങൾ ക്രിസ്തനിൽ വിവെകികൾ- ഞ
ങ്ങൾ ബലഹീനർ നിങ്ങൾ ഊക്കന്മാർ നിങ്ങൾ തെജസ്വികൾ ഞ</lg><lg n="൧൧">ങ്ങൾ അപമാനികൾ അത്രെ— ഈ നാഴികവരെയും ഞങ്ങ
ൾ വിശന്നു ദാഹിച്ചും ഉടുപ്പാൻ കാണാതെയും കുത്തുകൊണ്ടും
നിലയറ്റും നടക്കുന്നു- ഈ കൈകളാൽ വെല ചെയ്തു അദ്ധ്വാ</lg><lg n="൧൨">നിക്കുന്നു— വാവിഷ്ഠാണം കൊണ്ടിട്ട് ആശീൎവ്വദിക്കുന്നു—
ഹിംസിക്കപ്പെട്ടു സഹിക്കുന്നു ദുഷിക്കപ്പെട്ടു (അമ്പൊടെ)</lg><lg n="൧൩"> പ്രബൊധിപ്പിക്കുന്നു- ഞങ്ങൾ ലൊകത്തിന്നായി പരിഹാര
സാധനങ്ങൾ പൊലെ ഇന്നെയൊളം സകലത്തിന്റെ ചവ
റായും പൊയതെ ഉള്ളു.</lg>

<lg n="൧൪"> നിങ്ങളെ നാണിപ്പിപ്പാനല്ല എന്റെ പ്രിയകുട്ടികളെ</lg>

[ 60 ] <lg n="൧൫"> വഴിക്കാക്കികൊണ്ടത്രെ ഇവ എഴുതുന്നു— ക്രിസ്തനിൽ പത്താ
യിരം ഗുരുക്കന്മാർ ഉണ്ടായാലും നിങ്ങൾ്ക്ക അഛ്ശന്മാർ ഏറയില്ല
താനും ക്രിസ്തയെശുവിൽ ഞാനല്ലൊ നിങ്ങളെ സുവിശെഷ</lg><lg n="൧൬">ത്താൽ ജനിപ്പിച്ചു— അതുകൊണ്ടു എന്റെ അനുകാരികൾ
ആകുവിൻ എന്നു നിങ്ങളെ പ്രബൊധിപ്പിക്കുന്നു— ഇതിൻ നി</lg><lg n="൧൭">മിത്തം കൎത്താവിൽ വിശ്വസ്തനും എന്റെ പ്രിയകുട്ടിയുമായ തി
മൊത്ഥ്യനെ അങ്ങ് അയച്ചു ഞാൻ എങ്ങും ഏതു സഭയിലും ഉപ
ദെശിക്കും പ്രകാരം ക്രിസ്തനിൽ ഉള്ള എന്റെ വഴികളെ അ</lg><lg n="൧൮">വൻ നിങ്ങളെ ഒൎപ്പിക്കും— എങ്കിലും ഞാൻ നിങ്ങളുടെ അടു</lg><lg n="൧൯">ക്കൽ വരികയില്ല എന്നു വച്ചുചിലർ ചീൎത്തുവല്ലൊ— ക
ൎത്താവിന്നു ഇഷ്ടം എങ്കിൽ ഞാൻ വെഗം നിങ്ങളുടെ അടു െ
ക്കവന്നു ചീൎത്തുള്ളവരുടെ വചനം അല്ല ശക്തിയെ അറിഞ്ഞു</lg><lg n="൨൦">കൊള്ളും താനും— ദെവരാജ്യം വചനത്തിൽ അല്ല ശക്തിയി</lg><lg n="൨൧">ൽ അല്ലൊ ആകുന്നു— നിങ്ങൾ്ക്ക് അതുവെണം ഞാൻ അങ്ങുവ
ടിയൊടെ വരികയൊ സ്നെഹത്തിലും ശാന്താത്മാവിലും വ
രികയൊ(വെണ്ടതു)</lg>

൫ അദ്ധ്യായം

പ്രത്യക്ഷപാതകന്റെ ആക്ഷെപണം

<lg n="൧"> നിങ്ങളിൽ കെവലം പുലയാട്ട് ഉള്ളപ്രകാരം കെൾ്ക്കുന്നു— ഒരു
ത്തൻ അഛ്ശന്റെ ഭാൎയ്യയെ വെച്ചു കൊള്ളുംവണ്ണം ജാതികളി</lg><lg n="൨">ൽപൊലും കെൾ്ക്കാത്ത പുലയാട്ടുവക തന്നെ— എന്നിട്ടും നിങ്ങ
ൾ ചീൎത്തിരിക്കുന്നുവൊ അല്ല ഈ പണിചെയ്തവൻ നിങ്ങളുടെ
നടുവിൽനിന്നു നീങ്ങുവാനാ‍യി ഖെദിച്ചു പൊകാതെയും ഇരു</lg><lg n="൩">ന്നുവൊ— ഞനൊ ശരീരം കൊണ്ടു ദൂരസ്ഥൻ എങ്കിലും ആ
ത്മാവുകൊണ്ടു കൂടയുള്ളവനായി ഇവ്വണ്ണം ഇതു നടത്തിയവ</lg> [ 61 ]

<lg n="">നെ— നിങ്ങളും എൻ ആത്മാവുമായി ഒന്നിച്ചു ചെൎന്നിരിക്കെ-</lg><lg n="൪">— ഞാൻ അരികിലായതുപൊലെ നമ്മുടെ കൎത്താവായ യെ</lg><lg n="൫">ശുക്രിസ്തന്റെ ശക്തിയൊടും കൂടെ വിധിച്ചതാവിതു— നമ്മു
ടെ കൎത്താവായ യെശുക്രിസ്തന്റെ നാമത്തിൽ ആയവ െ
ന ആത്മാവ് കൎത്താവായ യെശുക്രിസ്തുവിൻ നാളിൽ രക്ഷ െ
പ്പടെണ്ടതിന്നു ജഡസംഹാരത്തിന്നായി സാത്താനിൽഎ</lg><lg n="൬">ല്പിക്ക എന്നത്രെ— നിങ്ങളുടെ പ്രശംസനന്നല്ല—അസാ
രം പുളിമാവു പിണ്ഡത്തെ എല്ലാം പുളിപ്പിക്കുന്നു എന്നറി</lg><lg n="൭">യുന്നില്ലയൊ— നിങ്ങൾ പുതിയപിണ്ഡം ആകെണ്ടതിന്നു
പഴയ പുളിമാവിനെ വാരിനീക്കുവിൻ- നിങ്ങളും പുളിപ്പി
ല്ലാത്തവരായല്ലൊ- കാരണം നമ്മുടെ പെസഹയായി ക്രി</lg><lg n="൮">സ്തൻ ഹൊമിക്കപ്പെട്ടു— അതുകൊണ്ടു നാം ഉത്സവം ഘൊ
ഷിച്ചു പൊരുക പഴയ പുളിമാവിൽ അല്ല ആകായ്മയും ദു
ഷ്ടതയും ആകുന്ന പുളിമാവിലും അല്ല സ്വഛ്ശതാസത്യങ്ങൾ
ആകുന്ന പുളിപ്പില്ലായ്മയിൽ തന്നെ</lg>

<lg n="൯"> പുലയാടികളൊടു ഇടപാടരുത് എന്നു ഞാൻ ആലെ</lg><lg n="൧൦">ഖനത്തിൽ നിങ്ങൾ്ക്ക എഴുതി— അതു ഈ ലൊകത്തിലെ പു
ലയാടികളൊടു താൻ ആക്രമികൾ അപഹാരികളൊടു താ
ൻ വിഗ്രഹാരാധികളൊടു താൻ എന്നു മുറ്റും അല്ല അങ്ങി
നെ എങ്കിൽ ലൊകത്തിൽ നിന്നു പുറപ്പെടെണ്ടിവരുമല്ലൊ-</lg><lg n="൧൧">— ഞാനൊ നിങ്ങൾ്ക്ക എഴുതിയത് സഹൊദരൻ എന്ന പെ
ർപ്പെട്ട ഒരുവൻ പുലയാടിയൊ ആക്രമിയൊ വിഗ്രഹാരാ
ധിയൊ പാപിഷ്ഠാണക്കാരനൊ മദ്യപനൊ അപഹാരി
യൊ ആകുന്നെങ്കിൽ ഇടപാടരുത് ആയവനൊടുകൂട ഭ</lg><lg n="൧൨">ക്ഷിക്കപൊലും അരുതു എന്നത്രെ— പുറത്തുള്ളവൎക്കു ന്യാ
യം വിധിപ്പാൻ എനിക്ക് എന്തുപൊൽ- അകത്തുള്ളവൎക്കു ത</lg>

[ 62 ] <lg n="൧൩">ന്നെ നിങ്ങൾ വിധിക്കുന്നല്ലയൊ— പുറത്തുള്ളവൎക്കൊദൈ
വം തന്നെ വിധിക്കുന്നു- നിങ്ങളിൽ നിന്നു തന്നെ ആ ദുഷ്ടനെ
നീക്കികളവിൻ</lg>

൬ അദ്ധ്യായം

വ്യവഹാരങ്ങളെയും (൧൨) കാമസെവയെയും ആക്ഷെ
പിച്ചതു

<lg n="൧"> നിങ്ങളിൽ ഒരുവൻ മറ്റെവനൊടു കാൎയ്യം ഉണ്ടായാൽ വി
ശുദ്ധരിൽ അല്ല അനീതിമാന്മാരുടെ മുമ്പിൽ വ്യവഹരി</lg><lg n="൨">പ്പാൻ തുനിയുന്നുവൊ— വിശുദ്ധർ ലൊകത്തിന്നു ന്യായം വി
ധിക്കും എന്നറിയുന്നില്ലയൊ ലൊകത്തിന്നു നിങ്ങളിൽ നി
ന്നു വിധിവരുന്നു എങ്കിൽ എറ്റം ചെറിയ സംഗതികൾ്ക്കും</lg><lg n="൩"> നിങ്ങൾ അയൊഗ്യർ എന്നു വരുന്നുവൊ— നാം ദൂതൎക്കും
വിധിക്കും എന്നറിയുന്നില്ലയൊ പിന്നെ ദ്രവ്യകാൎയ്യങ്ങൾ്ക്കു</lg><lg n="൪"> പൊരെ— എന്നാൽ നിങ്ങൾ്ക്ക ദ്രവ്യസംഗതികൾ ഉണ്ടെങ്കി
ൽ സഭയിൽ നികൃഷ്ടർ എന്നു നടക്കുന്നവരെ തന്നെ ഇരു
ത്തുന്നുവൊ- നിങ്ങൾ്ക്കു ലജ്ജെക്കായി ഞാൻ പറയുന്നിതു-</lg><lg n="൫">—ഇങ്ങിനെ തന്റെ സഹൊദരന്നു നടുചൊല്വാൻ പ്രാ</lg><lg n="൬">പ്തിയുള്ള ജ്ഞാനി ഒരുവനും നിങ്ങളിൽ ഇല്ലയൊ— അല്ല
സഹൊദരൻ സഹൊദരനൊടു വ്യവഹരിച്ചു പൊകുന്നു</lg><lg n="൭">അതും അവിശ്വാസികളുടെ മുമ്പിൽതന്നെ— എന്നാൽ
നിങ്ങൾ്ക്കു തമ്മിൽ അന്യായങ്ങൾ ഉണ്ടാകുന്നതുകൂടെ കെവലം നി</lg><lg n="൮">ങ്ങൾ്ക്ക തൊല്വി അത്രെ— ന്യായക്കെടു സഹിപ്പാൻ എന്തു തൊ
ന്നാതു ഹാനിപ്പെടുവാൻ എന്തു തൊന്നുന്നതു അല്ല നിങ്ങൾ ന്യായ െ
ക്കടു ചെയ്യുന്നു ഹാനിപ്പെടുത്തുന്നു അതും സഹൊദരരെ ത</lg><lg n="൯">ന്നെ കഷ്ടം— അനീതിമാന്മാർ ദെവരാജ്യത്തെ അവകാശ</lg> [ 63 ]

<lg n="൧൦">മാക്കുകയില്ല എന്നറിയുന്നില്ലയൊ— ഭ്രമപ്പെടായ്വിൻ പു
ലയാടികൾ വിഗ്രഹാരാധികൾ വ്യഭിചാരികൾ സ്ത്രീഭാവക്കാർ
പുരുഷകാമികൾ കള്ളർ ആക്രമികൾ മദ്യപായികൾ പാപി
ഷ്ഠാണക്കാർ അപഹാരികൾ എന്നിവർ ദെവരാജ്യത്തെ</lg><lg n="൧൧"> അവകാശമാക്കുകയില്ല— നിങ്ങളും ചിലർ ഈവകയായി
രുന്നുവല്ലൊ എങ്കിലും കൎത്താവായ യെശുവിൻ നാമത്തിലും
നമ്മുടെ ദൈവത്തിൻ ആത്മാവിനാലും നിങ്ങൾ കഴുകികൊണ്ടു
നിങ്ങൾ വിശുദ്ധീകരിക്കപ്പെട്ടു നിങ്ങൾ നീതീകരിക്കപ്പെ
ട്ടു സത്യം-</lg>

<lg n="൧൨"> എല്ലാറ്റിന്നും എനിക്ക് അധികാരം ഉണ്ടു എങ്കിലും
എല്ലാം ഉപകരിക്കുന്നതല്ല- എല്ലാറ്റിന്നും എനിക്ക അധി
കാരം ഉണ്ടു എങ്കിലും ഞാൻ എതിന്റെ അധികാരത്തിലും
അകപ്പെടരുത്- ഭൊജ്യങ്ങൾ വയറ്റിന്നും വയറു ഭൊജ്യ</lg><lg n="൧൩">ങ്ങൾ്ക്കും (ആകുന്നു) പിന്നെ ദൈവം ഇതും അതും നീക്കം ചെയ്യും-
ശരീരമൊ പുലയാട്ടിന്നല്ല കൎത്താവിന്നത്രെ കൎത്താവ് ശ</lg><lg n="൧൪">രീരത്തിന്നുംതന്നെ— പിന്നെ ദൈവം കൎത്താവെ ഉണ</lg><lg n="൧൫">ൎത്തിയിട്ടു നമ്മെയും സ്വശക്തിയാൽ ഉണൎത്തും— നിങ്ങളുടെ
ശരീരങ്ങൾ ക്രിസ്തന്റെ അവയവങ്ങൾ എന്നറിയുന്നില്ല െ
യാ എന്നാൽ ക്രിസ്തന്റെ അവയവങ്ങളെ ഞാൻ എടുത്തു</lg><lg n="൧൬"> വെശ്യയുടെ അവയവങ്ങൾ ആക്കുകയൊ— അതരുതെ
വെശ്യയൊടു പറ്റുന്നവർ അവളൊടു ഏകശരീരമായി
എന്നറിയുന്നില്ലയൊ ഇരുവരും ഒരു ജഡമായി തീരും എ</lg><lg n="൧൭">ന്നു മൊഴിയുന്നുണ്ടല്ലൊ— കൎത്താവൊടു പറ്റുന്നവനൊ(അ</lg><lg n="൧൮">വനൊടു) ഏകാത്മാവായി— പുലയാട്ടിനെ വിട്ടു ഒടുവിൽ
മനുഷ്യൻ ചെയ്യുന്ന എതുപാപവും ശരീരത്തിന്നു പുറത്താ
കുന്നു പുലയാടുന്നവൻ സ്വശരീരത്തിലൊക്ക പാപം ചെയ്യുന്നു-</lg>

[ 64 ] <lg n="൧൯"> -ദൈവത്തിൽ നിന്നു കിട്ടി നിങ്ങളിൽ ഇരിക്കുന്ന വിശുദ്ധാ
ത്മാവിന്നു നിങ്ങളുടെ ശരീരം ആലയം എന്നും നിങ്ങൾ തനി</lg><lg n="൨൦">ക്കു താൻ ഉടയവർ അല്ല എന്നും അറിയുന്നില്ലയൊ— വി െ
ലക്കല്ലൊ നിങ്ങൾ കൊള്ളപ്പെട്ടു- ആയതുകൊണ്ടു ദൈ
വത്തെ നിങ്ങളുടെ ശരീരത്തിലും ആത്മാവിലും മഹത്വീകരി
പ്പിൻ—</lg>

൭ അദ്ധ്യായം

വിവാഹചൊദ്യങ്ങൾ്ക്ക ഉത്തരം

<lg n="൧"> നിങ്ങൾ എനിക്ക് എഴുതിയവ സംബന്ധിച്ചൊ (ഞാൻ ചൊല്ലു</lg><lg n="൨">ന്നിതു)— സ്ത്രീയെ തൊടാതിരിക്ക മനുഷ്യനു നല്ലത് എങ്കി
ലും പുലയാട്ടുകൾ നിമിത്തം ഒരൊരുത്തന്നു തന്റെ ഭാൎയ്യയും
ഒരൊരുത്തിക്കു തന്റെ ഭൎത്താവും ഉണ്ടായിരിക്കാവു—</lg><lg n="൩">- ഭാൎയ്യെക്കു പുരുഷൻ കടമുള്ളതിനെ ഒപ്പിക്ക അപ്രകാരം</lg><lg n="൪"> പുരുഷനും ഭാൎയ്യയും— ഭാൎയ്യയുടെ ശരീരത്തിൽ അവളല്ല
പുരുഷനത്രെ അധികരിക്കുന്നു അപ്രകാരം പുരുഷശ</lg><lg n="൫">രീരത്തിൽ അവനല്ല ഭാൎയ്യ അത്രെ അധികരിക്കുന്നു— ത
മ്മിൽ തമ്മിൽ ഹാനിപ്പെടുത്തരുതു പക്ഷെ പ്രാൎത്ഥനെ
ക്ക് ഒഴിവ് ഉണ്ടാവാൻ ഒരു സമയത്തെക്ക് ഒത്തിരുന്നാൽ െ
കാള്ളാം— എന്നാൽ നിങ്ങളുടെ ചാപല്യം നിമിത്തം സാത്താ
ൻ നിങ്ങളെ പരീക്ഷിക്കാതെ ഇരിപ്പാൻ വീണ്ടും ചെൎന്നിരി</lg><lg n="൬">പ്പിൻ— ആയ്തു ഞാൻ നിയൊഗമായിട്ടല്ല അനുവാദമായ</lg><lg n="൭">ത്രെപറയുന്നു— എല്ലാ മനുഷ്യരും എന്നെപൊലെ ആ െ
കണം എന്ന് ഇഛ്ശിക്കുന്നു എങ്കിലും ഒരുവന്നു ഇപ്രകാരം ഒ
രുവന്ന് അപ്രകാരം അവനവന്നുതാന്താന്റെ കൃപാവരം</lg><lg n="൮"> ദൈവത്തിൽ നിന്നുണ്ടു— കെട്ടാത്തവൎക്കും വിധവമാൎക്കും</lg> [ 65 ]

<lg n=""> ഞാൻ ചൊല്ലുന്നു- എന്നെപൊലെ പാൎത്താൽ അവൎക്കു കൊ</lg><lg n="൯">ള്ളാം— ഇന്ദ്രിയജയം ഇല്ലാഞ്ഞാൽ അവർ കെട്ടാവുതാനും-</lg><lg n="൧൦"> അഴലുന്നതിനെക്കാൾ വെൾ്ക്കതന്നെ നല്ലൂ സത്യം— കെട്ടീട്ടുള്ള
വൎക്കൊ ഞാനല്ല കൎത്താവു തന്നെ ആജ്ഞാപിക്കുന്നിതു</lg><lg n="൧൧"> ഭാൎയ്യ പുരുഷനൊടു വെൎപിരിയരുതു— (പിരിഞ്ഞു എങ്കി െ
ലാ വെളാതെ നില്ക്കതാൻ ഭൎത്താവൊടു നിരന്നു വരികതാൻ
വെണ്ടു) പുരുഷൻ ഭാൎയ്യയെ വിടുകയും അരുതു-</lg>

<lg n="൧൨"> ശെഷമുള്ളവൎക്കൊ കൎത്താവല്ല ഞാനത്രെ പറയുന്നി
തു— ഒരു സഹൊദരന്നു അവിശ്വാസിനിയായ ഭാൎയ്യ ഉണ്ടാ
കയും അവനൊടുകൂട പാൎപ്പാൻ സമ്മതിക്കയും ചെയ്താൽ</lg><lg n="൧൩"> അവളെ വിടരുതു— അവിശ്വാസിയായ ഭൎത്താവുള്ളൊരു
സ്ത്രീയും ഇവൻ അവളൊട് കൂട പാൎപ്പാൻ സമ്മതിക്കുന്നു എ</lg><lg n="൧൪">ങ്കിൽ അവനെ വിടരുതു— കാരണം അവിശ്വാസിയായ
ഭൎത്താവ് ഭാൎയ്യയിങ്കൽ വിശുദ്ധീകരിക്കപ്പെടും അവിശ്വാ
സിനിയായ ഭാൎയ്യഭൎത്താവിങ്കൽ വിശുദ്ധീകരിക്കപ്പെടും
ഇരിക്കുന്നു അല്ലായ്കിൽ നിങ്ങളുടെ മക്കൾ അശുദ്ധർ എന്നു</lg><lg n="൧൫">വരും അവർ വിശുദ്ധരാകുന്നു താനും— അവിശ്വാസിവെ
ർപിരികിലൊ പിരിയട്ടെ ഈ വകയിൽ സഹൊദരനൊ
സഹൊദരിയൊ അടിമപ്പെട്ടിരിക്കുന്നില്ല സമാധാനത്തി</lg><lg n="൧൬">ൽ (ആവാൻ) ദൈവം നമ്മെ വിളിച്ചത്— എന്തെന്നാൽ സ്ത്രീ
യെ നീ ഭൎത്താവെ രക്ഷിക്കുമൊ എന്നും പുരുഷ നീ ഭാൎയ്യ െ</lg><lg n="൧൭">യ രക്ഷിക്കുമൊ എന്നും എങ്ങിനെ അറിവതു— ശെഷം
ഒരൊരുത്തന്നു കൎത്താവ് വിഭാഗിച്ചപൊലെ ഒരൊരു</lg><lg n="൧൮">ത്തനെ ദൈവം വിളിച്ചതുപൊലെ അവ്വണ്ണം നടപ്പൂ— സ
കലസഭകളിലും ഞാൻ ഇങ്ങനെ ആദെശിക്കുന്നു- വല്ലവ
ൻ പരിഛെദനയുള്ളവനായി വിളിക്കപ്പെട്ടു ചൎമ്മാ</lg>

[ 66 ] <lg n="൧൯">കൎഷണം അരുതു— അഗ്രചൎമ്മത്തൊടെ വിളിക്കപ്പെട്ടുപ
രിഛെദന ഒന്നും ഇല്ല അഗ്രചൎമ്മവും ഒന്നും ഇല്ല ദെവകല്പ</lg><lg n="൨൦">നകളെ സൂക്ഷിക്കുന്നതു കാൎയ്യം— ഒരൊരുത്തൻ വിളി</lg><lg n="൨൧">ക്കപ്പെട്ട വിളിയിൽതന്നെ വസിപ്പൂ— നീ ദാസനാക്കി വിളി
ക്കപ്പെട്ടു വിചാരം അരുതു സ്വാതന്ത്ര്യമുള്ളവൻ ആവാൻ
കഴിഞ്ഞാലും അതിനെ അത്രെ ഉപയൊഗിച്ചുകൊൾ്ക—</lg><lg n="൨൨">കാരണം ദാസനായി കൎത്താവിങ്കൽ വിളിക്കപ്പെട്ടവൻ
കൎത്താവിന്റെ വിടുതൽ കിട്ടിയവനത്രെ— അപ്രകാരം
സ്വാതന്ത്ര്യമുള്ളവനായി വിളിക്കപ്പെട്ടവൻ ക്രിസ്തന്റെ</lg><lg n="൨൩"> ദാസൻ ആകുന്നു— നിങ്ങൾ വിലെക്ക കൊള്ളപ്പെട്ടവർ</lg><lg n="൨൪"> തന്നെ മനുഷ്യൎക്കു ദാസരാകരുതെ— സഹൊദരന്മാരെ
താന്താൻ എതിൽ വിളിക്കപ്പെട്ടിരുന്നാലും ആയതിൽ
ദെവസമീപെ വസിപ്പൂതാക</lg> <lg n="൨൫"> പിന്നെ കന്യകമാരെ തൊട്ടു എനിക്ക കൎത്താവിന്റെ
നിയൊഗം ഇല്ല എങ്കിലും വിശ്വാസ്യൻ ആവാന്തക്കവണ്ണം
കൎത്താവിൻ കനിവു ലഭിച്ചവനായി ഞാൻ അഭിപ്രായം ത</lg><lg n="൨൬">രുന്നു— എന്നാൽ അങ്ങിനെതന്നെ ഇരിക്ക മനുഷ്യനു നല്ല
താകയാൽ അടുത്തുവരുന്ന ഞെരിക്കം നിമിത്തം നല്ലത് ഇ</lg><lg n="൨൭">താകുന്നു എന്ന് എനിക്ക തൊന്നുന്നു— നീ ഭാൎയ്യയൊടു കെട്ടു
പെട്ടിരിക്കുന്നു അഴിവാൻ തിരയല്ല പെൺ കെട്ടറ്റവൻ</lg><lg n="൨൮"> ആകുന്നു ഭാൎയ്യയെ തിരയല്ല— നീ വേട്ടു എന്നാലും പിഴച്ചി
ല്ല കന്യയും വിവാഹം ചെയ്താൽ പിഴെച്ചില്ല ഇപ്രകാരമുള്ള
വൎക്കു ജഡത്തിൽ പീഡ ഉണ്ടാകും താനും ഞാനൊ നിങ്ങളെ</lg><lg n="൨൯"> ആദരിക്കുന്നു— എന്നാൽ സഹൊദരന്മാരെ ഞാൻ മൊ
ഴിയുന്നിതു- ഇനി സമയം സംക്ഷെപിച്ചിരിക്കുന്നതെ ഉള്ളു
എന്തിനെന്നാൽ ഭാൎയ്യമാർ ഉള്ളവർ ഇല്ലാത്തവരെപൊ</lg> [ 67 ]

<lg n="൩൦">ലെയും— കരയുന്നവർ കരയാത്തവരെപൊലെയും സന്തൊ
ഷിക്കുന്നവർ സന്തൊഷിക്കാത്തവരെപൊലെയും വിലെ</lg><lg n="൩൧">ക്കു വാങ്ങുന്നവർ അടക്കാത്തവരെപൊലെയും— ഈ ലൊക
ത്തെ അനുഭവിക്കുന്നവർ അതിനെ മാത്രം അനുഭവം ആ
ക്കാത്തവരെപൊലെയും ആകെണ്ടതിന്നത്രെ- ഈ ലൊക</lg><lg n="൩൨">ത്തിൻ വെഷം ഒഴിഞ്ഞു പൊകുന്നുവല്ലൊ— നിങ്ങൾ ചിന്ത
യില്ലാത്തവർ ആയിരിക്കെണം എന്നു ഞാൻ ഇഛ്ശിക്കുന്നു</lg><lg n="൩൩"> —വെളാത്തവൻ കൎത്താവിനെ എങ്ങിനെ പ്രസാദിപ്പിക്കും
എന്നുവെച്ചു കൎത്താവിന്റെവചിന്തിക്കുന്നു— പെട്ടവൻ ഭാ
ൎയ്യയെ എങ്ങിനെ പ്രസാദിപ്പിക്കും എന്നു വെച്ചു ലൊകത്തി</lg><lg n="൩൪">ന്റെവചിന്തിക്കുന്നു— അതുപൊലെ കെട്ടിയവളും കന്യ
യും വെൎത്തിരിഞ്ഞവർ തന്നെ വെളാത്തവൾ ശരീരത്തിലും
ആത്മാവിലും വിശുദ്ധയാകെണ്ടതിന്നു കൎത്താവിന്റെ വ
ചിന്തിക്കുന്നു— വെട്ടവൾ ഭൎത്താവിനെ എങ്ങിനെ പ്രസാദി</lg><lg n="൩൫">പ്പിക്കും എന്നും വെച്ചു ലൊകത്തിന്റെ വ ചിന്തിക്കുന്നു— ഇ
തിനെ നിങ്ങളുടെ ഉപകാരത്തിന്നായി ചൊല്ലുന്നു നിങ്ങളു
ടെ മെൽ തളയിടുവാനല്ല ഔചിത്യമായതിനെയും കുഴക്ക് എ
ന്നി കൎത്താവിങ്കലെ അവസരത്തെയും വിചാരിച്ചത്രെ (ചൊ
ല്ലുന്നു)-</lg>

<lg n="൩൬"> പിന്നെ തന്റെ കന്യെക്ക് പ്രായം അധികം ചെന്നാൽ
അവളിൽ പരിചുകെടു വരുത്തും എന്നു ഒരുത്തൻ നി
രൂപിക്കിലും അങ്ങിനെ ആകെണ്ടിവരികിലും താൻ
ഇഛ്ശിക്കുന്നതിനെ ചെയ്ക- അവൻ പിഴെക്കുന്നില്ല അവർ വി</lg><lg n="൩൭">വാഹം ചെയ്യട്ടെ— എങ്കിലും മുട്ടുപാടില്ലാതെ തന്നിഷ്ടത്തെ
നടത്തുവാൻ അധികാരം ഉണ്ടായാൽ ഹൃദയത്തിങ്കൽദൃ
ഢമായി നില്ക്കുന്ന ഒരുവൻ തന്റെ കന്യയെ സൂക്ഷിച്ചുകൊ</lg>

[ 68 ] <lg n="">ൾ്പാൻ വിധിച്ചു എങ്കിൽ നല്ലവണ്ണം ചെയ്യുന്നു- ആകയാൽ വെ</lg><lg n="൩൮">ൾ്പിക്കുന്നവൻ നന്നായി ചെയ്യുന്നു— വെൾ്പിക്കാത്തവൻ എറെ</lg><lg n="൩൯"> നന്നായി ചെയ്യുന്നു— സ്ത്രീതന്റെ ഭൎത്താവ് ജീവിപ്പൊളം
കെട്ടുപെട്ടിരിക്കുന്നു- ഭൎത്താവ് നിദ്രകൊണ്ടു എങ്കിൽ തൊ
ന്നുന്നവനെകൊണ്ടു വെൾ്പിപ്പാൻ അവൾ്ക്കു സ്വാതന്ത്ര്യം ഉണ്ടു</lg><lg n="൪൦"> കൎത്താവിൽ മാത്രമെ ആവു— അവൾ അങ്ങിനെതന്നെ പാ
ൎത്തു എങ്കിലൊ അതിധന്യ എന്നു എന്റെ അഭിപ്രായം-
ദെവാത്മാവ് എനിക്കും ഉണ്ടെന്നു തൊന്നുന്നുതാനും</lg>

൮ അദ്ധ്യായം

൮—൧൦ വിഗ്രഹാൎപ്പിതങ്ങൾ ബലിസദ്യകൾ ഇവറ്റെ സംബ
ന്ധിച്ചു— ബലഹീനരെ വിചാരിച്ചു സൂക്ഷിച്ചു നടക്കെണം

<lg n="൧"> വിഗ്രഹാൎപ്പിതങ്ങളുടെ കാൎയ്യത്തിലൊ നമുക്കു എല്ലാം അ
റിവുണ്ടു എന്നു ബൊധിച്ചു– അറിവു ചീൎപ്പിക്കുന്നു സ്നെഹം വീ</lg><lg n="൨">ട്ടു വൎദ്ധന ചെയ്യുന്നു— താൻ വല്ലതും അറിയുന്നു എന്ന് ഒരുത്ത
ന്നു തൊന്നിയാൽ അറിയെണ്ടപ്രകാരം അവൻ ഇന്നെവ െ</lg><lg n="൩">ര ഒന്നും അറിഞ്ഞവനല്ല— ഒരുത്തൻ ദൈവത്തെ സ്നെഹി</lg><lg n="൪">ച്ചാൽ ആയവൻ അവനാൽ അറിയപ്പെട്ടവനത്രെ— വി
ഗ്രഹാൎപ്പിതങ്ങളുടെ ഭക്ഷണകാൎയ്യം എന്നാൽ (ഉള്ളവണ്ണം)
ഒരു വിഗ്രഹവും ലൊകത്തിൽ ഇല്ല എന്നും ഒരുവൻ അല്ലാ െ</lg><lg n="൫">ത മറ്റൊരു ദൈവം ഇല്ല എന്നും നാം അറിയുന്നു— എങ്ങി െ
ന എന്നാൽ പലദെവകളും പല കൎത്താക്കന്മാരും ഉണ്ടായിരി
ക്കെ വാനത്തിൽ ആകട്ടെ ഭൂമിയിൽ ആകട്ടെ ദെവകൾ എ</lg><lg n="൬">ന്നു ചൊല്ലിയവർ ഉണ്ട് എങ്കിലും— പിതാവാകുന്ന ഏകദൈ
വമെ നമുക്കുള്ളു ആയവനിൽ നിന്നു സകലവും അവനിലെക്ക്
നാമും ആകുന്നു– യെശുക്രിസ്തൻ എന്ന ഏക കൎത്താവും ഉണ്ടു</lg> [ 69 ]

<lg n=""> ആയവനാൽ സകലവും അവനാൽ തന്നെ നാമും ആകുന്നു</lg><lg n="൭">— എന്നാലും എല്ലാവരിലും ആ അറിവു ആകുന്നില്ല ചിലർ ഇ
ന്നെയൊളം വിഗ്രഹം എന്നുള്ള മനൊബൊധത്താലെ വിഗ്ര
ഹാൎപ്പിതം എന്നു വെച്ചു ഭക്ഷിക്കുന്നു– അവരുടെ മനൊബൊ
ധം ബലഹീനം ആകയാൽ മലിനപ്പെടുകയും ചെയ്യുന്നു-</lg><lg n="൮">— എന്നാൽ ആഹാരം നമ്മെ ദൈവത്തൊട് അടുപ്പിക്കുന്നി
ല്ല നാം ഉണ്ടാൽ വഴികയും ഉണ്ണായ്കിൽ കുറകയും ഇല്ലല്ലൊ-</lg><lg n="൯">— എന്നാൽ ഈ നിങ്ങളുടെ അധികാരം ബലഹീനൎക്ക തട</lg><lg n="൧൦">ങ്ങൽ ആയി വരാതിരിപ്പാൻ നൊക്കുവിൻ— എങ്ങിനെ
എന്നാൽ അറിവുള്ള നീ വിഗ്രഹാലയത്തിൽ പന്തികൊ
ള്ളുന്നത് ഒരുത്തൻ കണ്ടാൽ ബലഹീനനായവന്റെ മ
നസ്സാക്ഷിക്കു വിഗ്രഹാൎപ്പിതങ്ങളെ ഉണ്ടൊളം ഉറപ്പു സം</lg><lg n="൧൧">ഭവിക്കയില്ലയൊ— ആൎക്കുവെണ്ടി ക്രിസ്തൻ മരിച്ചു ആ
ബലഹീന സഹൊദരൻ ഇങ്ങിനെ നിന്റെ അറിവിനാ</lg><lg n="൧൨">ൽ നശിച്ചുപൊകുന്നു— ഇപ്രകാരം സഹൊദരരിൽ പാപം
ചെയ്തു അവരുടെ ബലഹീനമനസ്സാക്ഷിയെ തല്ലിക്കൊ</lg><lg n="൧൩">ണ്ടു നിങ്ങൾ ക്രിസ്തനിൽ പാപം ചെയ്യുന്നു— ആകയാൽ ആ
ഹാരം എന്റെ സഹൊദരനെ ഇടറിച്ചാൽ എന്റെ സഹൊ
ദരനെ ഇടറിക്കാതെ ഇരിക്കെണ്ടതിന്നു ഞാൻ എന്നെ
ക്കും ഇറച്ചി ഭക്ഷിക്കയില്ല-</lg>

൯ അദ്ധ്യായം

അപൊസ്തലൻ തന്റെ സ്വാതന്ത്ര്യത്തെ അല്ല സഭയുടെ
വൃദ്ധിയെ ലാക്കാക്കിയതു

<lg n="൧"> ഞാൻ സ്വതന്ത്രൻ അല്ലയൊ ഞാൻ അപൊസ്തലൻ അ
ല്ലയൊ നമ്മുടെ കൎത്താവായ യെശുക്രിസ്തനെ കണ്ടിട്ടില്ല</lg>

[ 70 ] <lg n=""> യൊ— കൎത്താവിൽ എന്റെ പണി നിങ്ങൾ അല്ല െ</lg><lg n="൨">യാ— മറ്റുള്ളവൎക്കു ഞാൻ അപൊസ്തലൻ അല്ല എങ്കിൽ നി
ങ്ങൾ്ക്കു ആകുന്നുപൊൽ- കൎത്താവിൽ നിങ്ങൾ അല്ലൊ എന്റെ</lg><lg n="൩"> അപൊസ്തലത്വത്തിന്നു മുദ്ര ആകുന്നു— എന്നെ വിവെചി</lg><lg n="൪">ക്കുന്നവൎക്കു എന്റെ പ്രതിവാദം ഇതത്രെ— (സഭാദ്രവ്യ
ത്താൽ) ഉണ്മാനും കുടിപ്പാനും ഞങ്ങൾ്ക്ക അധികാരം ഇല്ല െ</lg><lg n="൫">യാ— ശെഷം അപൊസ്തലരും കൎത്താവിൽ സഹൊദര
ന്മാരും കെഫാവും എന്നപൊലെ ഞങ്ങൾ്ക്കു ഒരു സഹൊദരി
യെ ഭാൎയ്യയായികൂട്ടികൊണ്ടു സഞ്ചരിപ്പാൻ അധികാരം</lg><lg n="൬"> ഇല്ലയൊ— അല്ല (വൃത്തിക്ക്) അദ്ധ്വാനിക്കാതെ ഇരിപ്പാൻ
എനിക്കും ബൎന്നബാവിന്നും മാത്രം അധികാരം ഇല്ല എന്നു</lg><lg n="൭">ണ്ടൊ— സ്വന്തചെലവിട്ട് ആരുപൊൽ ചെകം ചെയ്യു
ന്നു- ആർ പറമ്പുനട്ടു അതിൻ ഫലം തിന്നാതിരിക്കുന്നു- അ
ല്ല ആട്ടിങ്കൂട്ടം ആർ മെച്ചു കൂട്ടത്തിൻ പാലിൽ ഉപജീവി</lg><lg n="൮">ക്കാതിരിക്കും— ഇവ മനുഷ്യപ്രകാരം ചൊല്ലുന്നുവൊ ധൎമ്മവും</lg><lg n="൯"> അതിനെതന്നെ പറയുന്നില്ലയൊ— മെതിക്കുന്ന കാളെക്കു
വായ്ക്കൊട്ടരുത് എന്നു മൊശധൎമ്മത്തിൽ എഴുതികിടക്കുന്നുവ</lg><lg n="൧൦">ല്ലൊ— ദൈവത്തിന്നു കാളകൾ തന്നെ വിചാരമൊ– അല്ല െ
കവലം നമുക്കുവെണ്ടി പറയുന്നുവൊ— അതെ ഉഴുന്നവ
ൻ ആശയൊടെ ഉഴുകയും മെതിക്കുന്നവൻ അംശംകിട്ടുവാ
നുള്ള ആശയൊടെ മെതിക്കയും വെണം എന്നുതു നമുക്കു</lg><lg n="൧൧"> വെണ്ടി എഴുതിയത്— ഞങ്ങൾ ആത്മികങ്ങളെ നിങ്ങൾ്ക്കുവി
തെച്ചു എങ്കിൽ നിങ്ങളുടെ ജഡമയങ്ങളെ ഞങ്ങൾ കൊയ്താ</lg><lg n="൧൨">ൽ അതിശയമൊ— മറ്റെവർ നിങ്ങളുടെമെൽ ഈ
അധികാരത്തെ കൈക്കൊണ്ടാൽ ഞങ്ങൾ വിശെഷാ
ൽ അല്ലയൊ— എങ്കിലും ഞങ്ങൾ ഈ അധികാരത്തെ പ്ര</lg> [ 71 ]

<lg n="">യൊനിച്ചില്ല ക്രിസ്തന്റെ സുവിശെഷത്തിന്നു യാതൊരുവി
ഘ്നവും വരുത്താതെ ഇരിപ്പാൻ സകലവും പൊറുക്കുന്നു—</lg><lg n="൧൩"> പുണ്യകൎമ്മങ്ങൾ നടത്തുന്നവർ പുണ്യസ്ഥലത്തുനിന്നു ഉപജീ
വിക്കുന്നു എന്നും ബലിപീഠം ഉപാസിക്കുന്നവർ ബലിപീഠ
ത്തൊട് അംശമാക്കികൊള്ളുന്നു എന്നും നിങ്ങൾ അറിയുന്നി</lg><lg n="൧൪">ല്ലയൊ—അപ്പൊലെ കൎത്താവും സുവിശെഷത്തെ പ്രസ്താ
വിക്കുന്നവൎക്കു സുവിശെഷത്താൽ ഉപജീവിക്കെണം എ
ന്ന് ആദെശിച്ചു</lg>

<lg n="൧൫"> എങ്കിലും ഇവ ഒന്നും ഞാൻ പ്രയൊഗിച്ചില്ല— ഇവ്വണ്ണം
എന്നിൽ ഭവിക്കെണ്ടതിന്നും ഇവ എഴുതിയതു– ആരും
എന്റെ പ്രശംസയെ വൃഥാവാക്കുന്നതിനെക്കാൾ മരിക്കത</lg><lg n="൧൬">ന്നെ എനിക്കു നല്ലൂ— കാരണം ഞാൻ സുവിശെഷിക്കുന്നു
എങ്കിൽ മുട്ടുപാടു എന്റെമെൽ കിടക്കുകയാൽ എനിക്ക
പ്രശംസയില്ല- അതെ ഞാൻ സുവിശെഷിക്കുന്നില്ല എങ്കിൽ</lg><lg n="൧൭"> എനിക്കഹാകഷ്ടം— എങ്ങിനെഎന്നാൽ- മനപൂൎവ്വമാ
യി ഇതിനെ ചെയ്തുകൊണ്ടാൽ എനിക്ക കൂലിഉണ്ടു- മനഃപൂ
ൎവ്വം അല്ലാഞ്ഞാലും വീട്ടുവിചാരണ എന്നിൽ ഭരമെല്പിച്ചുകി</lg><lg n="൧൮">ടക്കുന്നു—എന്നാൽ എന്റെ കൂലി എന്തു- സുവിശെഷണത്തി
ൽ എന്റെ അധികാരത്തെ മുറ്റും അനുഭവമാക്കാതവണ്ണം
ഞാൻ ക്രിസ്തന്റെ സുവിശെഷത്തെ പരത്തികൊണ്ടുചെ</lg><lg n="൧൯">ലവില്ലാതെയാക്കുക അത്രെ— ഇങ്ങിനെ എല്ലാവരൊടും
ഞാൻ വിടുതലയുള്ളവൻ എങ്കിലും അധികം പെരെ നെ
ടെണ്ടതിന്നു ഞാൻ എന്നെതന്നെ എല്ലാവൎക്കും ദാസനാ</lg><lg n="൨൦">ക്കി— യഹൂദരെ നെടുവാൻ യഹൂദൎക്ക യഹൂദനെ പൊ
ലെ ആയി ധൎമ്മത്തിൻ കീഴുള്ളവരെ നെടുവാൻ താൻ ധൎമ്മത്തി
ൻ കീഴുള്ളവനല്ല എങ്കിലും ഞാൻ ധൎമ്മത്തിൻ കീഴുള്ളവൎക്കു ധ</lg>

[ 72 ] <lg n="൨൧">ൎമ്മത്തിൻ കീഴുള്ളവനെപൊലെ ആയി— അധൎമ്മികളെ െ
നടുവാൻ ഞാൻ ദൈവത്തിന്നു അധൎമ്മി അല്ല ക്രീസ്തനു ധൎമ്മ
സ്ഥൻ അത്രെ ആകുന്നു എങ്കിലും അധൎമ്മികൾ്ക്കു അധൎമ്മിയെ</lg><lg n="൨൨">പൊലെ ആയി— ബലഹീനരെ നെടുവാൻ ഞാൻ ബലഹീ
നൎക്കു ബലഹീനനെപൊലെ ആയി— എല്ലാ പ്രകാരത്തി
ലും ചിലരെ രക്ഷിക്കെണ്ടതിന്നു ഞാൻ എല്ലാവൎക്കും എല്ലാം</lg><lg n="൨൩"> ആയ്ചമഞ്ഞു— സുവിശെഷത്തിൻ നിമിത്തം ഞാനും അതി</lg><lg n="൨൪">ന്നു കൂട്ടാളിആകെണ്ടതിന്നു എല്ലാം ചെയ്യുന്നു— ഒട്ടക്കള
ത്തിൽ ഒടുന്നവർ എല്ലാം ഒടുന്നു എങ്കിലും ഒരുവനെ വിരുതു
പ്രാപിക്കുന്നു എന്നറിയുന്നില്ലയൊ- അതുപൊലെ നിങ്ങ
ളും പ്രാപിച്ചുകളവാൻ ഒടുവിൻ— പിന്നെ അങ്കം പൊരു
ന്നവൻ ഒക്കയും എല്ലാം വൎജ്ജിക്കുന്നു അതു വാടുന്നമാല കി</lg><lg n="൨൫">ട്ടുവാൻ അവരും- വാടാത്തതിന്നായി നാമും (ചെയ്വു)— ആ
കയാൽ ഞാൻ നിശ്ചയം ഇല്ലാതപ്രകാരം അല്ല ഒടുന്നു—</lg><lg n="൨൬"> ആകാശത്തെ കുത്തുന്നപ്രകാരം അല്ല മുഷ്ടിചുരുട്ടുന്നു—</lg><lg n="൨൭">- എന്റെ ശരീരത്തെകുമെച്ച് അടിമയാക്കുക അത്രെ െ
ചയ്യുന്നു– പക്ഷെ മറ്റവരൊടു ഘൊഷിച്ചശെഷം താൻ
കൊള്ളരുതാത്തവനായി പൊകായ്വാൻ തന്നെ-</lg>

൧൦ അദ്ധ്യായം

ശക്തന്മാരും വീഴ്ചയെ ഭയപ്പെട്ടു ദുൎഭൂതസ്പൎശത്തെ മു
റ്റും ഒഴിക്കെണ്ടത്

<lg n="൧"> എങ്ങിനെ എന്നാൽ സഹൊദരന്മാരെ നമ്മുടെ പിതാക്കന്മാർ
എല്ലാവരും മെഘത്തിൻ കീഴെ ആയിരുന്നു എന്നും എല്ലാ</lg><lg n="൨">വരും സമുദ്രത്തൂടെ കടന്നു എന്നും- എല്ലാവരും മെഘത്തി
ലും സമുദ്രത്തിലും മൊശയിലെക്കു സ്നാനം ഏറ്റു എന്നും–</lg> [ 73 ]

<lg n="൩"> എല്ലാവരും ഒരുപൊലെ ആത്മികമായ ആഹാരം ഭക്ഷിച്ചു</lg><lg n="൪"> എന്നും എല്ലാവരും ഒരുപൊലെ ആത്മികമായ പാനീയം
കുടിച്ചു എന്നും– ആത്മികമായ പാറയിൽ നിന്ന് ല്ലൊ അവ</lg><lg n="൫">ർ കുടിച്ചു ആ കൂടിചെല്ലുന്ന പാറയൊ ക്രിസ്തനത്രെ— എന്നി
ട്ടും അവരിൽ മിക്കപെരിലും ദൈവം പ്രസാദിച്ചില്ല അവ
ർ മരുഭൂമിയിൽ വീഴ്ത്തികളയപ്പെട്ടു എന്നും നിങ്ങൾ ബൊ</lg><lg n="൬">ധിക്കാതെ ഇരിക്കരുത് എന്ന് ആഗ്രഹിക്കുന്നു— ഇവനമു
ക്കു ദൃഷ്ടാന്തങ്ങളായി വന്നതു ആയവർ മൊഹിച്ചപൊലെ</lg><lg n="൭">നാം തിന്മകളെ മൊഹിപ്പവർ ആകായ്വാൻ തന്നെ— അവ
രിൽ ചിലർ ആയപൊലെ നിങ്ങൾ വിഗ്രഹാരാധികൾ ആ
കയും അരുതു– ജനം ഭക്ഷിപ്പാനും കുടിപ്പാനും ഇരുന്നു ക
ളിപ്പാൻ എഴുനീറ്റു (൨ മൊ. ൩൨, ൬) എന്ന് എഴുതിയ പ്രകാ</lg><lg n="൮">രമത്രെ— അവരിൽ ചിലർ പുലയാടി ഒരു ദിവസത്തിൽ
൨൩൦൦൦ പെർ വീണുപൊയപൊലെ നാം പുലയാടുകയും ഒ</lg><lg n="൯">ല്ലാ— അവരിൽ ചിലർ പരീക്ഷിച്ചു സൎപ്പങ്ങളാൽ നശിച്ചു</lg><lg n="൧൦">പൊയപൊലെ നാം ക്രിസ്തനെ പരീക്ഷിക്കയും ഒല്ലാ— അ
വരിൽ ചിലർ പിറുപിറുത്തു സംഹാരിയാൽ നശിച്ചുപൊയ</lg><lg n="൧൧">പൊലെ നിങ്ങൾ പിറുപിറുക്കയും അരുതു— ഇവ എല്ലാം
ദൃഷ്ടാന്തമായിട്ടു അവൎക്കു സംഭവിച്ചവ എങ്കിലും യുഗങ്ങളു
ടെ അന്തങ്ങൾ എത്തിവന്ന നമുക്കു ബുദ്ധി ഉപദെശിപ്പാൻ</lg><lg n="൧൨"> എഴുതിയതത്രെ— ആകയാൽ താൻ നില്ക്കുന്നു എന്നു തൊ</lg><lg n="൧൩">ന്നുന്നവൻ വീഴാതിരിപ്പാൻ നൊക്കുക— മാനുഷമല്ലാത്ത
പരീക്ഷ നിങ്ങളെ പിടിച്ചിട്ടില്ല– ദൈവം വിശ്വസ്തൻ ത െ
ന്ന അവൻ നിങ്ങൾ്ക്ക കഴിയുന്നതിൻ മീതെ പരീക്ഷ പിണവാ
ൻ സമ്മതിയാതെ സഹിച്ചുകൂടെണ്ടതിന്നു പരീകഷയൊട് ഒ
പ്പം അറുതിയെയും ഉണ്ടാകും–</lg>

[ 74 ] <lg n="൧൪"> ആകയാൽ എൻ പ്രിയമുള്ളവരെ വിഗ്രഹാരാധനയെ</lg><lg n="൧൫"> വിട്ടൊടുവിൻ— വിവെകികളൊട് എന്നു വെച്ചു ഞാൻ പറയു</lg><lg n="൧൬">ന്നു ഞാൻ മൊഴിയുന്നതിനെ വിസ്തരിപ്പിൻ— നാം ആശീൎവ്വ
ദിക്കുന്ന അനുഗ്രഹപാത്രം ക്രിസ്തരക്തത്തിന്റെ കൂട്ടായ്മ അ
ല്ലയൊ നാം നുറുക്കുന്ന അപ്പം ക്രിസ്തശരീരത്തിന്റെ കൂട്ടാ</lg><lg n="൧൭">യ്മ അല്ലയൊ— നാം എല്ലാവരും ആ ഒർ അപ്പത്തിൽ അംശി
കൾ ആകകൊണ്ടു ഒർ അപ്പം ഉള്ളതു(പൊലെ) പലരായ നാം</lg><lg n="൧൮"> ഒരു ശരീരം ആകുന്നുവല്ലൊ— ജഡപ്രകാരമുള്ള ഇസ്രയെ
ലെ നൊക്കുവിൻ ബലികളെ ഭക്ഷിക്കുന്നവർ ബലിപീഠത്തി</lg><lg n="൧൯">ന്നു കൂട്ടാളികൾ അല്ലയൊ— എന്നാൽ ഞാൻ എന്തു മൊഴിയു
ന്നു വിഗ്രഹാൎപ്പിതം വല്ലതും ആകുന്നു എന്നൊവിഗ്രഹം വല്ലതും</lg><lg n="൨൦"> എന്നൊ— അല്ല- ജാതികൾ ബലികഴിക്കുന്നതു ദൈവത്തിന്നു
ല്ല ഭൂതങ്ങൾ്ക്കായി കഴിക്കുന്നു എന്നത്രെ- നിങ്ങൾ ഭൂതങ്ങളുടെ</lg><lg n="൨൧"> കൂട്ടാളികൾ ആവാൻ എനിക്ക മനസ്സില്ലതാനും— നിങ്ങൾ്ക്ക കൎത്താ
വിൻ പാനപാത്രവും ഭൂതങ്ങളുടെ പാനപാത്രവും കുടിപ്പാ
ൻ കഴികയില്ല– കൎത്താവിൻ മെശയിലും ഭൂതങ്ങളെ മെശയി</lg><lg n="൨൨">ലും അംശികളാവാൻ കഴികയില്ല— അല്ലായ്കിൽ നാം കൎത്താ
വിന്ന് ചൂടുപിടിപ്പിക്കുന്നുവൊ അവനെക്കാൾ ഊക്കർ ആ
കുന്നുവൊ-</lg> <lg n="൨൩"> എല്ലാറ്റിന്നും അധികാരം ഉണ്ടു എങ്കിലും എല്ലാം ഉപ
കരിക്കുന്നതല്ല– എല്ലാറ്റിന്നും അധികാരം ഉണ്ടു എങ്കിലും എ</lg><lg n="൨൪">ല്ലാം വീടുവൎദ്ധനചെയ്യുന്നതല്ല— ഏവനും തന്റെതല്ലമറ്റ</lg><lg n="൨൫">വന്റെതിനെ അന്വെഷിപ്പു— ഇറച്ചി അങ്ങാടിയിൽ വില്ക്കു
ന്നതു മനൊബൊധത്തിൻ നിമിത്തം ഒന്നും വിവെചിയാ െ</lg><lg n="൨൬">ത എല്ലാം ഭക്ഷിപ്പിൻ— ഭൂമിയും അതിന്റെ നിറവും കൎത്താ</lg><lg n="൨൭">വിന്നല്ലൊ ആകുന്നതു (സങ്കി ൨൪, ൧)— പിന്നെ അവിശ്വാസി</lg> [ 75 ]

<lg n="">കളിൽ ഒരുവൻ നിങ്ങളെ ക്ഷണിച്ചാൽ ചെല്ലുവാൻ ഇഛ്ശി
ക്കിൽ നിങ്ങൾ്ക്കു വിളമ്പിയതു മനൊബൊധം നിമിത്തം ഒന്നും വി</lg><lg n="൨൮">വെചിയാതെ എല്ലാം ഭക്ഷിപ്പിൻ— എങ്കിലും ഒരുവൻ ഇതു
ബലിയൎപ്പിതം എന്നു നിങ്ങളൊടു പറഞ്ഞാൽ അറിയിച്ചവ
ന്റെ നിമിത്തവും മനൊബൊധം നിമിത്തവും തിന്നരുതു-</lg><lg n="൨൯">– മനൊബൊധം എങ്കിലൊ തന്റെതല്ല മറ്റവന്റെതി
നെ അത്രെ ഞാൻ പറയുന്നു- എന്റെ സ്വാതന്ത്ര്യത്തിന്നു
അന്യമനൊബൊധത്താൽ ന്യായവിസ്താരം വരുവാൻ എ</lg><lg n="൩൦">ന്തുപൊൽ— കൃതജ്ഞതയൊടെ അനുഭവിച്ചാൽ ഞാൻ
സ്തൊത്രം ചെയ്യുന്നതിന്നായിട്ടു ദുഷിക്കപ്പെടുവാൻ എ</lg><lg n="൩൧">ന്തു— അതുകൊണ്ടു നിങ്ങൾ ഭക്ഷിച്ചാലും കുടിച്ചാലും എന്തു</lg><lg n="൩൨"> ചെയ്താലും എല്ലാം ദെവതെജസ്സിന്നായി ചെയ്വിൻ— യഹൂ
ദൎക്കും യവനൎക്കും ദെവസഭെക്കും തടങ്ങൽ ഇല്ലാത്തവർ ആ</lg><lg n="൩൩">കുവിൻ— ഞാനും എന്റെതല്ല അവർ രക്ഷപ്പെടെണം
എന്നു പലരുടെ ഉപകാരത്തെ തന്നെ അന്വെഷിച്ചുകൊ
ണ്ടു എല്ലാവരെയും എല്ലാംകൊണ്ടും പ്രസാദിപ്പിക്കും കണ</lg><lg n="൧൧, ൧">ക്കെ തന്നെ- ഞാൻ ക്രിസ്തന്ന് എന്നപൊലെ എനിക്ക് അ
നുകാരികൾ ആകുവിൻ</lg>

൧൧ അദ്ധ്യായം

സഭ കൂടുന്നതിൽ സ്ത്രീകളുടെ വെഷത്തെയും -(൧൭) തിരു
വത്താഴത്തിൻ ആചാരത്തെയും വഴിക്കാക്കുന്ന ഉപ
ദെശം

<lg n="൨"> പിന്നെ സഹൊദരന്മാരെ നിങ്ങൾ എല്ലാംകൊണ്ടും എന്നെ
ഒൎത്തും ഞാൻ നിങ്ങളിൽ എല്പിച്ചപ്രകാരം സമ്പ്രദായങ്ങളെ</lg><lg n="൩"> പ്രമാണിച്ചും കൊൾ്കയാൽ നിങ്ങളെ പുകഴുന്നു— ഇനി നിങ്ങൾ</lg> [ 76 ] <lg n=""> ബൊധിക്കെണം എന്നു ഞാൻ ആഗ്രഹിക്കുന്നതു- സകല
പുരുഷന്നും തല ക്രിസ്തൻ തന്നെ- സ്ത്രീക്കു തല പുരുഷൻ അ</lg><lg n="൪">ത്രെ ക്രിസ്തന്റെ തലദൈവം തന്നെ— തലമൂടികൊണ്ടു
പ്രാൎത്ഥിക്കയൊ പ്രവചിക്കയൊ ചെയ്യുന്ന പുരുഷൻ എ</lg><lg n="൫">ല്ലാം തന്റെ തലയെ അപമാനിക്കുന്നു— എന്നാൽ തലമൂടാ
തെ പ്രാൎത്ഥിക്കയൊ പ്രവചിക്കയൊ ചെയ്യുന്ന സ്ത്രീ എല്ല്ലാം
തന്റെ തലയെ അപമാനിക്കുന്നു– അവളല്ലൊ ക്ഷൌരം</lg><lg n="൬">ചെയ്തവളൊടു മുറ്റും ഒക്കുന്നു— സ്ത്രീ മൂടാതെ ഇരിക്കിൽ ചി
രെച്ചുകൊൾ്കയും ആവു– ചിരെക്ക താൻ ക്ഷൌരം താൻ</lg><lg n="൭"> സ്ത്രീക്കു ലജ്ജ എങ്കിലൊ മൂടി കൊള്ളാവു— കാരണം പു
രുഷൻ ദൈവത്തിന്റെ പ്രതിമയും തെജസ്സും ആകയാ</lg><lg n="൮">ൽ തല മൂടെണ്ടതല്ല സ്ത്രീയൊ പുരുഷന്റെ തെജസ്സ്— പു
രുഷൻ സ്ത്രീയിൽ നിന്നല്ലല്ലൊ സ്ത്രീപുരുഷനിൽ നിന്നത്രെ</lg><lg n="൯"> ആകുന്നത്— പിന്നെ പുരുഷൻ സ്ത്രീക്കായിട്ടല്ല സ്ത്രീപുരുഷ</lg><lg n="൧൦">ന്നായത്രെ സൃഷ്ടിക്കപ്പെട്ടു— ആകയാൽ സ്ത്രീദൂതന്മാർ നിമി</lg><lg n="൧൧">ത്തം തലമെൽ അധികാര(ക്കുറി) പൂണ്ടിരിക്കെണം— ശെഷം
കൎത്താവിൽ പുരുഷൻ എന്നി സ്ത്രീയും സ്ത്രീ എന്നി പുരുഷനും ഇ</lg><lg n="൧൨">ല്ല— സ്ത്രീപുരുഷനിൽ നിന്നുണ്ടായപൊലെ തന്നെ പുരുഷനും
സ്ത്രീയാൽ ഉണ്ടല്ലൊ സകലവും ദൈവത്തിൽ നിന്നു താനും–</lg><lg n="൧൩">— നിങ്ങളുടെ ഉള്ളിൽതന്നെ വിധിപ്പിൻ സ്ത്രീ മൂടിക്കൊള്ളാ</lg><lg n="൧൪">തെ ദൈവത്തൊടു പ്രാൎത്ഥിക്കുന്നതു യൊഗ്യമൊ— പുരുഷ
ൻ മുടി നീട്ടിയാൽ അത് അവനു മാനക്കുറവ് എന്നും സ്ത്രീ നീട്ടി</lg><lg n="൧൫">യാൽ കൂന്തൽ അവൾ്ക്ക മൂടുപടത്തിന്നു വെണ്ടി നല്കപ്പെട്ടതാൽ
അവൾ്ക്കു തെജസ്സ് ആകുന്നു എന്നും പ്രകൃതിതാനും നിങ്ങളെ</lg><lg n="൧൬"> പഠിപ്പിക്കുന്നില്ലയൊ— ഒരുത്തൻ തൎക്കപ്രിയനായികാ
ൺ്കിലൊ ഇങ്ങിനത്തെ മൎയ്യാദ ഞങ്ങൾ്ക്കും ഇല്ല ദെവസഭക</lg> [ 77 ]

<lg n="൩">ൾ്ക്കും ഇല്ല(എന്നറിക)</lg>

<lg n="൧൭"> ആയതു ഞാൻ അജ്ഞാപിക്കുമ്പൊൾ ഒന്നിനെ പുക
ഴുന്നില്ല— നിങ്ങൾ കൂടിവരുന്നത് എറ്റം നന്മയല്ല എറ്റം തി</lg><lg n="൧൮">ന്മ ഉണ്ടാകുമാറ് എന്നുള്ളതത്രെ— എങ്ങിനെ എന്നാൽ ഒന്നാ
മത് നിങ്ങൾ സഭായായി കൂടുമ്പൊൾ നിങ്ങളിൽ ഭിന്നതകൾ ഉ
ണ്ടെന്നു ഞാൻ കെ‌ൾ്ക്കുന്നു ഒട്ടെടം വിശ്വസിക്കയും ചെയ്യു</lg><lg n="൧൯">ന്നു— നിങ്ങളിൽ കൊള്ളാകുന്നവർ വെളിവാകെണ്ടതി
ന്നല്ലൊ മതഭെദങ്ങളും നിങ്ങളിൽ ഉണ്ടായിരിക്കെണ്ടതു-</lg><lg n="൨൦">— എന്നാൽ നിങ്ങൾ ഒരെടത്തുകൂടി വരുമ്പൊൾ ഉണ്ണുകയിൽ</lg><lg n="൨൧"> ഒരൊരുത്തൻ തന്റെ അത്താഴം മുന്തി എടുക്കുന്നു പിന്നെ
ഒരുവൻ വിശന്നും ഒരുവൻ പൊകുന്നതിനാൽ അതുക</lg><lg n="൨൨">ൎത്താവിൻ അത്താഴം ഉണ്ണുക അല്ല— ഭക്ഷിപ്പാനും കുടി
പ്പാനും നിങ്ങൾ്ക്ക വീടുകൾ ഇല്ലയൊ അല്ല ദെവസഭയെനി
ങ്ങൾ തുഛ്ശീകരിച്ചു ഇല്ലാത്തവരെ നാണിപ്പിക്കുന്നുവൊ– ഞാ
ൻ നിങ്ങളൊടു എന്തു പറയെണ്ടു നിങ്ങളെ പുകഴുകയൊ ഇതി</lg><lg n="൨൩">ൽ നിങ്ങളെ പുകഴുന്നില്ല— ഞാനാകട്ടെ കൎത്താവിൽ നിന്നു
പരിഗ്രഹിച്ചു നിങ്ങൾ്ക്കും എല്പിച്ചത് എന്തെന്നാൽ കൎത്താവായ
യെശുതന്നെ കാണിച്ചുകൊടുക്കുന്നാൾ രാത്രിയിൽ അപ്പ െ</lg><lg n="൨൪">ത്ത എടുത്തു സ്തൊത്രം ചൊല്ലി നുറുക്കി പറഞ്ഞു- (വാങ്ങി ഭക്ഷി</lg><lg n="൨൪">പ്പിൻ) ഇതു നിങ്ങൾ്ക്ക വെണ്ടി നുറുക്കപ്പെടുന്ന എന്റെ ശരീരം ആ</lg><lg n="൨൫">കുന്നു എന്റെ ഓൎമ്മെക്കായിട്ടു ഇതിനെ ചെയ്വിൻ— അപ്രകാരം
തന്നെ അത്താഴത്തിൽ പിന്നെ പാനപാത്രത്തെയും എടു
ത്തുപറഞ്ഞു- ഈ പാനപാത്രം എന്റെ രക്തത്തിൽ പുതി
യനിയമം ആകുന്നു ഇതിനെ കുടിക്കുന്തൊറും എന്റെ ഒൎമ്മെ</lg><lg n="൨൬">ക്കായിട്ടു ചെയ്വിൻ— എങ്ങിനെ എന്നാൽ നിങ്ങൾ ഈ അ
പ്പം ഭക്ഷിക്കയും പാനപാത്രം കഴിക്കയും ചെയ്യുന്തൊറും ക</lg>

[ 78 ] <lg n="">ൎത്താവു വരുവൊളത്തിന്നു അവന്റെ മരണത്തെ പ്രസ്താ</lg><lg n="൨൭">വിക്കുന്നു— അതുകൊണ്ട് ആരാനും അപാത്രമായി ഈ അ
പ്പം ഭക്ഷിക്ക താൻ കൎത്താവിൻ പാനപാത്രം കുടിക്ക താൻ
ചെയ്താൽ കൎത്താവിൻ ശരീരത്തിന്നും രക്തത്തിന്നും കുറ്റമുള്ള</lg><lg n="൨൮">വൻ ആകും— എന്നാൽ മനുഷ്യൻ തന്നെത്താൻ ശൊധന െ
ചയ്തിട്ടുവെണം ഈ അപ്പത്തിൽ ഭക്ഷിച്ചും പാനപാത്ര</lg><lg n="൨൯">ത്തിൽ കുടിച്ചും കൊൾ്വിൻ— അ പാത്രമായി ഭക്ഷിച്ചു കു
ടിക്കുന്നവൻ കൎത്താവിൻ ശരീരത്തെ വിസ്തരിക്കായ്കയാ</lg><lg n="൩൦">ൽ തനിക്കു താൻ ന്യായവിസ്താരത്തെ ഭക്ഷിച്ചു കിടക്കുന്നു—
ഇതു ഹെതുവായിട്ടു നിങ്ങളിൽ പലരും ബലഹീനരും രൊ</lg><lg n="൩൧">ഗികളും ആയി ചിലരും നിദ്ര കൊണ്ടിരിക്കുന്നു— എന്നാൽ നമ്മെ</lg><lg n="൩൨"> നാം തന്നെ വിസ്തരിച്ചു എങ്കിൽ വിധിക്കപ്പെടുകയില്ല— വി
ധിക്കപ്പെടുകിലൊ നാം ലൊകത്തൊടു കൂട ദണ്ഡവിധിയി
ൽ അകപ്പെടായ്വാൻ കൎത്താവിനാൽ ശിക്ഷിക്കപ്പെടുന്നു—</lg><lg n="൩൩">— ആകയാൽ എൻ സഹൊദരരെ നിങ്ങൾ ഭക്ഷിപ്പാൻ കൂ
ടുമ്പൊൾ അന്യൊന്യം കാത്തുനില്പിൻ— ഒരുത്തനു വിശക്കി
ൽ ശിക്ഷാവിധി വരുമാറു കൂടരുത് എന്നു വെച്ചു വീട്ടിൽ ഭക്ഷി
ക്ക— ശെഷം കാൎയ്യങ്ങളെ ഞാൻ ഉടനെ ആദെശി
ക്കും—</lg>

൧൨ അദ്ധ്യായം

(൧൨—൧൪ അ.) ആത്മികവരങ്ങളുടെ താല്പൎയ്യം

<lg n="൧"> പിന്നെ സഹൊദരന്മാരെ ആത്മികവരങ്ങളെ കുറിച്ചു നിങ്ങ</lg><lg n="൨">ൾ ബൊധിക്കാതെ ഇരിക്കരുത് എന്ന് ആഗ്രഹിക്കുന്നു— നിങ്ങ
ൾ ജാതികളായി വസിക്കും കാലം നടത്തപ്പെടുന്ന പ്രകാരം എ
ല്ലാം ഊമവിഗ്രഹങ്ങളുടെ അടുക്കെകൊണ്ടുപൊകപ്പെടു
ന്നവരായി എന്നറിയുന്നുവല്ലൊ— ആകയാൽ ഞാൻ നി</lg> [ 79 ]

<lg n="൩">ങ്ങളെ ഗ്രഹിപ്പിക്കുന്നിതു— ദെവാത്മാവിൽ നിന്നു ഉരെക്കുന്ന
വൻ ആരും യെശുശാപഗ്രസ്തൻ എന്നു പറകയില്ല– വിശുദ്ധാ
ത്മാവിൽ അല്ലാതെ യെശുകൎത്താവെന്ന് പറവാൻ ആൎക്കും</lg><lg n="൪"> കഴികയും ഇല്ല— എന്നാൽ കൃപാവരങ്ങൾ്ക്ക പകുപ്പുകൾ ഉ</lg><lg n="൫">ണ്ടു ഏകാത്മാവുതാനും— ശുശ്രൂഷകൾ്ക്കും പകുപ്പുകൾ ഉണ്ടു</lg><lg n="൬"> കൎത്താവ് ഒരുവൻ- വ്യാപാരങ്ങൾ്ക്കും പകുപ്പുകൾ ഉണ്ടു എല്ലാ</lg><lg n="൭">വരിലും എല്ലാം വ്യാപരിക്കുന്ന ദൈവം ഒരുവൻ തന്നെ— എ
ന്നാൽ ആത്മാവ് ഒരൊരുത്തനിൽ വിളങ്ങുന്നവിധം (സഭയു</lg><lg n="൮">ടെ) ഉപകാരത്തിന്നത്രെ നല്കപ്പെടുന്നു— എന്തെന്നാൽ ഒരു
ത്തന്നു ആത്മാവിനാൽ ജ്ഞാനവചനവും മറ്റെവനു ആ ആത്മാ</lg><lg n="൯">വിനാൽ തന്നെ അറിവിന്റെ വചനവും നല്കപ്പെടുന്നു— അന്യനു
ആ ആത്മാവിൽ തന്നെ വിശ്വാസം മറ്റെവന്നു ആ ആത്മാവിൽ</lg><lg n="൧൦">തന്നെ ചികിത്സയുടെ വരങ്ങൾ മറ്റെവന്നു ശക്തിയുടെ വ്യാ
പാരങ്ങൾ മറ്റെവന്നു പ്രവചനം മറ്റെവനു ആത്മാക്കളെ</lg><lg n="൧൧"> വകതിരിവുകൾ— അന്യനുഭാഷകളുടെ വിധങ്ങൾ മറ്റെവ
നു ഭാഷകളെ വ്യാഖ്യാനം– ഇവ എല്ലാം വ്യാപരിക്കുന്നതൊ
താൻ ഇഛ്ശിക്കും പൊലെ അവനവനു വെവ്വെറെ പകുക്കുന്ന</lg><lg n="൧൨">ആ ഒർ ആത്മാവുതന്നെ— അങ്ങിനെ എന്നാൽ ശരീരം ഒ
ന്നെങ്കിലും പല അവയവങ്ങൾ ഉള്ളതാകുന്നുതല്ലാതെ ശ
രീരത്തിന്റെ അവയവങ്ങൾ പലതായിരുന്നും എല്ലാം ഒ</lg><lg n="൧൩">രു ശരീരം ആകുന്ന പ്രകാരംതന്നെ ക്രിസ്തനും ആകുന്നു— കാര
ണം യഹൂദരൊയവനരൊ അടിയാരൊ സ്വതന്ത്രരൊ നാം
എല്ലാവരും ഏകശരീരം ആമാറു ഒർ ആത്മാവിൽ സ്നാനംഎ</lg><lg n="൧൪">റ്റു എല്ലാവരും ഒർ ആത്മാവെയും കുടിക്കുമാറാക്കപ്പെട്ടു—</lg><lg n="൧൫"> ശരീരമല്ലൊ ഒർ അവയവമല്ല പലവും അത്രെ— കാലായ്തു
ഞാൻ കൈ അല്ല്ലായ്കയാൽ ശരീരത്തിൽ ചെരാ എന്നു ചൊ</lg>

[ 80 ] <lg n="">ല്ലുകിൽ അതിനാൽ ശരീരത്തിൽ ചെരാ എന്നു വരികയില്ല—</lg><lg n="൧൬"> ചെവി ആയത് ഞാൻ കണ്ണ് അല്ലായ്കയാൽ ശരീരത്തിൽ ചെ
രാ എന്നു ചൊല്ലുകിൽ അതിനാൽ ശരീരത്തിൽ ചെതത് എ</lg><lg n="൧൭">ന്നു വരികയും ഇല്ല— ശരീരം മുഴുവൻ കണ്ണായാൽ ശ്രവണം
എവിടെ മുഴുവൻ ശ്രവണം ആയാൽ ഘ്രാണം എവിടെ—</lg><lg n="൧൮"> ഇപ്പൊഴൊ ദൈവം താൻ ഇഛ്ശിച്ച പൊലെ അവയവങ്ങ</lg><lg n="൧൯">ളെ ശരീരത്തിൽ വെവ്വെറെ ആക്കി വെച്ചു— എല്ലാം ഒർ അ</lg><lg n="൨൦">വയവം എങ്കിൽ ശരീരം എവിടെ— ഇപ്പൊഴൊ പല അവ</lg><lg n="൨൧">യവങ്ങളും ഏകശരീരവും ഉണ്ടു— കൺകയ്യൊടു നിന്നെ
കൊണ്ടു എനിക്ക് ആവശ്യം ഇല്ല എന്നും മറ്റു തല കാലുക െ
ളാടു നിങ്ങളെകൊണ്ടു എനിക്ക ആവശ്യം ഇല്ല എന്നും ചൊല്ലി</lg><lg n="൨൨">കൂടാ— എന്തൊശരീരത്തിൽ ബലം കുറഞ്ഞ അവയവങ്ങ
ൾ എന്നു തൊന്നുന്നവ വെണ്ടുന്നവ അത്രെ എന്നു വിശെഷാ</lg><lg n="൨൩">ൽ ഉണ്ടല്ലൊ— ശരീരത്തിൽ മാനം കുറഞ്ഞവ എന്നു തൊന്നു
ന്നവറ്റിൽ എത്രയും അധികം മാനത്തെ അണിയുന്നു- നമ്മി</lg><lg n="൨൪">ൽ ഉചിതം കുറഞ്ഞവറ്റിന്നു അധികം ഔചിത്യവും വരുന്നു—ന</lg><lg n="൨൫">മ്മിൽ ഉചിതമായവറ്റിന്നു അത് ആവശ്യം അല്ലല്ലൊ— ദൈവം
ആകട്ടെ ശരീരത്തിൽ ഭിന്നതവരാതെ അവയവങ്ങൾ്ക്ക തങ്ങളിൽ
ഒരുപൊലെ ചിന്ത വെണം എന്നു വെച്ചു കുറവുള്ളതിന്നു അധി
കം മാനത്തെ കൊടുത്തുകൊണ്ടു ശരീരത്തെ കലൎന്നു ചെൎത്ത</lg><lg n="൨൬">തു— അതിനാൽ ഒർ അവയവം പണിപ്പെട്ടാലും അവയവ
ങ്ങൾ ഒക്കയും കൂടെപെടുന്നു— ഒന്നിന്നു തെജസ്സവന്നാലും അവ</lg><lg n="൨൭">യവങ്ങൾ ഒക്കയും കൂടെ സന്തൊഷിക്കുന്നു— നിങ്ങളൊ ക്രിസ്ത
ന്റെ ശരീരവും അംശമായിട്ട അവയവങ്ങളും ആകുന്നു—
ദൈവം ആകട്ടെ സഭയിൽ ചിലരെ ഒന്നാമത് അപൊസ്തലർ ആക്കി</lg><lg n="൨൮">കൊണ്ടു രണ്ടാമത് പ്രവാചകരെ മൂന്നാമത് ഉപദെഷ്ടാക്കളെ— അനന്തരം</lg> [ 81 ]

<lg n=""> ശക്തികളെ പിന്നെ ചികിത്സകളുടെ വരങ്ങൾ തുണ സെവക</lg><lg n="൨൯">ൾ പരിപാലനങ്ങൾ ഭാഷകളുടെ വിധങ്ങൾ— എല്ലാവരും അ
പൊസ്തലരൊ എല്ലാവരും പ്രവാചകരൊ എല്ലാവരും ഉപ െ</lg><lg n="൩൦">ദഷ്ടാക്കളൊ എല്ലാവരും ശക്തികളൊ എല്ലാവൎക്കും ചികി
ത്സാവരങ്ങൾ ഉണ്ടൊ എല്ലാവരും ഭാഷകളാൽ ഉരെക്കുന്നുവൊ
— എന്നാൽ ഗുണം എറിയവരങ്ങളെ കൊതിപ്പിൻ ഇ
നി അതിശ്രെഷ്ഠ വഴിയെ നിങ്ങൾ്ക്കു കാണിക്കുന്നുണ്ടു-</lg>

൧൩ അദ്ധ്യായം

വരങ്ങളിൽ മികെച്ചതു സ്നെഹം

<lg n="൧"> ഞാൻ മനുഷ്യരുടെയും ദൂതരുടെയും ഭാഷകളാൽ ഉരെച്ചാ
ലും സ്നെഹം ഇല്ല എങ്കിൽ ഞാൻ മുഴങ്ങുന്ന ചെമ്പൊചിലമ്പു</lg><lg n="൨">ന്ന താളമൊ ആയ്ചമഞ്ഞു— എനിക്ക പ്രവചനം ഉണ്ടായിട്ടു
സകല മൎമ്മങ്ങളും എല്ലാ അറിവും ബൊധിച്ചാലും മലകളെ അ
കറ്റുമാറു സൎവ്വവിശ്വാസവും ഉണ്ടായാലും സ്നെഹം ഇല്ല എങ്കി</lg><lg n="൩">ൽ ഞാൻ ഒന്നും ഇല്ല— എനിക്കുള്ളവ എല്ലാം കബളീകരിച്ചു െ
കാടുത്താലും എൻ ശരീരത്തെ ചുടുവാൻ എല്പിച്ചാലും സ്നെഹം</lg><lg n="൪"> ഇല്ല എങ്കിൽ എനിക്ക പ്രയൊജനവും ഇല്ല— സ്നെഹം ദീ
ൎഘം ക്ഷമിക്കുന്നതും ദയകൊലുന്നതും ആകുന്നു സ്നെഹം സ്പ
ൎദ്ധിക്കുന്നില്ല സ്നെഹം പൊങ്ങച്ചം കാണിക്കുന്നില്ല ചീൎക്കുന്നില്ല-</lg><lg n="൫"> ഉചിതം വിട്ടുനടക്കുന്നില്ല തന്റെവ അന്വെഷിക്കുന്നില്ല ചൊ
ടിക്കുന്നില്ല (പെട്ട) ദൊഷത്തെ കണക്കിടുന്നില്ല അനീതിയിൽ</lg><lg n="൬"> സന്തൊഷിയാതെ സത്യത്തൊടുകൂടി സന്തൊഷിക്കുന്നു— എ</lg><lg n="൭">ല്ലാം മൂടുന്നു എല്ലാം വിശ്വസിക്കുന്നു എല്ലാം പ്രത്യാശിക്കുന്നു</lg><lg n="൮"> എല്ലാം സഹിക്കുന്നു— സ്നെഹം ഒരു നാളും ഉതിൎന്നു പൊകാ
പ്രവചനങ്ങൾ ആയാലും അവറ്റിന്നു നീക്കം വരും ഭാഷക</lg>

[ 82 ] <lg n="൯">ൾ ആയാലും നിന്നുപൊകും അറിവായാലും നീങ്ങിപൊകും— കാ
രണം അംശമായത്രെ നാം അറിയുന്നു അംശമായി പ്രവചി</lg><lg n="൧൦">ക്കുന്നു— തികവുവന്ന നെരത്തിലൊ അംശമായുള്ളതിന്നു</lg><lg n="൧൧"> നീക്കം വരും— ഞാൻ ശിശുവാകുമ്പൊൾ ശിശുവായി പറഞ്ഞു ശി
ശുവായി ഭാവിച്ചു ശിശുവായി എണ്ണികൊണ്ടിരുന്നു– പുരുഷനാ</lg><lg n="൧൨">യാറെ ശിശുവിന്റെവ നീക്കിയിരിക്കുന്നു— ഇന്നല്ലൊ നാം ക
ണ്ണാടിയൂടെ കടമൊഴിയായി കാണുന്നു എന്നു മുഖാമുഖമായ
ത്രെ— ഇന്നു അംശമായി അറിയുന്നു- അന്നു ഞാൻ അറിയ</lg><lg n="൧൩">പ്പെട്ടപ്രകാരത്തിലും അറിഞ്ഞുകൊള്ളും— എന്നാൽ ഇപ്പൊ
ൾ വിശ്വാസം പ്രത്യാശ സ്നെഹം ഈ മൂന്നും വസിക്കുന്നുണ്ടു– ഇവ
റ്റിൽ വലിയത് സ്നെഹം തന്നെ-</lg>

൧൪ അദ്ധ്യായം

പ്രവാചകഭാഷാദിവരങ്ങളെ സഭയിൽ പ്രയൊഗിക്കെണ്ടും പ്രകാരം

<lg n="൧"> സ്നെഹത്തെ പിന്തുടൎന്നുകൊൾ്വിൻ— ആത്മികവരങ്ങളെ
യും വിശെഷാൽ പ്രവചിക്കുന്ന വരത്തെയും കൊതിപ്പി</lg><lg n="൨">ൻ— എന്തുകൊണ്ടെന്നാൽ ഭാഷയാൽ ഉരെക്കുന്നവൻ
ആരും ബൊധിക്കാതെ താൻ ആത്മാവിൽ മൎമ്മങ്ങളെ ചൊ
ല്ലുന്നതിനാൽ മനുഷ്യരൊടല്ല ദൈവത്തൊട് അത്രെ പ</lg><lg n="൩">റയുന്നു— പ്രവചിക്കുന്നവനൊ മനുഷ്യൎക്ക വീട്ടുവൎദ്ധന പ്ര</lg><lg n="൪">ബൊധനം സാന്ത്വനം എന്നിവ പറയുന്നു— ഭാഷയാൽ
ഉരെക്കുന്നവൻ തന്നെത്താൻ പണിയുന്നു പ്രവചിക്കുന്ന</lg><lg n="൫">വൻ സഭയെ പണിയുന്നു— നിങ്ങൾ എല്ലാവരും ഭാഷ
കളാൽ ഉരെക്കെണം എന്നു വിശെഷാൽ പ്രവചിക്കെ
വെണ്ടു എന്നും ഞാൻ ഇഛ്ശിക്കുന്നു— സഭെക്കു വീട്ടുവൎദ്ധനല
ഭിപ്പാൻ ഭാഷകളാൽ ഉരെക്കുന്നവൻ വ്യാഖ്യാനിക്ക</lg> [ 83 ]

<lg n=""> അല്ലാതെ പ്രവചിക്കുന്നവൻ അവനെക്കാൾ വലിയവൻ ത</lg><lg n="൬">ന്നെ— എന്നിയെ സഹൊദരന്മാരെ ഞാൻ വെളിപ്പാടു അ
റിവു പ്രവചനം ഉപദെശം ഇവ ഒന്നു കൊണ്ടും പറയാതെ ഭാ
ഷകളാൽ ഉരെച്ചുകൊണ്ടത്രെ നിങ്ങളിൽ വന്നാൽ നിങ്ങൾ്ക്ക</lg><lg n="൭"> എന്തു പ്രയൊജനം വരുത്തും— കുഴൽവീണ മുതലായി
നാദം ഇടുന്ന നിൎജ്ജീവങ്ങൾ പൊലും ധ്വനികളിൽ വ്യത്യാസം
വെക്കാഞ്ഞാൽ ഊതിയതുതാൻ നീട്ടിയതുതാൻ എങ്ങിനെ</lg><lg n="൮"> തിരിഞ്ഞുവരും— കാഹളം തെളിവില്ലാത്ത നാദം ഇട്ടാൽ</lg><lg n="൯"> പടെക്ക് ആരുപൊൽ ഒരുങ്ങും— അതുപൊലെ നിങ്ങളും
നാവുകൊണ്ടു വ്യക്തമായ വചനം കൊടാഞ്ഞാൽ ഉരെ
ച്ചത് എങ്ങിനെ തിരിഞ്ഞു വരും നിങ്ങൾ ആകാശത്തിലെ</lg><lg n="൧൦">ക്ക് പറയുന്നവർ ആകുമല്ലൊ— ലൊകത്തിൽ ശബ്ദങ്ങളു
ടെ ജാതികൾ എത്ര ഉണ്ടുപൊൽ ആയത് ഒന്നും അവ്യക്തമ</lg><lg n="൧൧">ല്ല— അതുകൊണ്ടു ശബ്ദത്തിൻ അൎത്ഥത്തെ അറിഞ്ഞാൽ
പറയുന്നവനു ഞാൻ മ്ലെഛ്ശനായിരിക്കും പറയുന്നവൻ എനിക്കും</lg><lg n="൧൨"> മ്ലെഛ്ശനത്രെ— അവ്വണ്ണം നിങ്ങളും ആത്മാ(ംശങ്ങളെ‌) തെടുന്ന
വർ ആകയാൽ സഭയുടെ വീട്ടുവൎദ്ധനെക്കായി വഴിയുവാൻ</lg><lg n="൧൩"> അന്വെഷിപ്പിൻ— അതുകൊണ്ടു ഭാഷയാൽ ഉരെക്കുന്ന</lg><lg n="൧൪">വൻ വ്യാഖ്യാനിപ്പാനുള്ള മനസ്സൊടെ പ്രാൎത്ഥിക്കാവു— ഞാ
ൻ ഭാഷയാൽ അത്രെ പ്രാൎത്ഥിക്കിൽ എന്റെ ആത്മാവും പ്രാ
ൎത്ഥിക്കുന്നു സത്യം എൻ മനസ്സുഫലം തരാതിരിക്കുന്നു താനും–</lg><lg n="൧൫">– എന്നാൽ എന്തു- ഞാൻ ആത്മാവുകൊണ്ടു പ്രാൎത്ഥിക്ക മനസ്സു
കൊണ്ടും പ്രാൎത്ഥിക്ക ആത്മാവു കൊണ്ടുപാടുക മനസ്സുകൊ</lg><lg n="൧൬">ണ്ടും പാടുക— അല്ലായ്കിൽ നീ ആത്മാവുകൊണ്ടു ആശീൎവ്വദിച്ചാ
ൽ സാമാന്യന്മാരുടെ സ്ഥലത്തിരിക്കുന്നവൻ നീ പറയുന്നതു
തിരിയാതിരിക്കെ നിന്റെ സ്തൊത്രത്തിന്നു ആമെൻ</lg>

[ 84 ] <lg n="൧൭"> എന്നത് എങ്ങിനെ ചൊല്ലും— നീ നന്നായി സ്ത്രൊത്രിക്കുന്നു സ</lg><lg n="൧൮">ത്യം അന്യനു വീട്ടുവൎദ്ധന വരുന്നില്ലതാനും— നിങ്ങൾ എല്ലാ
വരിലും അധികം ഞാൻ ഭാഷകളാൽ ഉരെക്കകൊണ്ടു ദൈ</lg><lg n="൧൯">വത്തെ സ്തുതിക്കുന്നു— എങ്കിലും സഭയിൽ വെച്ചു ഭാഷയാ
ൽ ൧൦൦൦൦ വാക്കു ചൊല്ലുന്നതെക്കാളും മറ്റെവരെയും
പഠിപ്പിപ്പാൻ എൻ മനസ്സ് കൊണ്ട് അഞ്ചുവാക്കു പറവാ</lg><lg n="൨൦">ൻ ഇഛ്ശിക്കുന്നു— സഹൊദരരെ ബുദ്ധിയിൽ ബാലർ ആ കൊ
ല്ലാ- തിന്മ സംബന്ധിച്ചു ശിശുപ്രായരായി ബുദ്ധിയിൽ തികഞ്ഞ</lg><lg n="൨൧">വർ ആകുവിൻ— ധൎമ്മത്തിൽ എഴുതി ഇരിക്കുന്നിതു- അന്യ
ഭാഷക്കാരെ കൊണ്ടും വെറെ അധരങ്ങളാലും ഞാൻ ഈ
ജനത്തൊടു ഉരെക്കും- എന്നിട്ടും അവർ എന്നെ കെൾ്ക്കയില്ല</lg><lg n="൨൨"> എന്നു കൎത്താവു പറയുന്നു (യശ. ൨൮, ൧൧ʃ)— അവ്വണ്ണം ഭാ
ഷകൾ അടയാളമായിരിക്കുന്നു വിശ്വസിക്കുന്നവൎക്ക അല്ല അ
വിശ്വാസികൾ്ക്കത്രെ— പ്രവചനമൊ അവിശ്വാസികൾ്ക്കല്ല്ല വി</lg><lg n="൨൩">ശ്വസിക്കുന്നവൎക്കു തന്നെ— എങ്കിൽ സഭ ഒക്കയും ഒർ എടുത്തു
കൂടി വരുമ്പൊൾ എല്ലാവരും ഭാഷകളാൽ ഉരെക്കിൽ സാമാന്യ
രൊ അവിശ്വാസികളൊ അകമ്പുക്കാൽ നിങ്ങൾ്ക്ക ഭ്രാന്തുണ്ടെ</lg><lg n="൨൪">ന്നു ചൊല്ലുകില്ലയൊ— എല്ലാവരാലും പ്രവചിക്കിലൊ അവി
ശ്വാസിയൊ സാമാന്യനൊ അകമ്പുക്കാൽ എല്ലാവരാലും ശാ
സിക്കപ്പെടുന്ന എല്ലാവരാലും വിവെചിക്കപ്പെടുന്നു അവ െ</lg><lg n="൨൫">ന്റ ഹൃദയരഹസ്യങ്ങൾ വെളിവാക്കുന്നു— അങ്ങിനെ അവൻ മു
ഖം കവിണ്ണുവീണു ദൈവം ഉള്ളവണ്ണം നിങ്ങളിൽ ഇരിക്കു
ന്നു എന്നു എറ്റുപറഞ്ഞു ദൈവത്തിന്നു നമസ്കരിക്കും-</lg><lg n="൨൬"> എന്നാൽ എന്തു സഹൊദരന്മാരെ നിങ്ങൾ കൂടിവരുമ്പൊ
ൾ നിങ്ങളിൽ ഒരൊരുത്തന്നു സങ്കീൎത്തനം ഉണ്ടു ഉപദെശം ഉണ്ടു
ഭാഷ ഉണ്ടു വെളിപ്പാടുണ്ടു വ്യാഖ്യാനം ഉണ്ടു– എല്ലാം വീട്ടുവ</lg> [ 85 ]

<lg n="൨൭"> ൎദ്ധനെക്കായി ഭവിക്ക— ഭാഷയാൽ ഉരെക്കിൽ ഇരുവർ
താൻ പക്ഷെ മൂവരൊളം താൻ ഉരെക്ക അതും മുറമുറയെ</lg><lg n="൨൮">ആക– ഒരുവൻ വ്യാഖ്യാനിപ്പു— വ്യാഖ്യാനി ഇല്ലാഞ്ഞാൽ (ഭാ
ഷക്കാരൻ) സഭയിൽ മിണ്ടാതെ ഇരിക്ക തന്നൊടും ദൈവ</lg><lg n="൨൯">ത്തൊടും മാത്രം ഉരെക്ക— പ്രവാചകന്മാർ ഇരുവരൊ മൂ</lg><lg n="൩൦">വരൊ പറക മറ്റെവർ വകതിരിക്കാവു— ഇരിക്കുന്ന മ െ
റ്റാരുവന്നു വെളിപ്പാടു വരികിലൊ ഒന്നാമൻ മിണ്ടാതെ ഇ</lg><lg n="൩൧">രിക്ക— എല്ലാവരും പഠിപ്പാനും എല്ലാവരും പ്രബൊധം െ
കാൾ‌്വാനും താന്താനായിട്ടു നിങ്ങൾ എല്ലാവരും പ്രവചിച്ചുകൂടു</lg><lg n="൩൨">മല്ലൊ— പ്രവാചകാത്മാക്കളും പ്രവാചകന്മാൎക്ക കീഴടങ്ങുന്നു-</lg><lg n="൩൩">- ദൈവം അല്ലൊ വിശുദ്ധരുടെ സൎവ്വ സഭകളിലും ഉള്ളപ്രകാ
രം കലക്കത്തിന്റെ അല്ല സമാധാനത്തിന്റെ (ദൈവം) ആ</lg><lg n="൩൪">കുന്നു— സ്ത്രീകൾ സഭകളിൽ മിണ്ടാതെ ഇരിക്ക ധൎമ്മവും ചൊ
ല്ലുന്നപ്രകാരം കീഴടങ്ങുക അല്ലാതെ ഉരെപ്പാൻ അവൎക്ക അ</lg><lg n="൩൫">നുവാദം ഇല്ല— സഭകളിൽ ഉരെക്കുന്നത് സ്ത്രീകൾ്ക്ക ലജ്ജ ആക
യാൽ അല്ലൊ അവർ വല്ലതും പഠിപ്പാൻ ഇഛ്ശിച്ചാൽ വീട്ടിൽ ത</lg><lg n="൩൬">ങ്ങളുടെ പുർഷന്മാരൊടു ചൊദിച്ചു കൊൾ്ക— എന്തൊ ദെവ
വചനം നിങ്ങളിൽ നിന്നൊ പുറപ്പെട്ടുവന്നത്– നിങ്ങളൊ</lg><lg n="൩൭">ളം മാത്രമൊ എത്തിയതു— ഒരുത്തൻ പ്രവാചകൻ എന്നൊ
ആത്മികൻ എന്നൊ തൊന്നിയാൽ ഞാൻ നിങ്ങൾ്ക്ക എഴുതുന്ന</lg><lg n="൩൮">വ കൎത്താവിൻ കല്പനകൾ എന്ന് അറിക— ഒരുവൻ അറി</lg><lg n="൩൯">യായ്കിലൊ അറിയായ്ക— അതുകൊണ്ടു സഹൊദരന്മാരെ
പ്രവചിപ്പതിനെ കൊതിപ്പിൻ ഭാഷകളാൽ ഉരെക്കുന്നതി
നെ തടുക്കയും അരുതു- സകലവും ഔചിത്യമായും ക്രമത്തി
ലും നടപ്പൂതാക-</lg>

[ 86 ] ൧൫ അദ്ധ്യായം

പുനരുത്ഥാനം ഉണ്ടെന്നും (൩൫) ഇന്നതെന്നും ഉപദെശിച്ചതു

<lg n="൧"> പിന്നെ സഹൊദരന്മാരെ ഞാൻ നിങ്ങളൊടു സുവിശെഷി
ച്ചതു നിങ്ങൾ പരിഗ്രഹിച്ചതും നില്ക്കുന്നതും രക്ഷപ്പെടുന്നതും ആയ</lg><lg n="൨"> സുവിശെഷത്തെ നിങ്ങൾ്ക്ക് അറിയിക്കുന്നു— നിങ്ങൾ വൃഥാ വിശ്വ
സിച്ചു എന്നു വരാതെ ഞാൻ ഇന്ന വചനത്താലെ നിങ്ങളൊ
ടു സുവിശെഷിച്ചു എന്നു പിടിച്ചുകൊണ്ടാലൊ (രക്ഷപ്പെടുന്നു</lg><lg n="൩">ള്ളു)— നിങ്ങളിൽ ഒന്നാമതല്ലൊ ഞാനും പരിഗ്രഹിച്ചതിനെ
എല്പിച്ചതാവിത് ക്രിസ്തൻ നമ്മുടെ പാപങ്ങൾ്ക്ക വെണ്ടിതിരുവെ</lg><lg n="൪">ഴുത്തുകളിൻ പ്രകാരം മരിച്ചു എന്നും കുഴിച്ചിടപ്പെട്ടു— എഴുത്തുക</lg><lg n="൫">ളിൻപ്രകാരം മൂന്നാം നാൾ ഉണൎത്തപ്പെട്ടിരിക്കുന്നു എന്നും കെഫാ</lg><lg n="൬">വിന്നും പിന്നെ പന്തിരുവൎക്കും കാണായ്വന്നു എന്നും തന്നെ— അ
നന്തരം അഞ്ഞൂറ്റിൽ പരം സഹൊദരന്മാൎക്ക ഒരിക്കൽ കാണാ
യിതു അവർ മിക്കപെരും ഇന്നെവരെ വസിക്കുന്നു ചിലർ നിദ്ര െ</lg><lg n="൭">കാണ്ടും ഇരിക്കുന്നു— അനന്തരം യാക്കൊബിന്നും പിന്നെ എ</lg><lg n="൮">ല്ലാ അപൊസ്തലൎക്കും കാണായ്വന്നു— എല്ലാവൎക്കും ഒടുക്കം അലസി</lg><lg n="൯">യപിള്ള കണക്കനെ ഉള്ള എനിക്കും കാണായതു— (ഞാൻ അ
ല്ലൊ അപൊസ്തലരിൽ അതി ചെറിയവൻ തന്നെ ദെവസഭ െ
യ ഹിംസിച്ചാൽ അപൊസ്തലൻ ആകുവാൻ യൊഗ്യനുമല്ല—</lg><lg n="൧൦"> എങ്കിലും ദെവകൃപയാൽ ഞാൻ ആകുന്നത് ആകുന്നു- എങ്കലെ
ക്കുള്ള അവന്റെ കൃപ വ്യൎത്ഥമായതും ഇല്ല— അവരെല്ലാവരെ
ക്കാളും ഞാൻ അത്യന്തം അദ്ധ്വാനിച്ചു ഞാനല്ല താനും എന്നൊ</lg><lg n="൧൧">ടുകൂടയുള്ള ദെവകൃപ അത്രെ-) ആയതുകൊണ്ടു ഞാൻ ആക
ട്ടെ അവർ ആകട്ടെ ഇവ്വണ്ണം ഞങ്ങൾ ഘൊഷിക്കുന്നു ഇവ്വ</lg><lg n="൧൨">ണ്ണം നിങ്ങളും വിശ്വസിച്ചു— ക്രിസ്തൻ മരിച്ചവരിൽ നിന്നു</lg> [ 87 ]

<lg n=""> ഉണൎത്തപ്പെട്ടു എന്നു ഘൊഷിച്ചു കൊണ്ടിരിക്കെ മരിച്ചവ
രുടെ പുനരുത്ഥാനം ഇല്ല എന്നു നിങ്ങളിൽ ചിലർ പറയുന്ന</lg><lg n="൧൩">തു എങ്ങിനെ— മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കിൽ
ക്രിസ്തനും ഉണൎത്തപ്പെട്ടില്ല ക്രിസ്തൻ ഉണൎത്തപ്പെടാത്തവൻ എ</lg><lg n="൧൪">ങ്കിൽ ഞങ്ങളുടെ ഘൊഷണം വ്യൎത്ഥം നിങ്ങളുടെ വിശ്വാസവും</lg><lg n="൧൫"> വ്യൎത്ഥം അത്രെ— ഞങ്ങളും ദൈവം ഉണൎത്താത ക്രിസ്തനെ അ
വൻ ഉണൎത്തി എന്നു ദൈവത്തിന്നു എതിരെ സാക്ഷ്യം ചൊല്ലു
കയാൽ ദൈവത്തിന്നു കള്ളസാക്ഷികളായി കാണപ്പെടു</lg><lg n="൧൬">ന്നു— മരിച്ചവർ എഴുനീല്ക്കുന്നില്ല എന്നു വരികിൽ തന്നെ-</lg><lg n="൧൭">- കാരണം മരിച്ചവർ ഉണരുന്നില്ല എങ്കിൽ ക്രിസ്തനും ഉണൎത്ത</lg><lg n="൧൮">പ്പെടാത്തവൻ— ക്രിസ്തൻ ഉണൎത്തപ്പെടാത്തവൻ എങ്കിൽ
നിങ്ങളുടെ വിശ്വാസം പഴുതിൽ ആയി നിങ്ങൾ ഇന്നും നിങ്ങ
ളുടെ പാപങ്ങളിൽ ഇരിക്കുന്നു ക്രിസ്തനിൽ നിദ്രകൊണ്ടവരും</lg><lg n="൧൯"> നശിച്ചുപൊയി— നാം ഈ ജീവങ്കൽ മാത്രമെ ക്രിസ്തനിൽ ആ
ശവെച്ചവരായി എങ്കിൽ എല്ലാ മനുഷ്യരിലും അരിഷ്ടമു</lg><lg n="൨൦">ള്ളവരത്രെ— ഇപ്പൊഴൊ ക്രിസ്തൻ മരിച്ചവരിൽ നിന്നു
ഉണൎത്തപ്പെട്ടിട്ടുണ്ടു നിദ്രകൊണ്ടവരുടെ ആദ്യവിളവായി</lg><lg n="൨൧">ട്ടത്രെ— എന്തെന്നാൽ മനുഷ്യനാൽ മരണം ഉണ്ടായിരി െ
ക്ക മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യനാൽ തന്നെ—</lg><lg n="൨൨"> ആദാമിൽ അല്ലൊ എല്ലാവരും ചാകുന്നപ്രകാരം തന്നെ ക്രിസ്തനി</lg><lg n="൨൩">ൽ എല്ലാവരും ഉയിൎപ്പിക്കപ്പെടും— എല്ലാവനും താന്താന്റെ
നിരയിൽ താനും- ആദ്യവിളവു ക്രിസ്തൻ അനന്തരം ക്രിസ്തനുള്ള</lg><lg n="൨൪">വർ അവന്റെ പ്രത്യക്ഷതയിൽ— പിന്നെ അവസാനം- അന്ന്
അവൻ എല്ലാവാഴ്ചയെയും സകല അധികാരശക്തികളെ
യും നീക്കം വരുത്തിയ ശെഷം പിതാവായ ദൈവത്തിന്നു</lg><lg n="൨൫"> രാജ്യത്തെ എല്പിക്കും— അവനല്ലൊ സകല ശത്രുക്കളെ</lg>

[ 88 ] <lg n="">യും തന്റെ കാലുകളിൻ കീഴിൽ ആക്കുവൊളത്തിന്നു വാഴെണ്ട</lg><lg n="൨൬">തു— ഒടുക്കത്തെ ശത്രുവായി മരണം തന്നെ നീക്കപ്പെടു</lg><lg n="൨൭">ന്നു— സകലത്തെയും അവന്റെ കാലുകളിൻ കീഴാക്കി എന്നു
ണ്ടല്ലൊ (സങ്കി. ൮, ൭)- സകലവും അവന് കീഴാക്കപ്പെട്ടു എ
ന്നു ചൊല്ലുകിൽ സകലവും കീഴാക്കികൊടുത്തവൻ ഒഴിക</lg><lg n="൨൮">യത്രെ എന്നു സ്പഷ്ടം— എങ്കിലും അവനു സകലവും കീഴ്പെട്ടുവ
ന്നപ്പൊഴെക്കു പുത്രൻ താനും സകലവും കീഴാക്കികൊടുത്തവ
നു കീഴ്പെട്ടിരിക്കും– ദൈവം സകലത്തിലും സകലവും ആകെ</lg><lg n="൨൯">ണ്ടതിന്നുതന്നെ— അല്ലായ്കിൽ മരിച്ചവൎക്കു മെലെ സ്നാനം
എല്ക്കുന്നവർ എന്തു ചെയ്യും മരിച്ചവർ കെവലം ഉണരുന്നില്ല</lg><lg n="൩൦"> എങ്കിൽ അവൎക്കു മെലെ സ്നാനം എല്ക്കുന്നതു എന്തു— ഞങ്ങ</lg><lg n="൩൧">ളും നാഴികതൊറും കുടുക്കിൽ ആകുന്നത് എന്തു— സഹൊദരന്മാ
രെ നമ്മുടെ കൎത്താവായ യെശുക്രിസ്തങ്കൽ എനിക്കു നിങ്ങളാൽ</lg><lg n="൩൨"> ഉള്ള പ്രശംസ ആണ ഞാൻ ദിവസെന ചാകുന്നു— ഞാൻ എ
ഫെസിൽ വെച്ചു മൃഗപ്പൊർ ഏറ്റതു മാനുഷഭാവത്തിൽ ആ
യെന്നാൽ എനിക്ക് എന്തു പ്രയൊജനം— മരിച്ചവർ ഉണരാ
യ്കിൽ നാം തിന്നും കുടിച്ചും കൊൾ്ക നാളയല്ലൊ ചാകും എന്ന െ</lg><lg n="൩൩">ത്ര (യശ. ൨൨, ൧൩)— ഭ്രമപ്പെടായ്വിൻ ഒർ ഉത്തമഭാവങ്ങ</lg><lg n="൩൪">ളെ കെടുക്കുന്ന ദുസ്സംഗങ്ങൾ— നീതിക്കെതിൎമ്മദിച്ചു കൊൾ്വിൻ
പാപം ചെയ്യാതിരിപ്പിൻ- ചിലൎക്കു ദെവവിഷയത്തിൽ അ
റിയായ്മ ഉണ്ടു ഞാൻ നിങ്ങൾ്ക്ക ലജ്ജെക്കായി പറയുന്നു–</lg> <lg n="൩൫"> പക്ഷെ ഒരുവൻ മരിച്ചവർ എങ്ങിനെ ഉണരും എന്നും</lg><lg n="൩൬"> ഏതു വിധമുള്ള ശരീരത്തൊടെ വരുന്നു എന്നും ചൊല്ലും— മൂഢ
നീ വിതെക്കുന്നതു ചത്തില്ല എങ്കിൽ ഉയിൎപ്പിക്കപ്പെടുന്നില്ല—</lg><lg n="൩൭"> നീ വിതെക്കുന്നതൊ ഭവിപ്പാനുള്ള ശരീരമല്ല പക്ഷെ കൊത
മ്പം മുതലായതിൽ ഒരു വെറുമ്മണിയത്രെ വിതെക്കുന്നുള്ളു-</lg> [ 89 ]

<lg n="൩൮"> ദൈവമൊ ഇഷ്ടപ്രകാരം അതിന്നു ശരീരത്തെയും വിത്തു
കളിൽ ഒരൊന്നിന്നു അതതിന്റെ ശരീരത്തെയും കൊടുക്കു</lg><lg n="൩൯">ന്നത്— എല്ലാ മാംസവും സമമാംസം അല്ല മനുഷ്യരുടെത് വെ
റെ കന്നുകാലികളുടെ മാംസം വെറെ മീനുകളുടെത് വെറെ</lg><lg n="൪൦"> പക്ഷികളുടെതും വെറെ— സ്വൎഗ്ഗീയശരീരങ്ങളും ഭൌമശ
രീരങ്ങളും ഉണ്ടു— സ്വൎഗ്ഗീയങ്ങളുടെ തെജസ്സ് അന്യം ഭൌമ</lg><lg n="൪൧">ങ്ങളുടെ തെജസ്സും അന്യം— സൂൎയ്യന്റെ തെജസ്സ് വെറെ
ചന്ദ്രന്റെ തെജസ്സ് വെറെ നക്ഷത്രങ്ങളുടെ തെജസ്സും െ
വറെ നക്ഷത്രത്തിന്നു നക്ഷത്രത്തിൽ തെജസ്സുകൊണ്ടു െ</lg><lg n="൪൨">ഭദം ഉണ്ടല്ലൊ— അവ്വണ്ണം തന്നെ മരിച്ചവരുടെ പുനരു
ത്ഥാനം കേടിൽ വിതെക്കപ്പെടുന്നു കെടായ്മയിൽ ഉണ</lg><lg n="൪൩">രുന്നു അവമാനത്തിൽ വിതെക്കപ്പെടുന്നു തെജസ്സിൽ
ഉണരുന്നു ബലഹീനതയിൽ വിതെക്കപ്പെടുന്നു ശക്തി</lg><lg n="൪൪">യിൽ ഉണരുന്നു പ്രാണമയശരീരം വിതെക്കപ്പെടുന്നു</lg><lg n="൪൫"> ആത്മികശരീരം ഉണരുന്നു— പ്രാണമയ ശരീരവും ആ
ത്മികശരീരവും ഉണ്ടു- അപ്രകാരം എഴുതിയതു- ആദാം എന്ന
ഒന്നാം മനുഷ്യൻ ജീവനുള്ള ദെഹിയായി ചമഞ്ഞു (൧ മൊ
൨, ൭) ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായത്രെ-</lg><lg n="൪൬"> ആത്മികമായതു മുന്നെതല്ലതാനും- പ്രാണമയമായത് അ</lg><lg n="൪൭">ത്രെ പിന്നെ ആത്മികം— ഒന്നാം മനുഷ്യൻ ഭൂമിയിൽ നിന്നു
മണ്മയൻ രണ്ടാം മനുഷ്യൻ സ്വൎഗ്ഗത്തിൽ നിന്നു കൎത്താവ െ</lg><lg n="൪൮">ത്ര— മണ്മയൻ എതുപ്രകാരം മണ്മയരും അത് പ്രകാരം
സ്വൎഗ്ഗീയൻ ഏതുപ്രകാരം ഉള്ളവൻ സ്വൎഗ്ഗീയരും അത്പ്ര</lg><lg n="൪൯">കാരം— നാം മണ്മയന്റെ പ്രതിമ പൂണ്ടു നടന്നപൊലെ</lg><lg n="൫൦"> സ്വൎഗ്ഗീയന്റെ പ്രതിമയും പൂണ്ടു നടക്കും— സഹൊദരന്മാരെ
ഞാൻ മൊഴിയുന്നിതു മാംസരക്തങ്ങൾ്ക്ക ദെവരാജ്യത്തെ</lg>

[ 90 ] <lg n=""> അവകാശം ആക്കുവാൻ കഴികയില്ല കെടുകെടായ്മയെയും</lg><lg n="൫൧"> അവകാശം ആക്കുകയും ഇല്ല എന്നത്രെ— ഇതാ മൎമ്മത്തെ
ഞാൻ നിങ്ങളൊടു പറയുന്നിതു— നാം എല്ലാവരും അല്ല നിദ്ര കൊ</lg><lg n="൫൨">ള്ളും ക്ഷണം കൊണ്ടു കൺ ഇമെക്കുന്നിടയിൽ ഒടുക്കത്തെ
കാഹളനാദത്തിങ്കൽ എല്ലാവരും മാറ്റപ്പെടും താനും– കാ
ഹളം നദിക്കും സത്യം ഉടനെ മരിച്ചവർ അക്ഷയരായി ഉണ</lg><lg n="൫൩">ൎത്തപ്പെടുകയും നാം മാറ്റപ്പെടുകയും ചെയ്യും‌‌— എന്തി
ന്നെന്നാൽ ഈ ക്ഷയം ഉള്ളതു അക്ഷയത്തെ ധരിക്കയും</lg><lg n="൫൪"> ഈ ചാകുന്നത് ചാകായ്മയെ ധരിക്കയും വെണ്ടതു— എന്നാ
ൽ ഈ ക്ഷയമുള്ളതു അക്ഷയത്തെയും ഈ ചാകുന്നത്
ചാകായ്മയെയും ധരിച്ചപ്പൊഴെക്കു തന്നെ മരണം ജയ
ത്തിൽ വിഴുങ്ങപ്പെട്ടു (യശ. ൨൫, ൮) എന്ന് എഴുതിയവച</lg><lg n="൫൫">നം ഉണ്ടാകും— ഹെമരണമെ നിൻ വിഷമുള്ള് എവിടെ</lg><lg n="൫൬"> പാതാളമെ നിൻ ജയം എവിടെ (ഹൊശ. ൧൩, ൧൪)— മര
ണത്തിൻ മുൾപാപം തന്നെ പാപത്തിൻ ശക്തിയൊ ധൎമ്മമത്രെ–</lg><lg n="൫൭">– നമ്മുടെ കൎത്താവായ് യെശുക്രിസ്തനെ കൊണ്ടു നമുക്കു ജ</lg><lg n="൫൮">യത്തെ നല്കുന്ന ദൈവത്തിന്നു സ്തൊത്രം— ആകയാൽ എ
ൻ പ്രിയസഹൊദരന്മാരെ ഉറപ്പുള്ളവരും കുലുങ്ങാത്തവരും
നിങ്ങളുടെ പ്രയത്നം കൎത്താവിൽ വ്യൎത്ഥമല്ല എന്നറികയാ
ൽ കൎത്താവിൻ വെലയിൽ എപ്പൊഴും വഴിയുന്നവരും ആ
കുവിൻ—</lg>

൧൬ അദ്ധ്യായം

യരുശലെമ്യൎക്കുള്ള ചെരുമാനം മുതലായിനാനാ
കാൎയ്യാദികൾ

<lg n="൧"> പിന്നെ വിശുദ്ധൎക്കായുള്ള ചെരുമാനത്തെ തൊട്ടു ഞാ</lg> [ 91 ]

<lg n="">ൻ ഗലാത്യസഭകൾ്ക്ക് ആദെശിച്ചപൊലെ തന്നെ നിങ്ങളും</lg><lg n="൨"> ചെയ്വിൻ— ഞാൻ വന്നാൽ പിന്നെ മാത്രം ചെരുമാനങ്ങൾ
ഭവിക്കാതിരിക്കെണ്ടതിന്നു- ആഴ്ചകളിൽ ഒന്നാം നാൾ തൊ
റും നിങ്ങളിൽ ഒരൊരുത്തൻ തനിക്കു തഴെച്ചു സാധിച്ചത്</lg><lg n="൩"> ചരതിച്ചു തന്റെപക്കൽ വെക്കുക— ഞാൻ എത്തിയശെ
ഷമൊ നിങ്ങൾ സിദ്ധന്മാർ എന്നു കണ്ടുള്ളവരെ നിങ്ങളുടെ കൃ
പാഫലത്തെ യരുശലെമിൽ കൊണ്ടുപൊവാൻ ഞാൻ</lg><lg n="൪"> ലെഖനങ്ങൾ മുഖാന്തരം അയച്ചുവിടും— ഞാനും പ്രയാണം
ആവാൻ മതിയായ്വന്നാൽ അവർ എന്നൊടു കൂടി പുറപ്പെ</lg><lg n="൫">ടും— ഞാനൊ മക്കെദൊന്യയൂടെ കടന്ന ശെഷം നിങ്ങ</lg><lg n="൬">ളരികിൽ വരും മക്കെദൊന്യയൂടെ കടന്നുണ്ടു പൊൽ— നി
ങ്ങളൊട് എത്തിയിട്ടു ഞാൻ പക്ഷെ പുറപ്പെടെണ്ടുന്ന ദിക്കി െ
ലക്ക് നിങ്ങൾ യാത്ര അയപ്പാൻ വസിക്കിലുമാം— ഹിമ</lg><lg n="൭">കാലം കൂടെ കഴിക്കിലും ആം— കടന്നുവിടുന്ന പന്തിയി</lg><lg n="൮">ൽ അല്ലല്ലൊ നിങ്ങളെ ഈകുറി കാണ്മാൻ ഇഛ്ശിക്കുന്നു— ക
ൎത്താവ് അനുവദിച്ചാൽ ചിലകാലം നിങ്ങളൊട് കൂട വസി</lg><lg n="൯">പ്പാൻ ആശ ഉണ്ടു സത്യം— എഫെസിലൊ എനിക്ക വലു
തും സഫലവും ആയവാതിൽ തുറന്നും എതിരികൾ പലർ ഉണ്ടാ</lg><lg n="൧൦">യും ഇരിക്കയാൽ ഞാൻ പെന്തെകൊസ്തയൊളം പാൎക്കും— തി
മൊത്ഥ്യൻ വന്നാൽ അവൻ നിങ്ങളൊടു നിൎഭയനായി ഭവി
പ്പാൻ നൊക്കുവിൻ- എന്നെ കണക്കനെ അവൻ കൎത്താവിൻ
വെല ചെയ്യുന്നു സത്യം- ആകയാൽ ആരും അവനെ കുറയ െ</lg><lg n="൧൧">ക്കാള്ളരുതു— അവനെ സമാധാനത്തിൽ എന്നൊട് എന്തു
വാൻ യാത്ര അയപ്പിൻ- സഹൊദരരൊടു കൂട അവനെ ഞാ</lg><lg n="൧൨">ൻ കാത്തിരിക്കുന്നുണ്ടു— പിന്നെ സഹൊദരനായ അപൊ
ല്ലൊൻ വിഷയം എങ്കിൽ അവൻ സഹൊദരരുമായി നിങ്ങ</lg>

[ 92 ] <lg n="">ളിൽ ചെല്ലെണ്ടതിന്നു ഞാൻ പലവും ചൊല്ലി അവനെ പ്ര െ
ബാധിപ്പിച്ചു എങ്കിലും എപ്പൊൾ വരുവാൻ കെവലം മനസ്സായി</lg><lg n="൧൩">ല്ല— നല്ല അവസരം തൊന്നിയാൽ അവൻ വരും താനും— ജാ
ഗരിപ്പിൻ വിശ്വാസത്തിൽ നിലനില്പിൻ ആണ്മകാട്ടുവിൻ വീ</lg><lg n="൧൪">ൎയ്യം പ്രവൃത്തിപ്പിൻ— നിങ്ങളുടെത് എല്ലാം സ്നെഹത്തിൽ നടപ്പൂ</lg><lg n="൧൫">താക— പിന്നെ സഹൊദരന്മാരെ ഞാൻ നിങ്ങളെ പ്രബൊ
ധിപ്പിക്കുന്നിതു- സ്തെഫനാവിന്റെ ഗൃഹം അവയയുടെ ആ
ദ്യഫലം എന്നും അവർ വിശുദ്ധരുടെ ശുശ്രൂഷെക്ക് തങ്ങളെ</lg><lg n="൧൬">തന്നെ ആക്കിത്തന്നു എന്നും നിങ്ങൾ അറിയുന്നു— ഈ കൂട്ടൎക്കും
കൂടെ പ്രവൃത്തിച്ചദ്ധ്വാനിക്കുന്നവനും എല്ലാവനും നിങ്ങളും കീ</lg><lg n="൧൭">ഴ്പെടെണ്ടു— സ്തെഫനാവും ഫൊൎത്തുനാതനും അഖായികനും വ</lg><lg n="൧൮">ന്നതിനാൽ ഞാൻ സന്തൊഷിക്കുന്നു- ഇവരല്ലൊ എൻ ആത്മാ
വിനെയും നിങ്ങളുടെതിനെയും തണുപ്പിച്ചു നിങ്ങളുടെ അഭ
ാവത്തിന്നു പകരം വരുത്തി- എന്നാൽ ഇങ്ങിനെ ഉള്ളവരെ
തിരിഞ്ഞുകൊൾ്വിൻ—</lg>

<lg n="൧൯"> ആസ്യ സഭകൾ നിങ്ങളെ വന്ദിക്കുന്നു അക്വിലാവും പ്രീസ്തി
ല്ലയും അവരുടെ ഭവനത്തിലെ സഭയും കൂടി കൎത്താവിൽ നിങ്ങ</lg><lg n="൨൦">ളെ വളരെ വന്ദിക്കുന്നു— എല്ലാ സഹൊദരരും നിങ്ങളെ വന്ദിക്കു
ന്നു- വിശുദ്ധ ചുംബനത്താൽ അന്യൊന്യം വന്ദിപ്പിൻ—</lg>

<lg n="൨൧"> പൌലാകുന്ന എന്റെ കയ്യാലെ വന്ദനം (ആവിതു) കൎത്താവാ
യ യെശു ക്രിസ്തനിൽ വല്ലവനും പ്രെമം ഇല്ലാഞ്ഞാൽ അവ</lg><lg n="൨൨">ൻ ശാപഗ്രസ്തനാക— മരൻ അഥാ (കൎത്താവരുന്നു)—</lg><lg n="൨൩"> കൎത്താവായ യെശുക്രിസ്തന്റെ കരുണ നിങ്ങളൊടു കൂട ഇരിപ്പൂ</lg><lg n="൨൪">താക— ക്രിസ്തയെശുവിൽ എന്റെ സ്നെഹം നിങ്ങൾ എല്ലാവ
രൊടും കൂട ഇരിപ്പൂ— ആമെൻ-</lg> [ 93 ] കൊരിന്തൎക്ക എഴുതിയ
രണ്ടാം ലെഖനം

൧ അദ്ധ്യായം

പ്രാണഭയത്തിൽനിന്നു രക്ഷിച്ചതിന്നു സ്തൊത്രം (൧൨) താൻ
മനസ്സാക്ഷിയുടെ ശുദ്ധി നിമിത്തം കൊരിന്തൎക്കു സമ്മതനാ
കും എന്ന് ആശിക്കുന്നു-

<lg n="൧"> ദെവെഷ്ടയാൽ യെശുക്രിസ്തന്റെ അപൊസ്തലനായ പൌ
ലുംസഹൊദരനായ തിമൊത്ഥ്യനും- കൊരിന്തിലുള്ള ദെവ
സഭെക്കും അഖായയിൽ എങ്ങും ഉള്ള സകല വിശുദ്ധന്മാൎക്കും</lg><lg n="൨"> കൂടെ എഴുതുന്നത്— നമ്മുടെ പിതാവായ ദൈവത്തിൽ നിന്നും
കൎത്താവായ യെശുക്രിസ്തനിൽ നിന്നും നിങ്ങൾ്ക്കു കരുണയും
സമാധാനവും ഉണ്ടാവൂതാക-</lg>

<lg n="൩"> മനസ്സലിവിൻ പിതാവും സൎവ്വാശ്വാസത്തിന്റെ ൈ
ദവവും ആയി നമ്മുടെ കൎത്താവായ യെശുക്രിസ്തന്റെ ദൈ</lg><lg n="൪">വവും പിതാവും ആയവൻ വാഴ്ത്തപ്പെട്ടവൻ ആക— അവനല്ലൊ
യാതൊരു സങ്കടത്തിലും ഉള്ളവരെ ഞങ്ങൾ്ക്ക ദൈവത്താൽ ആ
ശ്വാസം കൊണ്ട് ആശ്വസിപ്പിക്കുമാറു ഞങ്ങളെ എല്ലാ സങ്ക</lg><lg n="൫">ടത്തിലും ആശ്വസിപ്പിക്കുന്നു— എന്തെന്നാൽ ക്രിസ്തന്റെ ക
ഷ്ടങ്ങൾ ഞങ്ങളിൽ വഴിയുന്നതുപൊലെ ക്രിസ്തനാൽ ഞങ്ങ</lg><lg n="൬">ളുടെ ആശ്വാസവും വഴിയുന്നു— ഞങ്ങൾ സങ്കടപ്പെട്ടാലും നി
ങ്ങളുടെ ആശ്വാസത്തിന്നും രക്ഷെക്കും ആയിട്ടത്രെ- ആശ്വാ
സപ്പെട്ടാലും ഞങ്ങളും അനുഭവിക്കുന്ന കഷ്ടങ്ങളെ നിങ്ങൾ
സഹിപ്പതിനെ സാധിപ്പിക്കുന്ന നിങ്ങളുടെ ആശ്വാസത്തിന്നാ</lg>

[ 94 ] <lg n="൭">യത്രെ— നിങ്ങൾ കഷ്ടങ്ങൾ്ക്കു കൂട്ടാളികൾ ആകുന്നപ്രകാരം ആ
ശ്വാസത്തിന്നും ആകുന്നു എന്നറികയാൽ നിങ്ങൾ്ക്കു വെണ്ടി ഞങ്ങ</lg><lg n="൮">ളുടെ പ്രത്യാശ ഉറപ്പുള്ളതുതന്നെ— സഹൊദരന്മാരെ ആ
സ്യയിൽ ഞങ്ങൾ്ക്കു ഉണ്ടായ സങ്കടത്തെ തൊട്ടു നിങ്ങൾ്ക്കു ബൊ
ധിയാതെ ഇരിക്കരുതു എന്ന് ആഗ്രഹിക്കുന്നു സത്യം- അവി
ടെ ജീവിക്കുമൊ എന്ന അഴിനില വരുവൊളം ഞങ്ങൾ ശക്തി</lg><lg n="൯">ക്കു മീതെ അത്യന്തം ഭാരപ്പെട്ടു— അതെ ഞങ്ങളിലല്ല മരി
ച്ചവരെ ഉണൎത്തുന്ന ദൈവത്തിങ്കൽ തന്നെ വിശ്വസിച്ചവ
ർ ആകുംവണ്ണം ഞങ്ങൾ്ക്ക ഉള്ളിൽതന്നെ മരണം എന്ന പ്രത്യു</lg><lg n="൧൦">ത്തരം ഉണ്ടായിട്ടുണ്ടു— ആയവൻ അത്രവലിയ മരണത്തി
ൽ നിന്നു ഞങ്ങളെ ഉദ്ധരിച്ചു ഇന്നും ഉദ്ധരിക്കുന്നു ഇനിമെ</lg><lg n="൧൧">ലും ഉദ്ധരിക്കും എന്നു അവനിൽ ആശിക്കുന്നു— ആയതിന്നു
നിങ്ങളും ഞങ്ങൾ്ക്കവെണ്ടി പ്രാൎത്ഥനയാൽ കൂടി തുണെക്കുന്നു
ണ്ടല്ലൊ— പല ആളുകൾ മുഖാന്തരം ഞങ്ങൾ്ക്ക വന്ന കൃപാസമ്മാ
നത്തിന്നു പലരാലും ഞങ്ങൾ്ക്കായിട്ടു സ്തൊത്രം ഉണ്ടാവാൻ തന്നെ-</lg> <lg n="൧൨"> ഞങ്ങളുടെ പ്രശംസ അല്ലൊ ഇതാകുന്നു— ഞങ്ങൾ ജ
ഡജ്ഞാനത്തിൽ അല്ല ദെവകരുണയിൽ അത്രെ എകാഗ്ര
തയിലും ദെവസ്വഛ്ശതയിലും തന്നെലൊകത്തിങ്കൽ വിശെ
ഷാൽ നിങ്ങളൊടു നടന്നുകൊണ്ടു എന്നു ഞങ്ങളുടെ മനൊബൊ</lg><lg n="൧൩">ധത്തിന്റെ സാക്ഷ്യം തന്നെ— നിങ്ങൾ വായിച്ചും അറിഞ്ഞും
കൊള്ളുന്നവ എന്നി വിപരീതമായവ അല്ലല്ലൊ ഞങ്ങൾ നി
ങ്ങൾ്ക്കു എഴുതുന്നു- അവസാനത്തൊളവും നിങ്ങൾ അപ്പൊലെ</lg><lg n="൧൪"> അറിഞ്ഞുകൊള്ളും എന്നു ഞാൻ പ്രത്യാശിക്കുന്നു— കൎത്താ
വായ യെശുവിൻ നാളിൽ നിങ്ങൾ ഞങ്ങൾ്ക്ക് എന്നപൊലെ ഞ
ങ്ങൾ നിങ്ങൾ്ക്കും പ്രശംസ ആകുന്നു എന്നു നിങ്ങൾ എകദെശം അ</lg><lg n="൧൫">റിഞ്ഞുകൊണ്ടപ്രകാരം തന്നെ— ആയത് ഉറപ്പിച്ചിട്ടു തന്നെ</lg> [ 95 ]

<lg n=""> ഞാൻ നിങ്ങൾ്ക്ക രണ്ടാമത് ഒരു കരുണ ഉണ്ടാകെണം എന്നു</lg><lg n="൧൬"> വെച്ചു മുമ്പെ നിങ്ങളുടെ അടുക്കെ ചെല്ലുവാനും അങ്ങെ വഴിയാ
യി മക്കെദൊന്യയ്ക്കു പൊയി പിന്നെയും മക്കെദൊന്യയെ വിട്ടു
നിങ്ങളിൽ പൊരുവാനും നിങ്ങളാൽ യഹൂദയിലെക്ക് യാത്ര</lg><lg n="൧൭"> അയക്കപ്പെടുവാനും മനസ്സായിരുന്നു— ഇതു നിരൂപിക്കയി
ൽ ഞാൻ പക്ഷെ മനൊലഘുത്വം കാട്ടിയൊ അല്ല ഞാൻ നി</lg><lg n="൧൮">രൂപിക്കുന്നവ ജഡപ്രകാരം നിരൂപിക്കുന്നുവൊ— ഉവ്വ ഉ
വ്വ എന്നതും ഇല്ല ഇല്ല എന്നതും (രണ്ടും) എന്റെ പക്കൽ
ഇരിക്കത്തക്കവണ്ണമൊ— അല്ല ദൈവം വിശ്വസ്തനാകു
ന്നാണ നിങ്ങളൊടുള്ള ഞങ്ങടെ വചനം ഉവ്വ എന്നും ഇല്ല എ</lg><lg n="൧൯">ന്നും ആയില്ല— നിങ്ങളിൽ ഞാൻ സില്വാൻ തിമൊത്ഥ്യൻ
ഈ ഞങ്ങളാൽ അല്ലൊ ഘൊഷിക്കപ്പെട്ട ദെവപുത്രനാ
യ യെശുക്രിസ്തൻ ഉവ്വ ഇല്ല എന്നു വരാതെ ഉവ്വ എന്നത് അ</lg><lg n="൨൦">ത്രെ അവനിൽ ഉണ്ടായി— എങ്ങിനെ എന്നാൽ ദൈവത്തി
ൻ വാഗ്ദത്തങ്ങൾ എത്ര ആകിലും അവനിൽ ഉവ്വ എന്നത് ഉ
ണ്ടായ്വന്നു- അവനിൽ ഞങ്ങളാൽ ദൈവത്തിന്നു തെജസ്സാ</lg><lg n="൨൧">മാറു ആമെൻ എന്നതും ഉണ്ടായി— ഞങ്ങളെ നിങ്ങളൊടു കൂ
ടെ ക്രിസ്തങ്കലെക്ക് ഉറപ്പിച്ചു കൊള്ളുന്നതും നമ്മെ അഭി െ</lg><lg n="൨൨">ഷചിച്ചതും ദൈവമത്രെ ആകുന്നു— അവൻ നമ്മെ മുദ്രയി
ട്ടും ആത്മാവാകുന്ന അച്ചാരത്തെ നമ്മുടെ ഹൃദയങ്ങളിൽ ആ</lg><lg n="൨൩">ക്കിതന്നും ഉള്ളവൻ— ഞാനൊ ദൈവത്തെ എൻ ദെഹി
ക്കു സാക്ഷിയായി വിളിച്ചു (ചൊല്ലുന്നിതു) നിങ്ങളെ ആദരിച്ചി</lg><lg n="൨൪">ട്ടത്രെ ഞാൻ ഇന്നെവരെ കൊരിന്തിൽ വരാഞ്ഞതു- നി
ങ്ങളുടെ വിശ്വാസത്തിന്നു ഞങ്ങൾ കൎത്തൃത്വം ഉള്ളവർ എന്ന
ല്ല താനും നിങ്ങളുടെ സന്തൊഷത്തിന്നു ഞങ്ങൾ സഹകാരിക
ൾ അത്രെ– വിശ്വാസത്തിൽ അല്ലൊ നിങ്ങൾ നില്ക്കുന്നു–</lg>

[ 96 ] ൨ അദ്ധ്യായം

പാതകനൊടു ക്ഷമിക്കുന്നു– (൧൨) യാത്രയിലും കൊരിന്തു
വൎത്തമാനത്താലും അനുഭവിച്ചതു

<lg n="൧"> വിശെഷിച്ചു ഞാൻ പിന്നെയും ദുഃഖത്തൊടെ നിങ്ങളിൽ</lg><lg n="൨"> വരരുത് എന്നു എനിക്കായിട്ടു ഞാൻ വിധിച്ചു— എന്തിന്നെ
ന്നാൽ ഞാൻ നിങ്ങളെ ദുഃഖിപ്പിച്ചാൽ എന്നാൽ ദുഃഖിത</lg><lg n="൩">ൻ അല്ലാതെ എന്നെ ആനന്ദിപ്പിക്കുന്നത് ആർ— എന്നാൽ
ഞാൻ നിങ്ങളിൽ വന്നാൽ എന്നെ സന്തൊഷിപ്പിക്കെണ്ടി
യവരാൽ ദുഃഖം ഉണ്ടാകരുത് എന്നുവെച്ചും എന്റെ സന്തൊ
ഷം നിങ്ങൾ എല്ലാവൎക്കും സന്തൊഷം എന്നു നിങ്ങൾ എല്ലാവ
രെയും നമ്പികൊണ്ടും ഞാൻ അതിനെതന്നെ നിങ്ങൾ്ക്ക എ</lg><lg n="൪">ഴുതിയത്— വളരെ സങ്കടത്തിലും ഹൃദയത്തിൻ അടെപ്പിലും
ഏറിയകണ്ണീരൊടും ഞാൻ നിങ്ങൾ്ക്ക് എഴുതി സത്യം- നിങ്ങൾ ദു
ഃഖപ്പെടെണം എന്നല്ല എനിക്ക നിങ്ങളിൽ ഉള്ള അത്യന്ത</lg><lg n="൫"> സ്നെഹത്തെ അറിവാനായത്രെ— ഒരുവൻ എന്നെ ദുഃഖി
പ്പിച്ചിട്ടുണ്ടെങ്കിലൊ അവൻ എന്നെ അല്ല ഞാൻ അതിയാ
ട്ടു ചൊല്ലരുത് എകദെശം നിങ്ങളെ എല്ലാവരെയും ദുഃഖി</lg><lg n="൬">പ്പിച്ചിരുന്നു— ആയവനു മിക്കവരാലും വന്ന ഈ അധിക്ഷെ</lg><lg n="൭">പം മതി— ആകയാൽ അതിദുഃഖത്താൽ അവൻ വിഴുങ്ങ
പ്പെടായ്വാൻ നിങ്ങൾ പൊറുതി സമ്മാനിക്കയും ആശ്വസിപ്പിക്ക</lg><lg n="൮">യും തന്നെ വെണ്ടതു— അതുകൊണ്ട് അവനു സ്നെഹത്തെ നി</lg><lg n="൯">ൎണ്ണയിച്ചു കൊടുപ്പാൻ നിങ്ങളെ പ്രബൊധിപ്പിക്കുന്നു— നിങ്ങ
ൾ എല്ലാംകൊണ്ടും അധീനർ ആകുന്നുവൊ എന്നിങ്ങിനെ നി
ങ്ങളുടെ സിദ്ധതയെ അറിയെണ്ടതിന്നല്ലൊ ഞാൻ എഴുതി</lg><lg n="൧൦">യതു— നിങ്ങൾ ആരൊട് ഏതുകൊണ്ടും പൊറുത്താലും അവ</lg> [ 97 ]

<lg n="">നൊടുഞാനും– ഞാനല്ലൊ വല്ലതും പൊറുത്തിട്ടുണ്ടെങ്കിൽ
നിങ്ങൾ നിമിത്തം ക്രിസ്തന്റെ സന്നിധാനത്തിൽ തന്നെ അതി െ</lg><lg n="൧൩">നപൊറുത്തു— സാത്താനാൽ നാം തൊല്പിക്കപ്പെടാതെ ഇരി
പ്പാൻ തന്നെ അവന്റെ നിനവുകളെ അറിയാത്തവർ അ
ല്ലല്ലൊ-</lg>

<lg n="൧൨"> എന്നാൽ ഞാൻ ക്രിസ്തന്റെ സുവിശെഷണത്തിന്നായി
ത്രൊവാസിൽ വന്നാറെ കൎത്താവിൽ എനിക്ക് ഒരു വാതിൽ തു
റന്നപ്പൊൾ എന്റെ സഹൊദരനായതീതനെ കാണായ്കയാ</lg><lg n="൧൩">ൽ എനിക്ക് ആത്മാവിൽ സ്വാസ്ഥ്യം ഉണ്ടായില്ല– ഞാനൊ അ</lg><lg n="൧൪">വരൊടു വിടവാങ്ങി മക്കെദൊന്യെക്കു പുറപ്പെട്ടു— എങ്കി
ലും ക്രിസ്തനിൽ ഞങ്ങളെ എപ്പൊഴും ജയൊത്സവം ചെയ്യി
ച്ചും എല്ലാടത്തും ഞങ്ങളെകൊണ്ട് അവന്റെ അറിവിന്റെ വാ
സനയെ വിളങ്ങിച്ചും പൊരുന്ന ദൈവത്തിന്നു സ്തൊത്രം—</lg><lg n="൧൫"> എങ്ങിനെ എന്നാൽ രക്ഷിക്കപ്പെടുന്നവരിലും നശിക്കുന്നവ
രിലും ഞങ്ങൾ ദൈവത്തിന്നു ക്രിസ്തന്റെ സൌരഭ്യം ആകുന്നു–</lg><lg n="൧൬"> ഇവൎക്കു മരണത്തിലെക്കുള്ള മരണവാസന- അവൎക്കൊ ജീ
വങ്കലെക്കു ജീവവാസനതന്നെ– എന്നവറ്റിന്നു ആർ പ്രാപ്ത</lg><lg n="൧൭">നാകുന്നു— ഞങ്ങൾ അല്ലൊ അനെകർ ചെയ്യുമ്പൊലെ ദൈ
വവചനത്തെ കൂട്ടി വിരകുന്നവർ അല്ല സ്വഛ്ശതയിൽ നിന്നു
ദൈവത്തിൽ നിന്നുള്ളപ്രകാരം തന്നെ ഞങ്ങൾ ദെവമുമ്പാ
കെ ക്രിസ്തനിൽ അത്രെ ഉരെക്കുന്നു</lg>

൩ അദ്ധ്യായം

(൩–൬, ൧൦) അപൊസ്തലൻ തൻ ശുശ്രൂഷയെ പ്രശംസി
ച്ചു- മൊശെ ശുശ്രൂഷയൊട് ഉപമിക്കുന്നു

<lg n="൧"> ഞങ്ങളെതന്നെ പിന്നെയും രഞ്ജിപ്പിപ്പാൻ തുടങ്ങുന്നുവൊ-</lg>

[ 98 ] <lg n=""> അല്ല നിങ്ങളൊട് ആകട്ടെ നിങ്ങളിൽ നിന്ന് ആകട്ടെ രഞ്ജി
പ്പിക്കുന്ന പത്രികകൾ ചിലരെപൊലെ ഞങ്ങൾ്ക്കും തന്നെ െ</lg><lg n="൨">വണ്ടതൊ— ഞങ്ങളുടെ പത്രിക നിങ്ങൾ തന്നെ- അതു ഞങ്ങ
ളുടെ ഹൃദയങ്ങളിൽ എഴുതികിടന്നു എല്ലാ മനുഷ്യരാലും വാ</lg><lg n="൩">യിച്ചറിയപ്പെടുന്നതു— ഞങ്ങളുടെ ശുശ്രൂഷയാൽ ഉണ്ടായ
ക്രിസ്തന്റെ പത്രികയായല്ലൊ നിങ്ങൾ വിളങ്ങിവരുന്നു- അ
തും മഷികൊണ്ടല്ല ജീവനുള്ള ദൈവത്തിൻ ആത്മാവിനാല
ത്രെ കല്പലകകളിൽ അല്ല ഹൃദയത്തിൻ മാംസപ്പലകകളിൽ അ</lg><lg n="൪">ത്രെ എഴുതപ്പെട്ടതു—</lg> <lg n="൫"> ആവക ഉറപ്പു ഞങ്ങൾ്ക്ക ദൈവത്തൊടു ക്രിസ്തനാൽ ഉണ്ടു— ഞങ്ങളിൽ
നിന്ന് വരുമ്പൊലെ സ്വകീയമായിതന്നെ വല്ലതും സങ്കല്പി
പ്പാൻ ഞങ്ങൾ പ്രാപ്തർ ആകുന്നു എന്നല്ല ഞങ്ങളുടെ പ്രാപ്തി</lg><lg n="൬"> ദൈവത്തിൽ നിന്നത്രെ— അവൻ ഞങ്ങളെ പുതു നിയ
മത്തിന്റെ ശുശ്രൂഷക്കാർ ആകുവാൻ പ്രാപ്തരാക്കി– അക്ഷ
രത്തിന്നല്ല ആത്മാവിന്നത്രെ– അക്ഷരമല്ലൊ കൊല്ലുന്നു</lg><lg n="൭"> ആത്മാവത്രെ ജീവിപ്പിക്കുന്നു— എന്നാൽ കല്ലുകളിന്മെൽ
വരെക്കപ്പെട്ട അക്ഷരത്തിലെ മരണ ശുശ്രൂഷ ആയതു നീ
ക്കം വരുന്നൊരു മുഖതെജസ്സിൻ നിമിത്തം ഇസ്രയെൽ പു
ത്രന്മാർ മൊശയുടെ മുഖത്തുനൊക്കി കൂടാതവണ്ണം തെജസ്സി
ലായി എങ്കിൽ ആത്മാവിൻ ശുശ്രൂഷ ഏറ്റം തെജസ്സിൽ ആ</lg><lg n="൮">കയില്ലയൊ— ദണ്ഡവിധിയുടെ ശുശ്രൂഷ തെജസ്സാകിൽ നീ</lg><lg n="൯">തിയുടെ ശുശ്രൂഷെക്ക് തെജസ്സ് എത്ര അധികം വഴിയുന്നു</lg><lg n="൧൦"> അതെ ഈ അതിമഹത്തായ തെജസ്സിൻ നിമിത്തം ആ
ഒർ അംശത്തിൽ തെജസ്സായതു ഒട്ടും തെജസ്സുള്ളതല്ല—</lg><lg n="൧൧"> പിന്നെ നീക്കം വരുന്നതു തെജസ്സൊടെ ആയെങ്കിൽ വസി</lg><lg n="൧൨">ക്കുന്നതു എത്ര അധികം തെജസ്സിൽ ഇരിപ്പു— ആകയാൽ</lg> [ 99 ]

<lg n="">ഇങ്ങനത്തെ പ്രത്യാശ ഉള്ളവരായി ഞങ്ങൾ വളരെ പ്രാഗ</lg><lg n="൧൩">ത്ഭ്യം പ്രയൊഗിക്കുന്നു— നീങ്ങുന്നതിന്റെ അവസാനത്തൊളം
ഇസ്രയെൽ പുത്രന്മാർ നൊക്കാതവണ്ണം മൊശതൻ മുഖത്തി
ന്മെൽ മൂടിവെച്ചതുപൊലെ അല്ല (ഞങ്ങൾ ചെയ്യുന്നു)–എ</lg><lg n="൧൪">ന്നാൽ അവരുടെ നിനവുകൾ്ക്കു തടിപ്പുവന്നുപൊയി— ഇന്നെവ
രെ അല്ലൊ പഴയ നിയമത്തിൻ വായനയിൽ ആ മൂടിത െ</lg><lg n="൧൫">ന്ന വസിക്കുന്നുണ്ടു— ആയതിന്നു ക്രിസ്തനിൽ (മാത്രം) നീക്കം വരി
കയാൽ മൂടി അകലാതെ ഇന്നെവരെ മൊശ വായിക്കപ്പെ</lg><lg n="൧൬">ടുന്തൊറും അവരുടെ ഹൃദയത്തിന്മെൽ കിടക്കുന്നു— അതുക
ൎത്താവിലെക്ക് തിരിഞ്ഞപ്പൊഴെക്കു മൂടി എടുത്തുപൊകും–</lg><lg n="൧൭"> എന്നാൽ കൎത്താവ് ആത്മാവു തന്നെ– കൎത്താവിന്റെ ആ</lg><lg n="൧൮">ത്മാവ് എവിടെ അവിടെ സ്വാതന്ത്ര്യം— നാമൊ എല്ലാവരും
മൂടൽ അകന്നു മുഖം കൊണ്ടു കൎത്താവിൻ തെജസ്സെ കണ്ണാടി
യിൽ നൊക്കികൊണ്ടു ആ പ്രതിമയായി തന്നെ മാറി ആത്മകൎത്താ
വിൻ പൊക്കൽ നിന്ന് ആകുമ്പൊലെ തെജസ്സിൽ നിന്നു തെ
ജസ്സിലെക്ക് തന്നെ രൂപാന്തരപ്പെടുന്നു-</lg>

൪ അദ്ധ്യായം

അപൊസ്തലനു സങ്കടങ്ങളിലും (൭) പ്രത്യാശയാൽ
ഉള്ള പ്രാഗത്ഭ്യം

<lg n="൧"> അതുകൊണ്ടു ഞങ്ങൾ്ക്ക കനിവു ലഭിച്ചപ്രകാരം ഈ ശുശ്രൂഷ</lg><lg n="൨"> തന്നെ ഉണ്ടാകയാൽ ഞങ്ങൾ മന്ദിച്ചു പൊകാതെ അവലക്ഷണ
ത്തിന്റെ രഹസ്യങ്ങളെതീരെ വെറുത്തിട്ടു കൌശലത്തിൽ നട
ക്കതെയും ദൈവവചനത്തെ മിശ്രമാക്കാതെയും സത്യ െ
ത്ത വിളങ്ങിക്കുന്നതിനാൽ ദെവമുമ്പാകെ മനുഷ്യരുടെ എല്ലാ</lg><lg n="൩"> മനസ്സാക്ഷിയൊടും ഞങ്ങളെതന്നെ രഞ്ജിപ്പിക്കുന്നു—ഞ</lg>

[ 100 ] <lg n="">ങ്ങളുടെ സുവിശെഷം മൂടികിടക്കുന്നു എങ്കിലൊ നശിച്ചുപൊകു</lg><lg n="൪">ന്നവരിലെ മൂടികിടപ്പു— ദൈവപ്രതിമ ആകുന്ന ക്രിസ്തന്റെ െ
തജസ്സുള്ള സുവിശെഷത്തിന്റെ വിളക്കം മിന്നാതെ ഇരിപ്പാ
ൻ ഈ യുഗത്തിന്റെ ദെവനത്രെ ആ അവിശ്വാസികൾ്ക്കു നിന</lg><lg n="൫">വുകളെ കുരുടാക്കി— ഞങ്ങളെ തന്നെ അല്ലല്ലൊ ക്രിസ്തയെശു
വെ കൎത്താവ് എന്നും ഞങ്ങളെ യെശു നിമിത്തം നിങ്ങൾ്ക്കു ദാസർ</lg><lg n="൬"> എന്നും ഘൊഷിക്കുന്നു— എന്തെന്നാൽ ഇരിട്ടിൽ നിന്നു വെളി
ച്ചം ഉജ്ജ്വലിപ്പിപ്പാൻ ചൊന്ന ദൈവം യെശുക്രിസ്തന്റെ മുഖ
ത്തിൽ ഉള്ള ദെവതെജസ്സിൻ അറിവിനെ പ്രകാശിപ്പിപ്പാൻ
ഞങ്ങളുടെ ഹൃദയങ്ങളിൽ തിളങ്ങിയവർ തന്നെ-</lg> <lg n="൭"> എങ്കിലും അത്യന്തശക്തി ഞങ്ങളിൽ നിന്നല്ല ദൈവത്തിന്നു
ആകെണ്ടതിന്നായി ഈ നിക്ഷെപം ഞങ്ങൾ്ക്കു മൺപാത്രങ്ങളിൽ</lg><lg n="൮"> വെച്ചിരിക്കുന്നു— എല്ലാ വിധത്തിലും സങ്കടപ്പെട്ടു കുടുങ്ങിപൊ</lg><lg n="൯">കുന്നവർ അല്ല താനും— ബുദ്ധിമുട്ടിയും അഴിനിലവന്നവരല്ല-
ഹിംസിക്കപ്പെട്ടും കൈവിടപ്പെടുന്നവരല്ല– തള്ളീടപ്പെട്ടും ന</lg><lg n="൧൦">ഷ്ടരായല്ല താനും— യെശുവിൻ ജീവനും ഞങ്ങളുടെ ശരീരത്തി
ൽ വിളങ്ങിവരെണ്ടതിന്നു എപ്പൊഴും യെശുവിന്റെ മരിപ്പി</lg><lg n="൧൧">നെ ശരീരത്തിൽ വഹിച്ചു നടന്നുംകൊണ്ടത്രെ— ഞങ്ങളുടെ മ
ൎത്യ ജഡത്തിൽ യെശുവിൻ ജീവനും വിളങ്ങെണ്ടതിന്നല്ലൊ
ഞങ്ങൾ ജീവിപ്പൊളം നെരം എല്ലാം യെശുവിൻ നിമിത്തം</lg><lg n="൧൨">ചാവിൽ എല്പിക്കപ്പെടുന്നു— ആകയാൽ ഞങ്ങളിൽ മരണവും</lg><lg n="൧൩"> നിങ്ങളിൽ ജീവനും വ്യാപരിക്കുന്നു— എന്നിട്ടും (സങ്കി ൧൧൬,
൧൦) ഞാൻ വിശ്വസിച്ചു അതുകൊണ്ടു ഉരെച്ചു എന്ന് എഴുതിയ
തിന്ന് ഒത്ത വിശ്വാസത്തിൻ ആത്മാവു തന്നെ ഞങ്ങൾ്ക്കു ഉണ്ടാ
കയാൽ ഞങ്ങളും വിശ്വസിക്കുന്നു അതുകൊണ്ട് ഉരെക്കയും െ</lg><lg n="൧൪">ചയ്യുന്നു— കൎത്താവായ യെശുവെ ഉണൎത്തിയവൻ ഞങ്ങളെ</lg> [ 101 ]

<lg n="">യും യെശുവൊടെ ഉണൎത്തി നിങ്ങളൊടു കൂടെ മുന്നിറുത്തും എന്നറി</lg><lg n="൧൫">ഞ്ഞിട്ടത്രെ— സകലവും അല്ലൊ നിങ്ങൾ നിമിത്തം ആയതു– ഏ
റി വന്നൊരു കരുണയാൽ ദൈവ തെജസ്സിന്നായി പലരിലും</lg><lg n="൧൬"> സ്തൊത്രം വഴിയെണ്ടതിന്നു തന്നെ— അതുകൊണ്ടു ഞങ്ങ
ൾ മന്ദിച്ചു പൊകാതെ ഞങ്ങളുടെ പുറമ മനുഷ്യൻ കെട്ടുപൊയാ</lg><lg n="൧൭">ലും അകത്തെവൻ നാളിൽ നാളിൽ പുതുക്കപ്പെടുന്നു— കാ
രണ ഞങ്ങൾ്ക്ക ഈനൊടികൊണ്ടുള്ള ലഘു സങ്കടം അനവ
ധി അതിയായിട്ടു നിത്യതെജസ്സിൻ ഘനത്തെ ഞങ്ങൾ്ക്കു സമ്പാ</lg><lg n="൧൮">ദിക്കുന്നു— അതിന്നായും ഞങ്ങൾ കാണുന്നവ അല്ല കാണാ
ത്തവ അത്രെ നൊക്കികൊള്ളുന്നു കാണുന്നത് അല്ലൊ താ
ല്ക്കാലികം കാണാത്തത് നിത്യം തന്നെ–</lg>

൫ അദ്ധ്യായം

അപൊസ്തലനിൽ ഭാവിവിചാരത്താൽ സമ്പ്രെക്ഷയും
(൧൪) ക്രിസ്തന്റെ ആത്മബലിയാൽ കൌതുകവും
നിറഞ്ഞതു

<lg n="൧"> എങ്ങിനെ എന്നാൽ കൂടാരത്തിന്നൊത്ത ഞങ്ങളുടെ ഭൌ
മഭവനം അഴിഞ്ഞുപൊയി എങ്കിൽ കൈപ്പണിയല്ലാത്ത
നിത്യവീടായി ദൈവത്തിങ്കൽ നിന്നു ഒരു കെട്ടു ഞങ്ങൾ്ക്ക സ്വ</lg><lg n="൨">ൎഗ്ഗങ്ങളിൽ ഉണ്ടെന്നു അറിയുന്നു— സ്വൎഗ്ഗത്തിൽനിന്നുള്ള ഞ
ങ്ങളുടെ ഭവനത്തെ മെൽ ധരിപ്പാൻ വാഞ്ഛിച്ചു കൊണ്ടല്ലൊ</lg><lg n="൩"> ഞങ്ങൾ ഈ കൂടാരത്തിൽ ഞരങ്ങുന്നു— അതൊ ഞങ്ങൾ ന</lg><lg n="൪">ഗ്നർ അല്ല ഉടുത്തവരായി കാണപ്പെടുകിൽ അത്രെ— നാം
അല്ലൊ വീഴ്പാനല്ല മൎത്യമായതു ജീവനാൽ വിഴുങ്ങപ്പെടെ
ണ്ടതിന്നു മെൽ ധരിപ്പാനത്രെ ഇഛ്ശിക്കയാൽ കൂടാരത്തി</lg><lg n="൫">ൽ ഉള്ളന്നും ഭാരപ്പെട്ടു ഞരങ്ങുന്നു— അതിന്നായ്തന്നെ ന</lg>

[ 102 ] <lg n="">മ്മെ ഒരുക്കിയതു ദൈവം ആകുന്നു- ആത്മാവെയും അച്ചാരമാ</lg><lg n="൬">യി നമുക്കു തന്നവൻ— ആകയാൽ ഞങ്ങൾ എല്ലായ്പൊഴും
ധൈൎയ്യപ്പെട്ടും ശരീരത്തിൽ നിവസിപ്പൊളം ഞങ്ങൾ്ക്കു കൎത്താവി</lg><lg n="൭">ൽ നിന്നു നിൎവ്വാസം ഉണ്ട് എന്ന് അറിഞ്ഞും കൊണ്ടു— കാഴ്ചകൊ</lg><lg n="൮">ണ്ടല്ല സാക്ഷാൽ വിശ്വാസം കൊണ്ടു നടക്കുന്നവരായി— ഇങ്ങി
നെ ധൈൎയ്യപ്പെട്ടു ഞങ്ങൾ ശരീരത്തിൽ നിന്നു നിൎവ്വസിച്ചു ക</lg><lg n="൯">ൎത്താവൊടു കൂടെ നിവസിപ്പാൻ അധികം രസിക്കുന്നു— അതു
കൊണ്ടും നിവസിക്കിലും നിൎവ്വസിക്കിലും അവനെ പ്രസാദി</lg><lg n="൧൦">പ്പിക്കുന്നവർ ആവാൻ അഭിമാനിക്കുന്നു— കാരണം അവ
നവൻ ശരീരം കൊണ്ടു നല്ലതാകിലും തീയതാകിലും ചെയ്തതി
ന്ന് അടുത്തതെ പ്രാപിക്കെണ്ടതിന്നു നാം എല്ലാവരും ക്രിസ്ത െ</lg><lg n="൧൧">ന്റ ന്യായാസനത്തിൻ മുമ്പാകെ പ്രത്യക്ഷമാകെണ്ടതു— അ
തുകൊണ്ടു കൎത്താവിൻ ഭയത്തെ അറിഞ്ഞിട്ടു ഞങ്ങൾ മനുഷ്യരെ
സമ്മതിപ്പിക്കുന്നു ദൈവത്തിന്നു പ്രത്യക്ഷമാകുന്നു നിങ്ങളുടെ
മനസ്സാക്ഷികളിലും ഞാൻ പ്രത്യക്ഷം ആകുന്നു എന്നും ആശി</lg><lg n="൧൨">ക്കുന്നു— ഞങ്ങളെതന്നെ പിന്നെയും നിങ്ങളൊടു രഞ്ജിപ്പിച്ച
ല്ലല്ലൊ ഞങ്ങൾ നിമിത്തം പ്രശംസിപ്പാൻ നിങ്ങൾ്ക്ക ഇട തന്നു
കൊണ്ടത്രെ (ഇതു പറയുന്നു)- ഹൃദയത്തിൽ അല്ല മുഖത്തി െ
ന്മൽ അത്രെ പ്രശംസ ഉള്ളവരൊടു (പറവാൻ) നിങ്ങൾ്ക്കുണ്ടാ</lg><lg n="൧൩">വാൻ തന്നെ— ഞങ്ങൾ ഭ്രാന്തർ ആയാലും ദൈവത്തിന്നുസു െ</lg><lg n="൧൪">ബാധികൾ ആയാലും നിങ്ങൾ്ക്കും ആകുന്നു സത്യം— കാരണം</lg><lg n="൧൫"> എല്ലാവൎക്കും വെണ്ടി ഒരുവൻ മരിച്ചിരിക്കെ എല്ലാവരും
മരിച്ചു എന്നും ജീവിപ്പൊളം ഇനി നിങ്ങൾ്ക്ക എന്നല്ല തങ്ങൾക്കു
വെണ്ടി മരിച്ചു തീൎത്തവന്നായി കൊണ്ടു ജീവിക്കെണ്ടതിന്ന
ത്രെ- എല്ലാവൎക്കും വെണ്ടി മരിച്ചത് എന്നും ഞങ്ങൾ നിൎണ്ണയി
ച്ചതിനാൽ ക്രിസ്തന്റെ സ്നെഹം ഞങ്ങളെ ആവെശിക്കുന്നു—</lg> [ 103 ]

<lg n="൧൬"> ആകയാൽ ഞങ്ങൾ ഇന്നു തൊട്ട് ആരെയും ജഡപ്രകാരം
അറിയാ ക്രിസ്തനെ ജഡപ്രകാരം അറിഞ്ഞു എങ്കിലൊ ഇ</lg><lg n="൧൭">നിമെൽ അറിയുന്നില്ല താനും— അതുകൊണ്ട് ഒരുത്തൻ ക്രി
സ്തനിൽ ആയാൽ പുതിയ സൃഷ്ടിയത്രെ— പഴയവ കഴി</lg><lg n="൧൮">ഞ്ഞു പൊയി ഇതാ എല്ലാം പുതുതായി വന്നു— എങ്കിലും ഇ
ത് എല്ലാം ദൈവത്തിൽ നിന്നു– ആയവൻ അല്ലൊ നമ്മെ
യെശുക്രിസ്തന്മൂലം തന്നൊടു നിരപ്പിച്ചു നിരപ്പിന്റെ ശുശ്രൂ</lg><lg n="൧൯">ഷയെ ഞങ്ങൾ്ക്കു തന്നു— എങ്ങിനെ എന്നാൽ ദൈവം ലൊ
കത്തിന്നു അവരുടെ പിഴകളെ കണക്കിടാതെ നിരപ്പി
ൻ വചനത്തെ ഞങ്ങളിൽ സമൎപ്പിച്ചും കൊണ്ടു ലൊകത്തെ</lg><lg n="൨൦"> ക്രിസ്തനിൽ തന്നൊടു നിരപ്പിച്ചതു— എന്നതിനാൽ ഞ
ങ്ങൾ ക്രിസ്തനുപകരം മന്ത്രികൾ ആകുന്നു ദൈവം ഞങ്ങൾ
മുഖെന പ്രബൊധിപ്പിക്കും പൊലെ ദൈവത്തൊടു നിരന്നു</lg><lg n="൨൧"> വരുവിൻ എന്നു ഞങ്ങൾ ക്രിസ്തനു പകരം യാചിക്കുന്നു— പാ
പത്തെ അറിയാത്തവനെ നാം അവനിൽ ദെവനീതി ആ
കെണ്ടതിന്ന് അവൻ നമുക്കുവെണ്ടി പാപം ആക്കി-</lg>

൬ അദ്ധ്യായം

അപൊസ്തലനു കരുണയാൽ വന്ന സിദ്ധത– (൧൧) അ
വിശ്വാസികളൊടു സംഗത്തെ സൂക്ഷിക്കെണം-

<lg n="൧"> അവനൊടു കൂട്ടു പ്രവൃത്തിക്കാരായി ഞങ്ങൾ പ്രബൊധി
പ്പിക്കയും ചെയ്യുന്നിതു- നിങ്ങൾ ദൈവകരുണയെ പഴുതി</lg><lg n="൨">ൽ അംഗീകരിച്ചു എന്നു വരരുതു— (യശ. ൪൯, ൮) അംഗീ
കരണകാലത്തിൽ ഞാൻ നിന്നെ ചെവികൊണ്ടു രക്ഷാദി
വസത്തിൽ നിന്നെതുണെച്ചു എന്ന് അവൻ പറയുന്നുണ്ട െ
ല്ലാ- ഇതാ സുപ്രസാദ കാലം ഇതാ ഇന്നു രക്ഷാദിവസം—</lg>

[ 104 ] <lg n="൩"> ശുശ്രൂഷെക്കു കറ പറ്റായ്വാൻ ഞങ്ങളും ഒന്നിലും ഒർ ത</lg><lg n="൪">ടങ്ങലും കൊടുക്കാതെ സകലത്തിലും ഞങ്ങളെ തന്നെ ദെവ</lg><lg n="൫"> ശുശ്രൂഷക്കാർ എന്നു രഞ്ജിപ്പിക്കുന്നു— ബഹുക്ഷാന്തിയി
ലും ഉപദ്രവങ്ങളിലും കെട്ടുപാടു ഇടുക്കുകളിലും തല്ലുകൾ കാവ
ലുകൾ കലഹങ്ങളിലും അദ്ധ്വാനങ്ങൾ ഉറക്കിളപ്പുകൾ പട്ടി</lg><lg n="൬">ണികളിലും— നിൎമ്മലത ബുദ്ധി ദീൎഘക്ഷമവാത്സല്യത്തിലും വി
ശുദ്ധാത്മാവിലും നിൎവ്വ്യാജ സ്നെഹം സത്യവചനം ദെവശക്തി</lg><lg n="൭">യിലും— ഇടവലത്തും ഉള്ള നീതിയുടെ ആയുധങ്ങളാലും മാനാ</lg><lg n="൮">പമാനങ്ങളാലും സല്കീൎത്തി ദുഷ്കീൎത്തികളാലും— ചതിയർ എ</lg><lg n="൯">ന്നിട്ടും സത്യവാന്മാർ- അറിയപ്പെടാത്തവർ എന്നിട്ടും അറിയാ
യ്വരുന്നവർ– ചാകുന്നവർ എന്നിട്ടും ഇതാ ഞങ്ങൾ ജീവിക്കുന്നു</lg><lg n="൧൦"> ശിക്ഷിക്കപ്പെട്ടവർ എന്നിട്ടും മരിപ്പിക്കപ്പെടാത്തവർ— ദു
ഃഖിതർ എന്നിട്ടും എപ്പൊഴും സന്തൊഷിപ്പവർ— ദരിദ്രർ എ
ന്നിട്ടും പലരെ സമ്പന്നർ ആക്കുന്നവർ ഒന്നും ഇല്ലാത്തവർ
എന്നിട്ടും എല്ലാം അടക്കുന്നവർ ആയ്തന്നെ-</lg> <lg n="൧൧"> അല്ലയൊ കൊരിന്തരെ ഞങ്ങളുടെ വായി നിങ്ങളൊടു
തുറന്നിരിക്കുന്നു- ഞങ്ങളുടെ ഹൃദയം ഇടമ്പെട്ടിരിക്കുന്നു— ഞ</lg><lg n="൧൨">ങ്ങളിൽ നിങ്ങൾ്ക്ക ഇടുക്കം ഇല്ല നിങ്ങളുടെ കരളിൽ അത്രെ ഇ</lg><lg n="൧൩">ടുക്ക് ഉണ്ടു— ഞാൻ മക്കളൊട് എന്ന പൊലെ പറയുന്നു പ്രതി
ഫലത്തിന്നായി നിങ്ങളും ഇത്രൊളം ഇടമ്പെട്ടു വരുവിൻ—</lg><lg n="൧൪"> അവിശ്വാസികളൊടു നിങ്ങൾ ഇണയില്ലാത്ത പിണയായി പൊ
കരുതെ നീതിക്കും അധൎമ്മത്തിന്നും എന്തൊരു ചെൎച്ച വെളിച്ച</lg><lg n="൧൫">ത്തിന്നു ഇരുളൊട് എന്തു കൂട്ടു ക്രിസ്തനു ബലിയാളൊടു എന്തു
മെളനം അല്ല വിശ്വാസിക്ക് അവിശ്വാസിയൊട് എന്തു അം</lg><lg n="൧൬">ശം— ദൈവാലയത്തിന്നു വിഗ്രഹങ്ങളൊടു എന്തു സംസൎഗ്ഗം നി
ങ്ങൾ അല്ലൊ ജീവനുള്ള ദൈവത്തിന്റെ ആലയം ആകുന്നു-</lg> [ 105 ]

<lg n=""> (൩ മൊ. ൨൬, ൧൧ʃ) ഞാൻ അവരിൽ കുടിയിരിക്കയും ഉള്ളി
ൽ നടക്കയും ആം അവൎക്കു ഞാൻ ദൈവവും അവർ എനിക്ക്</lg><lg n="൧൭"> ജനവും ആകും എന്നു ദൈവം പറഞ്ഞപ്രകാരം തന്നെ— ആ
കയാൽ അവരുടെ ഇടയിൽനിന്നു പുറപ്പെട്ടു വെൎവ്വിട്ടു നി
ന്നു അശുദ്ധമായതെ തൊടാതിരിപ്പിൻ— എന്നു കൎത്താ
വ് പറയുന്നു (യശ. ൫൨, ൧൧) എന്നാൽ ഞാൻ നിങ്ങളെ ൈ</lg><lg n="൧൮">കകൊണ്ട നിങ്ങൾ്ക്ക പിതാവാകും— നിങ്ങൾ എനിക്ക പുത്രപു
ത്രീമാരും ആകും എന്നു സൎവ്വശക്തനായ കൎത്താവ് അരുളിച്ചെ
യ്യുന്നു- (യിറ ൭, ൧, ൩൧, ൯. ൩൩. ൩൨, ൩൮)— അതുകൊണ്ടു പ്രി
യമുള്ളവരെ ഈ വാഗ്ദത്തങ്ങൾ നമുക്കുണ്ടായിരിക്കെ ജഡത്തി
ലെയും ആത്മാവിലെയും സകലകന്മഷത്തിൽ നിന്നും നമ്മെ
നാം വെടിപ്പാക്കി വിശുദ്ധീകരണത്തെ ദെവഭയത്തിൽ ത
ന്നെ തികെച്ചുകൊൾ്ക-</lg>

൭ അദ്ധ്യായം

തീതൻ കൊരിന്തരെകൊണ്ടു ബൊധിപ്പിച്ചതിന്റെ
അനുഭവം

<lg n="൧"> ഞങ്ങളെ ഗ്രഹിപ്പിൻ ഞങ്ങൾ ആരൊടും അന്യായം ചെയ്തില്ല</lg><lg n="൨"> ആരെയും കൊടുത്തില്ല ആരെയും തൊല്പിച്ചില്ല— കുറ്റവി
ധിക്കായല്ല ഞാൻ പറയുന്നു കൂട മരിപ്പാനും കൂട ജീവിപ്പാ
നും നിങ്ങൾ ഞങ്ങടെ ഹൃദയങ്ങളിൽ ഇരിക്കുന്നു എന്നു ഞാൻ</lg><lg n="൩"> മുൻ ചൊല്ലീട്ടുണ്ടല്ലൊ—നിങ്ങളൊടു എനിക്കുള്ള പ്രാഗത്ഭ്യം
പെരുതു ഞാൻ ആശ്വാസം കൊണ്ടു നിറഞ്ഞിരിക്കുന്നു ഞ
ങ്ങടെ എല്ലാ ഉപദ്രവത്തിന്മെലും സന്തൊഷം അത്യന്തം വ</lg><lg n="൪">ഴിഞ്ഞവനാകുന്നു— എങ്ങിനെ എന്നാൽ മക്കെദൊന്യ
യിൽ വന്ന ശെഷവും ഞങ്ങടെ ജഡത്തിന്നു സൌഖ്യം ഒട്ടും</lg>

[ 106 ] <lg n=""> ഇല്ലാഞ്ഞു ഞങ്ങൾ എല്ലാവിധത്തിലും സങ്കടപ്പെടുന്നവർ അത്രെ</lg><lg n="൫"> പുറത്തു യുദ്ധങ്ങൾ അകത്തു ഭയങ്ങൾ— എങ്കിലും എളിയവരെ ആ
ശ്വസിപ്പിക്കുന്നവനായ ദൈവം തീതന്റെ വരവിനാൽ ഞ</lg><lg n="൬">ങ്ങളെ ആശ്വസിപ്പിച്ചു— അവന്റെ വരവിനാൽ മാത്രമല്ല
അവനു നിങ്ങളെ തൊട്ടു തണുപ്പു വന്ന ആശ്വാസത്താലും കൂ
ടെ – നിങ്ങളുടെ വാഞ്ഛയും നിങ്ങളുടെ പരിദെവനയും എനി
ക്കായിക്കൊണ്ട് നിങ്ങളുടെ എരിച്ചലും ഞങ്ങൾ്ക്ക ബൊധിപ്പിക്കയി
ൽ തന്നെ- അതുകൊണ്ടു ഞാനധികവും സന്തൊഷിച്ചു—</lg><lg n="൭"> എന്തെന്നാൽ ഞാൻ ലെഖനത്തിൽ നിങ്ങളെ ദുഃഖിപ്പിച്ചു എ
ങ്കിൽ (ആ ലെഖനം നിങ്ങളെ കുറയനെരെത്തെക്ക് ആകട്ടെ ദുഃ
ഖിപ്പിച്ചു എന്നു കാണുന്നുണ്ടല്ലൊ— അതിന്നു ഞാൻ അനുത</lg><lg n="൮">പിച്ചുപൊയിട്ടും അനുതപിക്കുന്നില്ല— ഇപ്പൊൾ നിങ്ങൾ ദുഃഖ
പ്പെട്ടും എന്നല്ല മാനസാന്തരത്തിന്നായത്രെ ദുഃഖപ്പെട്ടതിനാ
ൽ ഞാൻ സന്തൊഷിക്കുന്നു— നിങ്ങൾ അല്ലൊ ഞങ്ങളാൽ ഒന്നി</lg><lg n="൯">ലും ഹാനിവരാതവണ്ണം ദൈവപ്രകാരമായി ദുഃഖപ്പെട്ടു— കാ
രണം ദെവപ്രകാരം ഉള്ള ദുഃഖം അനുതാപം വരാതൊരുര
ക്ഷയിലെക്കുള്ള മാനസാന്തരത്തെ സമ്പാദിക്കുന്നു—ലൊക</lg><lg n="൧൦">ത്തിൻ ദുഃഖം മരണത്തെ സമ്പാദിക്കെ ഉള്ളു—</lg> <lg n=""> കണ്ടാലും ആദെവപ്രകാരം ദുഃഖപ്പെട്ടതു തന്നെ നിങ്ങൾ്ക്ക എ
ത്ര ഉത്സാഹത്തെ സമ്പാദിച്ചു പൊൽ അല്ല പ്രതിവാദത്തെയും
രസക്കെടിനെയും അല്ല ഭയത്തെയും വാഞ്ഛയെയും അല്ല
എരിച്ചലെയും പ്രതിക്രിയയെയും കൂടെ (സമ്പാദിച്ചതു)– ആ
കാൎയ്യത്തിൽ നിങ്ങൾ നിൎമ്മലന്മാർ എന്ന എല്ലാ വിധത്തിലും നി</lg><lg n="൧൧">ങ്ങളെ തന്നെ രഞ്ജിപ്പിച്ചു കാട്ടി— ആകയാൽ ഞാൻ നിങ്ങൾ്ക്കു
(അങ്ങിനെ) എഴുതിയതും അന്യായം ചെയ്തവൻ നിമിത്തമല്ല
അന്യായം തട്ടിയവൻ നിമിത്താവും അല്ല ഞങ്ങൾ്ക്ക വെണ്ടി അ</lg> [ 107 ]

<lg n="">ങ്ങുള്ള നിങ്ങളുടെ ഉത്സാഹം ദെവമുമ്പാകെ വിളങ്ങുക നിമി</lg><lg n="൧൨">ത്തം തന്നെ— അതുകൊണ്ടു ഞങ്ങൾ ആശ്വാസപ്പെട്ടിരിക്കുന്നു-
ഞങ്ങടെ ആശ്വാസത്തിന്നും മീതെ തീതന്റെ സന്തൊഷത്താ</lg><lg n="൧൩">ൽ എത്രയും അധികം സന്തൊഷിച്ചു— അവന്റെ ആത്മാവിന്നു
നിങ്ങൾ എല്ലാവരാലും തണുപ്പുവന്ന കാരണത്താൽത്രെ- അവ
നൊടല്ലൊ ഞാൻ നിങ്ങളെ തൊട്ടു വല്ലതും പ്രശംസിച്ചിട്ടുണ്ടെ
ങ്കിൽ നാണിച്ചുപൊയില്ല– ഞങ്ങൾ നിങ്ങളൊട് സകലവും സത്യ
ത്തിൽ ഉരെച്ചപ്രകാരം തന്നെ തീതൻ കെൾ്ക്കെ ഞങ്ങൾ പ്രശം</lg><lg n="൧൪">സിച്ചതും കൂടെ സത്യമായ്വന്നു— അവനെ ഭയത്തൊടും വിറയ
ലൊടും കൈകൊണ്ടു നിങ്ങൾ എല്ലാവരുടെയും അനുസര
ണത്തെ ഒൎക്കുമ്പൊൾ അവന്റെ കരൾ ഏറ്റം അധികം നി</lg><lg n="൧൫">ങ്ങളിലെക്കത്രെ ആകുന്നു— നിങ്ങൾ വിഷയമായി ഞാൻ എ
ല്ലാറ്റിലും ധൈൎയ്യപ്പെടുന്നതിനാൽ സന്തൊഷിക്കുന്നു—</lg>

൮ അദ്ധ്യായം

(-൯) യരുശലെമ്യൎക്കു വെണ്ടിയുള്ള ചെരുമാനത്തിൻ
അവസ്ഥ

<lg n="൧"> പിന്നെ സഹൊദരന്മാരെ മക്കെദൊന്യസഭകളിൽ നല്കീട്ടു</lg><lg n="൨">ട്ടുള്ള ദെവകരുണയെ നിങ്ങൾ്ക്ക അറിയിക്കുന്നു— ഉപദ്രവത്തി െ
ന്റ ബഹുശൊധനയിലും അവരുടെ സന്തൊഷത്തിന്റെ വഴി
വും ആഴമുള്ള ദാരിദ്ര്യവും എകാഗ്രതയുടെ സമ്പത്തൊളം വഴി</lg><lg n="൩">ഞ്ഞു വന്നു എന്നത്രെ— എങ്ങിനെ എന്നാൽ വിശുദ്ധരുടെ സെ
വയിൽ തങ്ങളും കൂടെണം എന്നുള്ള കരുണയെ അവർ വള െ</lg><lg n="൪">ര പ്രബൊധനവുമായി ഞങ്ങളൊടു യാചിച്ചു— സ്വയം കൃത
മായി കഴിവുപൊലെയും കഴിവിന്നുമീതെയും കൊടുത്തു എന്നതി</lg><lg n="൫">ന്നു ഞാൻ സാക്ഷി— അതും ഞങ്ങൾ ആശിച്ചുപ്രകാരമല്ല</lg>

[ 108 ] <lg n=""> തങ്ങളെ തന്നെ മുമ്പെ കൎത്താവിന്നു പിന്നെ ദെവെഷ്ടത്താൽ</lg><lg n="൬"> ഞങ്ങൾ്ക്കും തന്നു അതുകൊണ്ടു ഞങ്ങൾ തീതനെ അവൻ ഈ കൃപ
യെ മുന്തുടങ്ങിയ പ്രകാരം നിങ്ങളിൽ തികെക്കയും വെണം എ</lg><lg n="൭">ന്നു പ്രബൊധിപ്പിച്ചു— എന്നാലൊ നിങ്ങൾ വിശ്വാസം വചനം
അറിവുസകല ഉത്സാഹം ഞങ്ങളിലെ നിങ്ങടെ സ്നെഹം ഇങ്ങ െ
ന എല്ലാവറ്റിലും വഴിയുന്നതുപൊലെ ഈ കൃപയിലും വഴിയുമാ</lg><lg n="൮">റാക— നിയൊഗമായല്ല പറയുന്നു— മറ്റവരുടെ ഉത്സാഹം കൊ
ണ്ടു നിങ്ങടെ സ്നെഹത്തിൻ മാറ്റിനെ ശൊധന ചെയ്വാനത്രെ--</lg><lg n="൯"> നമ്മുടെ കൎത്താവായ യെശുക്രിസ്തൻ സമ്പന്നൻ എങ്കിലും അ
വന്റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നർ ആകെണ്ടതിന്നു
നിങ്ങൾ നിമിത്തം ദരിദ്രനായ്വന്ന കരുണയെ നിങ്ങൾ അ
റിയുന്നുവല്ലൊ- ഇതിൽ ഞാൻ അഭിപ്രായവും ചൊല്ലിത</lg><lg n="൧൦">രുന്നു— നിങ്ങൾ കീഴാങ്ങിൽ ചെയ്വാൻ മാത്രമല്ല ഭാവിപ്പാനും
കൂടെ (മക്കെദൊന്യൎക്കു) മുമ്പെ തുടങ്ങിയതിനാൽ ഇതുത െ</lg><lg n="൧൧">ന്ന നിങ്ങൾ്ക്ക ഉപകരിക്കുന്നു--- ഭാവിപ്പാൻ മുതിൎച്ചകണ്ടപൊലെ
തന്നെ ഉള്ളതിന്നു തക്കൊരു സമാപ്തിയും ഉണ്ടാകെണ്ടതി</lg><lg n="൧൨">ന്നു ചെയ്യുന്നതും കൂടെ തികെപ്പിൻ— എങ്ങിനെഎന്നാൽ
മുതിൎച്ച ഉണ്ടാകിൽ ഇല്ലാത്തതിന്നല്ല ഉള്ളതിന്നു തക്കവണ്ണം</lg><lg n="൧൩"> പ്രസാദം വരുത്തുന്നു— മറ്റവൎക്ക എളുപ്പം നിങ്ങൾ്ക്ക സങ്കടം എ</lg><lg n="൧൪">ന്നു വരുവാൻ അല്ലല്ലൊ സമത്വം പ്രമാണം— ഇക്കാലം നിങ്ങ
ളുടെ വഴിവു അവരുടെ കുറവിനെ തീൎക്കുക പിന്നെ അവരുടെ</lg><lg n="൧൫"> വഴിവു നിങ്ങളുടെ കുറവിനെയും തീൎക്കുമാറു തന്നെ— വളരെ
ചെൎത്ത വന്നു വഴിഞ്ഞില്ല കുറയ ചെൎത്ത വന്നു കുറഞ്ഞിട്ടും ഇല്ല എ
ന്നു (൨ മൊ. ൧൬, ൧൮) എഴുതിയ പ്രകാരം ഒരു സമത്വം ഉ</lg><lg n="൧൬">ണ്ടാകെണം എന്നത്രെ— ശെഷം എനിക്ക എന്നപൊലെ
തീതന്റെ ഹൃദയത്തിലും നിങ്ങൾ്ക്കു വെണ്ടിയുള്ള ഉത്സാഹത്തെ</lg> [ 109 ]

<lg n="൧൭"> കൊടുക്കുന്ന ദൈവത്തിന്നു സ്തൊത്രം— അവൻ പ്രബൊ
ധനത്തെ കൈക്കൊണ്ടല്ലാതെ താൻ അത്യുത്സാഹം പൂണ്ടു</lg><lg n="൧൮"> സ്വയങ്കൃതമായി നിങ്ങളടുക്കെ പുറപ്പെട്ടു— വിശെഷിച്ച്
എല്ലാ സഭകളിലും സുവിശെഷവിഷയമായി പുകഴ്ചയുള്ള</lg><lg n="൧൯"> സഹൊദരനെയും ഞങ്ങൾ അവനൊടുകൂട അയച്ചു— അ
വൻ അതു കൂടാതെ അനന്യകൎത്താവിൻ തെജസ്സിന്നായും
നമ്മുടെ മുതിൎച്ചയെ കാണിപ്പാനും ഞങ്ങളുടെ ശുശ്രൂഷയാൽ
നടക്കുന്ന ഈ കൃപയിൽ ഞങ്ങൾ്ക്കു കൂട്ടുയാത്രക്കാരൻ എന്നു സഭ</lg><lg n="൨൦">കളാൽ വരിക്കപ്പെട്ടവൻ തന്നെ ഞങ്ങളാൽ ശുശ്രൂഷിക്കപ്പെ
ടുന്ന ഈ പുഷ്ടിയിൽ ആരും ഞങ്ങളെ കുത്സിച്ചുപൊകായ്വാ</lg><lg n="൨൧">ൻ തന്നെ ഇങ്ങിനെ കൊപ്പിട്ടിരുന്നു— കൎത്താവിൻ മുമ്പാകെ
മാത്രമല്ലല്ലൊ മനുഷ്യരുടെ മുമ്പാകെയും നല്ലവറ്റെ തന്നെ</lg><lg n="൨൨"> ഞങ്ങൾ മുൻ കരുതുന്നു— ഞങ്ങൾ പലതിലും പലപ്പൊഴും ശൊധ
നചെയ്ത് ഉത്സാഹി ആയ്ക്കണ്ട ഞങ്ങളുടെ സഹൊദരനെയും അവ
രൊടുകൂട അയച്ചു അവൻ ഇപ്പൊൾ നിങ്ങളെ തൊട്ടു ഉറപ്പു പെ</lg><lg n="൨൩">രുകയാൽ എറ്റം അധികം ഉത്സാഹിതന്നെ— തീതൻ ആകട്ടെ
എനിക്ക കൂട്ടാളിയും നിങ്ങൾ വിഷയമായി സഹകാരിയും തന്നെ-
ഞങ്ങളുടെ സഹൊദരന്മാർ ആകട്ടെ സഭകളുടെ അപൊസ്തലന്മാ</lg><lg n="൨൪">രും ക്രിസ്തന്റെ തെജസ്സും അത്രെ— ആകയാൽ നിങ്ങളുടെ െ
സ്നഹത്തിന്നും നിങ്ങളെ തൊട്ടു ഞങ്ങൾ പ്രശംസിച്ചതിന്നും സഭകളു
ടെ സമക്ഷത്തു അവരിൽ തന്നെ ദൃഷ്ടാന്തം കാട്ടുവിൻ-</lg>

൯ അദ്ധ്യായം

ഔദാൎയ്യമായി കൊടുപ്പാൻ ഉത്സാഹിപ്പിക്കുന്നതു

<lg n="൧"> വിശുദ്ധൎക്കായുള്ള ശുശ്രൂഷയെ ചൊല്ലി നിങ്ങൾ്ക്ക എഴുതുവാൻ എ</lg><lg n="൨">നിക്ക ആവശ്യം ഇല്ല സത്യം— അഖായകീഴാണ്ടു മുതൽ ഒരു</lg>

[ 110 ] <lg n="">ങ്ങിനില്ക്കുന്നു എന്നു ഞാൻ നിങ്ങൾ്ക്ക വെണ്ടി മക്കെദൊന്യ
രൊടു പ്രശംസിച്ചുള്ള നിങ്ങളുടെ മുതിൎച്ച എനിക്കല്ലൊ ബൊ
ധിച്ചു നിങ്ങളുടെ എരിച്ചൽ മിക്കവരെയും മുതിൎത്തും ഇരിക്കു</lg><lg n="൩">ന്നു— ഈ വിഷയത്തിൽ ഞാൻ നിങ്ങൾ്ക്ക വെണ്ടി പ്രശംസി
ച്ചതു വ്യൎത്ഥമാകാതെ ഞാൻ ചൊന്നപ്രകാരം നിങ്ങൾ ഒരു
ങ്ങി നില്ക്കെണ്ടതിന്നു തന്നെ ഞാൻ സഹൊദരന്മാരെ അ</lg><lg n="൪">യച്ചു— അല്ലായ്കിൽ മക്കെദൊന്യർ എന്നൊടു കൂടെ വ
ന്നു നിങ്ങളെ ഒരുങ്ങാതെ കണ്ടാൽ നിങ്ങൾ എന്നു ചൊ
ല്വാനില്ല ഞങ്ങൾതന്നെ ഈ അതിനിശ്ചയത്തിൽ നാണി</lg><lg n="൫">ച്ചു പൊകിലുമാം— ആകയാൽ സഹൊദരന്മാർ അങ്ങൊട്ടു
മുൻപൊകയും മുൻ ചൊല്ലികൊടുത്ത നിങ്ങളുടെ അനുഗ്ര
ഹത്തെ മുങ്കെട്ടി വെക്കയും ചെയ്യെണ്ടതിന്നു അവരെ പ്ര
ബൊധിപ്പിപ്പാൻ ആവശ്യം എന്നു തൊന്നി— ആയതൊ</lg><lg n="൬"> പിശുക്കായിട്ടല്ല അനുഗ്രഹമായിട്ടു ഒരുങ്ങിവരിക— എ
ങ്കിൽ ചെറുങ്ങന വിതെക്കുന്നവൻ ചെറുങ്ങനെ കൊയ്യും
അനുഗ്രഹങ്ങളായി വിതെക്കുന്നവൻ അനുഗ്രഹങ്ങളുമാ</lg><lg n="൭">യികൊയ്യും എന്നു ഞാൻ പറയുന്നു— അവനവൻ ഹൃദയം
മുട്ടുമ്പൊലെ അത്രെ ദുഃഖെന അല്ല നിൎബ്ബന്ധത്താലും അല്ല
പിരിഞ്ഞു കൊടുക്കുന്നവനെ അല്ലൊ ദൈവം സ്നെഹിക്കു</lg><lg n="൮">ന്നു (സുഭ. ൨൨, ൮)— നിങ്ങൾ സകലത്തിലും എപ്പൊഴും എ
ല്ലാ തൃപ്തിയും ഉള്ളവരായി സകല സല്ക്രിയയിലും വഴിഞ്ഞുവ
രുമാറു നിങ്ങളിൽ എല്ലാ കരുണയെയും വഴിയിപ്പാൻ ൈ</lg><lg n="൯">ദവം ശക്തനാകുന്നു— അവൻ തൂകി എളിയവൎക്കു കൊടു
ത്തു അവന്റെ നീതി എന്നെക്കും നില്ക്കുന്നു (സ ങ്കി. ൧൧൨,
൧൦ ൯) എന്ന് എഴുതിയപ്രകാരം തന്നെ— എന്നാൽ വിതെക്കു</lg> [ 111 ]

<lg n="">ന്നവന്നുവിത്തും ഭക്ഷണത്തിന്നു അപ്പവും ഏകുന്നവൻ നിങ്ങ
ളുടെ വിതെക്കലെയും ഏകിപെരുകി നിങ്ങളുടെ നീതിയു െ</lg><lg n="൧൧">ട എടുപ്പിനെ വൎദ്ധിപ്പിക്കും— ഇങ്ങിനെ ദൈവത്തിന്നു നമ്മാ
ൽ സ്തൊത്രത്തെ സമ്പാദിക്കുന്ന എല്ലാ ഏകാഗ്രതയിലെക്കും
നിങ്ങൾ സകലത്തിലും സമ്പന്നന്മാർ ആകുമാറുതന്നെ—</lg><lg n="൧൨"> എങ്ങിനെ എന്നാൽ ഈ സെവയിലെ ശുശ്രൂഷ വിശുദ്ധരു
ടെ കുറവുകളെ പൂരിച്ചു തീൎക്കുന്നത് എന്നുവെണ്ടാ ദൈവ</lg><lg n="൧൩">ത്തിന്നുള്ള പല സ്തൊത്രങ്ങളാലും വഴിയുന്നതും ആകുന്നു— ഈ
ശുശ്രൂഷയിൽ കാട്ടു സന്നിദ്ധത ഹെതുവായിട്ടല്ലൊ അവർ
ക്രിസ്തസുവിശെഷത്തിന്നായി നിങ്ങളുടെ സ്വീകാരത്തിൻ അ
നുസരണത്തെയും അവരൊടും എല്ലാവരൊടും നിങ്ങൾ്ക്കുള്ള
കൂട്ടായ്മയുടെ ഏകാഗ്രതയെയും കണ്ടിട്ടു ദൈവത്തെ മഹത്വീ</lg><lg n="൧൪">കരിക്കും— നിങ്ങളിൽ അതിമഹത്തായ ദെവകൃപ നിമി
ത്തം അവർ നിങ്ങളെ വാഞ്ഛിച്ചു നിങ്ങൾ്ക്കു വെണ്ടി പ്രാൎത്ഥി</lg><lg n="൧൫">പ്പതിനാലും (അതുവഴിയും)— എന്നാൽ ദൈവത്തിന്നു അ
വന്റെ കഥിച്ചു മുടിയാത്ത ദാനത്തിന്നായി സ്തൊത്രം ഉണ്ടാ
വൂതാക-</lg>

൧൦ അദ്ധ്യായം

(-൧൩) സഭയെ യഥാസ്ഥാനത്തിൽ ആക്കുവാൻ എതിരികളെ
ശാസിച്ചു- തന്റെ വെലെക്ക് പ്രതിവാദം ചൊല്ലുന്നതു-

<lg n="൧"> പിന്നെ പൌൽ എന്നുള്ള ഈ ഞാൻ ക്രിസ്തന്റെ ശാന്തത
യും സൌമ്യതയും കൊണ്ടു നിങ്ങളെ പ്രബൊധിപ്പിക്കുന്നു-
നിങ്ങളിൽ സമ്മുഖത്തു താഴ്മയുള്ളവൻ എന്നും അകലത്തു നിങ്ങ
ളൊടു ധൈൎയ്യപ്പെടുന്നവൻ എന്നും കെൾ്ക്കുന്ന ഞാൻ ആകട്ടെ</lg><lg n="൨"> (നിങ്ങളിൽ) അരികത്ത് ഇരിക്കുമ്പൊൾ ഞങ്ങൾ ജഡപ്രകാരം</lg>

[ 112 ] <lg n="">നടക്കുന്നു എന്നു നിരൂപിക്കുന്ന ചിലരെക്കൊള്ള തുനിഞ്ഞുവ
രുവാൻ നിരൂപിക്കുന്ന ഉറപ്പിനാലെ ധൈൎയ്യം കാട്ടുവാൻ</lg><lg n="൩"> സംഗതി വരരുതു എന്നു യാചിക്കുന്നു— കാരണം ഞങ്ങൾ ജ
ഡത്തിൽ സഞ്ചരിക്കുന്നവർ എങ്കിലും ജഡപ്രകാരം പൊരാ</lg><lg n="൪">ടുന്നവർ അല്ല— ഞങ്ങടെ പൊരിൻ ആയുധങ്ങൾ അല്ലൊ ജ
ഡമയങ്ങൾ അല്ല വാടികളെ ഇടിപ്പാൻ ദൈവത്തിന്നു ശക്തി</lg><lg n="൫">യുള്ളവ അത്രെ— അവറ്റാാൽ ഞങ്ങൾ സങ്കല്പങ്ങളെയും
ദൈവത്തിൻ അറിവിനൊട് അഹങ്കരിക്കുന്ന സകല ഉയ
ൎച്ചയെയും തച്ചിടിച്ചും എല്ലാ നിനവിനെയും ക്രിസ്തന്റെ അ</lg><lg n="൬">നുസരണത്തിലെക്ക് അടിമപ്പെടുത്തിയും നിങ്ങളുടെ അനുസ
രണം പൂരിച്ചു വന്ന ഉടനെ അനധീനതെക്കും പ്രതിക്രി</lg><lg n="൭">യചെയ്വാൻ ഒരുങ്ങി നിന്നും കൊള്ളുന്നു— സമക്ഷത്തുള്ള
വറ്റെ നൊക്കുവിൻ- ഒരുത്തൻ താൻ ക്രിസ്തന്നുള്ളവൻ എ
ന്നു തങ്കൽതന്നെ ഉറപ്പിച്ചു എങ്കിൽ അവൻ ക്രിസ്തന്നുള്ള
തുപൊലെ ഞങ്ങളുംകൂടെ എന്നു അവൻ തന്നാലെ</lg><lg n="൮"> പിന്നെയും നിരൂപിക്ക— എങ്ങിനെഎന്നാൽ കൎത്താവ് നി
ങ്ങളുടെ ഇടിവിന്നായിട്ടല്ല വീട്ടുവൎദ്ധനെക്കത്രെ ഞങ്ങൾ്ക്കു ത
ന്ന് അധികാരത്തെ തൊട്ടു ഞാൻ ഒന്നു അധികം പ്രശംസി</lg><lg n="൯">ച്ചു എങ്കിലും നാണിച്ചു പൊകയില്ല— [അവന്റെ] ലെഖന
ങ്ങൾ ഘനവും ഊക്കും ഉള്ള സത്യം ശരീരത്തിന്റെ സന്നിധി
യൊ ബലഹീനം വാക്കും നിസ്സാരം അത്രെ എന്നു മൊഴിയുന്ന</lg><lg n="൧൦">പ്രകാരം ഞാൻ ലെഖനങ്ങളെ കൊണ്ടു നിങ്ങൾ്ക്ക വെടികാട്ടുവൊ</lg><lg n="൧൧">ൻ ആയ്തൊന്നാത് ഇരിക്കെണ്ടതിന്നു— ഞങ്ങൾ അകലത്തു നി
ന്നു ലെഖനങ്ങൾ മൂലം വാക്കിൽ എതുപ്രകാരം- അരികത്തും
ക്രിയയിൽ അതെപ്രകാരം ആകുന്നു എന്ന് അങ്ങനത്തവൻ നി</lg><lg n="൧൨">രൂപിക്ക— തങ്ങളെത്തന്നെ രഞ്ജിപ്പിക്കുന്ന ചിലരൊട് അ</lg> [ 113 ]

<lg n="">ങ്ങളെതന്നെ ചെൎത്തൊരുമിപ്പാനൊ ഉപമിക്കാനൊ ഞ
ങ്ങൾ തുനിയുന്നില്ല സത്യം ആയവർ തങ്ങളെ തങ്ങളിൽ അള
ന്നും തങ്ങളെ തങ്ങളിൽ ഉപമിച്ചും കൊള്ളുന്നതിൽ അജ്ഞ</lg><lg n="൧൩">ന്മാരത്രെ— ഞങ്ങളൊ അളവില്ലാതൊളം പ്രശംസിക്കയില്ല
ദൈവം ഞങ്ങൾ്ക്കു നിങ്ങൾവരെയും എത്തുമാറു അളന്നു തന്ന</lg><lg n="൧൪"> നൂലിന്റെ അളവിൻപ്രകാരം അത്രെ— ആകയാൽ ഞങ്ങ
ൾ ക്രിസ്തന്റെ സുവിശെഷ (വെലയിൽ) നിങ്ങൾവരെയും
മുൽപുക്കതുകൊണ്ടു നിങ്ങളിൽ എത്താത്തവർ എന്നുവരാ
തെ ഞങ്ങളെ തന്നെ അതിയായിട്ടു നീട്ടുന്നതും ഇല്ല അന്യന്മാ
രുടെ പ്രയത്നങ്ങളിൽ അളവില്ലാതൊളം പ്രശംസിക്കുന്ന</lg><lg n="൧൫">തും ഇല്ല— നിങ്ങളുടെ വിശ്വാസം വൎദ്ധിച്ചാൽ ഞങ്ങളുടെ
നൂലിൻപ്രകാരം നിങ്ങളിൽ അത്യന്തം മഹിമപ്പെടുവാനും
പിന്നെയും അന്യന്മാരുടെ നൂലിനകത്തു സാധിച്ചതിൽ പ്രശം</lg><lg n="൧൬">സിക്കാതെ നിങ്ങൾ്ക്ക അപ്പുറത്തെ ദിക്കുകൾഒളം സുവിശെഷി</lg><lg n="൧൭">പ്പാനും ആശ ഉള്ളവർ ആകുന്നു— പ്രശംസിക്കുന്നവനൊ ക</lg><lg n="൧൮">ൎത്താവിൽ പ്രശംസിക്ക— തന്നെത്താൻ രഞ്ജിപ്പിക്കുന്നവൻ
അല്ലല്ലൊ കൎത്താവ് രഞ്ജിപ്പിക്കുന്നവൻ അത്രെ കൊള്ളാ
കുന്നവൻ-</lg>

൧൧ അദ്ധ്യായം

കള്ള അപൊസ്തലരൊട് തന്നെ ഉപമിച്ചു പ്രശംസി
ക്കുന്നതു

<lg n="൧"> നിങ്ങൾ എന്നെ ബുദ്ധിഹീനതയുമായി അല്പം പൊറുത്തു െ</lg><lg n="൨"> കണ്ടാലും- അതെ നിങ്ങൾ എന്നെ പൊറുക്കുന്നു— ദൈവ
ത്തിൻ ചൂടിനാൽ ഞാൻ നിങ്ങൾ്ക്കായി എരിയുന്നു- ഞാനല്ലൊ
ക്രിസ്തനു നിൎമ്മലകന്യകയെ നിറുത്തുവാൻ നിങ്ങളെ ആ ഏക</lg>

[ 114 ] <lg n="൩"> പുരുഷനൊട് ഒരുമിപ്പിച്ചു— എന്നാൽ സൎപ്പം തൻ ഉപായ
ത്താലെ ഹവ്വയെ ചതിച്ചതുപൊലെ നിങ്ങളുടെ നിനവുകൾ
ക്രിസ്തങ്കലെ എകാഗ്രതയെ വിട്ടുകെട്ടുപൊകും എന്നു ഞാൻ</lg><lg n="൪"> ശങ്കിക്കുന്നു— കാരണം ഞങ്ങൾ ഘൊഷിക്കാത്ത മറ്റൊ
രു യെശുവെ വരുന്നവൻ തന്നെ ഘൊഷിക്കിലും നിങ്ങൾ്ക്കു
ലഭിയാത്ത വെറൊർ ആത്മാവൊ കൈക്കൊള്ളാത്തവെ
റെ സുവിശെഷമൊ ലഭിക്കിലും നിങ്ങൾ നന്നായി പൊറുക്കു</lg><lg n="൫">ന്നുപൊൽ— എങ്ങിനെഎന്നാൽ ആ അതിശ്രെഷ്ഠ അ െ
പാസ്തലരിൽനിന്നും ഞാൻ ഒന്നിലും കിഴിഞ്ഞവനല്ല എ</lg><lg n="൬">ന്നു നിരൂപിക്കുന്നു— ഞാൻ പക്ഷെ വാക്കിൽ സാമാന്യൻ
എങ്കിൽ അറിവിൽ അല്ല താനും- ഞങ്ങൾ നിങ്ങൾ വിഷയ
മായി എല്ലാ വിധത്തിലും എല്ലാവരിലും പ്രസിദ്ധതവന്നവ</lg><lg n="൭">ർ അത്രെ— അല്ല ഞാൻ നിങ്ങളിൽ ദെവസുവിശെഷത്തെ
സൌജന്യമായി പരത്തികൊണ്ടു നിങ്ങൾ ഉയരപ്പെടെണ്ട
തിന്നു എന്നെതന്നെ താഴ്ത്തുകയാൽ പാപം ചെയ്തുവൊ— ഞാ</lg><lg n="൮">ൻ നിങ്ങളുടെ ശുശ്രൂഷെക്കായി ചെലവിനു വാങ്ങി മറ്റെ സ
ഭകളൊടു കവൎന്നു നിങ്ങളിൽ ഉള്ളപ്പൊൾ മുട്ടുണ്ടായാറെ ഒ</lg><lg n="൯">രുത്തരെയും ഉഴപ്പിച്ചില്ല— സഹൊദരന്മാർ മക്കെദൊന്യ
യിൽ നിന്നു വന്നിട്ടല്ലൊ എന്റെ മുട്ടു തീൎത്തു ഞാനും സകല
ത്തിലും എന്നെ നിങ്ങൾ്ക്ക ഭാരമില്ലാത്തവനായി കാത്തു ഇനി</lg><lg n="൧൦">യും കാക്കും— ഈ പ്രശംസിക്കുന്നതിന്നു എനിക്ക അഖായപ്ര
ദെശങ്ങളിൽ വഴിമുട്ടിച്ചു പൊകയില്ല എന്നു ക്രിസ്തന്റെ സ</lg><lg n="൧൧">ത്യം എന്നിൽ ഉണ്ടു— എന്തു നിമിത്തം നിങ്ങളെ സ്നെഹിക്കാ</lg><lg n="൧൨">ത്തതിനാൽ എന്നൊ ദൈവം അറിയുന്നു— ഞാൻ ചെയ്യു
ന്നതൊ ഇനി ചെയ്കയുമാം അവർ പ്രശംസിക്കുന്ന കാൎയ്യത്തി
ൽ ഞങ്ങളെപൊലെ കാണപ്പെടുവാൻ അവസരം ഇഛ്ശിക്കുന്ന</lg> [ 115 ]

<lg n="൧൩">വൎക്കു അവസരത്തെ അറുക്കെണ്ടതിന്നു തന്നെ—കാരണം
ഇങ്ങിനെ ഉള്ളവർ അപൊസ്തലർ കുടിലൊവെലക്കാർ
ക്രിസ്തന്റെ അപൊസ്തലരുടെ വെഷധാരികൾ അത്രെ—</lg><lg n="൧൪"> അതും ആശ്ചൎയ്യമല്ല- സാത്താൻ താനും വെളിച്ച ദൂതന്റെ െ
വഷം ധരിക്കുന്നു പിന്നെ അവന്റെ ശുശ്രൂഷക്കാർ നീതി ശുശ്രൂ</lg><lg n="൧൫">ഷക്കാരുടെ വെഷം ധരിച്ചാൽ അതിശയമല്ല ആയവരു</lg><lg n="൧൬">ടെ അവസാനം അവരുടെ ക്രിയകളൊട് ഒക്കും— ഞാൻ പി
ന്നെയും പറയുന്നു ആരും എന്നെ ബുദ്ധിഹീനൻ എന്നു വിചാ
രിക്കരുതു- വിചാരിച്ചാലൊ ഞാനും അല്പം പ്രശംസിക്കെ
ണ്ടതിന്നു ബുദ്ധിഹീനനെ പൊലെയും എന്നെ കൈക്കൊ</lg><lg n="൧൭">ൾവിൻ— ഞാൻ ചൊല്ലുന്നതു കൎത്താവെ മുന്നിട്ടല്ല പ്രശംസിക്കു
ന്നതിന്നു ഈ സംഗതി വന്നിട്ടു ബുദ്ധിഹീനതയിൽ എന്ന പൊ െ</lg><lg n="൧൮">ല ചൊല്ലുന്നു— പലരും ജഡപ്രകാരം പ്രശംസിച്ചു കൊൾ്കെ</lg><lg n="൧൯"> ഞാനും പ്രശംസിക്കും— നിങ്ങളല്ലൊ ബുദ്ധിമാന്മാർ ആകയാ
ൽ ബുദ്ധിഹീനരെ എളുപ്പത്തിൽ പൊറുക്കുന്നു നിങ്ങളെ ഒരു</lg><lg n="൨൦">വൻ ദാസീകരിച്ചാലും ഒരുവൻ തിന്നു കളഞ്ഞാലും ഒരുവൻ
എടുത്തുകൊണ്ടാലും ഒരുവൻ അഹങ്കരിച്ചാലും ഒരുവൻ നി</lg><lg n="൨൧">ങ്ങളെ മുഖത്തു കുമെച്ചാലും നിങ്ങൾ പൊറുക്കുന്നുവല്ലൊ— (ഇ
തിന്നു) ഞങ്ങൾ പ്രാപ്തി പൊരാത്തവരായിരുന്നു എന്നു ഞാൻ
മാനം കെട്ടു പറയുന്നു- ശെഷം ഏതിങ്കൽ ആരും തുനിഞ്ഞു
പൊയാലും- ഞാൻ ബുദ്ധിഹീനതയിൽ പറയുന്നു— ഞാനും</lg><lg n="൨൨"> തുനിയുന്നു— അവർ എബ്രായരൊ ഞാനും ആകുന്നു ഇ</lg><lg n="൨൩">സ്രയെലരൊ ഞാനും കൂടെ അബ്രഹാം സന്തതിയൊ ഞാനും
കൂടെ ക്രിസ്തന്റെ ശുശ്രൂക്കാരൊ ബുദ്ധികെട്ടു ചൊല്ലുന്നു ഞാ
ൻ അധികം പ്രയത്നങ്ങളിൽ ഏറ്റമധികം- അടികളിൽ അ
നവധി- തുറുങ്കുകളിൽ അത്യന്തം മരണങ്ങളിൽ പലപ്പൊ</lg>

[ 116 ] <lg n="൨൪">ഴും— യഹൂദരാൽ ഒന്നു കുറയ ൪൦ അടി അഞ്ചൂടെ കൊണ്ടു</lg><lg n="൨൫"> മൂന്നുവട്ടം കൊലിനാൽ തല്ലുകൊണ്ടു ഒരിക്കൽ കല്ലെറുകൊണ്ടു
മൂന്നുവട്ടം കപ്പൽചെതം വന്നുപൊയി ഒരു രാപ്പകൽ ആഴി</lg><lg n="൨൬">യിൽ കഴിച്ചിരിക്കുന്നു— പലപ്പൊഴും യാത്രകളാലും പുഴക
ളിലെ കുടുക്കുകളാലും കള്ളരിലെ കുടുക്കുകളാലും സ്വജന
ത്തിലെ കുടുക്കുകളാലും ജാതികളിലെ കുടുക്കുകളാലും നഗര
ത്തിലെ കുടുക്കുകളാലും കാട്ടിലെ കുടുക്കുകളാലും കടലിലെ</lg><lg n="൨൭"> കുടുക്കുകളാലും കള്ള സഹൊദരരിലെ കുടുക്കുകളാലും— അ
ദ്ധ്വാനങ്ങളിലും ഉഴല്ചയിലും പലവട്ടം ഉറക്കിളപ്പുകളിലും
പൈദാഹങ്ങളിലും പലകുറി പട്ടിണികളിലും ശീതനഗ്ന</lg><lg n="൨൮">തകളിലും— അതിൽ പരമുള്ളവ ദിവസെന അകപ്പെ
ടുന്ന കാറുവാറു സൎവ്വസഭകളുടെ ചിന്താഭാരം ഇവ ഒഴി െ</lg><lg n="൨൯">ക— ആർ ബലഹീനനായ്വന്നിട്ടു ഞാൻ ബലഹീനനാക
യില്ലയൊ ആൎക്ക് ഇടൎച്ച വന്നിട്ടു ഞാനെ അഴലുക ഇല്ല െ</lg><lg n="൩൦">യാ— പ്രശംസിക്കെണ്ടുകിൽ എൻ ബലഹീനതെക്കടു</lg><lg n="൩൧">ത്തവ പ്രശംസിക്കും— നമ്മുടെ കൎത്താവായ യെശുക്രിസ്ത െ
ന്റ ദൈവവും പിതാവും യുഗാദികളിൽ അനുഗ്രഹപാത്ര</lg><lg n="൩൨">വും ആയവൻ അറിയുന്നു— ഞാൻ പൊക്ഷല്ല പറയുന്നി
തു– ദമസ്കിൽ അരതാരാജാവിന്റെ നാടുവാഴി എന്നെ
പിടികൂടുവാൻ ഇഛ്ശിച്ചു ദമസ്ക്യരുടെ നഗരത്തെ കാവ
ലാക്കി കാത്തു പിന്നെ ഞാൻ മതിലിൽ കൂടി ചാലകത്തൂ
ടെ കൊട്ടയിൽ ഇട്ടിറക്കി വിടപ്പെട്ടു അവന്റെ കൈകളി
ൽ നിന്നു ഒടിപ്പൊകയും ചെയ്തു—</lg>

൧൨ അദ്ധ്യായം [ 117 ] തന്റെ വെളിപ്പാടുകളെയും ബലഹീനതയെയും പ്രശംസിച്ചു-
(൧൧) മറ നിമിത്തം സഭയെ ആക്ഷെപിക്കുന്നതു-

<lg n="൧"> പ്രശംസിക്കുന്നതു എനിക്ക ഉപകരിക്കുന്നില്ല സ്പഷ്ടം- ഞാൻ</lg><lg n="൨"> കൎത്താവു തന്ന ദൎശനവെളിപ്പാടുകളിലെക്കും വരും— ക്രിസ്തനി
ൽ ഉള്ളൊരു മനുഷ്യനെ ൧൪ വൎഷം മുമ്പെ മൂന്നാം സ്വൎഗ്ഗത്തൊ
ളം പിടിച്ചെടുക്കപ്പെട്ടു എന്നു ഞാൻ അറിയുന്നു- (അതു ശരീ
രത്തിലൊ എന്നറിയാശരീരത്തിന്നു പുറത്തൊ എന്നറിയാ</lg><lg n="൩"> ദൈവം അറിയുന്നു)— ആ മനുഷ്യൻ (തന്നെ ശരീരത്തി െ
ലാ ശരീരത്തിന്നു പുറത്തൊ എന്നറിയാ ദൈവം അറിയുന്നു)</lg><lg n="൪"> പരദീസയൊളം എടുക്കപ്പെട്ടു മനുഷ്യനു ഉരെപ്പാൻ അധി
കാരമില്ലാത്ത അവാച്യവാക്യങ്ങളെ കെട്ടു എന്നു ഞാൻ അറിയു</lg><lg n="൫">ന്നു— ആയവനെ ഞാൻ പ്രശംസിക്കും എന്നെ ചൊല്ലി എ െ</lg><lg n="൬">ന്റ ബലഹീനതകൾ ഒഴികെ ഞാൻ പ്രശംസിക്കയില്ല— ഞാ
നല്ലൊ പ്രശംസിപ്പാൻ ഇഛ്ശിച്ചാലും സത്യത്തെ പറവാൻ െ
പാകുന്നതു കൊണ്ടു മൂഢനാകയില്ല- എങ്കിലും എന്നെ കാണു
ന്നതിന്നും എങ്കൽ നിന്നു കെൾ്ക്കുന്നതിന്നും മീതെ ആരും എ െ
ന്ന ചൊല്ലി നിരൂപിക്കരുത് എന്നു വെച്ചു ഞാൻ അടങ്ങുന്നു-</lg><lg n="൭">– പിന്നെ വെളിപ്പാടുകളുടെ അതിപെരുമയാൽ ഞാൻ അ
തിയായി ഉയരാതെ തിരിപ്പാൻ എനിക്കു ജഡത്തിൽ ഒരു
ശൂലം തരപ്പെടുത്താൻ ഉയൎന്നുപൊകാതിരിക്കെണ്ടതിന്നു</lg><lg n="൮"> എന്നെ കുത്തുവാൻ സാത്താന്റെ ദൂതൻ തന്നെ— അതിന്നാ
യി ഞാൻ മൂന്നുവട്ടം അവൻ എന്നെവിടെണ്ടാതിന്നു കൎത്താ</lg><lg n="൯">വെ പ്രബൊധിപ്പിച്ചു അവനും എന്നൊടു എൻ കരുണനി
ണക്കു മതി എന്റെ ശക്തിയല്ലൊ ബലഹീനതയിൽ തിക</lg><lg n="൧൦">ഞ്ഞു വരുന്നു എന്നുരെച്ചു— അതുകൊണ്ടു ക്രിസ്തന്റെ ശക്തി
എന്മെൽ ആവന്നിക്കെണ്ടതിന്നു ഞാൻ അതി കൌതുകമാ</lg>

[ 118 ] <lg n="">യി എൻ ബലഹീനതകളിൽ പ്രശംസിക്കും- ആകയാൽ ഞാൻ
ക്രിസ്തനുവെണ്ടി ബലഹീനതകൾ സാഹസങ്ങൾ കെട്ടു പാടു
കൾ ഹിംസകൾ ഇടുക്കുകൾ ഇഅവറ്റിൽ രസിക്കുന്നു കാരണം
ഞാൻ ബലഹീനനാകുമ്പൊഴെക്കു ശക്തനാകുന്നു—</lg> <lg n=""> ഞാൻ ബുദ്ധിഹീനനായി പൊയി നിങ്ങൾ എന്നെ നിൎബ</lg><lg n="൧൧">ന്ധിച്ചു— ഈ എന്നെ നിങ്ങൾ അല്ലൊ രഞ്ജിപ്പിക്കെണ്ടതാ
യിരുന്നു എന്തെന്നാൽ ഞാൻ ഒന്നും ഇല്ല എങ്കിലും അതിശ്രെ</lg><lg n="൧൨">ഷ്ഠ അപൊസ്തലരിൽ നിന്നും ഒന്നിലും കിഴിഞ്ഞവനല്ല— എ
ങ്ങിനെഎങ്കിലും അപൊസ്തലന്റെ അടയാളങ്ങൾ സകല
ക്ഷാന്തിയിലും അടയാളങ്ങളാലും അത്ഭുതങ്ങളാലും ശക്തി</lg><lg n="൧൩">കളാലും നിങ്ങളിൽ നടത്തിക്കപ്പെട്ടു— ഞാൻ തന്നെ നിങ്ങ
ളെ ഉഴപ്പിച്ചില്ല എന്നുള്ളതല്ലാതെ ശെഷം സഭകളെക്കാളും
നിങ്ങൾ്ക്കു എതൊന്നിൽ നഷ്ടിവന്നു- ഈ അനീതിയെ എനിക്ക</lg><lg n="൧൪"> സമ്മാനിച്ചുവിടുവിൻ— കണ്ടാലും ഈ മൂന്നാമത് നിങ്ങളിട
യിൽ വരുവാൻ ഒരുമ്പെട്ടു നില്ക്കുന്നു നിങ്ങളെ ഉഴപ്പിക്കയും
ഇല്ല നിങ്ങൾ്ക്കുള്ളവ അല്ലല്ലൊ നിങ്ങളെ അത്രെ അന്വെഷി
ക്കുന്നു- കാരണം മക്കൾ പെറ്റവൎക്കല്ല പെറ്റവർ മക്കൾക്കാ</lg><lg n="൧൫">യത്രെ ചരതിക്കെണ്ടതു— ഞാനൊ നിങ്ങളെ എറ സ്നെഹി
ക്കുന്തൊറും കുറയ സ്നെഹിക്കപ്പെടുന്നു എങ്കിലും നിങ്ങടെ ആത്മാ
ക്കൾ്ക്കായി ചെലവിടുവാനും ചെലവായി പൊവാനും അതി െ</lg><lg n="൧൬">കൗതുകപ്പെടുന്നു— എങ്കിൽ ആകട്ടെ ഞാൻ നിങ്ങളെ</lg><lg n="൧൭"> ഭാരം ചുമത്തീട്ടില്ല— ഉപായി ആകയല്ല് ചതികൊണ്ടു നിങ്ങ
ളെ വിടുങ്ങി എന്നുവരും- ഞാൻ നിങ്ങളുടെ അടുക്കെ അയച്ച
വരിൽ ഒരുവനെകൊണ്ടും നിങ്ങളിൽനിന്നു ഈറ്റിച്ചു നെടി</lg><lg n="൧൮">യൊ— ഞാൻ തീതനെ പ്രബൊധിപ്പിച്ചു ആ സഹൊദരനെയും
കൂട അയച്ചിരുന്നു പക്ഷെ തീതൻ നിങ്ങളിൽ ഈറ്റിച്ചുവൊ-</lg> [ 119 ]

<lg n="">ഞങ്ങൾ എകമായ ആത്മാവിൽ നടന്നില്ലയൊ എകമായ കാ</lg><lg n="൧൯"> ൽ ചുവടുകളിൽ ഇല്ലയൊ— ഞങ്ങൾ നിങ്ങളൊടു പ്രതിവാ
ദം ചെയ്യുന്നു എന്നു പിന്നെയും നിങ്ങൾ്ക്കു തൊന്നുന്നു- ദെവമു
മ്പാകെ തന്നെ ക്രിസ്തനിൽ ഞങ്ങൾ ഉരെക്കുന്നു സകലമൊ</lg><lg n="൨൦"> പ്രിയമുള്ളവരെ നിങ്ങളുടെ വീട്ടുവൎദ്ധനെക്കത്രെ— എങ്ങി
നെ എന്നാൽ ഞാൻ വന്നാൽ നിങ്ങളെ ഇഛ്ശിക്കുംപൊ െ
ല അല്ല കാണും നിങ്ങൾ എന്നെ ഇഛ്ശിക്കുമ്പൊലെ അല്ല കാ
ണും എന്നും പിണക്കം എരിവുകൾ ക്രൊധങ്ങൾ ശണ്ഠകൾകു
രളകൾ മുരൾ്ചകൾ ഞെളിവുകൾ കലഹങ്ങൾ ഇവ ഉണ്ടാകും</lg><lg n="൨൧"> എന്നും— ഞാൻ വീണ്ടും വന്നാൽ എൻ ദൈവം എന്നെനി
ങ്ങളിൽ താഴ്ത്തുവാനും മുൻപിഴെച്ചിട്ടും തങ്ങൾ നടന്ന അശുദ്ധി
പുലയാട്ടു ദുഷ്കാമങ്ങളെയും വിചാരിച്ചു മാനസാന്തരപ്പെടാ
ത്ത പലരെയും (നീക്കി) ഖെദിപ്പാനും സംഗതി വരും എ
ന്നും ഞാൻ ഭയപ്പെടുന്നു</lg>

൧൩ അദ്ധ്യായം

ഞാൻ അങ്ങ് എത്തിയാൽ ഇന്നപ്രകാരം ആചരിക്കും എന്നു
ഉള്ളതു

<lg n="൧"> ഈ മൂന്നാമത് ഞാൻ നിങ്ങൾടുക്കെ വരുന്നുണ്ടു രണ്ടു മൂന്നു സാ
ക്ഷികളുടെ വായിനാൽ എതു സംഗതിയും സ്ഥിരപ്പെടും (൫ മൊ</lg><lg n="൨"> ൧൯, ൧൫)— ആമുൻ പിഴച്ചവരൊടും മറ്റെല്ലാവരൊടും
ഞാൻ മുൻ പറഞ്ഞിട്ടുണ്ടു- ഇപ്പൊൾ ദൂരസ്ഥൻ എങ്കിലും രണ്ടാ</lg><lg n="൩">മത് അരികത്തുള്ളവനെ പൊലെ മുൻ പറയുന്നതും ഉണ്ടു എ
ന്നിൽ നിന്നുരെക്കുന്ന ക്രിസ്തന്റെ പരീക്ഷയെ നിങ്ങൾ അന്വെ
ഷിക്കകൊണ്ടു ഞാൻ പിന്നെയും വന്നാൽ ആദരിച്ചടങ്ങുക</lg><lg n="൪">യില്ല— അവൻ നിങ്ങളൊട് ബലഹീനനല്ല നിങ്ങളിൽ ശക്ത</lg>

[ 120 ] <lg n="">നാകുന്നു സത്യം— എങ്ങിനെഎന്നാൽ ബലഹീനത നിമിത്തം
അവൻ ക്രൂശിക്കപ്പെട്ടിട്ടും ദൈവശക്തി നിമിത്തം ജീവിക്കു
ന്നു- ഞങ്ങളും അല്ലൊ അവനിൽ ബലഹീനർ എങ്കിലും അ
വനൊടു കൂടെ ദെവശക്തി നിമിത്തം ജീവിക്കുന്നവരായി</lg><lg n="൫"> നിങ്ങൾ്ക്ക വിളങ്ങും— നിങ്ങൾ വിശ്വാസത്തിൽ ഇരിക്കുന്നു െ
വാ എന്നു നിങ്ങളെതന്നെ പരീക്ഷിപ്പിൻ- നിങ്ങളെ ത െ
ന്ന ശൊധന ചെയ്വിൻ- അല്ല നിങ്ങൾ കൊള്ളരുതാത്തവർ
ആയാൽ ഒഴികെ യെശുക്രിസ്തൻ നിങ്ങളിൽ ഉണ്ടെന്നു നിങ്ങ</lg><lg n="൬">ളിൽ തന്നെ അറിഞ്ഞു കൊള്ളുന്നില്ലയൊ— ഞങ്ങളൊകൊ
ള്ളരുതാത്തവരല്ല എന്നു നിങ്ങൾ അറിയും എന്ന് ആശിക്കു</lg><lg n="൭">ന്നു— എങ്കിലും നിങ്ങൾ ഒരു തിന്മയും ചെയ്യാതിരിക്കെണ്ടതി
ന്നു ഞാൻ ദൈവത്തെ നൊക്കി പ്രാൎത്ഥിക്കുന്നു- അതും ഞ
ങ്ങൾ കൊള്ളാകുന്നവരായിതൊന്നെണം എന്നല്ല നിങ്ങൾ ന
ന്മയെ ചെയ്തിട്ടു ഞങ്ങൾ കൊള്ളരുതത്തവർ എന്നു വ െ</lg><lg n="൮">രണ്ടതിന്നു ഇഛ്ശിച്ചത്രെ— ഞങ്ങൾ്ക്കല്ലൊ സത്യത്തിന്നു എതി</lg><lg n="൯">രെ ഒർ ആവതും ഇല്ല സത്യത്തിന്നുവെണ്ടിയെ ഉള്ളു— എങ്ങി
നെ എന്നാൽ ഞങ്ങൾ ബലഹീനരും നിങ്ങൾ ശക്തരും എന്നു
വരികിൽ ഞങ്ങൾ സന്തൊഷിക്കുന്നു- അതുതന്നെ അല്ലൊ</lg><lg n="൧൦"> ഞങ്ങൾ പ്രാൎത്ഥിക്കുന്നതു നിങ്ങളുടെ യഥാസ്ഥാനത്വം തന്നെ—
- അതുനിമിത്തം ഞാൻ എത്തിയാൽ കൎത്താവ് ഇടിവിന്നായി
ട്ടല്ല വീട്ടുവൎദ്ധനക്കത്രെ എനിക്കതന്ന അധികാരത്തിന്നു
തക്കവണ്ണം ഖണ്ഡിത ഭാവത്തെ പ്രയൊഗിക്കാതെ ഇരി െ
ക്കണ്ടതിന്നു ദൂരത്തു നിന്ന ഇവൎഎഴുതുന്നു-</lg> <lg n="൧൧"> ഒടുക്കം സഹൊദരന്മാരെ സന്തൊഷിപ്പിൻ യഥാസ്ഥാ
നപ്പെടുവിൻ തങ്ങളിൽ പ്രബൊധിപ്പിച്ചു കൊൾ്വിൻ ഒന്നി െ
ന തന്നെ ഭാവിപ്പിൻ സമാധാനം കൊലുവിൻ– എന്നാൽ സ</lg> [ 121 ]

<lg n="൧൨">മാധാനങ്ങളുടെ ദൈവം നിങ്ങളൊടു കൂടെ ഇരിക്കും—വി</lg><lg n="൧൩">ശുദ്ധ ചുംബനം കൊണ്ടു അന്യൊന്യം വന്ദിപ്പിൻ— വിശുദ്ധ</lg><lg n="൧൪">ർ എല്ലാവരും നിങ്ങളെ വന്ദിക്കുന്നു— കൎത്താവായ യെശുക്രി
സ്തന്റെ കരുണയും ദൈവത്തിൻ സ്നെഹവും വിശുദ്ധാത്മാ
വിൻ കൂട്ടായ്മയും നിങ്ങൾ എല്ലാവരൊടും കൂട ഇരിപ്പൂതാക-</lg>

ഗലാത്യൎക്കുള്ള ലെഖനം

൧ അദ്ധ്യായം

(൬) അവർ ദുരുപദെഷ്ടാക്കൾ്ക്ക ചെവികൊടുക്കയാൽ ആ
ശ്ചൎയ്യം-(൧൧-൨, ൨൧) തന്റെ സുവിശെഷം മനുഷ്യരി
ൽ നിന്നു കിട്ടിയതല്ല.

<lg n="൧"> മനുഷ്യരിൽ നിന്നല്ല മനുഷ്യനാലും അല്ല യെശുക്രിസ്ത
നാലും അവനെ മരിച്ചവരിൽനിന്നു ഉണൎത്തിയ പിതാ
വായ ദൈവത്താലും അത്രെ അപൊസ്തലനായ പൌലും-</lg><lg n="൨">-എന്റെ കൂടയുള്ള എല്ലാ സഹൊദരന്മാരും ഗലാത്യസഭ</lg><lg n="൩">കൾ്ക്ക എഴുതുന്നതു— പിതാവായ ദൈവത്തിൽ നിന്നും ന
മ്മുടെ കൎത്താവായ യെശുക്രിസ്തനിൽ നിന്നും നിങ്ങൾ്ക്ക കരുണ</lg><lg n="൪">യും സമാധാനവും ഉണ്ടാക— ആയവൻ ഇപ്പൊഴത്തെ ദുഷ്ട
യുഗത്തിൽ നിന്നു നമ്മെ എടുത്തുകൊള്ളെണ്ടതിന്നു നമ്മുടെ െ
ദെവവും പിതാവുമായവന്റെ ഇഷ്ടപ്രകാരം നമ്മുടെ പാപ
ങ്ങൾ്ക്കുവെണ്ടിതന്നെത്താൻ കൊടുത്തു ഇവനു യുഗാദികളൊ</lg><lg n="൫">ളം തെജസ്സ് ഉണ്ടാക- ആമെൻ</lg>

<lg n="൬"> ക്രിസ്തകരുണയിൽ നിങ്ങളെ വിളിച്ചവനെ വിട്ടു നിങ്ങ
ൾ ഇത്ര വെഗത്തിൽ വെറൊരു സുവിശെഷത്തിലെക്ക് മറി</lg>

[ 122 ] <lg n="൭">യുന്നതുകൊണ്ടു ഞാൻ ആശ്ചൎയ്യപ്പെടുന്നു— അതൊ മറ്റൊ
രുസുവിശെഷമല്ല ചിലർ നിങ്ങളെ കലക്കി ക്രിസ്തന്റെ സു</lg><lg n="൮">വിശെഷത്തെ മറിപ്പാൻ ഇഛ്ശിക്കുന്നതെ ഉള്ളു— എങ്കി
ലും ഞങ്ങൾ ആകട്ടെ സ്വൎഗ്ഗത്തിങ്കന്നു ദൂതനാകട്ടെ നിങ്ങൾ്ക്കു
ഞങ്ങൾ സുവിശെഷിച്ചതിനൊടു വിപരീതമായി സുവി</lg><lg n="൯"> ശെഷിച്ചാലും അവൻ ശാപഗ്രസ്തനാക— ഞങ്ങൾ മുൻ ചൊ
ല്ലിയ പ്രകാരം ഇനു പിന്നെയും പറയുന്നു—നിങ്ങൾ പരിഗ്ര
ഹിച്ചതിനൊടു വിപരീതമായി ആരാനും നിങ്ങളിൽ സു</lg><lg n="൧൦">വിശെഷാൽ അവൻ ശാപഗ്രസ്തനാക—എന്തെന്നാ
ൽ ഇന്നും ഞാൻ മനുഷ്യരെ സമ്മതിപ്പിക്കുന്നു എന്നുണ്ടൊ
ദൈവത്തെ അല്ലയൊ- അല്ല മനുഷ്യരെ പ്രസാദിപ്പിപ്പാ
ൻ അന്വെഷിക്കുന്നുവൊ- ഇന്നും മനുഷ്യരെ പ്രസാദിപ്പി</lg><lg n="൧൧">ച്ചു എങ്കിൽ ഞാൻ ക്രിസ്തനു ദാസനല്ല—</lg> <lg n="">എന്നാൽ സഹൊദരന്മാരെ ഞാൻ പ്രകടിച്ച സുവിശെ
ഷം മനുഷ്യപ്രകാരമുള്ളതല്ല എന്നു നിങ്ങളെ അറിയി</lg><lg n="൧൨">ക്കുന്നു— കാരണം ഞാൻ അതിനെ മനുഷ്യനിൽ നിന്നു
പരിഗ്രഹിച്ചിട്ടില്ല ഉപദെശിക്കപ്പെട്ടിട്ടും ഇല്ല യെശുക്രീ</lg><lg n="൧൩">സ്തന്റെ വെളിപ്പാടിനാൽ അത്രെ (കിട്ടിയതു)— എങ്ങിനെ
എന്നാൽ പണ്ടു ഞാൻ യഹൂദാചാരത്തിൽ നടന്നതിനെ െ
കട്ടുവല്ലൊ- ദെവസഭയെ ഞാൻ അനവധി ഹിംസിച്ചു
പാഴാക്കി എൻ പൈതൃകസമ്പ്രദായങ്ങൾ്ക്കായി അത്യന്തം</lg><lg n="൧൪"> എരിവെറി— എൻ വംശത്തിലുള്ള സമപ്രായസ്ഥർ പലരെ
ക്കാളും യഹൂദാചാരത്തിൽ അധികം മുഴുത്തുവന്നതുതന്നെ-</lg><lg n="൧൫">-എങ്കിലും എൻ അമ്മയുടെ ഗൎഭത്തിൽ നിന്ന് എന്നെ വെൎത്തി
രിച്ചു തന്റെ കരുണയാലെ വിളിച്ചവൻ സ്വപുത്രനെ ഞാൻ
അവനെ ജാതികളിൽ സുവിശെഷിക്കെണ്ടതിന്നു എ</lg> [ 123 ]

<lg n="൧൬">ന്നിൽ വെളിപ്പെടുത്തുവാൻ പ്രസാദിച്ചപ്പൊൾ— ഞാൻ</lg><lg n="൧൭"> മാംസരക്തങ്ങളൊടു ബൊധിപ്പിച്ചില്ല— എനിക്കുമുമ്പെ
അപൊസ്തലരായവരുടെ അടുക്കൽ യരുശലെമിൽക െ
രറിയതും ഇല്ല ഉടനെ അറവിന്നാമ്മാറുപുറപ്പെട്ടു ദമസ്കി</lg><lg n="൧൮">ലെക്കും മടങ്ങി പൊരികയും ചെയ്തു— പിന്നെ മൂവാണ്ടുക
ഴിഞ്ഞിട്ടു പെത്രനെ പരിചയിപ്പാൻ യരുശലെമിലെക്കു</lg><lg n="൧൯"> കരെറി ൧൫ ദിവസം അവനൊടു കൂടെ പാൎത്തു— കൎത്താവി
ൻ സഹൊദരനായയാക്കൊബെന്നിയെ അപൊസ്തലരി</lg><lg n="൨൦">ൽ വെറൊരുത്തനെ കണ്ടതും ഇല്ല— (ഞാൻ നിങ്ങൾ്ക്കു എഴു
തുന്നതൊ ഇതാ ദെവമുമ്പാകെ- ഞാൻ കളവു പറയുന്നി</lg><lg n="൨൧">ല്ല)— അനന്തരം ഞാൻ സുറിയകിലിക്യദിക്കുകളിൽചെ</lg><lg n="൨൨">ന്നു— ക്രിസ്തനിലുള്ള യഹൂദ്യസഭകൾ്ക്കൊ ഞാൻ മുഖ പരിച</lg><lg n="൨൩">യം ഇല്ലാത്തവനായി പാൎത്തു— പണ്ടു നമ്മെ ഹിംസിപ്പവൻ താ
ൻ മുമ്പെ പാഴാക്കിയ വിശ്വാസത്തെ ഇപ്പൊൾ സുവിശെ
ഷിക്കുന്നു എന്ന് അവർ കെട്ടു— ദൈവത്തെ എന്നിമി
ത്തം മഹത്വപ്പെടുത്തിയതെ ഉള്ളു</lg>

൨ അദ്ധ്യായം

താൻ ജാതികളുടെ അപൊസ്തലൻ എന്നു മാനിക്കപ്പെ
ട്ടു-(൧൧) പെത്രനെ ആക്ഷെപിച്ചതും-(൧൯) താൻ ധൎമ്മ
ത്തിന്നുചത്തവിവരവും.

<lg n="൧"> പിന്നെ പതിന്നാലു ആണ്ടുകഴിഞ്ഞിട്ടു ഞാൻ ബൎന്നബാവു
മായി തീതനെയും കൂട്ടിക്കൊണ്ടു യരുശലെമിലെക്കു കരെ</lg><lg n="൨">റി— അന്നു വെളിപ്പാടിനെ അനുസരിച്ചു ചെന്നതു- ഞാൻ
ഒടുന്നതുതാൻ ഒടിയതുതാൻ പഴുതിലാകരുതു എന്നിട്ടു ഞാ
ൻ ജാതികളിൽ ഘൊഷിക്കുന്ന സുവിശെഷത്തെ അവൎക്കും</lg>

[ 124 ] <lg n="൩"> സ്വകാൎയ്യമായി പ്രമാണികൾ്ക്കും–(വിവരിച്ചു) മുൻവെച്ചു—എ
ന്നാൽ എന്റെ കൂടെഉള്ളതീതൻ യവനൻ എങ്കിലും പരി</lg><lg n="൪">ഛെദന ചെയ്വാൻ നിൎബന്ധിക്കപ്പെട്ടതും ഇല്ല— നുഴഞ്ഞു
വന്ന കള്ളസഹൊദരർ നിമിത്തം അത്രെ–ആയവർ ഞ
ങ്ങളെ ദാസീകരിച്ചു കളയെണ്ടതിന്നു ക്രിസ്തയെശുവിൽ ഞ
ങ്ങൾ്ക്കുള്ള സ്വാതന്ത്ര്യത്തെ ഒറ്റുനൊക്കുവാൻ നുഴഞ്ഞു വ</lg><lg n="൫">ന്നവർ— അവൎക്കു ഞങ്ങൾ സുവിശെഷസത്യം നിങ്ങളൊ
ടുകൂടെ പാൎക്കെണ്ടതിന്നു നാഴികപൊലും കീഴ്പെട്ടു വഴങ്ങീ</lg><lg n="൬">ട്ടില്ല— പ്രമാണികൾ എന്നു തൊന്നുന്നവരൊ–(അവർഎ
തുപ്രകാരമുള്ളവരായി എന്ന് എനിക്കു വെണ്ടുവതില്ല ദൈ
വംപക്കൽ മനുഷ്യമുഖപക്ഷം ഇല്ല)– എങ്ങിനെഎങ്കിലും
പ്രമാണികൾ എനിക്ക ഒന്നും ബൊധിപ്പിച്ചു തന്നില്ല സത്യം</lg><lg n="൭">— പിന്നെയൊ പരിഛെദനയൊടുള്ള അപൊസ്തലത്വ
ത്തിൽ പെത്രനുസാദ്ധ്യം വരുത്തിയവൻ എനിക്കും ജാതി</lg><lg n="൮">കളിൽ സാദ്ധ്യം വരുത്തിയതു കൊണ്ടു— പെത്രനു പരിഛെ
ദനയിൽ എന്നപൊലെ എനിക്കു അഗ്രചൎമ്മത്തിലെ സുവി</lg><lg n="൯">ശെഷണം ഭരം എല്പിച്ചു വന്നതുകൊണ്ടും— എനിക്ക നല്കി
യകരുണയെ അറിഞ്ഞുംകൊണ്ടു– യാക്കൊബ കെഫാ
യൊഹനാൻ എന്നിങ്ങിനെ തൂണുകൾ ആയി തൊന്നുന്നവ
ർ എനിക്കും ബൎന്നബാവിന്നും കൂട്ടായ്മയുടെ വലങ്കൈകളെ</lg><lg n="൧൦"> തന്നു— ഞങ്ങൾ ജാതികളിലെക്കും അവർ പരിഛെദനയി
ലെക്കും എന്നും ദരിദ്രരെ മാത്രം ഞങ്ങൾ ഒൎക്കുകെയാവു
എന്നും വെച്ചുത്രെ– ആയതും ഞാൻ ചെയ്വാൻ ഉത്സാഹിച്ചു</lg><lg n="൧൧"> സത്യം— ശെഷം പെത്രൻ അന്ത്യൊക്യയിൽ വന്നാറെഅ
വന്റെ മെൽകുറ്റം ചുമത്തപ്പെടുകയാൽ ഞാൻ അഭിമുഖ</lg><lg n="൧൨">മായി അവനൊട എതിൎത്തു നിന്നു— എങ്ങിനെഎന്നാൽ യാ</lg> [ 125 ]

<lg n="">ക്കൊബിൽ നിന്നു ചിലർ വരുമ്മുമ്പെ അവൻ ജാതികളൊട്
കൂട ഭക്ഷിക്കും–വന്നപ്പൊഴൊ അവൻ പരിഛെദനക്കാരെഭ</lg><lg n="൧൩">യപ്പെട്ടു പിൻവാങ്ങിവെർപിരിഞ്ഞു കൊള്ളും— അവനൊ
ടുകൂടശെഷം യഹൂദരും വ്യാജത്തിൽ കുടുങ്ങുകകയാൽ ബൎന്ന</lg><lg n="൧൪">ബാവും അവരുടെ വ്യാജത്താൽ കൂട വലിക്കപ്പെട്ടു— എന്നാൽ
അവർ സുവിശെഷസത്യത്തിൻ പ്രകാരം കാൽനെത്തെ
വക്കുന്നില്ല എന്നു കണ്ടിട്ടു ഞാൻ എല്ലാവരും കാൺ്കെ പെത്ര െ
നാടു പറഞ്ഞിതു- യഹൂദനായ നീ യഹൂദ്യമായല്ല ജാതിപ്രാ
യമായി ഉപജീവിക്കുന്നു എങ്കിൽ നീ ജാതികളെ യഹൂദപ്രാ</lg><lg n="൧൫">യമാകുവാൻ നിൎബന്ധിക്കുന്നതു എങ്ങിനെ— സ്വഭാവത്താ
ൽ ജാതികളിൽ നിന്നുള്ള പാപികളല്ല യഹൂദരായുള്ളനാം</lg><lg n="൧൬">അല്ലൊ യെശുക്രിസ്തങ്കലെ വിശ്വാസത്താൽ ആല്ലാതെ ധൎമ്മ
ക്രിയകളാൽ മനുഷ്യൻ നീതികരിക്കപ്പെടുന്നില്ല എന്ന് അറി
ഞ്ഞിട്ടു— ധൎമ്മക്രിയകളാൽ അല്ല ക്രിസ്തവിശ്വാസം ഹെതുവാ
യി നാം നീതികരിക്കപ്പെടെണ്ടതിന്നു ക്രിസ്തയെശുവിൽ വി
ശ്വസിച്ചു– കാരണം ധൎമ്മക്രിയകൾ ഹെതുവായി ഒരു ജഡവും</lg><lg n="൧൭"> നീതികരിക്കപ്പെടുകയില്ല— എന്നാൽ ക്രിസ്തനിൽ നീതികര
ണത്തെ അന്വെഷിക്കുന്നതിനാൽ നാമും കൂട പാപികൾ ആയി എന്നു
വരികിൽ ക്രിസ്തൻ തന്നെ പാപത്തിൻ ശുശ്രൂഷക്കാരനായല്ലൊ</lg><lg n="൧൮"> അതരുതെ— എങ്ങിനെ എന്നാൽ ഞാൻ ഇടിച്ചവറ്റെ ത െ
ന്ന പിന്നെയും കെട്ടിയാൽ ഞാൻ ലംഘിച്ചവൻ എന്നു താൻ</lg><lg n="൧൯"> തുമ്പുകൊടുക്കുന്നു— ഞാനാകട്ടെ ദൈവത്തിന്നായി ജീവി
ക്കെണ്ടതിന്നു ധൎമ്മത്താൽ ധൎമ്മത്തിന്നു മരിച്ചു- ഞാൻ ക്രിസ്ത</lg><lg n="൨൦">നൊടുകൂട ക്രൂശിക്കപ്പെട്ടിരിക്കുന്നു— ഇനി ഞാൻ ജീവിക്കു
ന്നതു ഞാനായിട്ടല്ല ക്രിസ്തൻ എന്നിൽ അത്രെ ജീവിക്കുന്നു—</lg><lg n="൨൧"> ഇന്നും ഞാൻ ജഡത്തിൽ ജീവിക്കുന്നതൊ എന്നെ സ്നെഹിച്ചു</lg>

[ 126 ] <lg n="">എനിക്കുവെണ്ടി തന്നെത്താൻ എല്പിച്ചു തന്ന ദെവപുത്രങ്ക</lg><lg n="൨൧">ലെ വിശ്വാസത്തിൽ ജീവിക്കുനു— ദെവകരുണയെ

ഞാൻ വൃഥാവാക്കുന്നില്ല എങ്ങിനെ എന്നാൽ ധൎമ്മത്താൽ നീ
തി ഉണ്ടെങ്കിൽ ക്രിസ്തൻ വെറുതെ മരിച്ചു എന്നത്രെ-</lg>

൩ അദ്ധ്യായം

( (൧-൫, ൧൨) ധൎമ്മാസക്തിയുടെ ആക്ഷെപണം)– ധൎമ്മത്താ
ൽ അല്ല ആത്മാവും- (൬)നീതിയും-(൧൦) ശാപമൊക്ഷവും
ലഭിച്ചതു- (൧൫) ധൎമ്മം വാഗ്ദത്തത്തെനീക്കാതെ- (൧൯) ബാ
ല ശിക്ഷക്കായിവന്നതു- (൨൫) വിശ്വാസത്താലെ വാഗ്ദ
ത്താവകാശം-

<lg n="൧"> ഹാ ബുദ്ധിയില്ലാത്ത ഗലാത്യരെ നിങ്ങളിൽ ക്രൂശിക്കപ്പെ
ട്ടവനായി യെശുക്രിസ്തൻ കണ്ണുകൾ്ക്കു മുമ്പാകെ ചിത്രം പൊ
ലെ വരെച്ചുകിട്ടിയ ശെഷവും നിങ്ങൾ്ക്കു ആർ ഒടിവെച്ചു—</lg><lg n="൨"> ഇത് ഒന്നിനെ നിങ്ങളിൽ നിന്നു ഗ്രഹിപ്പാൻ ഇഛ്ശിക്കുന്നു–
നിങ്ങൾ്ക്ക ആത്മാവ് ലഭിച്ചത് ധൎമ്മക്രിയകളാലൊ വിശ്വാസത്തി
ൻ കെൾ്വിയിൽനിന്നൊ- നിങ്ങൾ ഇത്ര ബുദ്ധികെട്ടവരൊ—</lg><lg n="൩"> ആത്മാവ് കൊണ്ടു ആരംഭിച്ചു ഇപ്പൊൾ ജഡം കൊണ്ടു സമാ</lg><lg n="൪">പിക്കുന്നുവൊ—ഇത്ര എല്ലാം വെറുതെ അനുഭവിച്ചുവൊ</lg><lg n="൫"> വെറുതെ എന്നു വരികിലെ— എന്നാൽ നിങ്ങൾ്ക്കു ആത്മാവി
നെ ഏകിശക്തികളെ നിങ്ങളിൽ സാധിപ്പിച്ചുതരുന്നവൻ
ധൎമ്മക്രിയകൾ ഹെതുവായൊ വിശ്വാസക്കെൾ്വി ഹെതുവാ െ</lg><lg n="൬">യാ(തരുന്നതു)— (വിശ്വാസത്താലല്ലയൊ. ൧ മൊ ൧൫,
൬) അബ്രഹാം ദൈവത്തെ വിശ്വസിച്ചു അത് അവനു നീ</lg><lg n="൭">തിയായി എണ്ണപ്പെട്ടതുപൊലെ തന്നെ— അതുകൊണ്ടു
വിശ്വാസത്തിലുള്ളവർ അത്രെ അബ്രഹാം മക്കൾ ആകുന്നു</lg> [ 127 ]

<lg n="൮">എന്ന് അറിവിൻ— എന്നാൽ ദൈവം വിശ്വാസം ഹെതുവായി
ജാതികളെ നീതിരരിക്കുന്നതിനെ വെദം മുൻ കണ്ടു അബ്ര
ഹാമിന്നു മുന്നെ സുവിശെഷിച്ചു കൊടുത്തിതു നിന്നിൽ സക
ല ജാതികളും കൂടെ അനുഗ്രഹിക്കപ്പെടും എന്നതത്രെ (൧ മൊ</lg><lg n="൯">൧൨, ൩. ൧൮, ൧൮)— ആകയാൽ വിശ്വാസത്തിൽ ഉള്ളവ
ർ വിശ്വാസിയായ അബ്രഹാമൊടു കൂട അനുഗ്രഹിക്കപ്പെ</lg><lg n="൧൦">ടുന്നു— ധൎമ്മക്രിയകളിൽ ഉള്ളവർ എവരും അല്ലൊ ശാപ
ത്തി കീഴ ആകുന്നു— എങ്ങിനെ എന്നാൽ (൫ മൊ. ൨൭,൨൬)ധൎമ്മ
പുസ്തകത്തിൽ എഴുതിയവ ഒക്കയും ചെയ്വാൻ അവറ്റിൽ വ
സിച്ചു നില്ക്കാത്തവൻ എല്ലാം ശപിക്കപ്പെട്ടവൻ എന്ന് എഴു</lg><lg n="൧൧">തിയിരിക്കുന്നു— എന്നാൽ ധൎമ്മത്തിൽ ആരും ദൈവമുമ്പാ
കെ നീതീകരിക്കപ്പെടാതു സ്പഷ്ടം വിശ്വാസത്താൽ അല്ലൊ</lg><lg n="൧൨"> നീതിമാൻ ജീവിക്കും (ഹബ.൨, ൪)— ധൎമ്മമൊ വിശ്വാസമുട
യതല്ല (൩ മൊ. ൧൮, ൫) അവറ്റെ ചെയ്യുന്നവൻ അവറ്റാ</lg><lg n="൧൩">ൽ ജീവിക്കും എന്നത്രെ—(൧ മൊ. ൨൧, ൨൩) മരത്തിന്മെൽ തൂ
ങ്ങുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ എന്ന് എഴുതിയപ്രകാ
രം ക്രിസ്തൻ നമുക്കുവെണ്ടി ശാപമായ്ചമഞ്ഞു ധൎമ്മത്തിൻ ശാ</lg><lg n="൧൪">പത്തിൽ നിന്നു നമ്മെ മെടിച്ചു വിടുവിച്ചത്— അബ്രഹാമിൻ
അനുഗ്രഹം ക്രിസ്തു യെശുവിങ്കൽ ജാതികൾ്ക്കു സംഭവിക്കെണ്ട
തിന്നു- നാം ആത്മാവാകുന്ന വാഗ്ദത്തത്തെ വിശ്വാസംകൊ</lg><lg n="൧൫">ണ്ടു പ്രാപിപ്പാൻ തന്നെ—സഹൊദരന്മാരെ ഞാൻ മാനു
ഷപ്രകാരം പറയുന്നു- ഒരു മനുഷ്യന്റെ നിയമം നിൎണ്ണയം
വന്നശെഷം ആരും തള്ളുകയൊ കൂട്ടികല്പിക്കയൊ ചെയ്യു</lg><lg n="൧൬">ന്നില്ലപൊൽ— എന്നാൽ അബ്രഹാമിന്നും അവന്റെ സന്ത
തിക്കും ആ വാഗ്ദത്തങ്ങൾ ഉരെക്കപ്പെട്ടു- സന്തതികൾ്ക്കും എന്നി
ങ്ങിനെ പലൎക്കായല്ല ഏകനായിട്ടത്രെ (൧ മൊ.൧൭, ൮) നി</lg>

[ 128 ] <lg n="">ന്റെ സന്തതിക്കും എന്നു പറയുന്നു- ആയ്തുക്രിസ്തൻ തന്നെ—</lg><lg n="൧൭"> ഞാൻ ഇതിനെ പറയുന്നു— ക്രിസ്തങ്കലെക്ക് ദൈവത്താൽ നി
ൎണ്ണയിക്കപ്പെട്ടനിയമത്തെ ൪൩൦ ആണ്ടു പിന്നെ ഉണ്ടായൊരു</lg><lg n="൧൮">ധൎമ്മം വാഗ്ദത്തത്തെ നീക്കുമാറു നിരാകരിക്കുന്നില്ല— എങ്ങി െ
ന എന്നാൽ അവകാശം ധൎമ്മം മൂലമായി എങ്കിൽ പിന്നെ വാ
ഗ്ദത്തമൂലം ആകുന്നില്ല അബ്രഹാമിന്നൊ ദൈവം വാഗ്ദത്തം</lg><lg n="൧൯">കൊണ്ടു സമ്മതിച്ചിട്ടുണ്ടു— എന്നാൽ ധൎമ്മമായതു എന്തു
വാഗ്ദത്തപാത്രമാകുന്ന സന്തതിവരുവൊളം അതുലംഘനങ്ങ
ൾ നിമിത്തം കൂടവെക്കപ്പെട്ടതും ദൂതർ മുഖെന മദ്ധ്യസ്ഥന്റെ</lg><lg n="൨൦"> കൈയിൽ ആദെശിക്കപ്പെട്ടതും തന്നെ— മദ്ധ്യസ്ഥൻ എന്ന</lg><lg n="൨൧"> ത് ഒരു പക്ഷത്തിന്നല്ല— ദൈവമൊ ഒരുവൻ ആകുന്നു– എ
ന്നാൽ ധൎമ്മം ദെവവാഗ്ദത്തങ്ങൾ്ക്കു വിരൊധമൊ - അതരുതെ-</lg><lg n="൨൨">ല്കപ്പെട്ടു എങ്കിൽ ധൎമ്മത്തിൽ നിന്നു നീതി ഉണ്ടു— എങ്കിലും വി
ശ്വസിക്കുന്നവൎക്കു തന്നെ വാഗ്ദത്തം യെശുക്രിസ്തങ്കലെ വിശ്വാ
സത്താൽ കൊടുക്കപ്പെടെണ്ടതിന്നു വെദം എല്ലാവറ്റെയും</lg><lg n="൨൩"> പാപത്തിങ്കിഴ അടെച്ചുകളഞ്ഞു— വിശ്വാസം വരും മുന്ന
മൊ നാം പിന്നെ വെളിപ്പെടെണ്ടുന്ന വിശ്വാസത്തിലാമാ</lg><lg n="൨൪">റു ധൎമ്മത്തി കീഴ അടെച്ചുവെച്ചു കാക്കപ്പെട്ടു— അതുകൊണ്ടു
നാം വിശ്വാസം ഹെതുവായി നീതീകരിക്കപ്പെടെണ്ടതിന്നുധ
ൎമ്മം എന്നതു ക്രിസ്തങ്കലെക്ക് (നടത്തുന്ന)നമ്മുടെ ഗുരുവായി ഭവി</lg><lg n="൨൫">ച്ചു— വിശ്വാസം വന്ന ഉടനെ നാം പിന്നെ ഗുരുവിങ്കീഴിൽ</lg><lg n="൨൬"> അല്ല— കാരണം ക്രിസ്തു യെശുവിങ്കലെ വിശ്വാസത്താൽ നി</lg><lg n="൨൭">ങ്ങൾ എല്ലാവരും ദെവപുത്രർ ആകുന്നു— എങ്ങിനെ എന്നാൽ
ക്രിസ്തങ്കലെക്ക് സ്നാനപ്പെട്ട നിങ്ങൾ എപ്പെരും ക്രിസ്തനെ ഉടു</lg><lg n="൨൮">— അതിൽ യഹൂദനും ഇല്ലയവനനും ഇല്ല ദാസനും സ്വത</lg> [ 129 ]

<lg n="൨൬">ന്ത്രനും എന്നില്ല ആണുപെൺ എന്നും ഇല്ല— നിങ്ങൾ എല്ലാവ
രും ക്രിസ്ത യെശുവിങ്കൽ എകനത്രെ— വിശെഷിച്ചു നിങ്ങൾ
ക്രിസ്തനുള്ളവർ എങ്കിൽ അബ്രഹാമിൻ സന്തതിയും വാഗ്ദ
ത്തപ്രകാരം അവകാശികളും ആകുന്നു സ്പഷ്ടം.</lg>

൪ അദ്ധ്യായം

പുത്രാവകാശം ക്രിസ്തനാൽ വന്നിരിക്കെ (൮ ) ധൎമ്മത്തി
ലെക്കു തിരിഞ്ഞു ചെല്വാൻ എന്തു- (൨൧) ഹാഗാരെ ഉ
ദ്ദെശിച്ച ഉപമ.

<lg n="൧"> ഞാൻ ചൊല്ലുന്നിതു— അവകാശി ശിശുവാകും കാലം എല്ലാം
സൎവ്വത്തിന്നും കൎത്താവ് ആകിലും ദാസങ്കന്നു ഒട്ടും വിശെഷ</lg><lg n="൨">മുള്ളവനല്ല— അഛ്ശൻ വെച്ച് അവധിയൊളം അവൻ കാ</lg><lg n="൩">രണവൎക്കും വീട്ടുവിചാരകൎക്കും കീഴ്പെട്ടവനത്രെ— അതുപൊ
ലെ നാമും ശിശുക്കൾ ആകുമ്പൊൾ ലൊകത്തിൻ ആദി പാദങ്ങ</lg><lg n="൪">ളിൻ കീഴ അടിമപ്പെട്ടിരുന്നു— പിന്നെ കാലസമ്പൂൎണ്ണ
തവന്നെടത്തു ദൈവം സ്വപുത്രനെ സ്ത്രീയിൽ നിന്നുണ്ടായ</lg><lg n="൫">വനും ധൎമ്മത്തിങ്കീഴപിറന്നവനും ആയിട്ടയച്ചു— അവൻ ധ
ൎമ്മത്തിങ്കീഴുള്ളവരെ മെടിച്ചുവിടുവിച്ചിട്ടു നാം പുത്രത്വം പ്രാപി</lg><lg n="൬">ക്കെണ്ടതിന്നത്രെ— നിങ്ങൾ പുത്രർ ആകകൊണ്ടു അബ്ബാ
പിതാവെ എന്നു വിളിക്കുന സ്വപുത്രന്റെ ആത്മാവിനെ</lg><lg n="൭"> ദൈവം നമ്മുടെ ഹൃദയങ്ങളിൽ അയച്ചു— അതുകൊണ്ടു നീ
ഇതിദാസനല്ല പുത്രനത്രെപുത്രൻ എങ്കിലൊ ക്രിസ്തനാൽ ൈ</lg><lg n="൮">ദവത്തിൻ അവകാശിയും ആകുന്നു— അന്നല്ലയൊനി
ങ്ങൾ ദൈവത്തെബൊധിക്കാതെ ഇരുന്നു സ്വഭാവത്താ</lg><lg n="൯">ൽ ദെവകൾ അല്ലാത്തവരെ സെവിച്ചു— ഇന്നൊദൈ
വത്തെ അറിഞ്ഞു വിശെഷാൽ ദൈവത്താൽ അറിയ</lg>

[ 130 ] <lg n="">പ്പെട്ടിട്ടു നിങ്ങൾ പിന്നെയും ബലഹീനവും ദരിദ്രവും ആയ
ആദിപാഠങ്ങളിലെക്ക് തിരിഞ്ഞുകൊണ്ടു അവറ്റെ വീണ്ടും</lg><lg n="൧൦"> സെവിച്ചുപൊവാൻ ഇഛ്ശിക്കുന്നത് എങ്ങിനെ— നിങ്ങൾ ദി
വസങ്ങളെയും മാസങ്ങളെയും സമയങ്ങളെയും ആണ്ടുകളെ</lg><lg n="൧൧">യും ആചരിക്കുന്നുവൊ— ഞാൻ നിങ്ങൾ്ക്കായി ഭയപ്പെടുന്നു</lg><lg n="൧൨"> നിങ്ങളിൽ വെറുതെ അദ്ധ്വാനിച്ചുഎന്നുവരുമൊ—എ
ന്നെപൊലെ ആകുവിൻ ഞാനും നിങ്ങളെ പൊലെ ആയ</lg><lg n="൧൩">ല്ലൊസഹൊദരന്മാരെ ഞാൻ നിങ്ങളൊട് യാചിക്കുന്നു—നി
ങ്ങൾ എനിക്ക ഒർ അന്യായവും ചെയ്തില്ല ജഡത്തിലെ ബല
ഹീനത നിമിത്തം ഞാൻ ഒന്നാമത് നിങ്ങളിൽ സുവിശെഷി</lg><lg n="൧൪">ച്ചപ്പൊൾ— നിങ്ങൾ എനിക്ക ജഡത്തിലുള്ള പരീക്ഷയെ
ധിക്കരിച്ചതും തുപ്പിക്കളഞ്ഞതും ഇല്ല ദൈവദൂതനെ പൊ
ലെ ക്രിസ്തയെശുവെ കണക്കനെ എന്നെ കൈക്കൊണ്ട</lg><lg n="൧൫">തെ ഉള്ളു എന്നറിയാമല്ലൊ— നിങ്ങളുടെ ധന്യവാദം എ െ
ന്താന്ന് ആയി- കഴിയും എങ്കിൽ നിങ്ങളുടെ കണ്ണുകളെ ചൂ െ
ന്നടുത്തു എനിക്ക് തരികയായിരുന്നു എന്നതിന്നു ഞാൻ നി</lg><lg n="൧൬">ങ്ങൾ്ക്കു സാക്ഷി— ആകയാൽ ഞാൻ നിങ്ങളൊടു സത്യം പറക</lg><lg n="൧൭">കൊണ്ടു നിങ്ങൾ്ക്കു ശത്രുവായി പൊയൊ— അവർശുഭമാ
യല്ല നിങ്ങളെ എരിവൊടെ തെടുന്നു നിങ്ങളും അവരെ തെ
ടെണ്ടതിന്നത്രെ അവർ ഞങ്ങളെ പുറത്തടച്ചു കളവാൻ ഇ</lg><lg n="൧൮">ഛ്ശിക്കുന്നു— നല്ലതിൽ (മറ്റവരാൽ) തെടപ്പെടുന്നതൊശു
ഭം തന്നെ- അതും ഞാൻ നിങ്ങളൊടു കൂടി ഇരിക്കുമ്പൊൾ മാ</lg><lg n="൧൯">ത്രമല്ല എപ്പൊഴും (നല്ലൂ)— എന്റെ പൈതങ്ങളെ ക്രിസ്ത
ൻ നിങ്ങളിൽ ഉരുവാകുവൊളം ഞാൻ പിന്നെയും നൊന്തുപെ
റുന്നവരെ നിങ്ങൾ നിമിത്തം ഞാൻ ബുദ്ധിമുട്ടി പൊകുന്നതാ</lg><lg n="൨൦">ൽ ഇന്നു നിങ്ങളൊട് എത്തി ഇരുന്നു എന്റെ ഒച്ചയെ മാറ്റി</lg> [ 131 ]

<lg n="">യാൽ കൊള്ളാം—</lg>

<lg n="൨൧"> എന്നൊടുപറവിൻ ധൎമ്മത്തിൻ കീഴെ ഇരിപ്പാൻ ഇഛ്ശി</lg><lg n="൨൨">ക്കുന്നവരെ നിങ്ങൾ ധൎമ്മത്തെ കെൾ്ക്കുന്നില്ലയൊ— അബ്രഹാമി
ന്നു രണ്ടുമക്കൾ ഒരുവൻ ദാസിയിലും ഒരുവൻ സ്വതന്ത്രയിലും</lg><lg n="൨൩"> ഉണ്ടാക്കി എന്നും എഴുതിയിരിക്കുന്നുവല്ലൊ— അതിൽദാ
സിക്കുള്ളവൻ ജഡപ്രകാരം പിന്നെവൻ സ്വതന്ത്രെക്കുള്ള</lg><lg n="൨൪">വനൊവാഗ്ദത്തത്താൽ അത്രെ— ആയതു സാദൃശ്യവാക്ക്
അത്രെ— ഈ സ്ത്രീകൾ രണ്ടുനിയമങ്ങൾ ആകുന്നു ഒന്നു സീനാ
യ്മലയിൽ നിന്നു ഉണ്ടായി ദാസ്യത്തിന്നായി പെറുന്നതുഹാ</lg><lg n="൨൫">ഗാർ തന്നെ—(ഹാഗാർ എന്നതൊ അറവിയിലെ സീനായ്മല
തന്നെ)- ആ നിയമം ഇപ്പൊഴത്തെ യരുശലെമിനൊടു
ഒക്കുന്നു- അതുതൻ മക്കളൊടുകൂടദാസ്യത്തിൽ ആകുന്നുവ</lg><lg n="൨൬">ല്ലൊ— മീത്തലെ യരുശലെമൊ സ്വതന്ത്രയായ നമ്മുടെ അ</lg><lg n="൨൭">മ്മയത്രെ എങ്ങിനെ എന്നാൽ (യശ. ൫൪, ൧) പെറാത്തമ
ച്ചിയെ ആനന്ദിക്കനൊവാത്തവളെ ആൎത്തുകൂവുക- പുരു
ഷനുള്ളവകളെക്കാളും ത്യജിക്കപ്പെട്ടവൾ്ക്ക അത്യന്തം എറി</lg><lg n="൨൮">യമക്കൾ ഉണ്ടല്ലൊ എന്ന് എഴുതിയിരിക്കുന്നു— നാമൊ സ െ
ഹാദരന്മാരെ ഇഛാക്കിന്നൊത്തവണ്ണം വാഗ്ദത്തത്താലെ മ</lg><lg n="൨൯">ക്കൾ അത്രെ— എന്നാൽ അന്നു ജഡപ്രകാരം പിറന്നവ
ൻ ആത്മപ്രകാരം ആയവനെ ഹിംസിച്ച പൊലെ ഇന്നുംന</lg><lg n="൩൦">ടക്കുന്നു— അതിനൊവെദം എന്തുചൊല്ലുന്നു (൧ മൊ. ൨൧
൧൦) ദാസിനെയും അവളുടെ പുത്രനെയും പുറത്താക്കുക-
കാരണം ദാസീപുത്രൻ സ്വതന്ത്രയുടെ പുത്രനൊടുകൂട അ
വകാശി ആകരുത് എന്നത്രെ</lg>

൫ അദ്ധ്യായം

[ 132 ] ദാസ്യത്തെ ഒഴിച്ചു നിന്നു–(൭) കലഹിപ്പിക്കുന്നവരെ വി
ടെണം–(൧൩) ആത്മാവിൽ നടപ്പാൻ പ്രബൊധനം- <lg n="൧"> സഹൊദരന്മാരെനാം ദാസിക്കല്ല സ്വതന്ത്രെക്കു മക്കൾ ആ
കയാൽ- ക്രിസ്തൻ നമ്മെവിടുതലയാക്കിയ സ്വാതന്ത്ര്യത്താ
ൽ നിലനില്പിൻ- ദാസനു കത്തിൽ പിന്നെയും കുടുങ്ങിപൊ</lg><lg n="൨">കരുതെ— ഇതാ പൌലായ ഞാൻ നിങ്ങളൊടു പറയുന്നി
തു നിങ്ങൾ പരിഛെദനയെ എറ്റാൽ ക്രിസ്തൻ നിങ്ങൾ്ക്കു</lg><lg n="൩"> എതും ഉപകരിക്കുന്നില്ല— പരിഛെദന എല്ക്കുന്ന സകലമ
നുഷ്യനൊടും ഞാൻ പിന്നെയും ആണയിടുന്നിതു ധൎമ്മത്തെ</lg><lg n="൪"> മുഴുവൻ ചെയ്വാൻ അവൻ കടക്കാരൻ ആകുന്നു— ധൎമ്മത്തി
ൽ നീതീകരിക്കപ്പെടുന്നവർ ആകയാൽ നിങ്ങൾ്ക്ക ക്രിസ്തനി
ൽ നിന്നു നീക്കം വന്നു നിങ്ങൾ കരുണയിൽ നിന്നു വീണുപൊ</lg><lg n="൫">യി— ഞങ്ങൾ അല്ലൊ ആശിച്ച നീതിയെ ആത്മാവിനാൽ</lg><lg n="൬"> വിശ്വാസമൂലം കാത്തിരിക്കുന്നു— എങ്ങിനെ എന്നാൽ ക്രിസ്തു
യെശുവിങ്കൽ സാരമുള്ളതു പരിഛെദനയും അല്ല അഗ്രച
ൎമ്മവും അല്ല സ്നെഹത്താൽ വ്യാപരിക്കുന്ന വിശ്വാസമത്രെ-</lg><lg n="൭">— നിങ്ങൾ നന്നായി ഒടി സത്യത്തെ സമ്മതിക്കാതെ ഇരിപ്പാൻ</lg><lg n="൮"> നിങ്ങളെ ആർ ചെറുത്തു— ഈ പൊരുമ നിങ്ങളെ വിളിച്ചവ</lg><lg n="൮">നിൽ നിന്നുള്ളതല്ല— അസാരം പുളിമാവു പിണ്ഡത്തെ മു</lg><lg n="൧൦">ഴുവനും പുളിപ്പിക്കുന്നു— നിങ്ങൾ മറ്റൊന്നും ഭാവിക്കയി
ല്ല എന്നു ഞാൻ നിങ്ങൾ വിഷയമായി കൎത്താവിൽ ഉറപ്പി
ച്ചിരിക്കുന്നു- നിങ്ങളെ കലക്കുന്നവൻ ആർ ആയാലും ന്യായ</lg><lg n="൧൧"> വിധിയെചുമക്കും താനും— ഞാനൊ സഹൊദരന്മാരെ ഇ െ
പ്പാഴും പരിഛെദനയെ ഘൊഷിക്കുന്നു എന്നു വരികിൽ ഹിം
സപ്പെടുവാൻ എന്തു പൊൽ എന്നാൽ ക്രൂശിന്റെ ഇടൎച്ചെക്കു
നീക്കം വന്നായിരിക്കും— നിങ്ങളെ കലഹിപ്പിക്കുന്നവർ</lg> [ 133 ]

<lg n="">ഛെദിച്ചും കൊണ്ടാൽ കൊള്ളായിരുന്നു-</lg>

<lg n="൧൩"> നിങ്ങൾ അല്ലൊ സഹൊദരന്മാരെ സ്വാതന്ത്ര്യത്തിന്നാ
യിവിളിക്കപ്പെട്ടു സ്വാതന്ത്ര്യത്തെ മാത്രം ജഡത്തിന്ന് അവ
സരം ആക്കാതെ സ്നെഹത്താൽ അന്യൊന്യം സെവിപ്പിൻ-</lg><lg n="൧൪">— കാരണം (൩ മൊ.൧൯, ൧൮) നിന്റെ കൂട്ടുകാരനെനി
ന്നെപൊലെ തന്നെ സ്നെഹിക്കെണം എന്നുള്ള ഏകവാക്യ</lg><lg n="൧൫">ത്തിൽ ധൎമ്മം എല്ലാം പൂരിച്ചു വന്നു— നിങ്ങളിൽ തന്നെക
ടിച്ചും തിന്നും കളഞ്ഞാലൊ ഒരുവരാൽ ഒരുവർ ഒടുക്കപ്പെ</lg><lg n="൧൬">ടാതിരിക്കാൻ നൊക്കുവിൻ— ഞാൻ പറയുന്നിതു ആത്മാ
വിൽ നടന്നു കൊൾ്വിൻ എന്നാൽ നിങ്ങൾ ജഡത്തിൻ മൊഹ െ</lg><lg n="൧൭">ത്തനിവൃത്തിക്കയില്ല— ജഡം അല്ലൊ ആത്മാവിന്നും ആത്മാ
വ് ജഡത്തിന്നും വിരൊധമായി മൊഹിക്കുന്നു- നിങ്ങൾ ഇ
ഛ്ശിക്കുന്നവറ്റെയും ചെയ്യാതവാറു ഇവതമ്മിൽ പ്രതികൂലമായി</lg><lg n="൧൮"> കിടക്കുന്നു— എങ്കിലും ആത്മാവിനാൽ നടത്തപ്പെട്ടാൽ നി</lg><lg n="൧൯">ങ്ങൾ ധൎമ്മത്തിങ്കീഴുള്ളവരല്ല— ജഡത്തിൻ ക്രിയകളൊ െ
വളിവാകുന്നിതു- വ്യഭിചാരം പുലയാട്ടു അശുദ്ധി ദുഷ്കാമം-</lg><lg n="൨൦">-വിഗ്രഹാരാധന ആഭിചാരം പകകൾ പിണക്കങ്ങൾ എരിവു
കൾ ക്രൊധങ്ങൾ ശാഠ്യങ്ങൾ ദ്വന്ദ്വപക്ഷങ്ങൾ മതഭെദങ്ങൾ</lg><lg n="൨൧"> അസൂയകൾ കുലകൾ— മദ്യപാനങ്ങൾ കൂത്തുകൾ തുടങ്ങിയു
ള്ളവ— ഈവക അനുഷ്ഠിക്കുന്നവർ ദൈവരാജ്യത്തെ അ
വകാശമാക്കുകയില്ല എന്നു ഞാൻ മുൻ പറഞ്ഞപ്രകാരം നി</lg><lg n="൨൨">ങ്ങൾ്ക്കു മുൻ ചൊല്ലിതരുന്നു— ആത്മാവിൻ ഫലമൊ സ്നെഹം
സന്തൊഷം സമാധാനം ദീൎഘക്ഷാന്തി സാധുത്വം സല്ഗുണം</lg><lg n="൨൩"> വിശ്വാസം സൌമ്യത ഇന്ദ്രിയജയം ഈവകെക്ക ധൎമ്മം ഒ</lg><lg n="൨൪">ട്ടും വിരൊധമല്ല— ക്രിസ്തന്നുള്ളവർ ജഡത്തെ അതിന്റെ</lg><lg n="൨൫"> രാഗമൊഹങ്ങളൊടും ക്രൂശിച്ചിരിക്കുന്നു— ആത്മാവിൽ നാം</lg>

[ 134 ] <lg n="">ജീവിക്കുന്നുഎങ്കിൽ ആത്മാവിൽ പാരുമാറുകയും ചെയ്ക—</lg><lg n="൨൬"> നാം അന്യൊന്യം പൊൎക്കുവിളിച്ചും അന്യൊന്യം അസൂയപ്പെട്ടും
കൊണ്ടു വൃഥാ അഭിമാനികൾ ആകരുതെ-</lg>

൬ അദ്ധ്യായം

താഴ്മയിണക്കങ്ങൾ്ക്കായും-(൬)ഉപദെഷ്ടാദികളിൽ നമ്മചെ
യ്വാനും പ്രബൊധനം-(൧൧) ആന്തരഭാവത്തെ ശൊധ
ന ചെയ്യുന്ന സമാപ്തി

<lg n="൧"> സഹൊദരന്മാരെ ഒരു മനുഷ്യൻ വല്ല പിഴയിലും അകപ്പെട്ടു
പൊയി എങ്കിലും ആത്മികകാൎയ്യങ്ങൾ താന്താൻ പരീക്ഷിക്ക
പ്പെടായ്വാൻ തന്നെ സൂക്ഷിച്ചുനൊക്കി സൌമ്യതയുടെ ആത്മാ</lg><lg n="൨">വിൽ ആയവനെ യഥാസ്ഥാനത്തിലാക്കുവിൻ— നിങ്ങളുടെ
ഭാരങ്ങളെ തങ്ങളിൽ ചുമന്നുകൊണ്ടു ക്രിസ്തന്റെ ധൎമ്മത്തെ</lg><lg n="൩"> ഇങ്ങിനെ നിവൃത്തിപ്പിൻ— താൻ ഒന്നും ഇല്ല എന്നിട്ടും വല്ല
തും ആകുന്നപ്രകാരം ഒരുത്തൻ നിരൂപിച്ചാൽ തന്നെത്താ</lg><lg n="൪">ൻ വഞ്ചിക്കുന്നു— ഏവനും താന്താന്റെ പ്രവൃത്തിയെ ശൊധ
ന ചെയ്ക അപ്പൊൾ വെറൊരുവനായല്ല തനിക്കായിമാത്രം പ്ര</lg><lg n="൫">ശംസ ഉള്ളവനാകും— ഒരൊരുത്തൻ താന്താന്റെ ചുമട</lg><lg n="൬"> ചുമക്കുമല്ലൊ— വചനത്തെ പറിക്കുന്നവൻ പഠിപ്പിക്കു
ന്നവനൊട് എല്ലാ വസ്തുവിലും കൂട്ടായ്മ ആചരിക്ക- ഭ്രമപ്പെടാ</lg><lg n="൭">യ്വിൻ ദൈവത്തൊട് ഇളിച്ചു പൊയികൂടാ— കാരണം മനുഷ്യ</lg><lg n="൮">ൻ എന്തുവിതെച്ചാലും അതിനെ തന്നെ കൊയ്യും— തന്റെ ജഡ
ത്തിന്മെൽ വിതെക്കുന്നവൻ ജഡത്തിൽ നിന്നു കെടു കൊയ്യും ആ
ത്മാവിന്മെൽ വിതെക്കുന്നവൻ ആത്മാവിൽ നിന്നു നിത്യജീ</lg><lg n="൯">വനെ കൊയ്യും— നന്മ ചെയ്കയിൽ നാം മന്ദിച്ചു പൊകൊല്ലാ-</lg><lg n="൧൦"> തളൎന്നുപൊകാഞ്ഞാൽ സ്വസമയത്തിൽ നാം കൊയ്യും— ആ</lg> [ 135 ]

<lg n="">കയാൽ സമയം ഉള്ളപ്പൊൾ നാം എല്ലാവരിലും വിശെഷാൽ വി
ശ്വാസത്തിൻ ഭവനക്കാരിലും നല്ലതിനെ പ്രവൃത്തിക്ക</lg>

<lg n="൧൧">കാണ്മിൻ എത്ര വലിയ അക്ഷരങ്ങളാൽ ഞാൻ എൻ</lg><lg n="൧൨">കൈക്കൊണ്ടു നിങ്ങൾ്ക്ക് എഴുതി ജഡത്തിൽ സുമുഖം കാട്ടുവാൻ
ഇഛ്ശിക്കുന്നവർ ഒക്കയും ക്രിസ്തന്റെ ക്രൂശയാൽ ഹിംസപ്പെ
ടാതിരിക്കെണ്ടതിന്നു മാത്രം നിങ്ങളെ പരിഛെദന എല്പാ</lg><lg n="൧൩">ൻ നിൎബന്ധിക്കുന്നതു— എങ്ങിനെ എന്നാൽ പരിഛെദന
എല്ക്കുന്നവരും കൂടെ ധൎമ്മത്തെ കാക്കുന്നില്ല നിങ്ങളുടെ ജഡത്തി
ങ്കൽ പ്രശംസിക്കെണം എന്നു വെച്ചു നിങ്ങൾ പരിഛെദന</lg><lg n="൧൪"> എല്പാൻ അവർ ഇഛ്ശിക്കുന്നതെ ഉള്ളു— എനിക്കൊനമ്മുടെക
ൎത്താവായ യെശുക്രിസ്തന്റെ ക്രൂശിൽ അല്ലാതെ പ്രശംസ അ
രുതു അവനാൽ ലൊകം എനിക്കും ഞാൻ ലൊകത്തിന്നും</lg><lg n="൧൫"> ക്രൂശിക്കപ്പെട്ടിരിക്കുന്നു— ക്രിസ്തയെശുവിങ്കൽ അല്ലൊ പരി
ഛെദനയും അഗ്രചൎമ്മവും ഏതും ഇല്ല പുതിയസൃഷ്ടിയത്രെ</lg><lg n="൧൬">(കാൎയ്യം)— ഈ നൂലിൻപ്രകാരം പെരുമാറുന്നവർ ഏവരു
ടെമെലും ദൈവത്തിൻ ഇസ്രയെലിന്മെലും സമാധാനവും</lg><lg n="൧൭"> കനിവും (ഉണ്ടു)— ഇനിമെൽ ആരും എനിക്ക് അദ്ധ്വാനങ്ങ
ൾ പിന്നെക്കരുതു ഞാനല്ലൊ കൎത്താവായ യെശുവിൻ വടുക്ക</lg><lg n="൧൮">ളെ എൻ ശരീരത്തിൽ വഹിക്കുന്നു— നമ്മുടെ കൎത്താവായ െ
യശുക്രിസ്തന്റെ കരുണസഹൊദരന്മാരെ നിങ്ങടെ ആത്മാ
വിനൊടുകൂടെ ഇരിപ്പൂതാക— ആമെൻ</lg>

[ 136 ] എഫെസ്യൎക്കു എഴുതിയ
ലെഖനം

൧ അദ്ധ്യായം

(൩)തെരിഞ്ഞെടുപ്പുമുതലായ അനുഗ്രഹങ്ങൾ്ക്കായി സ്തൊത്രം
(൧൫) ആശാധനവും എഴുനീല്പിൻശക്തിയും (൨, ൧) തങ്ങളെ
കൂടജീവിപ്പിച്ചു (൭) കരുണയും ബൊധിപ്പാൻ പ്രാൎത്ഥി
ച്ചതു.

<lg n="൧"> ദെവെഷ്ടത്താൽ യെശുക്രിസ്തന്റെ അപൊസ്തലനായ
പൌൽ എഫെസിലുള്ള വിശുദ്ധരും ക്രിസ്തയെശുവിൽ വി</lg><lg n="൨">ശ്വാസികളും ആയവൎക്കു (എഴുതുന്നതു)— നമ്മുടെ പിതാവായ
ദൈവത്തിൽ നിന്നും കൎത്താവായ യെശുക്രിസ്തനിൽ നിന്നും
നിങ്ങൾ്ക്ക കരുണയും സമാധാനവും ഉണ്ടാക-</lg>

<lg n="൩"> സ്വൎല്ലൊകങ്ങളിലെ സകല ആത്മിക അനുഗ്രഹത്താലും
നമ്മെ ക്രിസ്തങ്കൽ അനുഗ്രഹിച്ച ദൈവവും നമ്മുടെ കൎത്താവാ
യ യെശുക്രിസ്തന്റെ പിതാവും ആയവൻ വാഴ്ത്തപ്പെട്ടവനാ</lg><lg n="൪">ക—അനുഗ്രഹപ്രകാരം എങ്കിലൊനാം അവന്മുമ്പിൽ വിശുദ്ധ</lg><lg n="൫">രും നിഷ്കളങ്കരും ആകെണ്ടതിന്നു— അവൻ ലൊകം പടെ
ക്കും മുന്നെനമ്മെ ആയവങ്കൽ തെരിഞ്ഞെടുത്തു തന്റെ ഇ
ഷ്ടത്തിൻ പ്രസാദ പ്രകാരം യെശുക്രിസ്തനെ കൊണ്ടു നമ്മെ
പുത്രീകരണത്തിന്നായി അവങ്കലെക്ക് സ്നെഹത്തിൽ മുന്നിയ</lg><lg n="൬">മിച്ചു— (താൻ) പ്രിയങ്കൽ നമ്മെ കടാക്ഷിച്ച കൃപാതെജസ്സി</lg><lg n="൭">ൻ പുകഴ്ചക്കായിതന്നെ— അവങ്കൽ സ്വരക്തമ്മൂലം നമുക്കു</lg><lg n="൮">പിഴകളുടെ മൊചനം ആകുന്ന വീണ്ടെടുപ്പുണ്ടു— അവൻ ന</lg> [ 137 ]

<lg n="">മ്മിലെക്കുസകലജ്ഞാനവിവെകങ്ങളിലും വഴിഞ്ഞുള്ളത</lg><lg n="൯">ൻ കൃപയുടെ ധനപ്രകാരം തന്നെ— അവൻ തന്നിൽ താ
ൻ മുന്നിൎണ്ണയിച്ച സ്വപ്രസാദത്തിന്നു തക്കവണ്ണം തന്റെ ഇ</lg><lg n="൧൦">ഷ്ടത്തിൻ മൎമ്മത്തെ നമ്മൊട് അറിയിച്ചു— അതു സ്വൎഗ്ഗത്തിലും
ഭൂമിമെലും ഉള്ളവ എല്ലാം ക്രിസ്തനിൽ ഒരു തലയാക്കി സമൂതി
ക്കഎന്നിങ്ങിനെ സമയങ്ങളുടെ പൂൎണ്ണതയിൽ വീട്ടുമുറയെവ</lg><lg n="൧൧">രുത്തുവാനത്രെ— ആയവങ്കൽ നാം അവകാശത്തൊടു ചെ
ൎക്കപ്പെട്ടു തന്റെ ഇഷ്ടത്തിൻ ആലൊചനപൊലെ സകല
വും സാധിപ്പിക്കുന്നവന്റെ നിൎണ്ണയപ്രകാരം മുന്നിയമിക്ക</lg><lg n="൧൨">പ്പെട്ടതു— നാം ക്രിസ്തനിൽ മുന്നം ആശവെച്ചവർ എന്ന് അ
വന്റെ തെജസ്സിൽ പുകഴ്ചെക്കാകെണ്ടതിന്നു തന്നെ—</lg><lg n="൧൩"> ആയവങ്കൽ നിങ്ങളുടെ രക്ഷാസുവിശെഷമാകുന്നസത്യവ</lg><lg n="൧൪">ചനത്തെ കെട്ടിട്ടു നിങ്ങൾ വിശ്വസിക്കയും— സമ്പാദിതജന
ത്തിൻ വീണ്ടെടുപ്പുവരെ നമ്മുടെ അവകാശത്തിൻ മുങ്കൂറായി
വാഗ്ദത്തത്താൽ വരുന്ന വിശുദ്ധാത്മാവിനാൽ മുദ്രയിടപ്പെ
ടുകയും ചെയ്തത് അവന്റെ തെജസ്സിൻ പുകഴ്ചക്കായി
തന്നെ-</lg>

<lg n="൧൫"> അതുനിമിത്തവും നിങ്ങളുടെ പക്കൽ കൎത്താവായ
യെശുവിൽ ഉള്ള വിശ്വാസവും എല്ലാ വിശുദ്ധരിലും ഉള്ള</lg><lg n="൧൬">സ്നെഹവും ഞാൻ കെട്ടിട്ടു— നിങ്ങൾ്ക്കു വെണ്ടിവിടാതെ െ
സ്താത്രം ചെയ്തും എൻ പ്രാൎത്ഥനകളിൽ നിങ്ങളെ ഒൎത്തുകൊ</lg><lg n="൧൭">ണ്ടു പൊകുന്നു— എങ്ങിനെ എന്നാൽ- നമ്മുടെ കൎത്താവായ
യെശുക്രിസ്തന്റെ ദൈവവും തെജസ്സുടയപിതാവും ആ
യവൻ നിങ്ങൾ്ക്കു തന്റെ അറിവിൽ ജ്ഞാനത്തിന്റെയും െ
വളിപ്പാടിന്റെയും ആത്മാവെതരെണ്ടതിന്നും— നിങ്ങളു</lg><lg n="൧൮">ടെ ഹൃദയക്കണ്ണുകളെ പ്രകാശിപ്പിച്ചിട്ടു വിശുദ്ധനിൽ അ</lg>

[ 138 ] <lg n="">വന്റെ വിളിയാലുള്ള ആശ ഇന്നത് എന്നും അവന്റെ അ</lg><lg n="൧൯">വകാശതെജസ്സിൻ ധനം ഇന്നത് എന്നും— അവന്റെ
ശക്തിയുടെ അത്യന്തവലിപ്പമായതു അവന്റെ ഊക്കിൻ
ബലസിദ്ധിപ്രകാരം വിശ്വസിക്കുന്ന നമ്മിലെക്ക് ഇന്നത്</lg><lg n="൨൦"> എന്നും ബൊധിക്കെണ്ടതിന്നും തന്നെ— ആയ്തിനെ അവ
ൻ ക്രീസ്തനിൽ സാധിപ്പിച്ചത് അവനെ മരിച്ചവരിൽ നി
ന്ന് ഉണൎത്തിസ്വൎല്ലൊകങ്ങളിൽ തന്റെ വലഭാഗത്ത് ഇരു</lg><lg n="൨൧">ത്തുകയിലത്രെ— എല്ലാവാഴ്ചെക്കും അധികാരത്തിന്നും ശ
ക്തിക്കും കൎത്തൃത്വത്തിന്നും ഈ യുഗത്തിൽ മാത്രമല്ല ഭാവിയു
ഗത്തിലും കെൾ്ക്കുന്ന സകലനാമത്തിന്നും അത്യന്തം മീതെ ത</lg><lg n="൨൨">ന്നെ— സൎവ്വവും അവന്റെ കാല്ക്കീഴാക്കി വെച്ചു അവനെ
സഭെക്കായി സൎവ്വത്തിന്നും മീതെ തലയാക്കി കൊടുത്തു—</lg><lg n="൨൩"> സഭയല്ലൊ അവന്റെ ശരീരം— എല്ലാറ്റിലും എല്ലാം നി
റെക്കുന്നവന്റെ നിറവു തന്നെ-</lg>

൨ അദ്ധ്യായം

കൃപയാലെ (൧൧) ജാതികളായവരും (൧൪) യെശു
മരണമൂലം (൧൯) ദെവഗൃഹത്തൊടു ചെൎന്നു വന്നതു-

<lg n="൧"> പിഴകളിലും പാപങ്ങളിലും മരിച്ചവരായ നിങ്ങളെ അ</lg><lg n="൨">വൻ ഉയിൎപ്പിക്കയും ചെയ്തു— ആയവറ്റിൽ നിങ്ങൾ പണ്ടു
ഈ ലൊകത്തിൻ യുഗത്തെയും ആകാശത്തിൻ അധികാ
രമുള്ള പ്രഭുവായി അനധീനതയുടെ മക്കളിൽ ഇപ്പൊൾ</lg><lg n="൩"> വ്യാപരിക്കുന്ന ആത്മാവെയും അനുസരിച്ചു നടന്നു— അവ
രിൽ നാം എല്ലാവരും പണ്ടു നമ്മുടെ ജഡമൊഹങ്ങളിൽ സ
ഞ്ചരിച്ചു ജഡത്തിന്നും ഭാവങ്ങൾ്ക്കും ഇഷ്ടം ആയവ ചെയ്തും െ
കാണ്ടുമറ്റുള്ളവരെപൊലെ സ്വഭാവത്താൽ കൊപത്തി</lg> [ 139 ]

<lg n="൪">ൻ മക്കളായിരുന്നു— കനിവിൽ ധനവാനായ ദൈവമൊ
നമ്മെ സ്നെഹിച്ചുള്ള തന്റെ ബഹുസ്നെഹത്തിൻ നിമിത്തം—</lg><lg n="൫"> പിഴകളിൽ മരിച്ചവരായാറെയും നമ്മെ ക്രിസ്തനൊടു കൂടെ
ജീവിപ്പിച്ചും (കരുണയാൽ നിങ്ങൾ രക്ഷിതരെത്രെ) കൂടെ</lg><lg n="൬"> ഉണൎത്തിയും സ്വൎല്ലൊകങ്ങളിൽ ക്രിസ്തയെശുവിങ്കൽ ത െ</lg><lg n="൭">ന്ന കൂടെ ഇരുത്തുകയും ചെയ്തു— ക്രിസ്തയെശുവിൽ നമ്മെകു
റിച്ചുള്ള വാത്സല്യത്തിൽ തന്റെ കരുണയുടെ അത്യന്ത
ധനത്തെവരുന്ന യുഗങ്ങളിൽ ഒപ്പിക്കെണ്ടതിന്നു തന്നെ-</lg><lg n="൮">— കരുണയാൽ അല്ലൊ നിങ്ങൾ വിശ്വാസം മൂലം രക്ഷി</lg><lg n="൯">തർ ആകുന്നു— (അതും നിങ്ങളിൽ നിന്നല്ല ഈ ദാനം) ദൈ
വത്തിന്റെത് ആരും പ്രശംസിച്ചു പൊകായ്വൻ ക്രിയകളി</lg><lg n="൧൦">ൽ നിന്നല്ല— ആയവന്റെ പണിയല്ലൊ ക്രിസ്തയെശുവി
ങ്കൽ സൽക്രിയകൾ്ക്കായി സൃഷ്ടിക്കപ്പെട്ട നാം ആകുന്നു- നാം
അവറ്റിൽ നടക്കെണ്ടതിന്നു ദൈവം അവറ്റെ മുന്നിയ
മിച്ചതു-</lg>

<lg n="൧൧"> ആകയാൽ ജഡത്തിൽ കയ്യാൽ തീൎത്ത പരിഛെദ
ന എന്നവരാൽ അഗ്രചൎമ്മം എന്നു പെർകൊണ്ടവരായി</lg><lg n="൧൨"> പണ്ടു ജഡത്താൽ ജാതികൾ ആയുള്ളൊരെ നിങ്ങൾ അ
ക്കാലത്തിൽ ക്രിസ്തനെ കൂടാതെ ഇസ്രയെൽ പൌരത െ
യാടു വെൎപെട്ടവരും വാഗ്ദത്ത നിയമങ്ങളിൽ നിന്ന് അന്യ
രും ആയി ആശ ഒന്നും ഇല്ലാതെ ലൊകത്തിൽ നിൎദ്ദെവരാ</lg><lg n="൧൩">യിരുന്നു എന്നു ഒൎത്തു കൊൾ്വിൻ— ഇപ്പൊഴൊ ക്രിസ്തയെശു</lg><lg n="൧൪">വിൽ ആകയാൽ പണ്ടു ദൂരത്തായ നിങ്ങൾ ക്രിസ്തരക്തത്താ
ൽ അടുക്കെ ആയ്ചമഞ്ഞു— കാരണം അവനത്രെന
മ്മുടെ സമാധാനം രണ്ടിനെയും ഒന്നാക്കി ശത്രുത്വം ഭവിക്കു
ന്ന വെലിയായുള്ള നടുച്ചുവരിനെ ഇടിച്ചവൻ തന്നെ—</lg>

[ 140 ] <lg n="൧൫"> വെപ്പുകളിലെ കല്പനകളുടയ ധൎമ്മത്തെ അവൻ തന്റെ ജഡ
ത്താൽ നീക്കിയതു- ഇരിവരെയും തന്നിൽത്താൻ എകനാ
യ പുതുമനുഷ്യനാക്കി സൃഷ്ടിച്ചു സമാധാനം ഉണ്ടാക്കുവാനും—</lg><lg n="൧൬"> ക്രൂശിന്മെൽ ശത്രുത്വത്തെ കൊന്നു അതിനാൽ ഇരുവൎക്കും
എകശരീരത്തിൽ ദൈവത്തൊടു നിരപ്പു വരുത്തുവാനും</lg><lg n="൧൭"> തന്നെ— അവനും വന്നു ദൂരത്തായ നിങ്ങൾ്ക്കു സമാധാനവും</lg><lg n="൧൮"> അടുക്കയുള്ളവൎക്കു (സമാധാനവും) സുവിശെഷിച്ചു— അവ
നാലല്ലൊനമുക്കിരിവൎക്കും എകാത്മാവിൽ തന്നെ പിതാ</lg><lg n="൧൯">വിലെക്ക് ആഗമനം ഉണ്ടു— എന്നതുകൊണ്ടു നിങ്ങൾ ഇ
നി അന്യരും പരദെശികളും അല്ല വിശുദ്ധരുടെ സഹപൌ</lg><lg n="൨൦">രരും ദൈവത്തിൻ ഭവനക്കാരും ആകുന്നു— ക്രിസ്തൻ താ
ൻ മൂലക്കല്ലായിരിക്കെ അപൊസ്തലരും പ്രവാചകരും
ആകുന്ന അടിസ്ഥാനത്തിന്മെൽ നിങ്ങൾ പണിചെയ്യപ്പെ</lg><lg n="൨൧">ട്ടവർ— ആയവനിൽ നിൎമ്മാണം എല്ലാം യുക്തിയൊടെ െ</lg><lg n="൨൨">ചൎന്നു കൎത്താവിൽ വിശുദ്ധമന്ദിരമായി വളരുന്നു— അവ
നിൽ നിങ്ങളുടെ ദൈവത്തിന്നും ആത്മാവിൽ വാസമാവാ
ൻ ഒന്നിച്ചു കെട്ടപ്പെടുന്നു-</lg>

൩ അദ്ധ്യായം

ജാതികൾ്ക്കുവെണ്ടി അപൊസ്തലനായവൻ (൧൪) അ
വരിൽ വിശ്വാസസ്നെഹജ്ഞാനങ്ങൾ തികഞ്ഞു
വരുവാൻ പ്രാൎത്ഥിച്ചത്.

<lg n="൧"> അതുനിമിത്തം ജാതികളായ നിങ്ങൾ്ക്കു വെണ്ടി ക്രിസ്തുയെ
ശുവിന്റെ ബദ്ധനായ പൌൽ എന്ന ഞാൻ (പ്രാൎത്ഥി</lg><lg n="൨">ക്കുന്നു)— എനിക്കു നിങ്ങൾ്ക്കായി നല്കപ്പെട്ട ദൈവകരുണ</lg><lg n="൩">യുടെ വീട്ടുമുറയെ നിങ്ങൾ കെട്ടു എങ്കിലൊ— അതൊ</lg> [ 141 ]

<lg n=""> ഞാൻ മീത്തൽ ചുരുക്കത്തിൽ എഴുതിയപൊലെ തന്നെ നിങ്ങ
ൾ വായിച്ചാൽ ക്രിസ്തമൎമ്മത്തിൽ എന്റെ ബൊധം തിരിഞ്ഞു കൂ</lg><lg n="൪">ടും— ആ മൎമ്മം ഇപ്പൊൾ അവന്റെ വിശുദ്ധ അപൊസ്തലൎക്കും പ്ര</lg><lg n="൫">വാചകന്മാൎക്കും ആത്മാവിൽ വെളിപ്പെട്ടപ്രകാരം— വെറെത
ലമുറകളിൽ മനുഷ്യപുത്രരൊടു അറിയിക്കപ്പെടാഞ്ഞശെ
ഷം വെളിപ്പാടിനാൽ അവൻ അതിനെ എനിക്ക് അറിയിച്ച</lg><lg n="൬">തു— ആയതു ജാതികൾ സുവിശെഷത്താൽ ക്രിസ്തനിൽ കൂ
ട്ടവകാശികളും ഏകശരീരസ്ഥരും അവന്റെ വാഗ്ദത്തത്തി</lg><lg n="൭">ൽ കൂട്ടംശികളും ആകുക എന്നത്രെ— ആ സുവിശെഷത്തിന്നു
ഞാൻ അവന്റെ സാദ്ധ്യശക്തിയുടെ ബലപ്രകാരം എനിക്ക
നല്കപ്പെട്ട ദെവകൃപാദാനത്താൽ ശുശ്രൂഷക്കാരനായ്ചമ</lg><lg n="൮">ഞ്ഞു— എല്ലാവിശുദ്ധരിലും അതിചെറിയവനായ എനി</lg><lg n="൯">ക്കു— ജാതികളിൽ ക്രിസ്തന്റെ അപ്രമെയധനത്തെ സുവി
ശെഷിക്കയും സകലവും സൃഷ്ടിച്ച ദൈവത്തിൽ യുഗങ്ങൾ മു
തൽകൊണ്ടുമറിഞ്ഞു കിടക്കുന്ന മൎമ്മത്തിന്റെ വീട്ടുമുറ ഇന്നത
എന്ന എല്ലാവരെയും പ്രകാശിപ്പിക്കയും വെണം എന്നുള്ള</lg><lg n="൧൦"> കരുണനല്കപ്പെട്ടതു— ഇപ്പൊൾ സ്വൎല്ലൊകങ്ങളിൽ അധി
കാരവാഴ്ചകൾ്ക്കും ദൈവത്തിന്റെ ബഹുവിധമായ ജ്ഞാനം</lg><lg n="൧൧"> അവൻ നമ്മുടെ കൎത്താവായ ക്രിസ്തയെശുവിൽ അനുഷ്ഠി
ച്ചയുഗാദിനിൎണ്ണയപ്രകാരം സഭയാൽ അറിയായ്വരെണ്ട</lg><lg n="൧൨">തിന്നുതന്നെ— ഇവരിൽ ആശ്രയിച്ചിട്ടു തന്നെ നമുക്കു പ്രാ
ഗത്ഭ്യവും ആഗമനവും അവങ്കലെ വിശ്വാസം മൂലം ഉണ്ടു-</lg><lg n="൧൩">-ആകയാൽ നിങ്ങൾ്ക്കവെണ്ടിയുള്ള എന്റെ സങ്കടങ്ങൾ
നിങ്ങളുടെ തെജസ്സ് എന്നു വെച്ചു അവറ്റിൽ മന്ദിച്ചുപൊ</lg><lg n="൧൪">കായ്വാൻ ഞാൻ അപെക്ഷിക്കുന്നു— അതുനിമിത്തം ഞാ
ൻ സ്വൎഗ്ഗങ്ങളിലും ഭൂമിയിലും ഉള്ള കുഡുംബത്തിന്നു ഒക്കയും</lg>

[ 142 ] <lg n="൧൫">പെർ വരുവാൻ ഹെതുവും— നമ്മുടെ കൎത്താവായ യെശു
ക്രിസ്തന്റെ പിതാവും ആയവങ്കലെക്ക് എന്റെ മുഴങ്കാലു</lg><lg n="൧൬">കളെ കുത്തുന്നു— അവൻ തന്റെ തെജസ്സിൻ ധനപ്രകാ
രം നിങ്ങൾ്ക്ക അകത്തെ മനുഷ്യനിൽ തൻ ആത്മാവിനാൽ
ശക്തിയൊടെ ബലപ്പെടുമാറും ക്രിസ്തൻ വിശ്വാസത്താ
ൽ നിങ്ങളുടെ ഹൃദയങ്ങളിൽ വസിച്ചു കൊള്ളുമാറും നല്കെ</lg><lg n="൧൭">ണം— നിങ്ങൾ സ്നെഹത്തിൽ വെരൂന്നി അടിസ്ഥാന</lg><lg n="൧൮">പ്പെട്ടവരായി— വീതിയും നീളവും ആഴവും ഉയരവും (യൊ
ബ. ൧൧, ൮ ʃ.) എന്തെന്നു എല്ലാ വിശുദ്ധരൊടും കൂടെ</lg><lg n="൧൯"> ഗ്രഹിപ്പാനും— അറിവിനെ കടക്കുന്ന ക്രിസ്ത സ്നെഹത്തെ
അറിവാനും പ്രാപ്തരാകയും ഇങ്ങിനെ ദൈവത്തിന്റെ സ
കല നിറവിനൊളം നിറഞ്ഞു വരികയും വെണം എന്നു (പ്രാ</lg><lg n="൨൦">ൎത്ഥിക്കുന്നു)— എന്നാൽ നാം ചൊദിക്കുന്നതിലും നി െ
നക്കുന്നതിലും അത്യന്തം പരമായി ചെയ്വാൻ നമ്മിൽ വ്യാ</lg><lg n="൨൧">പരിക്കുന്ന ശക്തിപ്രകാരം കഴിയുന്നവന്നു— സഭയകത്തു
യുഗാദികാലത്തിലെ സകല തലമുറകളൊളവും ക്രിസ്തയെ
ശുവിങ്കൽ തെജസ്സ് ഉണ്ടാവൂതാക- ആമെൻ-</lg>

൪ അദ്ധ്യായം

ഐകമത്യത്തെ (൭) പരവ്യത്യാസങ്ങളിലും കാത്തു (൧൩‌)വ
രുവാനും- (൧൭) പഴയതിനെ നീക്കി പുതുതാവാനും-(൨൫)
വ്യാജാദിദുൎഗ്ഗുണങ്ങളെ തള്ളുവാനും പ്രബൊധനം-

<lg n="൧"> ആകയാൽ കൎത്താവിൽ ബദ്ധനായ ഞാൻ പ്രബൊധി</lg><lg n="൨">പ്പിക്കുന്നിതു— നിങ്ങളെ വിളിച്ച വിളിക്ക യൊഗ്യമാം വണ്ണം
സകലവിനയസൌമ്യത കളൊടും ദീൎഘശാന്തതയൊടും</lg><lg n="൩"> നടന്നും— സ്നെഹത്തിൽ അന്യൊന്യം പൊറുത്തും ആത്മാവി</lg> [ 143 ]

<lg n="">ൻ ഐക്യത്തെ സമാധാനക്കെട്ടിൽ കാപ്പാൻ ശ്രമിച്ചും െ</lg><lg n="൪">കാൾ്വിൻ— നിങ്ങളുടെ വിളിയുടെ ഏകമായ ആശയിൽനി
ങ്ങൾ വിളിക്കപ്പെട്ടപ്രകാരമെ ഏകശരീരവും എകാത്മാ</lg><lg n="൫">വും (ഉണ്ടു)— കൎത്താവ് ഒരുവൻ വിശ്വാസം ഒന്നു സ്നാനം ഒ</lg><lg n="൬">ന്നു— (നാം) എല്ലാവൎക്കും മെല്പെട്ടും എല്ലാവരെകൊണ്ടും
പ്രവൃത്തിച്ചു) എല്ലാവരിലും ഇരുന്നും എല്ലാവൎക്കും ഒരു ൈ</lg><lg n="൭">ദവവും പിതാവും ആയവൻ ഉണ്ടു— എങ്കിലും നമ്മിൽ ഒരൊ
രുത്തന്നു കൃപ നല്കപ്പെട്ടതു ക്രിസ്തദാനത്തിന്റെ അളവിന്നു</lg><lg n="൮"> തക്കവണ്ണമെ— അതുകൊണ്ടു (സങ്കി. ൬൮, ൧൯) അവൻ ഉയ
രത്തിൽ കരെറി അടിമപ്പാഴിനെ അടിമയാക്കി മനുഷ്യൎക്കു</lg><lg n="൯"> കാഴ്ചകളെ കൊടുത്തു എന്നുണ്ടു— കരെറി എന്നതൊ അവ
ൻ മുമ്പെ ഭൂമിയുടെ അധൊഭാഗങ്ങളിൽ ഇറങ്ങി എന്നല്ലാ</lg><lg n="൧൦">തെ എന്ത് ആകുന്നു— ഇറങ്ങിയവൻ തന്നെ സകലത്തെയും
നിറെക്കെണ്ടതിന്നു എല്ലാസ്വൎഗ്ഗങ്ങളുടെ മീതെയും കരെറി</lg><lg n="൧൧">യവനും ആകുന്നു— അവൻ ചിലരെ അപൊസ്തലരായും
ചിലരെ പ്രവാചകരായും ചിലരെ സുവിശെഷകരായും ചി
ലരെ ഇടയർ ഉപദെഷ്ടാക്കളായും തന്നതു വിശുദ്ധരുടെ</lg><lg n="൧൨"> യഥാസ്ഥാനത്വത്തിന്നും— ഇവ്വണ്ണം ശുശ്രൂഷയുടെ വെലയും
ക്രിസ്തശരീരത്തിന്റെ വൎദ്ധനയും വരുവാനും ആയിട്ട െ</lg><lg n="൧൩">ത്ര— നാം എല്ലാവരും വിശ്വാസത്തിലും ദെവപുത്രന്റെ പ
രിജ്ഞാനത്തിലും ഐക്യത്തൊടും തികഞ്ഞ പുരുഷത്വ െ
ത്താടും ക്രിസ്തന്റെ നിറവുള്ള പ്രായത്തിൻ അളവൊടും ത െ</lg><lg n="൧൪">ന്ന എത്തുവൊളമെ— നാം ഇതിമനുഷ്യരുടെ ചൂതുകളി െ
കാണ്ടും ഭ്രമിപ്പിക്കുന്നതന്ത്രത്തിലെ കൌശലംകൊണ്ടും
ഉപദെശത്തിന്റെ ഒരൊരൊ കാറ്റിനാൽ അലഞ്ഞാ</lg><lg n="൧൫">ടി ഉഴലുന്നശിശുക്കൾ ആയിരിക്കാതെ— സ്നെഹത്തിൽസ</lg>

[ 144 ] <lg n="">ത്യത്തെ ഉൾക്കൊണ്ടു തലയാകുന്ന ക്രിസ്തങ്കലെക്ക് എല്ലാം െ</lg><lg n="൧൬">കാണ്ടും വളരുന്നവരാകെണ്ടതിന്നുതന്നെ— ആയവനിൽനി
ന്നു ശരീരം ഒക്കയും ഒരൊര് അംശത്തിന്നു അളവിൽ കിട്ടി
യ സാദ്ധ്യശക്തിപ്രകാരം സെവിച്ചു ഏകുന്ന എല്ലാ സന്ധിതാ
ലും യുക്തിയൊടെ ചെൎന്നു എകീഭവിച്ചും സ്നെഹത്തിലെതൻ
നിൎമ്മാണത്തിന്നായിട്ടു ദെവവളൎച്ചയെ അനിഷ്ഠിക്കുന്നു—</lg><lg n="൧൭">- എന്നാൽ ഞാൻ കൎത്താവിൽ ആണയിട്ടു ചൊല്ലുന്നിതു- ശെ
ഷം ജാതികൾ സ്വമനസ്സിൻ മായയിൽ നടക്കുമ്പൊലെനി</lg><lg n="൧൮">ങ്ങൾ ഇനി നടക്കരുതു— ആയവരെല്ലൊ അവരിൽ ഉള്ള അറി
യായ്മനിമിത്തം വിചാരത്തിൽ ഇരുണ്ടു ഹൃദയത്തിൽ തടിപ്പു
നിമിത്തം ദെവജീവനിൽ നിന്നു അന്യപ്പെട്ടവരും ആയതു-</lg><lg n="൧൯"> വെദനമറന്നും ലൊഭത്തൊടും എല്ലാ അശുദ്ധിയെയും
പ്രവൃത്തിപ്പാൻ ദുഷ്കാമത്തിൽ തങ്ങളെ തന്നെ എല്പിച്ചുംകൊ</lg><lg n="൨൦">ണ്ടത്രെ— നിങ്ങളൊ യെശുവിൽ സത്യം ഉള്ള പ്രകാരം അ</lg><lg n="൨൧">വനെകെട്ടു അവനിൽ ഉപദെശിക്കപ്പെട്ടവർ എങ്കിൽ— ക്രി</lg><lg n="൨൨">സ്തനെ ഇപ്രകാരം പഠിച്ചില്ല— മുമ്പെത്തനടപ്പിനെ സംബ
ന്ധിച്ചു ചതിമൊഹങ്ങളാൽ കെട്ടുപൊകുന്ന പഴയമനുഷ്യനെ</lg><lg n="൨൩"> വെച്ചുകളകയും— നിങ്ങളുടെ മനസ്സിൻ ആത്മാവിൽ പുതുക്ക െ</lg><lg n="൨൪">പ്പട്ടും— സത്യത്തിന്റെ പവിത്രതയിലും ദൈവത്തിന്നു
ഒത്തവണ്ണം സൃഷ്ടനായ പുതുമനുഷ്യനെ ധരിച്ചുംകൊൾ്കയും</lg><lg n="൨൫"> വെണ്ടതെന്നത്രെ— ആകയാൽ കള്ളത്തെ കളഞ്ഞു നാം
തങ്ങളിൽ അവയവങ്ങൾ ആകകൊണ്ടു താന്താന്റെ അടുത്ത</lg><lg n="൨൬">വനൊടുസത്യംചൊല്ലുവിൻ— കൊപിച്ചാലും പാപം ചെയ്യും</lg><lg n="൨൭">യ്വിൻ (സ. ങ്കി. ൪, ൪)– സൂൎയ്യൻ നിങ്ങളുടെ ചൊടിപ്പിന്മെൽ അ
സ്തമിക്കരുതു പിശാചിന്നു ഇടം കൊടുക്കാതെയും ഇരിപ്പിൻ-</lg><lg n="൨൮">- കള്ളൻ ഇനികക്കാതെവിശെഷാൽ മുട്ടുള്ളവന്നു വിഭാഗി</lg> [ 145 ]

<lg n="">ചുകൊടുപ്പാൻ ഉണ്ടാകെണ്ടതിന്നു കൈകളെകൊണ്ടു നല്ല</lg><lg n="൨൯">തിനെ പ്രവൃത്തിച്ച് അദ്ധ്വാനിക്കയാവു— കെൾ്ക്കുന്നവൎക്കു ഉ
പകരിക്കുമാറു അവസ്ഥെക്കു തക്ക വീട്ടുവൎദ്ധനചെയ്വാൻ നല്ല
വാക്കായതു അല്ലാതെ- ആകാത്തത ഒന്നും നിങ്ങളുടെ വായി</lg><lg n="൩൦">ൽനിന്നു പുറപ്പെടായ്ക— വീണ്ടെടുപ്പുനാളിലെക്ക് നിങ്ങൾ്ക്കു മുദ്രയാ
യ്വന്നുള്ള വിശുദ്ധദെവാത്മാവിനെ ദുഃഖിപ്പിക്കയും ഒല്ലാ–</lg><lg n="൩൧">- സകലകൈപ്പും കൊപം ക്രൊധം കൂറ്റാരം ദൂഷണങ്ങ</lg><lg n="൩൩">ളും എല്ലാവെണ്ടാതനവുമായി നിങ്ങളൊട് വെറായ്പൊക—അ
ന്യൊന്യം വത്സലരും കനിവുറ്റവരും ദൈവം കൂടെക്രിസ്തനി
ൽ നിങ്ങൾ്ക്കു സമ്മാനിച്ചപ്രകാരം തമ്മിൽ സമ്മാനിച്ചുവിടുന്നവരും
ആകുവിൻ-</lg>

൫ അദ്ധ്യായം

(൪, ൩൨) സ്നെഹിപ്പാനും (൩) ജാതികളുടെ ദുൎഗ്ഗുണങ്ങളെ വിട്ടു(൭)
വെളിച്ചത്തിൽ എന്നു (൧൫) ക്രിസ്തയൊഗ്യമായി നടപ്പാനും.
(൨൨-൬,൯) സ്ത്രീപുരുഷാദികൾ്ക്കും ഉള്ള പ്രബൊധനം-

<lg n="൧"> അതുകൊണ്ടു പ്രിയമക്കൾ എന്നിട്ടു ദൈവത്തിന്നു അനുകാ</lg><lg n="൨">രികൾ ആകുവിൻ— ക്രിസ്തനും നമ്മെ സ്നെഹിച്ചു സൌരഭ്യ
വാസനെക്കായിട്ടു നമുക്കുവെണ്ടിതന്നെത്താൻ ദൈവത്തി
ന്നു കാഴ്ചയും ബലിയും ആക്കി അൎപ്പിച്ചപ്രകാരം സ്നെഹത്തി</lg><lg n="൩">ൽ നടന്നുംകൊൾ്വിൻ— എന്നാൽ പുലയാട്ടും എല്ലാ അശു
ദ്ധിയും ലൊഭവും ഇവ വിശുദ്ധൎക്ക ഉചിതമാംവണ്ണം നിങ്ങളി</lg><lg n="൪">ൽ നാമം പൊലും ഇരിക്കരുതു— ചീത്തത്തരം പൊട്ടച്ചൊൽ
കളിവാക്കു ഇങ്ങിനെ പറ്റാത്തവ ഒന്നും അരുതു സ്തൊത്ര െ</lg><lg n="൫">മ ആവു— പുലയാടി അശുദ്ധൻ വിഗ്രഹാരാധി ആകുന്നലൊ
ഭി ഇവർ ആൎക്കും ക്രിസ്തന്റെയും ദൈവത്തിന്റെയും രാജ്യത്തി
ൽ അവകാശം ഇല്ല എന്നു നിങ്ങൾ്ക്കറിഞ്ഞുബൊധിച്ചുവല്ലൊ</lg>

[ 146 ] <lg n="൬">— വ്യൎത്ഥവാക്കുകളാൽ ആരും നിങ്ങളെ ചതിയായ്ക- ഇവനിമി
ത്തം ദെവകൊപം അനധീനതയുടെ പുത്രർമെൽവരുന്നു സ</lg><lg n="൭">ത്യം— ആകയാൽ അവരൊടു കൂട്ടംശികൾ ആ</lg><lg n="൮">കരുതെ— പണ്ടല്ലൊനിങ്ങൾ ഇരുളായി ഇപ്പൊൾ കൎത്താ</lg><lg n="൯">വിൽ വെളിച്ചമാകുനു— കൎത്താവിന്നു നല്ല സമ്മതമായ്ത്</lg><lg n="൧൦"> എന്തെന്നു ശൊധന ചെയ്തു- വെളിച്ചമക്കളായി നടന്നുകൊ</lg><lg n="൧൧">ൾ്വിൻ (വെളിച്ചത്തിന്റെ ഫലം സകല നന്മയിലും നീതിയി</lg><lg n="൧൨">ലും സത്യത്തിലും കാണുമല്ലൊ)— ഇരിട്ടിന്റെ നിഷ്ഫലക്രിയ
കളിൽ കൂട്ടാളികൾ ആകാതെ അവറ്റെ വിശെഷിച്ചാൽ ശാ
സിക്കെ ആവു- അവരാൽ ഗൂഢമായി നടക്കുന്നവ പറയു</lg><lg n="൧൩">ന്നതും കൂടെ ചീത്ത ആകുന്നു— അവ എല്ലാം വെളിച്ചത്താൽ
ശാസിക്കപ്പെടുകിൽ വിളങ്ങിവരുന്നു- കാരണം വിളങ്ങിവ</lg><lg n="൧൪">രുന്നത് എല്ലാം വെളിച്ചമത്രെ— അതുകൊണ്ടു (യശ. ൬൦, ൧ʃʃ.)
ഉറങ്ങുന്നവനെ ഉണൎന്നു മരിച്ചവരിൽ നിന്ന് എഴുനീല്ക്ക</lg><lg n="൧൫"> എന്നാൽ ക്രിസ്തൻ നിണക്ക ഉജ്ജ്വലിക്കും എന്നുണ്ടു— ആ
കയാൽ സൂക്ഷ്മത്തൊടെ നടക്കുമാറുനൊക്കുവിൻ– അജ്ഞാ</lg><lg n="൧൬">നികൾ എന്നല്ല ജ്ഞാനികളായത്രെ— നാളുകൾ വിടക്കാക</lg><lg n="൧൭">യാൽ സമയത്തെ തക്കത്തിൽ വാങ്ങികൊണ്ടുംതന്നെ— അ
തുകൊണ്ടു ബുദ്ധിഹീനരാകാതെ കൎത്താവിൻ ഇഷ്ടം ഇ</lg><lg n="൧൮">ന്നതെന്നു ബൊധിക്കുന്നവരാകുവിൻ— ദുൎന്നടപ്പുണ്ടാകു
ന്ന മദ്യമത്തതയും അരുതു– കെവലം ആത്മാവ് കൊണ്ടു</lg><lg n="൧൯"> നിറഞ്ഞു— സങ്കീൎത്തനങ്ങളാലും സ്തുതികളാലും ആത്മികപാ
ട്ടുകളാലും തമ്മിൽ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തിൽ ക</lg><lg n="൨൦">ൎത്താവിന്നു പാടിയും കീൎത്തിച്ചും നമ്മുടെ കൎത്താവായ യെശു
ക്രിസ്തന്റെ നാമത്തിൽ ദൈവവും പിതാവുമായവന്നു എ
ല്ലായ്പൊഴും എല്ലാംകൊണ്ടും സ്തൊത്രംചൊല്ലിക്കൊണ്ടും—</lg> [ 147 ]

<lg n="൨൧">– ക്രിസ്തന്റെ ഭയത്തിൽ അന്യൊന്യം കീഴ്പെട്ടും ഇരിപ്പിൻ-</lg>

<lg n="൨൨"> സ്ത്രീകളെ കൎത്താവിന്ന് എന്നപൊലെ സ്വഭൎത്താക്കന്മാ</lg><lg n="൨൩">യ്ക്കുകീഴടങ്ങുവിൻ— കാരണം ശരീരത്തിന്റെ രക്ഷിതാവാ
കുന്ന ക്രിസ്തന്മ്സഭെക്ക് തല ആയുള്ള പ്രകാരം ഭൎത്താവ് സ്ത്രീ</lg><lg n="൨൪">യുടെ തല ആകുന്നു— എന്നാൽ സഭ ക്രിസ്തന്നു കീഴടങ്ങും പൊ
ലെ ഭാൎയ്യമാരും സ്വഭൎത്താക്കന്മാൎക്ക സകലത്തിലും (കീഴട</lg><lg n="൨൫">ങ്ങുക)— പുരുഷരായുള്ളൊരെ ക്രിസ്നും സഭയെസ്നെ</lg><lg n="൨൬">ഹിച്ചപ്രകാരം ഭാൎയ്യമാരെ സ്നെഹിപ്പിൻ— അവനല്ലൊ അ
വളെ ചൊൽകൂടിയ നീർക്കുളിയാൽ വെടിപ്പാക്കി വിശുദ്ധീ</lg><lg n="൨൭">കരിക്കയും— കറ ഒട്ടൽ മുതലായത ഒന്നും ഇല്ലാതെ പവി
ത്രയും നിഷ്കളങ്കയും ആയൊരു സഭയെ തെജസ്സൊടെത
നിക്കതാൻ മുന്നിറുത്തുകയും ചെയ്യെണ്ടതിന്നു (സ്നെഹിച്ചു)</lg><lg n="൨൮"> തന്നെത്താൻ അവൾ്ക്കവെണ്ടി എല്പിച്ചുകൊടുത്തു—അവ്വ
ണ്ണം പുരുഷന്മാർ സ്വഭാൎയ്യമാരെ തങ്ങളുടെ ശരീരങ്ങളെപൊ
ലെസ്നെഹിക്കെവെണ്ടു– സ്വഭാൎയ്യയെ സ്നെഹിക്കുന്നവൻ</lg><lg n="൨൯"> തന്നെ അത്രെ സ്നെഹിക്കുന്നു— തന്റെ ജഡത്തൊടല്ലൊ
ഒരുവനും ഒരുനാളും പകെച്ചില്ല ക്രിസ്തൻ സഭയെ ചെയ്യും</lg><lg n="൩൦">പൊലെ അതിനെ പൊറ്റിലാളിക്ക അത്രെ ചെയ്യുന്നു—കാ
രണം നാം അവന്റെ ശരീരത്തിൻ അവയവങ്ങളായി അവ
ന്റെ ജഡത്തിൽനിന്നും അസ്ഥികളിൽനിന്നും ആകുന്നു—</lg><lg n="൩൧"> (൧ മൊ. ൨, ൨൪) അതുനിമിത്തം മനുഷ്യൻ തന്റെ പിതാവെ
യും മാതാവെയും വിട്ടു സ്വഭാൎയ്യയൊടു പറ്റിയിരിക്കും ഇ
രുവരും ഒരു ജഡമായ്തീരും എന്നുള്ള മൎമ്മം വലുതാകുന്നു—</lg><lg n="൩൨"> ഞാനൊ ക്രിസ്തനെയും സഭയെയും ഉദ്ദെശിച്ചു പറയുന്നു—</lg><lg n="൩൩"> എന്നാൽ നിങ്ങളും അപ്രകാരം ഒരൊരുവൻ താന്താന്റെ
ഭാൎയ്യയെതന്നെക്കണക്കെ സ്നെഹിക്ക ഭാൎയ്യയൊ ഭൎത്താവെ</lg>

[ 148 ] <lg n=""> ഭയപ്പെടാവു</lg>

൬ അദ്ധ്യായം

പുത്രാദിവകക്കാൎക്കും പ്രബൊധനം.(൧൦) ആത്മികയുദ്ധ
ത്തിൻ ഉപദെശം–(൨൧)സമാപ്തി-

<lg n="൧"> മക്കളെ നിങ്ങളുടെ പിതാക്കളെ കൎത്താവിൽ അനുസരിപ്പിൻ-</lg><lg n="൨"> ഇതല്ലൊന്യായമാകുന്നു— (൨മൊ. ൨൦, ൧൨)–നിന്റെ അഛ്ശ െ
നയും അമ്മയെയും ബഹുമാനിക്ക എന്നതു വാഗ്ദത്തം കൂടിയ</lg><lg n="൩"> ആദികല്പന ആകുന്നു— നിണക്കനല്ലതുഭവിപ്പാനും നീ ഭൂമി</lg><lg n="൪">യിൽ ദീൎഘായുസ്സാവാനും എന്നുതന്നെ— അഛ്ശന്മാരെനി
ങ്ങളുടെ മക്കളെ കൊപിപ്പിക്കാതെ കൎത്താവിന്റെ ബാലശി
ക്ഷയിലും പത്ഥ്യൊപദെശത്തിലും പൊറ്റിവളൎത്തുവിൻ—</lg><lg n="൫">— ദാസന്മാരെ ക്രിസ്തനെപൊലെ തന്നെ ജഡപ്രകാരം
ഉടയവരെഹൃദയത്തിൻ എകാഗ്രതയിൽ ഭയത്തൊടും വിറയ</lg><lg n="൬">ലൊടും അനുസരിപ്പിൻ— മനുഷ്യരെരസിപ്പിക്കുന്ന ദൃഷ്ടിസെ
വയാൽ അല്ല ക്രിസ്തദാസരായി ദെവെഷ്ടത്തെ ചെയ്തും മന</lg><lg n="൭">സ്സാലെ മനുഷ്യൎക്കെന്നല്ല— കൎത്താവിന്നത്രെ അടിമപ്പെട്ടു</lg><lg n="൮"> അനുരാഗത്തൊടെ സെവിച്ചുംകൊണ്ടത്രെ— ദാസനൊസ്വ
തന്ത്രനൊ താന്താൻ ഏതു നന്മചെയ്താലും കൎത്താവിൽ
നിന്നു അതിനെതന്നെ പ്രാപിക്കും എന്നറിഞ്ഞുവല്ലൊ—</lg><lg n="൯"> യജമാനന്മാരെ ഭീഷണിവാക്ക ഒഴിച്ചു അവരൊട് ആപ്ര
കാരങ്ങൾതന്നെ ചെയ്വിൻ-അവൎക്കും നിങ്ങൾ്ക്കും വാനങ്ങളി
ൽ യജമാനൻ ഉണ്ടെന്നും അവൻപക്കൽ മുഖപക്ഷം ഇ
ല്ല എന്നും അറിയാമല്ലൊ—</lg>

<lg n="൧൦"> ഒടുക്കം എൻ സഹൊദരന്മാരെകൎത്താവിലും അവന്റെ ഊ
ക്കിൻബലത്തിലും ശക്തിപ്പെടുവിൻ— പിശാചിന്റെ തന്ത്ര</lg> [ 149 ]

<lg n="">ങ്ങളൊടു ചെറുത്തു നില്പാൻ കഴിയെണ്ടതിന്നു ദൈവത്തി</lg><lg n="൧൨">ൻ ആയുധവൎഗ്ഗത്തെ ധരിച്ചുകൊൾ്വിൻ— നമുക്കല്ലൊമല്ലുള്ളതു
ജഡരക്തങ്ങളൊടല്ല ഈ അന്ധകാരത്തിലെ വാഴ്ചകൾ അ
ധികാരങ്ങൾ ലൊകാധിപന്മാർ ഇങ്ങിനെ ദുഷ്ടാത്മസെനയൊ</lg><lg n="൧൩">ടു സ്വൎല്ലൊകങ്ങളിൽ അത്രെ— അതുകൊണ്ടു നിങ്ങൾ ആദുൎദ്ദി
വസത്തിൽ എതിൎപ്പാനും സകലത്തെയും പരാഭവിച്ചിട്ടുനി
ല്പാനും കഴിയെണ്ടതിന്നു ദൈവത്തിൻ ആയുധവൎഗ്ഗത്തെ എ</lg><lg n="൧൪">ടുത്തുകൊൾ്വിൻ— എന്നാൽ നിങ്ങളുടെ അരെക്കസത്യ</lg><lg n="൧൫">ത്തെ കെട്ടി നീതി എന്ന കവചത്തെ ധരിച്ചു— സമാധാനസു</lg><lg n="൧൬"> വിശെഷത്തിന്റെ മുതിൎച്ചയെ കാലുകൾ്ക്കു ചെരിപ്പാക്കി— എ
ല്ലാറ്റിന്മീതെ ദുഷ്ടന്റെ തീയമ്പുകളെ ഒക്കയും കെടുപ്പാൻ
മതിയായ വിശ്വാസമാകുന്ന പലിശയെ എടുത്തും കൊണ്ടു</lg><lg n="൧൭">നില്പിൻ— പിന്നെരക്ഷയാം ശിരസ്ത്രവും ദെവച്ചൊൽ ആ</lg><lg n="൧൮">കുന്ന ആത്മാവിൻവാളെയും കൈക്കൊൾ്വിൻ— എല്ലാ
പ്രാൎത്ഥനയാലും യാചനയാലും എതുനെരത്തും ആത്മാവിൽ
പ്രാൎത്ഥിച്ചും അതിനായ്തന്നെജാഗരിച്ചും കൊണ്ടുഎല്ലാവി
ശുദ്ധൎക്കും എനിക്കും വെണ്ടി യാചനയിൽ സകല അഭിനി</lg><lg n="൧൯">വെശം പൂണ്ടും (നില്ക്കെണ്ടു)— എന്റെ വായിതുറപ്പാനും
ഞാൻ ചങ്ങലയിൽ മന്ത്രിയായി സെവിക്കുന്ന സുവിശെഷ
ത്തിന്റെ മൎമ്മത്തെ പ്രാഗത്ഭ്യത്തൊടെ അറിയിപ്പാനും—</lg><lg n="൨൦"> എനിക്കു വചനം നല്കപ്പെടെണം എന്നും ഞാൻ ഉരെക്കെ
ണ്ടുംവണ്ണം അതിൽ പ്രാഗത്ഭ്യംകാട്ടെണം എന്നുംതന്നെ—</lg>

<lg n="൨൧"> എന്റെ അവസ്ഥയും ഞാൻ നടക്കുന്നതും നിങ്ങളും
അറിയെണ്ടതിന്നു പ്രിയസഹൊദരനും കൎത്താവിൽ വിശ്വ
സ്തശുശ്രൂഷക്കാരനും ആയതുകികൻ നിങ്ങൾ്ക്ക എല്ലാം അ</lg><lg n="൨൨">റിയിക്കും— അവനെ ഞാൻ നിങ്ങൾ്ക്ക അയച്ചതു നിങ്ങൾ</lg>

[ 150 ] <lg n=""> എന്റെ വസ്തുതകളെ അറികയും അവൻ നിങ്ങളുടെഹൃ
ദയങ്ങളെ പ്രബൊധിപ്പിക്കയും വെണം എന്നുവെച്ചത്രെ</lg><lg n="൨൩">– പിതാവായ ദൈവത്തിൽ നിന്നും കൎത്താവായ യെശുക്രി
സ്തനിൽ നിന്നും സഹൊദരന്മാൎക്കു സമാധാനവും വിശ്വാസ</lg><lg n="൨൪">ത്തൊടെ സ്നെഹവും (ഉണ്ടായിരിക്ക)— നമ്മുടെ കൎത്താവായ് െ
യശുക്രിസ്തനെ അക്ഷയമായി സ്നെഹിക്കുന്നവരൊട് ഒക്കയും
കരുണ (ഉണ്ടാക) ആമെൻ-</lg>

ഫിലിപ്പ്യൎക്ക എഴുതിയ
ലെഖനം

൧ അദ്ധ്യായം

(൩) സഭയിങ്കലെസ്നെഹത്തെ സ്തൊത്ര പ്രാൎത്ഥനകളാൽകാ
ണിച്ചിട്ടു(൧൨) തന്റെ അവസ്ഥയും (൧൮) ആശയും ഗ്രഹിപ്പി
ച്ചു(൨൭) ഒരുമിച്ചുനില്പാൻ ഉത്സാഹിപ്പിച്ചതു-

<lg n="൧"> യെശുക്രിസ്തന്റെ ദാസരായ പൌലും തിമൊത്ഥ്യനും
ഫിലിപ്പിയിൽ ഉള്ള അദ്ധ്യക്ഷന്മാരൊടും ശുശ്രൂഷക്കാരൊടും
കൂട ക്രിസ്തയെശുവിലെ വിശുദ്ധന്മാൎക്ക എല്ലാവൎക്കും എഴുതുന്ന</lg><lg n="൨">തു— നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കൎത്താവായ
യെശുക്രിസ്തനിൽനിന്നും നിങ്ങൾക്ക് കരുണയും സമാ
ധാനവും ഉണ്ടാക-</lg>

<lg n="൩"> നിങ്ങളെ ഒൎക്കുന്തൊറും എന്റെ ദൈവത്തിന്നു സ്തൊ</lg><lg n="൪">ത്രം ചെയ്യുന്നു— നിങ്ങൾ ഒന്നാംനാൾ മുതൽ ഇതുവരെയും
സുവിശെഷത്തിന്നായി കാണിച്ച കൂട്ടായ്മയാൽ അല്ലൊ ഞാ</lg> [ 151 ]

<lg n="൫">ൻ സന്തൊഷം പൂണ്ടും— എതു അപെക്ഷയിലും നിങ്ങൾ എല്ലാവ</lg><lg n="൬">ൎക്കും വെണ്ടി എപ്പൊഴും യാചനചെയ്തും— നിങ്ങളിൽ നല്ല
പ്രവൃത്തിയെ ആരംഭിച്ചവൻ യെശുക്രിസ്തന്റെ നാളൊ
ളം തികെക്കും എന്നു തന്നെ തെറികൊണ്ടുമിരിക്കുന്നു—</lg><lg n="൭"> ഇങ്ങിനെ നിങ്ങളെ എല്ലാവരെകൊണ്ടും ഭാവിക്കുന്നത്
എനിക്ക് ന്യായം ആവാൻ കാരണം- കരുണെക്ക് എന്റെ
കൂട്ടാളികളായ നിങ്ങളെ ഒക്കയും എന്റെ ബന്ധനങ്ങളിലും
സുവിശെഷത്തിൻ പ്രതിവാദത്തിലും സ്ഥിരീകരണത്തി</lg><lg n="൮">ലും എന്റെ ഹൃദയത്തിനകം വഹിക്കുന്നതു തന്നെ— യെ
ശുക്രിസ്തന്റെ കരളിൽ ഞാൻ നിങ്ങളെ ഒക്കയും എങ്ങി
നെ വാഞ്ഛിക്കുന്നു എന്നതിന്നു ദൈവമല്ലൊ എനിക്ക</lg><lg n="൯"> സാക്ഷി— ഞാൻ പ്രാൎത്ഥിക്കുന്നതൊ നിങ്ങളുടെ സ്നെ
ഹം മെല്ക്കുമെൽ പരിജ്ഞാനത്തിലും എല്ലാ രുചിയിലും വ</lg><lg n="൧൦">ഴിഞ്ഞു വന്നിട്ടു— നിങ്ങൾ ഭെദാഭെദങ്ങളെ ശൊധനചെ
യ്യാകെണം ക്രിസ്തന്റെ നാളിലെക്ക് സ്വഛ്ശരും തടങ്ങലി</lg><lg n="൧൧">ല്ലാത്തവരും— ദൈവത്തിൻ തെജസ്സിന്നും പുകഴ്ചെക്കു
മായിട്ടു യെശുക്രിസ്തനാൽ നീതിഫലം നിറഞ്ഞിരിക്കുന്ന
വരും ആവാൻ എന്നത്രെ—</lg>

<lg n="൧൨"> എന്നാൽ നിങ്ങൾ്ക്ക അറിയായ്വരെണ്ടി ഇരിക്കുന്നിതു-
എന്റെ അവസ്ഥകൾ കെവലം സുവിശെഷത്തിന്റെ മുഴു</lg><lg n="൧൩">പ്പിന്നായി നടന്നുവന്നു— എന്റെ ബന്ധനങ്ങൾ അകമ്പ
ടിമാടത്തിൽ ഒക്കയുംശെഷം എല്ലാവൎക്കും ക്രിസ്തനിൽത െ</lg><lg n="൧൪">ന്നവെളിവായപ്രകാരവും— കൎത്താവിലെ സഹൊദരർ മി
ക്കതും എന്റെ ബന്ധങ്ങളാൽ തെറികൊണ്ടു വചനത്തെ
ഭയംകൂടാതെ ഉരെപ്പാൻ അതിയായി തുനിഞ്ഞവാറും ത</lg><lg n="൧൫">ന്നെ— ചിലർ ക്രിസ്തനെ ഘൊഷിക്കുന്നത് അസൂയപിണ</lg>

[ 152 ] <lg n="">ക്കങ്ങൾ നിമിത്തവും അത്രെ ചിലർ പ്രസാദം നിമിത്തം ത</lg><lg n="൧൬">ന്നെ— ഇങ്ങിനെ സ്നെഹം പൂണ്ടവർ ഞാൻ സുവിശെഷത്തി
ന്റെ പ്രതിവാദത്തിന്നായി കിടക്കുന്നു എന്നറിഞ്ഞിട്ടുത െ</lg><lg n="൧൭">ന്ന— ശാഠ്യം പൂണ്ടവരൊ ക്രിസ്തനെ പ്രസ്താവിക്കുന്നതു നി
ൎമ്മലതയിലല്ല എന്റെ ബന്ധനങ്ങൾ്ക്കു ക്ലെശം പിണെപ്പാൻ</lg><lg n="൧൮">ഭാവിച്ചത്രെ— പിന്നെ എന്തു- ഉപായത്താൽ ആകട്ടെ
സത്യത്താൽ ആകട്ടെ ക്രിസ്തനല്ലൊ പ്രസ്താവിക്കപ്പെടു
ന്നു ഇതിലും ഞാൻ സന്തൊഷിക്കുന്നു ഇനി സന്തൊഷിക്ക</lg><lg n="൧൯">യും ചെയ്യും— കാരണം നിങ്ങളുടെ യാചനയാലും യെശുക്രി
സ്തന്റെ ആത്മാവ് ഏകുന്നതിനാലും ഇത് എനിക്ക് രക്ഷ</lg><lg n="൨൦">യായ്ക്കൂടും എന്നറിയുന്നു— ഞാൻ ഒന്നിലും നാണിച്ചുപൊകാ
തെ എല്ലാ പ്രാഗത്ഭ്യത്തിലും കൂടി ക്രിസ്തൻ എന്റെ ശരീര
ത്തിങ്കൽ ജീവനാൽ താൻ മരണത്താൽ താൻ എപ്പൊഴും
ആയവണ്ണം ഇപ്പൊഴും മഹിമപ്പെടും എന്ന് എനിക്കപ്രതീ</lg><lg n="൨൧">ക്ഷയും ആശയും ഉള്ള പ്രകാരം തന്നെ— എനിക്കല്ലൊ ജീീവി</lg><lg n="൨൨">ക്കുന്നതു ക്രിസ്തനത്രെ മരിക്കുന്നതും ലാഭമെ— എന്നാൽ
ജഡത്തിൽ ഈ ജീവിക്കുന്നതു എനിക്കവെലയിൽ ഫലം
എന്നു വന്നാൽ എതിനെ വരിപ്പു എന്നു ബൊധിച്ചില്ല—</lg><lg n="൨൩">- ആരണ്ടിൽനിന്നും എനിക്ക ആവെശം ഉണ്ടു യാത്രയായി
ക്രിസ്തനൊടു കൂട ഇരിപ്പാൻ കാംക്ഷപ്പെടുന്നു— അത് എ</lg><lg n="൨൪">ത്രയും അധികം നല്ലതു സ്പഷ്ടം— ജഡത്തിൽ വസിച്ചിരിക്കു</lg><lg n="൨൫">ന്നതൊ നിങ്ങൾ നിമിത്തം അത്യാവശ്യം— ആയതു തെറീ
ട്ടു ഞാൻ വസിക്കും എന്നും നിങ്ങളുടെ മുഴുപ്പിന്നാലും വിശ്വാ
സത്തിലെ സന്തൊഷത്തിന്നായും നിങ്ങൾ എല്ലാവരൊടും</lg><lg n="൨൬"> കൂടപാൎത്തിരിക്കും എന്നും അറിയുന്നു— ഞാൻ നിങ്ങളുടെ
അടുക്കൽ മടങ്ങിവരികയാൽ എന്നെ ചൊല്ലി നിങ്ങളുടെ</lg> [ 153 ]

<lg n=""> പ്രശംസക്രിസ്തയെശുവിൽ വഴിഞ്ഞുമാറുതന്നെ</lg>

<lg n="൨൭"> ക്രിസ്തസുവിശെഷത്തിന്നു യൊഗ്യമായി പെരുമാറു
കമാത്രം ചെയ്വിൻ— ഞാൻ നിങ്ങളെ വന്നു കണ്ടുതാൻ ദൂര
ത്തിരുന്നു നിങ്ങളുടെ വൃത്താന്തം കെട്ടു താൻ നിങ്ങൾ ഒർ ആത്മാ
വിൽ നിന്നിട്ടു എതിരികളാൽ ഒന്നിലും കുലുങ്ങിപൊകാതെ
ഒരുമനസ്സൊടെ സുവിശെഷവിശ്വാസത്തിന്നായി ഒന്നി
ച്ച് അങ്കം പൊരുന്നപ്രകാരം ഗ്രഹിക്കെണ്ടതിന്നുതന്നെ-</lg><lg n="൨൮">- (കുലുങ്ങാത്തതൊ) അവൎക്കു നാശത്തെയും നിങ്ങൾ്ക്കു രക്ഷ െ
യയും സൂചിപ്പിക്കുന്നു- അതും ദൈവത്തിൽ നിന്നു തന്നെ-</lg><lg n="൨൯">- നിങ്ങൾ്ക്കല്ലൊ ക്രിസ്തനിൽ വിശ്വസിക്കമാത്രമല്ല അവനായി</lg><lg n="൩൦">ട്ടു കഷ്ടപ്പെടുക എന്നതുകൂടെ സമ്മാനിക്കപ്പെട്ടു— നിങ്ങൾ
എങ്കൽകണ്ടതും ഇപ്പൊൾ എങ്കൽ കേൾ്ക്കുന്നതും ആയ അ
നന്യപൊരാട്ടം തന്നെ നിങ്ങൾ്ക്കും ഉണ്ടു-</lg>

൨ അദ്ധ്യായം

ഐകമത്യവും (൫) യെശുവിൽകണ്ട താഴ്മയും പൂണ്ടു (൧൨) ര
ക്ഷയെ ഉറപ്പിപ്പാൻ പ്രബൊധനം (൧൭) താൻ മരണത്തി
ന്നും ഒരുങ്ങി (൧൯) തിമൊത്ഥ്യനെയും (൨൫) എപഭ്രൊദി
തനെയും അയക്കുന്നതു-

<lg n="൧"> എന്നാൽ വല്ല പ്രബൊധനവും വല്ല സ്നെഹാശ്വാസനവും
ആത്മാവിൻ വല്ല കൂട്ടായ്മയും വല്ല കരളും അലിവും ക്രിസ്ത</lg><lg n="൨">നിൽ ഉണ്ടെങ്കിൽ— നിങ്ങൾ ഒന്നിനെ കരുതി അനന്യസ്നെ
ഹം പൂണ്ട ഐകമത്യപ്പെട്ടു എകത്തെ വിചാരിച്ചും കൊണ്ടു</lg><lg n="൩"> ഇങ്ങിനെ എന്റെ സന്തൊഷത്തെ പൂൎണ്ണമാക്കുവിൻ— ശാ
ഠ്യംതാൻ ദുരഭിമാനം താൻ ഒന്നിങ്കലും മുന്നിടാതെ മനൊ
വിനയത്താൽ അവനവൻ മറ്റെവനെ തനിക്ക മീതെ എ</lg>

[ 154 ] <lg n="൪"> ന്നുനിനെച്ചും— താന്താന്റെവ അല്ല ഒരൊരുവൻ അന്യ</lg><lg n="൫">രുടെവറ്റെവിചാരിച്ചും കൊണ്ടത്രെ— ക്രിസ്തയെശുവി</lg><lg n="൬">ൽ ഉള്ളഭാവമല്ലൊ നിങ്ങളിലും ഉണ്ടാവൂതാക— ആയവൻ െ
ദവരൂപത്തിൽ ഭവിക്കുന്നവൻ എങ്കിലും ദൈവത്തൊട്
ഒത്തതായി ചമയുന്നതു ആഹരിപ്പാൻ തൊന്നാതെ—</lg><lg n="൭">- ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിൽ ആയ്തീൎന്നുവെ</lg><lg n="൮">ഷത്തിലും മനുഷ്യർ എന്നു കാണായ്വന്നു— ഇങ്ങിനെത െ
ന്നത്താൻ ഒഴിച്ചു മരണത്തൊളം ക്രൂശിലെ മരണത്തൊളം</lg><lg n="൯">തന്നെ അധീനനായ്വന്നുതന്നെത്താൻ താഴ്ത്തി— അതുകൊ
ണ്ടത്രെ ദൈവം അവനെ എറെ ഉയൎത്തി സകലനാമത്തിന്നും</lg><lg n="൧൦"> മെലായനാമവും സമ്മാനിച്ചു— സ്വൎഗ്ഗസ്ഥൎക്കും ഭൂമിസ്ഥൎക്കും അ
ധൊലൊകൎക്കും ഉള്ളമുഴങ്കാൽ ഒക്കയും യെശുനാമത്തിൽ</lg><lg n="൧൧"> മടങ്ങുകയും— എല്ലാനാവും യെശുക്രിസ്തൻ കൎത്താവ് എ
ന്നു പിതാവായ ദൈവത്തിൻ തെജസ്സിന്നായി എറ്റുപ</lg><lg n="൧൨">റകയും ചെയ്യെണ്ടതിന്നത്രെ— എന്നതുകൊണ്ടു എൻ
പ്രീയമുള്ളവരെ നിങ്ങൾ എപ്പൊഴും അനുസരിച്ചതുപൊ
ലെഞാൻ അരികത്തിരിക്കുമ്പൊൾ കാട്ടിയ പ്രകാരമാ
ത്രമല്ല ഇപ്പൊൾ ദൂരത്താകും കാലം എറ്റം അധികം ത െ
ന്ന ഭയത്തൊടും വിറയലൊടും നിങ്ങളുടെ രക്ഷയെ അനു</lg><lg n="൧൩">ഷ്ഠിപ്പിൻ— ഇഛ്ശിക്കുന്നതിനെയും സാധിപ്പിക്കുന്നതി െ
നയും നിങ്ങളിൽ ദൈവമല്ലൊ പ്രസാദം ഹെതുവായിട്ടു സാ</lg><lg n="൧൪">ധിപ്പിക്കുന്നതു— സകലത്തെയും പിറുപിറുപ്പുകളും സംശ</lg><lg n="൧൫">യങ്ങളും കൂടാതെചെയ്വിൻ— വക്രതയും കൊട്ടവും ഉള്ള
തലമുറയുടെ നടുവിൽ അനിന്ദ്യരും കൂട്ടില്ലാത്തവരും ദൈ</lg><lg n="൧൬">വത്തിൻ നിഷ്കളങ്കമക്കളും ആകുമാറുതന്നെ— ആയവരി
ൽ നിങ്ങൾ ജീവവചനത്തെപറ്റിക്കൊണ്ടു ജ്യൊതിസ്സുക</lg> [ 155 ]

<lg n="">ളായിലൊകത്തിൽ മിന്നുന്നു- ഞാൻ ഒടിയതും അദ്ധ്വാനി
ച്ചതും പഴുതിലായില്ല എന്നു ക്രിസ്തന്റെ നാളിൽ എനിക്കപ്ര
ശംസ വരുവാൻ തന്നെ—</lg>

<lg n="൧൭"> എന്നാൽ നിങ്ങളുടെ വിശ്വാസം ആകുന്ന ബലിയൊ
ടും സെവയൊടും കൂട ഞാൻ ഊക്കപ്പെട്ടാലും സന്തൊഷി
ക്കുന്നു നിങ്ങൾ എല്ലാവരൊടും കൂട സന്തൊഷിക്കയും ചെ</lg><lg n="൧൮">യ്യുന്നു— അപ്രകാരം തന്നെ നിങ്ങളും സന്തൊഷിച്ചു എ</lg><lg n="൧൯">ന്നൊടും കൂടെ സന്തൊഷിപ്പിൻ— എന്നാൽ നിങ്ങളു
ടെ വസ്തുതകെട്ടു എനിക്കും മനം തണുക്കെണ്ടതിന്നു തി െ
മാത്ഥ്യനെ വെഗത്തിൽ അങ്ങ് അയക്കും എന്നു കൎത്താവി</lg><lg n="൨൦">ൽ ആശിക്കുന്നു— നിങ്ങളുടെവനിജമായികരുതിക്കൊ</lg><lg n="൨൧">ൾ്വാൻ തുല്യചിത്തൻ (മറ്റ) ആരും എനിക്കില്ല— യെശുക്രി
സ്തന്റെവ അല്ല തങ്ങൾ്ക്കുള്ളവയത്രെ എല്ലാവരും അ െ</lg><lg n="൨൨">ന്വെഷിക്കുന്നു— അവനൊ അഛ്ശനെ മകൻ എന്ന പൊ
ലെ എന്നൊടു കൂടി സുവിശെഷത്തിന്നായി സെവിച്ചു</lg><lg n="൨൩">ള്ളു അവന്റെ സിദ്ധതയെ നിങ്ങൾ അറിയുന്നു— ആ
യവനെ ഞാൻ എന്റെ കാൎയ്യത്തിന്നു തുമ്പുകണ്ട ഉടനെ</lg><lg n="൨൪"> അയപ്പാൻ ആശിക്കുന്നു— ഞാനും വെഗം വരും എന്നുക</lg><lg n="൨൭">ൎത്താവിൽ ആശ്രയിച്ചും ഇരിക്കുന്നു— അതിൻനടെഎ
ന്റെസഹൊദരനും സഹകാരിയും സഹഭടനും നിങ്ങളു
ടെ ദൂതനും എന്റെ മുട്ടിന്നു സെവകനും ആയ എപഭ്രൊ
ദിതനെ നിങ്ങളരികെ അയപ്പാൻ ആവശ്യം എന്നു തൊ</lg><lg n="൨൬">ന്നി— അവൻ നിങ്ങളെ ഒക്കയും വാഞ്ഛിക്കയല്ലാതെതാ
ൻ രൊഗിയായ്തു നിങ്ങൾ കെട്ടത് നിമിത്തം വലഞ്ഞു പൊ</lg><lg n="൨൭">യ ഹെതുവാൽ തന്നെ— ചാവിനൊടണയുമാറു അവൻ രൊ
ഗിയാക്കി സത്യം ദൈവം അവനെ കനിഞ്ഞുതാനും- അ</lg>

[ 156 ] <lg n="">വനെ മാത്രമല്ല എനിക്കു ദുഃഖത്തിന്മെൽ ദുഃഖം വരാതിരി</lg><lg n="൨൮">പ്പാൻ എന്നെയുംകൂടെ (കനിഞ്ഞിതു)— ആകയാൽ നിങ്ങ
ൾ അവനെ പിന്നെയും കണ്ടുസന്തൊഷിപ്പാനും എനിക്കു
ദുഃഖങ്ങൾ അല്പം കുറവാനും ഞാൻ അവനെ അധികം വി</lg><lg n="൨൯">രഞ്ഞു അയച്ചിരിക്കുന്നു— ആകയാൽ അവനെ കൎത്താ
വിൽ എല്ലാ സന്തൊഷത്തൊടും കൂടെ എറ്റുംകൊൾ്വിൻ-</lg><lg n="൩൦"> ഇപ്രകാരമുള്ളവരെ ബഹുമാനിച്ചും ഇരിപ്പിൻ—അവ
നല്ലൊ നിങ്ങൾ എന്നെ സെവിക്കുന്നതിൽ കുറവുവന്നതി
നെതീൎക്കെണം എന്നു വെച്ചു പ്രാണത്യാഗം തുടങ്ങി ക്രിസ്ത
ന്റെ പ്രവൃത്തിനിമിത്തം ചാവിനൊളം അടുത്തുകൂടി
യവൻ-</lg>

൩ അദ്ധ്യായം

യഹൂദ്യാനുസാരികളെ വെടിഞ്ഞും (൧൨) ക്രിസ്തനെമാ
ത്രം ലാക്കാക്കിയ (൧൭) തന്നെ അനുസരിച്ചും മെലെറി
നടപ്പാൻ പ്രബൊധനം

<lg n="൧"> ഒടുക്കം എന്റെ സഹൊദരന്മാരെ കൎത്താവിൽ സന്തൊഷി
പ്പിൻ - ഒന്നിനെ തന്നെ നിങ്ങൾ്ക്ക പിന്നെയും എഴുതുന്നതി</lg><lg n="൨">നാൽ എനിക്ക മടുപ്പില്ല നിങ്ങൾ്ക്കും കെമം ഉണ്ടുതാനും— നായ്ക്ക
ളെ സൂക്ഷിപ്പിൻ ആകാത്ത വെലക്കാരെ സൂക്ഷിപ്പിൻ വി</lg><lg n="൩">ഛെദനയെ സൂക്ഷിപ്പിൻ— പരിഛെദന അല്ലൊ നാം ആ
കുന്നു– ആത്മാവ് കൊണ്ടു ദൈവത്തെ ഉപാസിച്ചും ക്രിസ്തു െ
യശുവിൽ പ്രശംസിച്ചും ജഡത്തിൽ ആശ്രയിക്കാതെയും ഇ</lg><lg n="൪">രിക്കുന്നവൻതന്നെ— ഞാനൊപക്ഷെ ജഡത്തിലും ആ
ശ്രയമുള്ളവൻ തന്നെ- മറ്റാൎക്കും ജഡത്തിൽ ആശ്രയി</lg><lg n="൫">ക്കാം എന്നുതൊന്നുകിൽ എനിക്ക അധികം— എട്ടാം നാ</lg> [ 157 ]

<lg n="">ൾപരിഛെദന ഇസ്രയെൽ ജാതി ബിന്യമീൻ ഗൊത്രം എ
ബ്രായരിൽ നിന്ന് എബ്രയൻ ധൎമ്മത്തെ തൊട്ടു പറീശൻ</lg><lg n="൬">-എരിവിനെ തൊട്ടു സഭയെ ഹിംസിക്കുന്നവൻ ധൎമ്മത്തി
ലെ നീതിയെതൊട്ട് അനിന്ദ്യനുമായി ചമഞ്ഞവൻ—</lg><lg n="൭"> എങ്കിലും എനിക്കലാഭങ്ങൾ എന്നുള്ളവ ഒക്കവെ ഞാൻ</lg><lg n="൮">ക്രിസ്തൻ നിമിത്തം ചെതം എന്നു വെച്ചിരിക്കുന്നു— അ
ത്രയല്ല എൻ കൎത്താവായ യെശുക്രിസ്തന്റെ അറിവി െ
ല മികവുനിമിത്തം ഞാൻ ഇപ്പൊഴും എല്ല്ലാം ചെതം എ
ന്നുവെക്കുന്നു – അവൻ നിമിത്തം എനിക്ക് അത് ഒക്കയും</lg><lg n="൯">ചെതം വന്നു പൊയി ചണ്ടി എന്നും തൊന്നുന്നു— ഞാൻ ക്രി
സ്തനെ നെടീട്ടു ധൎമ്മത്തിൽ നിന്നുഎൻ നീതിയെ അല്ല ക്രി
സ്തവിശ്വാസത്തിൽ നിന്നുള്ളതായി വിശ്വാസത്തിന്നു
ദൈവത്തിങ്കന്നു വരുന്ന നീതിയെ കൈക്കൊണ്ടു അ</lg><lg n="൧൦">വനിൽ കാണപ്പെടുവാനും– അവനെയും അവന്റെ പു
നരുത്ഥാനശക്തിയെയും അവന്റെ കഷ്ടാനുഭവങ്ങളി
ലെ കൂട്ടായ്മയെയും അറിവാനും മരിച്ചവരുടെ എഴുനീല്പി</lg><lg n="൧൧">നൊട് എത്തുമൊ എന്നിട്ട്— അവന്റെ മരണത്തൊട് എ</lg><lg n="൧൨">ന്നെ അനുരൂപനാക്കുവാനും തന്നെ—അതുലഭിച്ചു
കഴിഞ്ഞുഎന്നൊതികവൊടെത്തി പൊയി എന്നൊ അല്ല
യാതൊന്നിന്നായി ഞാൻ ക്രിസ്തനാൽ പിടിക്കപ്പെട്ടവനും അ
അതിനെപിടിക്കുമൊ എന്നിട്ടു ഞാൻ പിന്തുടരുകെ ഉള്ളു-</lg><lg n="൧൩">-സഹൊദരന്മാരെ ഞാൻ പിടിച്ചു കളഞ്ഞു എന്നു താ</lg><lg n="൧൪">ൻ എണ്ണുന്നില്ല— ഒന്നിനെ ചെയ്യുന്നുപിന്നിട്ടവറ്റെമറ
ന്നും മുമ്പിലെവതെടിമുല്പുക്കും ദൈവം ക്രിസ്തയെശുവി
ൽമെലൊട്ടു വിളിച്ച വിളിയുടെ വിരുതിനെലാക്കാക്കി</lg><lg n="൧൫"> പിന്തുടരുന്നു— എന്നാൽ നമ്മിൽ തികഞ്ഞവരായ</lg>

[ 158 ] <lg n=""> എപ്പെരും ഇപ്രകാരം തന്നെ ചിന്തിച്ചുകൊൾ്വൂ - വല്ലതും കൊ
ണ്ടു നിങ്ങൾ വെറെ ഭാവിച്ചാലും ദൈവം അതിനെയും നിങ്ങ</lg><lg n="൧൬">ൾ്ക്ക വെളിപ്പെടുത്തും- അതിൻ നടെ നാം എത്തി പ്രാപിച്ചതി
ന്റെ നൂലിൽതന്നെ സഞ്ചരിക്ക ഒന്നിനെതന്നെ ചിന്തി
ക്ക—</lg>

<lg n="൧൭"> സഹൊദരന്മാരെ എനിക്ക ഒത്ത അനുകാരികൾ ആ
കുവിൻ– ഞങ്ങൾ നിങ്ങൾ്ക്ക മാതിരി ആകുന്നപ്രകാരം നടക്കുന്ന</lg><lg n="൧൮">വരെയും നൊക്കുവിൻ— അനെകരുണ്ടല്ലൊ ഞാൻ പ
ലപ്പൊഴും നിങ്ങളൊട് പറഞ്ഞപൊലെ ഇപ്പൊൾ കര
ഞ്ഞും പറയുന്നു ക്രിസ്തന്റെ ക്രൂശിന്നു ശത്രുക്കളായിതന്നെ</lg><lg n="൧൯"> നടക്കുന്നവർ— അവരുടെ അവസാനം നാശം അവൎക്കു ൈ
ദവമാകുന്നതുവയറത്രെ അവൎക്കുലജ്ജയായതിൽ മാ</lg><lg n="൨൦">നം ഉള്ളു ഭൂമിയിലെവ ചിന്തിക്കുന്നവർ— നമ്മുടെ പെരു
മാറ്റമല്ലൊ വാനങ്ങളിൽ ആകുന്നു- അവിടെ നിന്നു നാം
കൎത്താവായ യെശുക്രിസ്തനെ രക്ഷിതാവെന്നു കാത്തു നി</lg><lg n="൨൧">ല്ക്കുന്നു— ആയവൻ സകലവുംകൂടെ തനിക്ക കീഴ്പെടുത്തു
വാൻ കഴിയുന്ന സാദ്ധ്യശക്തിയെകൊണ്ടു നമ്മുടെ താഴ്ച
യുടെ ശരീരത്തെ തന്റെ തെജസ്സിൻ ശരീരത്തൊട് അ</lg><lg n="൪൧">നുരൂപമാക്കുവാൻ മറുവെഷമാക്കിതീൎക്കു എന്നതുകൊ
ണ്ടു എനിക്കു പ്രീയരും വാഞ്ഛിതരും ആയ സഹൊദരന്മാ െ
ര എൻ സന്തൊഷവും കിരീടവും ആയുള്ളൊരെ ഇപ്രകാ
രം കൎത്താവിൽ നിലനില്പിൻ സ്നെഹിതന്മാരെ</lg>

൪ അദ്ധ്യായം

(൨) ഇന്നിന്നവൎക്കും (൪) സഭെക്കും ഉള്ള പ്രബൊധനം-(൧൦)
സമ്മാനത്തിന്നായി ഉപചാരവാക്കു- (൨൧) സമാപ്തി[ 159 ]

<lg n=""> ഞാൻ എവൊദ്യയെ പ്രബൊധിപ്പിക്കുന്നു സുന്തുക െ
യയും പ്രബൊധിപ്പിക്കുന്നിതു കൎത്താവിൽ ഒന്നിനെത</lg><lg n="൨">ന്നെ ചിന്തിക്ക എന്നത്രെ— ജീവപുസ്തകത്തിൽ പെരു
കൾ ഉള്ള ക്ലെമാൻ തുടങ്ങിയ എന്റെ സഹകാരികളുമാ
യി ആ സ്ത്രീകൾതന്നെ സുവിശെഷത്തിൽ എന്നൊട് ഒ
ത്തുപൊരാടിയവരാകയാൽ നിജ ഇണയാളിയായു െ</lg><lg n="൩">ള്ളാവെ അവൎക്ക ഉതവിചെയ്ക— കൎത്താവിൽ എപ്പൊ
ഴും സന്തൊഷിപ്പിൻ പിന്നെയും ഞാൻ പറയുന്നു സന്തൊ</lg><lg n="൪">ഷിപ്പിൻ— നിങ്ങളുടെ സൌമ്യത എല്ലാമനുഷ്യൎക്കും അ</lg><lg n="൫">റിവായ്വരിക— കൎത്താവ് സമീപസ്ഥൻ – ഒന്നിന്നായും
ചിന്തപ്പെടരുതെ എല്ലാറ്റിലും സ്തൊത്രം കൂടിയ പ്രാൎത്ഥന
യാചനകളാലെ നിങ്ങളുടെ ചൊദ്യങ്ങൾ ദൈവത്തൊട്</lg><lg n="൬"> അറിയിക്കപ്പെടാവു— പിന്നെ എല്ലാ ബുദ്ധിയെയും ക
ടക്കുന്നദെവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നി</lg><lg n="൭">നവുകളെയും ക്രിസ്തയെശുവിങ്കൽ കാക്കും— ശെഷം സ
ഹൊദരന്മാരെ സത്യമായത് ഒക്കയും ഘനമായത് ഒക്ക
യും ന്യായമായത് ഒക്കയും നിൎമ്മലമായത് ഒക്കയും പ്രെമമാ
യത് ഒക്കയും സല്കീൎത്തിയായത് ഒക്കയും - സൽ്ഗുണമൊ- പു</lg><lg n="൮">കഴ്ചൊ എന്താകിലും അവനണ്ണുവിൻ— എങ്കൽകൂടെ പഠി
ച്ചും പരിഗ്രഹിച്ചും കെട്ടും കണ്ടും കൊണ്ടവതന്നെ പ്രവൃത്തി
പ്പിൻ പിന്നെ സമാധാനത്തിന്റെ ദൈവം നിങ്ങളൊടു
കൂടിരിക്കും-</lg>

<lg n="൯"> ഒടുവിൽ നിങ്ങൾ പിന്നെയും എനിക്കു വെണ്ടിവിചാ
രത്തെ തെഴുപ്പിക്കയാൽ ഞാൻ കൎത്താവിൽ വളരെ സ െ</lg><lg n="൧൦">ന്താഷിച്ചു— ആയതുമുമ്പെ ഭാവിച്ചിട്ടും തഞ്ചക്കെടുണ്ടായി
മുട്ടുകൊണ്ടു അല്ല ഞാൻ പറയുന്നതു ഉള്ള അവസ്ഥക</lg>

[ 160 ] <lg n="൧൧">ളിൽ അലംഭാവം ആവാൻ ഞാൻ പഠിച്ചു സത്യം—താ</lg><lg n="൧൨">ഴ്ചപ്പെടുവാനും അറിയാം വഴിവാനും അറിയാം— തൃപ്തി
യും വിശപ്പും എറ്റവും കുറവും എതിലും എല്ലാറ്റിലും ഞാ</lg><lg n="൧൩">ൻ ദീക്ഷിച്ചു പുക്കിരിക്കുന്നു— എന്നെശക്തനാക്കുന്നവ</lg><lg n="൧൪">നിൽ ഞാൻ സകലത്തിന്നും മതിയാകുന്നു— എങ്കിലും
എന്റെ സങ്കടത്തിൽ നിങ്ങൾ കൂട്ടായ്മയെ കാട്ടുകയാൽ</lg><lg n="൧൫"> നന്നായി ചെയ്തു— ഫിലിപ്പിയരെസുവിശെഷത്തി
ന്റെ ആരംഭത്തിങ്കൽ ഞാൻ മക്കെദൊന്യയിൽ നി
ന്നു പുറപ്പെട്ടാറെ കൊള്ളക്കൊടുക്കയുടെ കാൎയ്യത്തിൽ
നിങ്ങൾ മാത്രമല്ലാതെ ഒരു സഭയും എന്നൊടു കൂട്ടായ്മതുട</lg><lg n="൧൬">ങ്ങീല എന്നു നിങ്ങളും അറിയുന്നു— തെസ്സലനീക്കയിലും
എന്റെ ആവശ്യത്തിന്നായി നിങ്ങൾ ഒന്നുരണ്ടു വട്ടം അ</lg><lg n="൧൭">യച്ചുവല്ലൊ— ഞൻ കാഴ്ചയെ തിരയുന്നു എന്നല്ല നി
ങ്ങളുടെ കണക്കിൽ വളരുന്ന ഫലത്തെ അത്രെ തിരയു</lg><lg n="൧൮">ന്നു— ഇപ്പൊൾ ഞാൻ എല്ലാം കെട്ടി മെടിച്ചും വഴിഞ്ഞും</lg><lg n="൧൯">ഇരിക്കുന്നു— ദൈവത്തിന്നു സൌരഭ്യവാസനയായിഹി
തവും ഗ്രാഹ്യവും ആയ ബലി എന്നു നിങ്ങളിൽ നിന്നു വ
രുന്നതിനെ എപഭ്രൊദിതനൊടു ഞാൻ പരിഗ്രഹിച്ചി</lg><lg n="൨൦">ട്ടു നിറഞ്ഞിരിക്കുന്നു— എന്നാൽ എന്റെ ദൈവം തെ
ജസ്സിൽ തന്റെ ധനത്താൽ ആകും വണ്ണം നിങ്ങളടെ മുട്ടി</lg><lg n="൨൧">നെ ഒക്കയും ക്രിസ്ത യെശുവിൽ നിറെച്ചു തീൎക്കും— നമ്മുടെ
ദൈവവും പിതാവും ആയവന്നു യുഗാദിയുഗങ്ങളിലും െ
തജസ്സുണ്ടാക ആമെൻ-</lg> <lg n="൨൨"> ക്രിസ്തയെശുവിലെ എല്ലാ വിശുദ്ധനെയും വന്ദിപ്പി
ൻ— എന്നൊടുകൂടയുള്ള സഹൊദരന്മാർ നിങ്ങളെ വന്ദി</lg><lg n="൨൩">ക്കുന്നു— എല്ലാവിശുദ്ധരും വിശെഷാൽ കൈസരുടെഭ</lg> [ 161 ]

വനത്തിലുള്ളവരും നിങ്ങളെ വന്ദിക്കുന്നു- കൎത്താവായ
യെശു ക്രിസ്തന്റെ കരുണ നിങ്ങൾ എല്ലാവരൊടും ഉണ്ടാവൂ
താക-


കൊലസ്സൎക്ക എഴുതിയ
ലെഖനം

൧ അദ്ധ്യായം

(൩) ഉള്ള വിശ്വാസത്തിന്നായി സ്തൊത്രം (൯) തികവിന്നായി
പ്രാൎത്ഥന (൧൩) സഭാശിരസ്സിൽ മഹത്വവൎണ്ണനം (൨൧)
നിലനില്പിൻ പ്രത്യാശ (൨൪) സഭെക്കു വെണ്ടി തന്റെ
അദ്ധ്വാനം-

<lg n="൧">ദെവെഷ്ടത്താൽ യെശുക്രിസ്തന്റെ അപൊസ്തലനാ
യ പൌലും സഹൊദരനായ തിമൊത്ഥ്യനും കൊലസ്സയി
ൽ ഉള്ളവരായി ക്രിസ്തനിൽ വിശുദ്ധരും വിശ്വസ്തരും ആ</lg><lg n="൨">യ സഹൊദരന്മാൎക്ക (എഴുതുന്നതു)- നമ്മുടെ പിതാവായ െ
ദെവത്തിൽ നിന്നും (കൎത്താവായ യെശു ക്രിസ്തനിൽ നിന്നും)
നിങ്ങൾക്ക് കരുണയും സമാധാനവും ഉണ്ടാക-</lg>

<lg n="൩">സുവിശെഷത്തിന്റെ സത്യവചനത്തിൽ നിങ്ങൾ മുൻകെട്ട
തായി സ്വൎഗ്ഗത്തിൽ നിങ്ങൾക്ക് എന്നു സംഗ്രഹിച്ചു കിടക്കു</lg><lg n="൪">ന്ന പ്രത്യാശാൎത്ഥം നിമിത്തം- ക്രിസ്ത യെശുവിൽ വിശ്വാ
സവും എല്ലാ വിശുദ്ധരിലും സ്നെഹവും ഉള്ളതിനെ ഞങ്ങ</lg><lg n="൫">ൾ കെട്ടിട്ടു നിങ്ങൾ്ക്ക വെണ്ടി പ്രാൎത്ഥിക്കുന്തൊറും- നമ്മുടെ ക
ൎത്താവായ യെശു ക്രിസ്തന്റെ പിതാവും ദൈവവും ആയ</lg>

[ 162 ] <lg n="൬">വനു സ്തൊത്രം ചെയ്യുന്നു- ആ സുവിശെഷം ലൊകത്തിൽ
ഒക്കയും ഉള്ള പൊലെ നിങ്ങളിലും എത്തി നിങ്ങൾ ദെവകരു
ണയെ ഉണ്മയിൽ കെട്ടറിഞ്ഞു കൊണ്ടനാൾ മുതൽ നിങ്ങളി
ൽ എന്നപൊലെ ഫലം കായ്ക്കുന്നതും വൎദ്ധിക്കുന്നതും ആകു</lg><lg n="൭">ന്നു- ഉണ്മയിൽ തന്നെ നിങ്ങൾ അതിനെ നമ്മുടെ പ്രിയ സ</lg><lg n="൮">ഹൊദരനായ എപഭ്രാവിൽ നിന്നു പറിച്ചു- ആയവൻ നി
ങ്ങൾ്ക്കു വെണ്ടി ക്രിസ്തന്റെ വിശ്വസ്ത ശുശ്രൂഷക്കാരനും നി
ങ്ങൾ്ക്ക് ആത്മാവിലുള്ള സ്നെഹത്തെ ഞങ്ങളൊട് ബൊധി</lg><lg n="൯">പ്പിച്ചവനും തന്നെ- അതു കൊണ്ടു ഞങ്ങളും കെട്ടനാൾ</lg><lg n="൧൦"> മുതൽ നിങ്ങൾ്ക്ക വെണ്ടി വിടാതെ പ്രാൎത്ഥിക്കുന്നു- നിങ്ങൾ ക
ൎത്താവിന്നു യൊഗ്യമായി നടന്നു സകലത്തിലും പ്രസാദം വ
രുത്തെണ്ടതിന്നു എല്ലാ ആത്മിക ജ്ഞാനത്തിലും വിവെ
കത്തിലും ദെവെഷ്ടത്തിന്റെ അറിവു കൊണ്ടു നിറഞ്ഞു വ
രെണം എന്നും ദൈവത്തിൻ പരിജ്ഞാനത്താൽ സകല
സല്ക്രിയയിലും ഫലം കാണിച്ചും വൎദ്ധിച്ചും പൊരെണം-</lg><lg n="൧൧"> എല്ലാ സഹിഷ്ണുതയും സന്തൊഷം കൂടിയ ദീൎഘശാന്തിയും
വരുമാറു അവന്റെ തെജസ്സിന്റെ ഊക്കിൻ പ്രകാരം എ</lg><lg n="൧൨">ല്ലാ ശക്തിയാലും ബലപ്പെടുന്നവരായി- വിശുദ്ധൎക്ക വെളിച്ച
ത്തിൽ ഉള്ള അവകാശ പങ്കിന്നായി നമ്മെ പ്രാപ്തരാക്കിയ പി
താവിന്നു സ്തൊത്രം ചെയ്യുന്നവർ ആകെണം എന്നും വെണ്ടി </lg><lg n="൧൩"> കൊള്ളുന്നു-- ആയവനല്ലൊ നമ്മെ ഇരിട്ടിൻ അധി
കാരത്തിൽ നിന്നു ഉദ്ധരിച്ചു തൻ സ്നെഹത്തിൻ പുത്രന്റെ</lg><lg n="൧൪"> രാജ്യത്തിൽ ആക്കി വെച്ചു- ഇവങ്കൽ നമുക്കു പാപമൊച</lg><lg n="൧൫">നം ആകുന്ന വീണ്ടെടുപ്പു ഉണ്ടു- അവൻ കാണാത്ത ദൈ
വത്തിന്റെ പ്രതിമയും സൃഷ്ടിക്ക ഒക്കെക്കും ആദ്യജാതനും</lg><lg n="൧൬"> ആകുന്നു- എന്തെന്നാൽ സൎവ്വവും അവനിൽ സൃഷ്ടിക്ക</lg> [ 163 ]

<lg n="">പ്പെട്ടു സ്വൎഗ്ഗങ്ങളിലുള്ളവയും ഭൂമിമെൽ ഉള്ളവയും കാണ്മ
വയും കാണാത്തവയും സിംഹാസനങ്ങൾ താൻ കൎത്തൃത്വങ്ങ
ൾ താൻ വാഴ്ചകൾ താൻ അധികാരങ്ങൾ താൻ സൎവ്വവും അ</lg><lg n="൧൭">വനാലും അവങ്കലെക്കും സൃഷ്ടമാകുന്നു-താൻ സൎവ്വത്തിന്നു
മുമ്പെയും ഉണ്ടായിരിക്കുന്നു സൎവ്വവും അവങ്കൽ കൂടി നി</lg><lg n="൧൮">ല്ക്കുന്നു- സഭയാകുന്ന ശരീരത്തിന്നു തലയും ആയതിന്നു
കാരണം- അവൻ മരിച്ചവരിൽ നിന്ന് ആദ്യ ജാതനായി ഒ
ർ ആരംഭമാകുക തന്നെ- അത് അവന്നു സകലത്തിലും മു</lg><lg n="൧൯">മ്പ് ഉണ്ടാകെണ്ടതിന്നായ്തു- എങ്ങിനെ എന്നാൽ അവ</lg><lg n="൨൦">നിൽ എല്ലാ നിറവും വസിക്ക എന്നും- അവന്റെ ക്രൂശിലെ
രക്തം കൊണ്ടു അവനാൽ സമാധാനം ഉണ്ടാക്കി ഭൂമിമെലു
ള്ളവയും സ്വൎഗ്ഗത്തിലുള്ളവയും സൎവ്വം അവനെ കൊണ്ട് അ</lg><lg n="൨൧">വങ്കലെക്ക് നിരപ്പിക്ക എന്നും നല്ലിഷ്ടം തൊന്നി-പ
ണ്ടു ദുഷ്ടക്രിയകളിൽ ആയി വിചാരത്തിൽ അന്യപ്പെട്ടവ</lg><lg n="൨൨">രും പകയരും ആയ നിങ്ങളെയും - അവൻ ഇപ്പൊൾ
തന്റെ ജഡശരീരത്തിങ്കൽ മരണം മൂലം നിരപ്പിച്ചതു
നിങ്ങളെ അവന്റെ മുമ്പിൽ വിശുദ്ധരും നിഷ്കളങ്കരും</lg><lg n="൨൩"> അനിന്ദ്യരും ആയി നിറുത്തുവാൻ തന്നെ- വാനിങ്കീഴെ സ
കല സൃഷ്ടിയിലും ഘൊഷിക്കപ്പെട്ടും പൌലായ ഞാൻ ശു
ശ്രൂഷക്കാരനായ്വന്നും നിങ്ങൾ കെട്ടും ഉള്ള സുവിശെഷത്തി
ന്റെ പ്രത്യാശയിൽ നിന്നു നിങ്ങൾ ഇളകാതെ അടിസ്ഥാന
പ്പെട്ടവരും നിഷ്ഠയുള്ളവരും ആയി വിശ്വാസത്തിൽ പാ</lg><lg n="൨൪">ൎത്തു കൊണ്ടാലത്രെ - ഇപ്പൊൾ ഞാൻ നിങ്ങൾ്ക്കു വെണ്ടി
യുള്ള കഷ്ടാനുഭവങ്ങളിൽ സന്തൊഷിച്ചു ക്രിസ്തന്റെ സ
ങ്കടങ്ങളിൽ കുറവായുള്ളവറ്റെ എന്റെ ജഡത്തിൽ സ
ഭയാകുന്ന അവന്റെ ശരീരത്തിന്നു വെണ്ടി പൂരിപ്പിക്കു</lg>

[ 164 ] <lg n="൨൫">ന്നു- ആയതിന്നു ഞാൻ നിങ്ങളിലെക്ക് എനിക്ക നല്കപ്പെ
ട്ട ദൈവത്തിൽ വീട്ടുവിചാരണപ്രകാരം ശുശ്രൂഷക്കാരൻ
ആയതു ദെവവചനത്തെ നിവൃത്തിക്കെണ്ടതിന്നു ത െ</lg><lg n="൨൬">ന്ന- ആ (വചനം) യുഗാദിതലമുറകളിൽ നിന്നും മറഞ്ഞു
കിടന്ന മൎമ്മം എങ്കിലും ഇപ്പൊൾ അവന്റെ വിശുദ്ധൎക്കു പ്ര</lg><lg n="൨൭">ത്യക്ഷമായി - അവൎക്കു ദൈവം ജാതികളിൽ ഈ മൎമ്മ
ത്തിലെ തെജസ്സിൻ സമൃദ്ധി എന്തെന്നു ബൊധിപ്പിപ്പാ
ൻ ഇഛ്ശിച്ചതു-ആയത് തെജസ്സിൻ പ്രത്യാശയായി നി</lg><lg n="൨൮">ങ്ങളിൽ ക്രിസ്തൻ എന്നുള്ളതു - അവനെ ഞങ്ങൾ പ്രസ്താവി
ക്കുന്നതിൽ എതു മനുഷ്യനെയും ക്രിസ്തനിൽ തികഞ്ഞവനാ
യി നിറുത്തെണ്ടതിന്നു എതു മനുഷ്യനെയും വഴിക്കാക്കി
യും എല്ലാ ജ്ഞാനത്തൊടും എതു മനുഷ്യനെയും ഉപദെ</lg><lg n="൨൯">ശിച്ചും കൊള്ളുന്നു- അതിനായും ഞാൻ എന്നിൽ ബല
ത്താലെ വ്യാപരിക്കുന്ന അവന്റെ സാദ്ധ്യശക്തിയിൻ പ്ര
കാരം പൊരുതും കൊണ്ട് അദ്ധ്വാനിക്കുന്നു-</lg>

൨ അദ്ധ്യായം

സഭയുടെ ഉറപ്പിന്നായി ചിന്തലൊക ജ്ഞാനത്തിൻ മായ
(൧൬) കള്ളമതഭെദത്തിൻ ആക്ഷെപണം.

<lg n="൧">എന്തെന്നാൽ നിങ്ങളെയും ലുവുദിക്യയിൽ ഉള്ളവരെയും
ജഡത്തിൽ എന്റെ മുഖത്തെ കണ്ടിട്ടില്ലാത്ത എല്ലാവരെയും
ചൊല്ലി എനിക്ക് എത്ര വലിയ പൊരാട്ടം ഉണ്ട് എന്നു നിങ്ങൾ്ക്ക്</lg><lg n="൨"> ബൊധിക്കെണ്ടതിന്നു ഇഛ്ശിക്കുന്നു- അവർ സ്നെഹത്തി
ൽ എകീഭവിച്ചും വിവെകത്തിൻ നിറപടിയുടെ സകല സ
മ്പത്തിലെക്കും ദൈവമായ (പിതാവിന്റെയും) ക്രിസ്തന്റെ
യും മൎമ്മത്തിൻ പരിജ്ഞാനത്തിലെക്കും ഒരുമിച്ചിട്ടു അവ</lg> [ 165 ]

<lg n="൩">രുടെ ഹൃദയങ്ങൾ പ്രബൊധിച്ചു വരെണം എന്നത്രെ- ആ മ
ൎമ്മത്തിൽ ജ്ഞാനത്തിന്റെയും അറിവിന്റെയും നിക്ഷെപ</lg><lg n="൪">ങ്ങൾ ഒക്കയും മറഞ്ഞു കിടക്കുന്നു- വല്ലവനും നിങ്ങളെ രസി
പ്പിക്കുന്ന ഭാഷണത്താൽ ചതിക്കാതെ ഇരിപ്പാൻ ഇതിനെ</lg><lg n="൫"> പറയുന്നു- എങ്ങിനെ എന്നാൽ ഞാൻ ജഡം കൊണ്ടു ദൂര
ത്ത് എങ്കിലും ആത്മാവ് കൊണ്ടു നിങ്ങളൊടു കൂടയുള്ളവനാ
യി നിങ്ങളുടെ ക്രമത്തെയും ക്രിസ്തനിൽ നിങ്ങൾ്ക്കുള്ള വിശ്വാസ
ത്തിൻ സ്ഥിരതയെയും സന്തൊഷിച്ചു കാണുന്നു- ആകയാ</lg><lg n="൬">ൽ നിങ്ങൾ കൎത്താവായ യെശു ക്രിസ്തനെ പരിഗ്രഹിച്ച പ്രകാ</lg><lg n="൭">രം അവനിൽ നടപ്പിൻ- അവനിൽ പെർ ഊന്നി കൊണ്ടും
(വീടായി) കെട്ടപ്പെട്ടു പൊന്നും ഉപദെശിക്കപ്പെട്ടതിന്നു ഒ
ത്ത വിശ്വാസത്തിൽ ഉറെച്ചും അതിൽ സ്തൊത്രത്താൽ ക</lg><lg n="൮">വിഞ്ഞും വരുന്നവരായി തന്നെ- മനുഷ്യരുടെ സമ്പ്ര
ദായ പ്രകാരവും ക്രിസ്തനൊടല്ല ലൊകത്തിൽ ആദ്യ പാഠ
ങ്ങളൊട് ഒത്തവണ്ണവും ഉള്ള ആത്മജ്ഞാനം എന്ന വെറും
വഞ്ചനയാൽ ഒരുവനും നിങ്ങളെ കവൎന്നും കൊണ്ടു പൊ</lg><lg n="൯">കായ്വാൻ നൊക്കുവിൻ- ക്രിസ്തനിൽ അത്രെ ദെവത്വത്തി</lg><lg n="൧൦">ൻ നിറവ് ഒക്കയും മെയ്യായി വസിക്കുന്നു- സകല വാഴ്ചെ
ക്കും അധികാരത്തിന്നും തലയായ ഇവനിൽ നിങ്ങളും (അതു</lg><lg n="൧൧"> കൊണ്ടു നിറഞ്ഞിരിക്കുന്നു സത്യം- അവനിൽ ക്രിസ്ത
ന്റെ പരിഛെദനയിൽ തന്നെ ജഡദെഹത്തെ വീഴ്ക്കയി
ൽ അവനൊടു കൂടെ സ്നാനത്തിങ്കൽ കുഴിച്ചിടപ്പെട്ടപ്പൊൾ</lg><lg n="൧൨">കൈപ്പണിയല്ലാത്ത പരിഛെദനയും നിങ്ങൾ്ക്ക ലഭിച്ചു- ആ
യ്തിലും നിങ്ങൾ അവനെ മരിച്ചവരിൽ നിന്നു ഉണൎത്തിയ
ദൈവം സാധിപ്പിച്ചുള്ള വിശ്വാസത്താൽ കൂടെ ഉണൎത്ത</lg><lg n="൧൩">പ്പെട്ടു- പിഴകളിലും നിങ്ങടെ ജഡത്തിൻ അഗ്രചൎമ്മത്തി</lg>

[ 166 ] <lg n="">ലും മരിച്ചവരായ നിങ്ങളെയും അവൻ നമുക്കു സകല പിഴക</lg><lg n="൧൪">ളെയും സമ്മാനിച്ചു വിട്ടന്നു അവനൊടു കൂട ഉയിൎപ്പിച്ചു-വെപ്പു
കളാൽ നമുക്കു വിരൊധവും നെരെ എതിരുമായ കൈമുറയെ
അവൻ കുത്തിക്കളഞ്ഞു അതിനെ ക്രൂശിൽ തറെച്ചിട്ടു</lg><lg n="൧൫"> വഴിയിൽ നിന്നു എടുത്തു കളഞ്ഞു- വാഴ്ചകളെയും അധികാ
രങ്ങളെയും (ആയുധവൎഗ്ഗം) കഴിച്ചെടുത്തു അവരെ അവനി
ൽ ജയൊത്സവം കൊണ്ടാടി പ്രാഗത്ഭ്യത്തൊടെ കാഴ്ചവെ</lg><lg n="൧൬">ലയാക്കി കാണിച്ചു-- അതു കൊണ്ട് ഊണിലും കുടിയിലും
പെരുനാൾ വാവു ശബ്ബത്ത് എന്നീ സംഗതിയിൽ ആരും നി</lg><lg n="൧൭">ങ്ങൾ്ക്ക വിധിക്കരുതു- ഇവ വരെണ്ടുന്നവറ്റിന്റെ നിഴല</lg><lg n="൧൮">ത്രെ മെയ്യൊ ക്രിസ്തന്നെ ഉള്ളു- താഴ്മ നടിച്ചു ദൂതരെ ആ
രാധിച്ചും കൊൾ്കയിൽ ഇഛ്ശ ഉണ്ടായി താൻ കാണാത്തവറ്റെ
വെറുതെ ആരാഞ്ഞു തന്റെ ജഡത്തിൻ മനസ്സിനാൽ
ചീൎത്തുപൊയി- തലയെ മുറുക പിടിക്കാത്തവൻ ആരും</lg><lg n="൧൯"> നിങ്ങളെ വിധികൎത്താവായി പരാഭവിക്കരുതെ- തലയാ
യവനിൽ നിന്നല്ലൊ ശരീരം മുഴുവൻ സന്ധി നാഡികളാലും
പൊഷണം ലഭിച്ചും എകീഭവിച്ചും പൊന്നു ദൈവഹിതമാ</lg><lg n="൨൦">യ വൎദ്ധനം കൊള്ളുന്നു- നിങ്ങൾ ക്രിസ്തനൊട് കൂട ലൊ
കത്തിൽ ആദ്യ പാഠങ്ങൾ്ക്ക മരിച്ചു എങ്കിൽ ലൊകത്തിൽ ജീ</lg><lg n="൨൧">വിക്കുന്ന പ്രകാരം വെപ്പുകൾ്ക്ക കീഴ്പെടുവാൻ എന്തു-അനുഭവി
ച്ചാൽ കെടുവരുത്തുന്നവ എല്ലാം പിടിക്കല്ലരു ചിനൊക്കല്ല</lg><lg n="൨൨">തൊടല്ല- എന്നിങ്ങിനെ മനുഷ്യരുടെ കല്പിതങ്ങൾ്ക്കും</lg><lg n="൨൩"> ഉപദെശങ്ങൾക്കും തക്കവണ്ണമെ - ഈ വക എല്ലാം ഒട്ടും
മാനത്തിൽ അല്ല ജഡത്തിൽ തൃപ്തിക്കായിട്ടു സ്വെഛ്ശാരാ
ധനയിലും താഴ്മഭാവത്തിലും ശരീരത്തിൻ ഉപെക്ഷയിലും
ജ്ഞാനത്തിൻ പെരുമാത്രം ഉള്ളതു-</lg> [ 167 ]

൩. അദ്ധ്യായം

മെലെവ തിരഞ്ഞു (൫) പഴയ മനുഷ്യനെ വീഴ്ത്തു(൧൦) പുതിയ
വനെ ധരിപ്പാനും (൧൮-൪,൬)വെവ്വെറെ വകക്കാൎക്കും ഉള്ള
പ്രബൊധനങ്ങൾ.

<lg n="൧">എന്നാൽ നിങ്ങൾ ക്രിസ്തനൊടു കൂടെ ഉണൎത്തപ്പെട്ടു എങ്കിൽ</lg><lg n="൨">ക്രിസ്തൻ ദൈവത്തിൻ വലഭാഗത്തു ഇരിക്കുന്നെടത്തു മെലെവ
അന്വെഷിപ്പിൻ ഭൂമിയിലുള്ളവ അല്ല മെലെവ തന്നെ</lg><lg n="൩"> വിചാരിപ്പിൻ- കാരണം നിങ്ങൾ മരിച്ചു നിങ്ങളുടെ ജീവൻ
ക്രിസ്തനൊടു കൂടെ ദൈവത്തിൽ ഒളിച്ചു വെച്ചും ഇരിക്കുന്നു
— നമ്മുടെ ജീവനാകുന്ന ക്രിസ്തൻ വിളങ്ങി വരുമ്പൊഴെ െ</lg><lg n="൪">ക്കാ നിങ്ങളും അവനൊടു കൂടെ തെജസ്സിൽ വിളങ്ങും— </lg><lg n="൫"> ആകയാൽ പുലയാട്ടു അശുദ്ധി അതിരാഗം ദുൎമ്മൊഹം വിഗ്ര
ഹാരാധന ആകുന്ന ലൊഭം ഇങ്ങിനെ ഭൂമൊ മെലുള്ള നിങ്ങ</lg><lg n="൬">ളുടെ അവയവങ്ങളെ മരിപ്പിച്ചു കൊൾ്വിൻ — ആ വക നിമിത്തം</lg><lg n="൭"> ദെവകൊപം അധീനതയുടെ മക്കൾ മെൽ വരുന്നു – ഇ
വരിൽ നിങ്ങളും അവറ്റിൽ ജീവിക്കും കാലം പണ്ടു നടന്നു-</lg><lg n="൮"> ഇപ്പൊഴൊ നിങ്ങളും അവ ഒക്കയും കൊപം ക്രൊധം വെണ്ടാ
തനവും ദൂഷണ ദുൎഭാഷണങ്ങൾ നിങ്ങളുടെ വായിൽ നിന്നും</lg><lg n="൯"> ഇട്ടുകളവിൻ- അന്യൊന്യം കളവു പറയായ്വിൻ — പ</lg><lg n="൧൦">ഴയ മനുഷ്യനെ അവന്റെ പ്രവൃത്തികളൊട് കൂടെ വീഴ്ത്തു-
തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിലെ
ക്കു പുതുക്കപ്പെടുന്ന നൂതന മനുഷ്യനെ ധരിച്ചു കൊൾ്വിൻ —</lg><lg n="൧൧"> അതിൽ യവന യഹൂദന്മാരും പരിഛെദന അഗ്രചൎമ്മവും മ്ലെ
ഛ്ശകരും ദാസസ്വതന്ത്രരും എന്നില്ല ക്രിസ്തനത്രെ എല്ലാവ</lg><lg n="൧൨">രിലും എല്ലാം ആകുന്നു — അതു കൊണ്ടു ദൈവത്താൽ തെരി</lg>

[ 168 ] <lg n="">ഞ്ഞെടുക്കപ്പെട്ടവരും വിശുദ്ധരും പ്രിയരുമായി അലിവുള്ള
കരൾ- ദയ - താഴ്മ - സൌമ്യത ദീൎഷക്ഷാന്തി എന്നിവറ്റെ ധ</lg><lg n="൧൩">രിച്ചു കൊണ്ടു — ഒരുവനൊട് ഒരുവനു വഴക്കായാൽ അന്യൊ
ന്യം പൊറുത്തു സമ്മാനിച്ചു വിടുവിൻ ക്രിസ്തൻ നിങ്ങൾ്ക്ക സമ്മാനി</lg><lg n="൧൪">ച്ചതു പൊലെ തന്നെ നിങ്ങളും (ചെയ്വിൻ) — ഈ സകലത്തിന്നും
മീതെ സ്നെഹം ആകുന്ന തികവിൽ മാലയെ അണിവിൻ -
– ക്രിസ്തന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിൽ വാഴുക</lg><lg n="൧൫">യും വെണം ആയതിന്നായി നിങ്ങൾ എക ശരീരത്തിൽ (ആവാ
ൻ) വിളിക്കപ്പെട്ടുവല്ലൊ – കൃതജ്ഞരായും ഭവിപ്പിൻ —</lg><lg n="൧൬"> ക്രിസ്തന്റെ വചനം ഐശ്വൎയ്യമായി നിങ്ങളിൽ വസിക്കയും
നിങ്ങൾ എല്ലാ ജ്ഞാനത്തിലും അന്യൊന്യം പഠിപ്പിച്ചും സങ്കീ
ൎത്തനങ്ങളാലും സ്തുതികളാലും ആത്മിക പാട്ടുകളാലും ബുദ്ധി ഉ
പദെശിച്ചും കൃതജ്ഞതയൊടെ നിങ്ങളുടെ ഹൃദയങ്ങളിൽ</lg><lg n="൧൭"> ദൈവത്തിന്നും പാടികൊൾ്കയും ആവു — വാക്കിലൊ ക്രിയയി
ലൊ എന്തു ചെയ്താലും സകലവും കൎത്താവായ യെശുവിന്റെ
നാമത്തിൽ ചെയ്തും ദൈവവും പിതാവും ആയവന് അവന്മൂലം
സ്തൊത്രം കഴിച്ചും കൊണ്ടിരിപ്പിൻ–</lg> <lg n="൧൮">സ്തീകളെ കൎത്താവിൽ ഉചിതമാകും വണ്ണം പുരുഷന്മാ</lg><lg n="൧൯">ൎക്ക കീഴടങ്ങുവിൻ – പുരുഷന്മാരെ സ്ത്രീകളെ സ്നെഹിച്ചും അ</lg><lg n="൨൦">വരൊടു കൈപ്പിച്ചു പൊകാതെയും ഇരിപ്പിൻ — മക്കളെ
പിതാക്കളെ എല്ലാം കൊണ്ടും അനുസരിപ്പിൻ ഇതത്രെ ക</lg><lg n="൨൧">ൎത്താവിങ്കൽ തന്ന സമ്മതം ആകുന്നു – പിതാക്കന്മാരെ നി
ങ്ങളുടെ മക്കൾ ബുദ്ധിമുട്ടി പൊകരുത എന്നു വെച്ചു അവ</lg><lg n="൨൨">രെ (കൊപത്തിന്നായി) ഇളക്കാതെ ഇരിപ്പിൻ — ദാസരെ
ജഡപ്രകാരം ഉടയവരെ എല്ലാം കൊണ്ടും അനുസരിപ്പിൻ
മനുഷ്യരെ രസിപ്പിക്കുന്ന ദൃഷ്ടിസെവകളാൽ അല്ല കൎത്താ</lg> [ 169 ]

<lg n="൨൩">വെ ഭയപ്പെട്ടു ഹൃദയത്തിൻ എകാഗ്രതയിലത്രെ – നിങ്ങൾ ചെ
യ്വത് ഒക്കയും പരമാവകാശം എന്ന പ്രതിഫലം കൎത്താവൊട്</lg><lg n="൨൪"> ലഭിക്കും എന്നറിഞ്ഞു – മനുഷ്യൎക്കെന്നല്ല കൎത്താവിന്നു എന്നു
മനസ്സൊടെ പ്രവൃത്തിപ്പിൻ - കൎത്താവായ ക്രിസ്തനെ അ െ</lg><lg n="൨൫">ത്ര നിങ്ങൾ സെവിക്കുന്നു – അനീതിയെ ചെയ്യുന്നവൻ ചെ</lg><lg n="൪, ൧">യ്തതിനെ തന്നെ പ്രാപിക്കും മുഖപക്ഷം ഇല്ലല്ലൊ – യജ
മാനന്മാരെ നിങ്ങൾ്ക്കും വാനങ്ങളിൽ യജമാനൻ ഉണ്ടെന്നറി
ഞ്ഞു ദാസൎക്കു ന്യായവും സാമ്യവും ആയ്തിനെ കാട്ടുവിൻ -</lg>

൪ അദ്ധ്യായം

(൨) ഒരൊ പ്രബൊധനങ്ങൾ - (൭) വൎത്തമാനങ്ങൾ - (൧൫)
സമാപ്തി.

<lg n="൨">പ്രാൎത്ഥനയിൽ അഭിനിവെശിച്ചും സ്തൊത്രത്തൊടെ അ</lg><lg n="൩">തിങ്കൽ ജാഗരിച്ചും കൊൾ്വിൻ – എനിക്ക ബന്ധനത്തിൽ കാ
രണമായ ക്രിസ്ത മൎമ്മത്തെ ഉരെപ്പാൻ ദൈവം ഞങ്ങൾക്ക്
വചനത്തിൽ വാതിലെ തുറക്കയും ഞാൻ ഉരെക്കെണ്ടുന്ന</lg><lg n="൪"> പ്രകാരം – അതിനെ വിളങ്ങിക്കയും ചെയ്യെണ്ടതിന്നു ഞ</lg><lg n="൫">ങ്ങൾ്ക്കായി കൊണ്ടും പ്രാൎത്ഥിപ്പിൻ — പുറത്തുള്ളവരൊടു സ
മയത്തെ തക്കത്തിൽ വാങ്ങിക്കൊണ്ടും ജ്ഞാനത്തിൽ നടന്നു വ</lg><lg n="൬">രുവിൻ – ഒരൊരുത്തനൊട് ഉത്തരം പറവാൻ നിങ്ങൾ്ക്ക ബൊ
ധിക്കും വണ്ണം നിങ്ങളുടെ വാക്കു എപ്പൊഴും ലാവണ്യത്തൊടും
ഉപ്പിനാൽ രുചികരവും ആകുക —</lg>

<lg n="൭">എന്റെ അവസ്ഥകൾ ഒക്കയും കൎത്താവിൽ പ്രിയ സ
ഹൊദരനും വിശ്വസ്ത ശുശ്രൂഷക്കാരനും സഹദാസനും ആ</lg><lg n="൮">യ തുകികൻ നിങ്ങളൊട് അറിയിക്കും — അവൻ അങ്ങെ അ
വസ്ഥകളെ അറിഞ്ഞും നിങ്ങളുടെ ഹൃദയങ്ങളെ പ്രബൊധി</lg>

[ 170 ] <lg n="൯">പ്പിച്ചും കൊള്ളെണ്ടതിന്നു തന്നെ — ഞാൻ അവനെ അങ്ങു
നിന്നുള്ള ഒനെസിമൻ എന്ന വിശ്വസ്തനും പ്രിയനും ആയ സ
ഹൊദരനൊടു കൂടെ നിങ്ങളുടെ അടുക്കെ അയച്ചു ഇവിടത്തെ</lg><lg n="൧൦">വ എല്ലാം അവർ നിങ്ങളെ അറിയിക്കും — എന്റെ കൂടെ
കാവലിൽ ഉള്ള അരിസ്തൎഹനും ബൎന്നബാവിൻ മച്ചൂനനായ
മാൎക്കനും ( അവനെ കുറിച്ചു നിങ്ങൾ്ക്ക കല്പന വന്നുവല്ലൊ അവ</lg><lg n="൧൧">ൻ അങ്ങു വന്നാൽ അവനെ കൈക്കൊൾ്വിൻ) – യുസ്തൻ
എന്നു പറയുന്ന യെശുവും നിങ്ങളെ വന്ദിക്കുന്നു - പരിഛ്ശെ
ദനയിൽ നിന്നു ഇവർ മാത്രം ദെവരാജ്യത്തിന്നായി സഹകാ
രികൾ ആകുന്നു അവർ എനിക്ക് സാന്ത്വനമായി ഭവിച്ചു –</lg><lg n="൧൨"> അങ്ങു നിന്നുള്ള എപഭ്രാവെന്ന ക്രിസ്തദാസൻ നിങ്ങളെ
വന്ദിക്കുന്നു – നിങ്ങൾ ദൈവത്തിന്റെ സകല ഇഷ്ടത്തി
ലും തികഞ്ഞവരും പൂരിതരും ആയി നില‌്ക്കെണ്ടതിന്നു അവ
ൻ പ്രാൎത്ഥനകളിൽ നിങ്ങൾ്ക്ക വെണ്ടി എപ്പൊഴും പൊരാടു</lg><lg n="൧൩">ന്നു — നിങ്ങൾ്ക്കും ലവുദിക്യയിലും ഹിയരപൊലിയിലും ഉ
ള്ളവൎക്കും വെണ്ടി അവനു വളരെ പ്രയാസം ഉണ്ട് എന്നുള്ള</lg><lg n="൧൪">തിന്നു ഞാനും അവനു സാക്ഷി – പ്രിയ വൈദ്യനായ</lg><lg n="൧൫">ലൂകാവും ദെമാവും നിങ്ങളെ വന്ദിക്കുന്നു — ലവുദിക്യ
യിലെ സഹൊദരന്മാരെയും നുംഫാവെയും അവന്റെ</lg><lg n="൧൬"> വീട്ടിലെ സഭയെയും വന്ദിപ്പിൻ – നിങ്ങളിൽ ഈ ലെ
ഖനം വായിച്ചു തീൎന്നശെഷം ലവുദിക്യരുടെ സഭയിൽ
കൂടെ വായിപ്പിക്കയും ലവുദിക്യയിൽ നിന്നുള്ളതിനെ</lg><lg n="൧൭"> നിങ്ങൾ വായിക്കയും ചെയ്വിൻ – അൎഹിപ്പനൊടു നീ ക
ൎത്താവിൽ പരിഗ്രഹിച്ച ശുശ്രൂഷയെ നിൎവ്വഹിപ്പാൻ അ
തിനെ നൊക്കുക എന്നും ചൊല്ലുവിൻ – പൌലായ ഈ
എന്റെ കൈയാലെ വന്ദനം – എന്റെ ബന്ധനങ്ങ</lg> [ 171 ]

ളെ ഒൎത്തു കൊൾ്വിൻ – കരുണ നിങ്ങളൊട് ഇരിപ്പൂതാക -

തെസ്സലനീക്യൎക്ക എഴുതിയ
ഒന്നാം ലെഖനം

൧ അദ്ധ്യായം

അപൊസ്തലന്റെ ഘൊഷണം സഭയിൽ ഫലിച്ചതിനാൽ
സന്തൊഷം.

<lg n="൧">പൌലും സില്വാനും തിമൊത്ഥ്യനും പിതാവായ ദൈവ
ത്തിലും കൎത്താവായ യെശുക്രിസ്തനിലും (ഇരിക്കുന്ന) തെസ്സ
ലനീക്യ സഭെക്ക് (എഴുതുന്നത്) – നമ്മുടെ പിതാവായ ദൈ
വത്തിൽ നിന്നും കൎത്താവായ യെശുക്രിസ്തനിൽ നിന്നും
നിങ്ങൾക്ക് കരുണയും സമാധാനവും (ഉണ്ടാക)-</lg>

<lg n="൨">ഞങ്ങളുടെ പ്രാൎത്ഥനകളിൽ നിങ്ങളെ ഒൎക്കുമ്പൊൾ
നിങ്ങളിലെ വിശ്വാസ വെലയെയും സ്നെഹപ്രയത്നത്തെ</lg><lg n="൩">യും നമ്മുടെ കൎത്താവായ യെശുക്രിസ്തനെ ചൊല്ലി പ്രത്യാ
ശാക്ഷാന്തിയെയും ഇടവിടാതെ നമ്മുടെ ദൈവവും പിതാ
വുമായവന്റെ തിരുമുമ്പിൽ സ്മരിച്ചു കൊണ്ടു ഞങ്ങൾ എ
പ്പൊഴും നിങ്ങൾ എല്ലാവൎക്കായി കൊണ്ടും ദൈവത്തെ സ്തു</lg><lg n="൪">തിക്കുന്നു – ആയതു നിങ്ങളുടെ തെരിഞ്ഞെടുപ്പിനെ അറി
ഞ്ഞിട്ടു ചെയ്യുന്നു ദൈവത്താൽ സ്നെഹിക്കപ്പെട്ടുള്ള സ
ഹൊദരന്മാരെ – കാരണം - ഞങ്ങൾ നിങ്ങളിൽ സുവിശെഷി</lg><lg n="൫">ച്ചതു വെറും വചനത്താലല്ല ശക്തിയിലും പരിശുദ്ധാത്മാവി</lg>

[ 172 ] <lg n="">ലും എറിയ നിറപടിയിലും ആയ്തു – നിങ്ങളുടെ നിമിത്തം
ഞങ്ങൾ നിങ്ങളിൽ ഇന്നവരായിരുന്നു എന്നതും അറിയാ</lg><lg n="൬">മല്ലൊ — നിങ്ങളും ബഹുസങ്കടത്തിൽ (എങ്കിലും) വിശുദ്ധാ
ത്മ സന്തൊഷത്തൊടെ വചനത്തെ കൈകൊണ്ടു ഞങ്ങ</lg><lg n="൭">ൾ്ക്കും കൎത്താവിന്നും അനുകാരികളായി ചമഞ്ഞു – അതു
കൊണ്ടു മക്കദൊന്യയിലും അകായയിലും വിശ്വസിക്കുന്ന</lg><lg n="൮">വൎക്കു എല്ലാവൎക്കും നിങ്ങൾ തന്നെ മാതൃകയായ്തിൎന്നു —നിങ്ങ
ളെ തൊട്ടു മക്കെദൊന്യയിലും അകായകയിലും തന്നെ അല്ല
കൎത്താവിന്റെ വചനം മുഴങ്ങി ചെന്നതു സകല സ്ഥലത്തി
ലും നിങ്ങൾ്ക്ക ദൈവത്തിങ്കലെക്കുള്ള വിശ്വാസ (ശ്രുതി) പു
റപ്പെട്ടിരിക്കുന്നു – അതു കൊണ്ടു ഞങ്ങൾ്ക്ക ഒന്നും പറവാൻ</lg><lg n="൯"> ആവശ്യമില്ല — നിങ്ങളിൽ വെച്ചു ഇന്ന പ്രവെശം ഞങ്ങ
ൾ്ക്കു സാധിച്ചു എന്നും ജീവനും സത്യവും ഉള്ള ദൈവത്തെ സെ</lg><lg n="൧൦">വിപ്പാനും — അവൻ മരിച്ചവരിൽ നിന്ന് ഉണൎത്തിയ സ്വ
പുത്രനും വരുന്ന കൊപത്തിൽ നിന്നു നമ്മെ ഉദ്ധരിക്കുന്ന
വനുമാകുന്ന യെശു വാനങ്ങളിൽ നിന്നു വരുന്നതു പാൎത്തിരി
പ്പാനും നിങ്ങൾ വിഗ്രഹങ്ങളെ വിട്ടു ദൈവത്തിങ്കലെക്ക് ഇ
ന്ന പ്രകാരം തിരിഞ്ഞു എന്നും അവർ തന്നെ ഞങ്ങളെ കു
റിച്ച് അറിയിക്കുന്നുവല്ലൊ –</lg>

൨ അദ്ധ്യായം.

അപൊസ്തലൻ തന്റെ നടപ്പും ഉപദെശവും സഭയെ ഒ
ൎപ്പിച്ചു – (൧൩) സഹിഷ്ണുത നിമിത്തം പുകഴുന്നതു -

<lg n="൧">സഹൊദരന്മാരെ നിങ്ങളിൽ ഞങ്ങൾ്ക്കുണ്ടായ പ്രവെശം വ്യ
ൎത്ഥമായില്ല എന്നു നിങ്ങൾ്ക്ക തന്നെ ബൊധിച്ചിരിക്കുന്നുവല്ലൊ –</lg><lg n="൨"> ഞങ്ങൾ മുമ്പെ ഫിലിപ്പിയിൽ നിങ്ങൾ അറിയുന്ന കഷ്ട</lg> [ 173 ]

സാഹസങ്ങൾ എറ്റിട്ടും ദൈവത്തിന്റെ സുവിശെഷത്തെ
പെരുത്ത പൊരാട്ടത്തിൽ എങ്കിലും നിങ്ങൾ്ക്ക ചൊല്ലുവാൻ ഞ</lg><lg n="൩">ങ്ങടെ ദൈവത്തിൽ പ്രാഗത്ഭ്യം ധരിച്ചിരുന്നു — ഞങ്ങളുടെ പ്ര
ബൊധനം വ്യാപ്തിയിൽ നിന്നൊ അശുദ്ധിയിലൊ ജനിച്ചത</lg><lg n="൪">ല്ല വ്യാജത്തിലുള്ളതും അല്ല — ഞങ്ങളെ സുവിശെഷഭരം എ
ല്പിപ്പാൻ ദൈവത്തിന്നു കൊള്ളാകുന്നവരായി തെളികയാൽ
ഞങ്ങൾ മനുഷ്യൎക്ക എന്നല്ല ഞങ്ങളുടെ ഹൃദയങ്ങളെ ശൊധന
ചെയ്യുന്ന ദൈവത്തിന്നു പ്രസാദം വരുത്തി കൊണ്ടു ചൊല്ലു</lg><lg n="൫">ന്നതെ ഉള്ളു — മുഖസ്തുതി വാചകം ഞങ്ങൾ ഒരിക്കലും ആചരി
ക്കാത്ത പ്രകാരം നിങ്ങൾ്ക്കറിയാമല്ലൊ ലൊഭത്തിൻ ഉപായ
വും ഇല്ല ദൈവം സാക്ഷി – പിന്നെ ക്രിസ്തന്റെ അപൊസ്ത
ലർ എന്നു വെച്ചു ഘനത്തൊടെ ഇരിപ്പാൻ കഴിയുമ്പൊഴും -</lg><lg n="൬">– ഞങ്ങൾ നിങ്ങളൊടു എങ്കിലും മറ്റുള്ളവരൊടു എങ്കിലും - മ
നുഷ്യരുടെ പക്കൽ നിന്നു മാനത്തെ അന്വെഷിച്ചതും ഇല്ല –</lg><lg n="൭"> നിങ്ങളുടെ ഇടയിൽ വത്സലന്മാർ ആയ്വന്നതെ ഉള്ളു – പൊ
റ്റുന്നവൾ തന്റെ മക്കളെ ലാളിക്കും പൊലെ ഞങ്ങൾ നിങ്ങ</lg><lg n="൬">ളെ ഒമനിച്ചു കൊണ്ടു — നിങ്ങൾ്ക്ക ദൈവത്തിന്റെ സുവിശെഷം
മാത്രമല്ല ഞങ്ങൾ്ക്ക പ്രിയരാകയാൽ ഈ പ്രാണങ്ങളെയും പക</lg><lg n="൯">ൎന്നു തരുവാൻ പ്രസാദിച്ചിരുന്നു — സഹൊദരന്മാരെ ഞങ്ങ
ളുടെ അദ്ധ്വാനവും ഉഴല‌്ചയും ഒൎത്തു കൊള്ളുന്നുവല്ലൊ നി
ങ്ങളിൽ ആരെയും ഭാരം ചുമത്തരുത് എന്നു വെച്ചു ഞങ്ങൾ
രാവും പകലും വെല ചെയ്തു കൊണ്ടു നിങ്ങളിൽ ദൈവത്തി</lg><lg n="൧൦">ൻ സുവിശെഷത്തെ ഘൊഷിച്ചുവല്ലൊ – വിശ്വസിക്കുന്ന നി
ങ്ങളിൽ ഞങ്ങൾ എത്ര പവിത്രമായും നീതിയായും അനിന്ദ്യ
മായും നടന്നു എന്നതിന്നു നിങ്ങളും ദൈവവും സാക്ഷികൾ –</lg><lg n="൧൧"> തന്റെ രാജ്യത്തിലും തെജസ്സിലും നിങ്ങളെ വിളിക്കുന്ന</lg>

[ 174 ] <lg n="൧൨">ദൈവത്തിന്നു യൊഗ്യമായ്നടപ്പാൻ തക്കവണ്ണം — ഞങ്ങൾ
നിങ്ങളിൽ ഒരൊരുത്തനെ അഛ്ശൻ മക്കളെ എന്ന പൊ
ലെ പ്രബധിപ്പിച്ചും സാന്ത്വനം ചെയ്തും ആണയിട്ടും ചൊല്ലി</lg><lg n="൧൩">യപ്രകാരം എല്ലാം നിങ്ങൾ്ക്കറിയാമല്ലൊ — ആയ്തു നിമിത്തം
ഞങ്ങളും ദൈവത്തെ ഇടവിടാതെ സ്തുതിക്കുന്നു ദൈവത്താ
ലുള്ള കെൾ്വിയുടെ വചനത്തെ നിങ്ങൾ ഞങ്ങളിൽ നിന്നു പ
രിഗ്രഹിച്ചു മനുഷ്യവാക്കായിട്ടല്ല ഉള്ള പ്രകാരം ദൈവവച
നമായിട്ടു തന്നെ കൈക്കൊൾ്കയും അതു വിശ്വസിക്കുന്ന നി</lg><lg n="൧൪">ങ്ങളിൽ വ്യാപരിക്കയും ചെയ്കയാൽ എന്നത്രെ – സഹൊ
ദരന്മാരെ യഹൂദയിൽ ക്രിസ്ത യെശുവിങ്കലുള്ള ദെവസഭ
കൾ്ക്കു നിങ്ങളല്ലൊ അനുകാരികളായി ചമഞ്ഞത് അവർ യ
ഹൂദരാൽ അനുഭവിച്ചതരങ്ങൾ എല്ലാം നിങ്ങളും സ്വജാ</lg><lg n="൧൫">തിക്കാരാൽ അനുഭവിച്ചത് കൊണ്ടു തന്നെ – ആയവർ ക
ൎത്താവായ യെശുവെയും പ്രവാചകരെയും കൊന്നു കളഞ്ഞു
ഞങ്ങളെ ഹിംസിച്ചാട്ടിയവരും ദൈവത്തിന്നു ഹിതമല്ലാത്ത
വരും മനുഷ്യൎക്ക എതിരികളും ഞങ്ങൾ ജാതികളൊട് ഇ
വർ രക്ഷ പ്രാപിപ്പാൻ ചൊല്ലുന്നതു മുടക്കുന്നവരും ആകു</lg><lg n="൧൬">ന്നു — അത് അവരുടെ പാപങ്ങൾ കെവലം പൂരിപ്പാറു ത
ന്നെ – ക്രൊധമൊ അവർ മെൽ എത്തി അവസാനത്തിന്നാ
യി വന്നിരിക്കുന്നു –</lg>

൩ അദ്ധ്യായം

അവരെ കാണ്മാൻ ആഗ്രഹവും തിമൊത്ഥ്യനെ അയ
ക്കയാൽ വന്ന ആശ്വാസവും -

<lg n="൧൭">ഞങ്ങളൊ സഹൊദരന്മാരെ ഒരു നാഴിക നെരത്തൊളം ഹൃ
ദയം കൊണ്ടല്ല മുഖം കൊണ്ടെ നിങ്ങളൊടു പിരിഞ്ഞു മക്ക</lg> [ 175 ]

<lg n="">ളില്ലാത പൊലെ ആകയാൽ പെരുത്ത കാംക്ഷയൊടെ നിങ്ങ
ളുടെ മുഖം കാണ്മാൻ എറ്റവും ശ്രമിച്ചു നിങ്ങളടുക്കെ വരുവാൻ</lg><lg n="൧൮"> മനസ്സായിരുന്നു — പൌൽ എന്ന എനിക്ക ഒരിക്കലല്ല രണ്ടു</lg><lg n="൧൯"> വട്ടം തന്നെ സാത്താൻ ഞങ്ങളെ തടുത്തു താനും ഞങ്ങളുടെ
ആശയൊ സന്തൊഷമൊ പ്രശംസാ കിരീടമൊ ആരു പൊ
ൽ നമ്മുടെ കൎത്താവായ യെശുവിൽ പ്രത്യക്ഷതയിൽ നി
ങ്ങളും അവന്റെ തിരുമുമ്പിൽ അല്ലയൊ – ഞങ്ങടെ തെജ</lg><lg n="൩, ൧">സ്സും സന്തൊഷവും നിങ്ങൾ ആകുന്നു സത്യം — ആകയാൽ പി
ന്നെ പൊറുക്കാഞ്ഞു - അഥെനയിൽ തനിച്ചു പിടപ്പെടു കന</lg><lg n="൨">ല്ലൂ എന്നു തൊന്നി നമ്മുടെ സഹൊദരനും ക്രിസ്ത സുവിശെഷ
ത്തിൽ ദൈവത്തിന്റെ സഹകാരിയും ആയ തിമൊത്ഥ്യ</lg><lg n="൩">നെ അയച്ചു – ഈ സങ്കടങ്ങളിൽ ആരും കുലുങ്ങി പൊക
രുത് എന്നു നിങ്ങളെ സ്ഥിരീകരിപ്പാനും നിങ്ങളുടെ വിശ്വാ
സത്തെ ചൊല്ലി പ്രബൊധിപ്പിപ്പാനും ആയിട്ടത്രെ നാം ഇ</lg><lg n="൪">തിന്നായി കിടക്കുന്നു എന്നു നിങ്ങൾ്ക്ക ബൊധിച്ചുവല്ലൊ – ഞ
ങ്ങൾ നിങ്ങളൊടു കൂടെ ഇരിക്കുന്ന സമയം ഇനി ക്ലെശപ്പെ
ടെണ്ടി വരും എന്നു മുമ്പറഞ്ഞു തന്നുവല്ലൊ അവ്വണ്ണം സം</lg><lg n="൫">ഭവിച്ച പ്രകാരം നിങ്ങൾ ഇന്ന് അറിയുന്നതും ഉണ്ടു - ഇതിന്നി
മിത്തം ഞാനും ഒട്ടും പൊറുക്കാതെ പരീക്ഷകൻ പക്ഷെ നിങ്ങ
ളെ പരീക്ഷിച്ചുവൊ ഞങ്ങടെ പ്രയത്നം പഴുതിലായൊ
എന്നു (ശങ്കിച്ചു) നിങ്ങളുടെ വിശ്വാസത്തെ അറിവാൻ അ</lg><lg n="൬">യച്ചു — ഇപ്പൊഴൊ തിമൊത്ഥ്യൻ നിങ്ങളിൽ നിന്നു ഞങ്ങ
ളുടെ അടുക്കൽ വന്നു നിങ്ങളുടെ വിശ്വാസവും സ്നെഹവും ഞ
ങ്ങളെ കുറിച്ചു നിത്യം നല്ല ഒൎമ്മ ഉണ്ടെന്നും ഞങ്ങൾ നിങ്ങളെ
എന്നപൊലെ ഞങ്ങളെ കാണ്മാൻ അങ്ങു വാഞ്ച ഉണ്ടെന്നും</lg><lg n="൭"> ഉള്ള സുവാൎത്ത ഞങ്ങളൊടു പറഞ്ഞതു നിമിത്തമായി – സ</lg>

[ 176 ] <lg n="">ഹൊദരന്മാരെ ഞങ്ങളുടെ സകല സങ്കടത്തിലും നിങ്ങളുടെ</lg><lg n="൮"> വിശ്വാസത്താൽ നിങ്ങളിൽ ആശ്വസിച്ചു – ഇപ്പൊഴല്ലൊ നി</lg><lg n="൯">ങ്ങൾ കൎത്താവിൽ നില നിന്നാൽ ഞങ്ങൾ ജീവിക്കുന്നു – എ
ന്തെന്നാൽ നമ്മുടെ ദൈവത്തിന്മുമ്പാകെ നിങ്ങളെ ചൊല്ലി സ
ന്തൊഷിക്കുന്ന സകല സന്തൊഷത്തിന്നായിട്ടും നിങ്ങൾ്ക്ക വെ</lg><lg n="൧൦">ണ്ടി ദൈവത്തിന്നു എന്തൊരു സ്തൊത്രം ഒപ്പിക്കാം – ഇനി
നിങ്ങളുടെ മുഖം കണ്ടു നിങ്ങളുടെ വിശ്വാസത്തിന്റെ കുറ
വുകളെ തീൎക്കുമാറാകെണ്ടതിന്നു രാപ്പകലും അത്യന്തം യാ</lg><lg n="൧൧">ചിച്ചു പൊരുന്നു — എന്നാൽ നമ്മുടെ ദൈവവും പിതാവും
ആയവൻ നമ്മുടെ കൎത്താവായ യെശുക്രിസ്തനുമായി ത
ന്നെ നിങ്ങളിലെക്ക് ഞങ്ങടെ വഴിയെ നിരത്തുമാറാക –</lg><lg n="൧൨"> നിങ്ങൾക്കൊ കൎത്താവ് തങ്ങളിലും എല്ലാവരിലും ഉള്ള സ്നെ
ഹത്തെ ഞങ്ങളുടെത് നിങ്ങളിലായതു പൊലെ മുഴുത്തു വഴി</lg><lg n="൧൩">യുമാറാക്കി ഇങ്ങിനെ നമ്മുടെ കൎത്താവായ യെശു തന്റെ സ
കല വിശുദ്ധരുമായി വരുന്ന പ്രത്യക്ഷതയിൽ നിങ്ങളുടെ
ഹൃദയങ്ങളെ നമ്മുടെ ദൈവവും പിതാവും ആയവന്റെ മുമ്പി
ൽ വിശുദ്ധീകരണത്തിൽ അനിന്ദ്യമാംവണ്ണം സ്ഥിരീക
രിപ്പൂതാക –</lg>

൪ അദ്ധ്യായം.

വിശുദ്ധീകരണത്തിന്നും മറ്റും പ്രബൊധനം - (൧൩) കൎത്താ
വിൻ വരവിങ്കൽ ഉയിൎത്തെഴുനീല്പിൻ വിവരം -

<lg n="൧">ശെഷം സഹൊദരന്മാരെ നിങ്ങൾ ഇന്നപ്രകാരം നടന്നു ദെവ
വപ്രസാദം വരുത്തെണം എന്നു ഞങ്ങളിൽ നിന്നു പരിഗ്രഹിച്ച
പ്രകാരം തന്നെ (ഇന്നും നിങ്ങൾ നടക്കുന്നതു പൊലെ) മെലാൽ
അധികം വഴിഞ്ഞു വരെണ്ടതിന്നു ഞങ്ങൾ കൎത്താവായ യെ</lg> [ 177 ]

<lg n="">ശുവിൽ നിങ്ങളൊട് ചൊദിച്ചു പ്രബൊധിപ്പിക്കയും ചെയ്യു</lg><lg n="൨">ന്നു — ഞങ്ങൾ കൎത്താവായ യെശു മൂലം നിങ്ങൾ്ക്ക ഇന്ന ആജ്ഞ</lg><lg n="൩">കളെ തന്നു എന്നറിയുന്നവല്ലൊ — എന്നാൽ ദൈവത്തി</lg><lg n="൪">ന്നു ഇഷ്ടമാകുന്നതു നിങ്ങളുടെ വിശുദ്ധീകരണം തന്നെ–നി</lg><lg n="൫">ങ്ങൾ പുലയാട്ടു വിട്ടൊഴിക — അവനവൻ തൻ പാത്രത്തെ
ദൈവത്തെ അറിയാത്ത ജാതികൾ്ക്ക ഒത്ത കാമവികാരത്തി</lg><lg n="൬">ലുല്ല വിശുദ്ധീകരണത്തിലും മാനത്തിലും അടക്കുവാൻ പഠിക്ക - പ്രവൃ
ത്തിയിൽ അതിക്രമിക്കാതെയും തന്റെ സഹൊദരനെ െ</lg><lg n="൭">താല്പിക്കാതെയും ഇരിക്ക — ഈ വകെക്ക് ഒക്കയും ഞങ്ങ
ൾ നിങ്ങളൊടു ആണയിട്ടും കൊണ്ടു മുൻ ചൊല്ലിയ പ്രകാരം</lg><lg n="൮"> കൎത്താവ് പ്രതികാരി ആകുന്നു സത്യം — അശുദ്ധിക്കായി
ട്ടല്ലല്ലൊ വിശുദ്ധീകരണത്തിലത്രെ ദൈവം നമ്മെ വിളി
ച്ചതു – ആകയാൽ തള്ളുന്നവൻ മനുഷ്യനെ അല്ല തള്ളു
ന്നത് തന്റെ വിശുദ്ധാത്മാവെ കൂടെ നിങ്ങളിൽ തന്ന െ</lg><lg n="൯"> ദെവത്തെ അത്രെ — പിന്നെ സഹൊദര പ്രീതിയെ
കുറിച്ചു നിങ്ങൾ്ക്ക എഴുതുവാൻ ആവശ്യമില്ല അന്യൊന്യം സ്നെ
ഹിപ്പാൻ നിങ്ങൾ തന്നെ ദെവൊപദിഷ്ടന്മാർ ആകുന്ന
തുമല്ലാതെ മക്കദൊന്യയിൽ ഒക്കയും സകല സഹൊ</lg><lg n="൧൦">ദരന്മാരൊടും അതിനെ ആചരിച്ചു പൊരുന്നുവല്ലൊ എ
ങ്കിലും സഹൊദരന്മാരെ അധികം വഴിഞ്ഞു വരെണം എന്നും</lg><lg n="൧൧"> — പുറത്തുള്ളവരെയും ബൊധിപ്പിക്കുന്ന സുശീലത്തൊ
ടെ നടന്നും ഒരുത്തനെ കൊണ്ടും ആവശ്യമില്ലാതെ കഴിച്ചും
വരെണ്ടതിന്നു ഞങ്ങൾ ആജ്ഞാപിച്ചു തന്ന പ്രകാരം —</lg><lg n="൧൨"> നിങ്ങൾ അടങ്ങി പാൎത്തും താന്താന്റെ കാൎയ്യം നടത്തിയും
തന്റെ കൈകളാൽ വെല ചെയ്തും കൊൾ്കയിൽ അഭിമാ
നിച്ചിരിക്കെണം എന്നും പ്രബൊധിപ്പിക്കുന്നു –</lg>

[ 178 ] <lg n="൧൩">പിന്നെ നിദ്ര കൊണ്ടവരെ തൊട്ടു നിങ്ങൾ പ്രത്യാശ
യില്ലാത്ത മറ്റുള്ളവരെന്ന പൊലെ ദുഃഖിക്കാതെ ഇരിപ്പാ
ൻ നിങ്ങൾ ബൊധിക്കാതിരിക്കരുതു എന്ന് ആഗ്രഹിക്കുന്നു –</lg><lg n="൧൪"> – കാരണം യെശു മരിക്കയും എഴുനീല്ക്കയും ചെയ്തതു നാം വി
ശ്വസിച്ചാൽ ദൈവം നിദ്ര കൊണ്ടവരെയും യെശുവെ കൊ</lg><lg n="൧൫">ണ്ട് അപ്രകാരം തന്നെ അവനൊടു കൂടെ നടത്തും — എ
ങ്ങിനെ എന്നാൽ കൎത്താവിൻ വചനത്താൽ നിങ്ങളൊടു
പറയുന്നിതു — കൎത്താവിന്റെ പ്രത്യക്ഷത വരെ ജീവനൊ
ടെ ശെഷിക്കുന്ന നാം നിദ്ര കൊണ്ടവരിൽ മുല്പുക്കെത്തുകയി</lg><lg n="൧൬">ല്ല — കൎത്താവായവൻ അല്ലൊ ഒർ ആൎപ്പിൽ തന്നെ
പ്രധാന ദൂതന്റെ ഒച്ചയും ദെവകാഹളവും പൊങ്ങവെ സ്വ
ൎഗ്ഗത്തിൽ നിന്നു ഇറങ്ങും – ക്രിസ്തനിൽ മരിച്ചവർ മുമ്പെ തന്നെ</lg><lg n="൧൭"> എഴുനീല്ക്കും — പിന്നെ ജീവനൊടെ ശെഷിക്കുന്ന നാം അ
വരൊടു ഒക്കത്തക്ക മെഘങ്ങളിൽ (എറി) ആകാശത്തിൽ ക
ൎത്താവെ എതിരെല്പാൻ പറിക്കപ്പെടും ഇങ്ങിനെ നാം എ െ</lg><lg n="൧൮">പ്പാഴും കൎത്താവൊട് കൂടെ ഇരിക്കും — ആകയാൽ ഈ വച
നങ്ങളാൽ അന്യൊന്യം ആശ്വസിപ്പിച്ചു കൊൾ്വിൻ</lg>

൫ അദ്ധ്യായം

ക്രിസ്തന്റെ ദിവസത്തെ കാത്തിരിപ്പാനും – (൧൨) മറ്റും
ഒരൊ പ്രബൊധനങ്ങൾ

<lg n="൧">സഹൊദരന്മാരെ നിങ്ങൾ്ക്ക കാലങ്ങളെയും സമയങ്ങളെയും</lg><lg n="൨"> ചൊല്ലി എഴുതുവാൻ ആവശ്യം ഇല്ല – കൎത്താവിൻ നാൾ
രാത്രിയിൽ കള്ളൻ വരുമ്പൊലെ അത്രെ വരുന്നു എന്നു നി</lg><lg n="൩">ങ്ങൾ്ക്കു തന്നെ സൂക്ഷ്മമായി ബൊധിച്ചുവല്ലൊ — അവർ സമാ
ധാനവും നിൎഭയവും എന്നു ചൊല്ലും പൊഴെക്കു ഗൎഭിണിക്ക്</lg> [ 179 ]

<lg n="">ൟറ്റു നൊവു പൊലെ ക്ഷണത്തിലുള്ള സംഹാരം അവൎക്ക അ</lg><lg n="൪">ണയുന്നു അവൎക്ക മണ്ടികൂടുകയും ഇല്ല — എന്നാൽ സഹൊ
ദരന്മാരെ നിങ്ങളെ ആ നാൾ കള്ളനെ പൊലെ പിടിപ്പാൻ</lg><lg n="൫"> നിങ്ങൾ ഇരിട്ടിലുള്ളവരല്ല — നിങ്ങൾ അല്ലൊ എല്ലാവരും
വെളിച്ച മക്കളും പകലിൻ മക്കളും ആകുന്നു – നാം രാത്രിക്കും</lg><lg n="൬"> ഇരുളിന്നും ഉള്ളവരല്ല — അതു കൊണ്ടു നാം ശെഷമുള്ളവ
രെ പൊലെ ഉറങ്ങാതെ ഉണൎന്നും നിൎമ്മദിച്ചും കൊണ്ടിരിക്ക –</lg><lg n="൭">– ഉറങ്ങുന്നവർ അല്ലൊ രാത്രിയിൽ ഉറങ്ങുന്നു മദിച്ചു കൊ</lg><lg n="൮">ള്ളുന്നവർ രാത്രിയിൽ മദിക്കുന്നു — നാമൊ പകലിന്നുള്ളവ
ർ ആകയാൽ വിശ്വാസസ്നെഹങ്ങൾ ആകുന്ന കവചത്തെയും
ശിരസ്ത്രമായി രക്ഷയുടെ ആശയെയും ധരിച്ചു കൊണ്ടു നി</lg><lg n="൯">ൎമ്മദിച്ചിരിക്ക — കൊപത്തിന്നായല്ലല്ലൊ രക്ഷാസമ്പാ</lg><lg n="൧൦">ദനത്തിന്നായത്രെ ദൈവം നമ്മെ ആക്കിയതു – നാം ഉണൎന്നി
രുന്നാലും ഉറങ്ങിയാലും തന്നൊടു ഒന്നിച്ചു ജീവിക്കെക്കെണ്ടതി
ന്നു നമുക്കു വെണ്ടി മരിച്ചിട്ടുള്ള നമ്മുടെ കൎത്താവായ യെശു ക്രി</lg><lg n="൧൧">സ്തന്മൂലം തന്നെ — ആകയാൽ നിങ്ങൾ ചെയ്യുന്ന പ്രകാരം അ
ന്യൊന്യം പ്രബൊധിപ്പിച്ചും ഒരുവനായി ഒരുവൻ വീട്ടു വ
ൎദ്ധനയെ ചെയ്തും പൊരുവിൻ -</lg>

<lg n="൧൨">സഹൊദരന്മാരെ നിങ്ങളിൽ അദ്ധ്വാനിച്ചു കൎത്താ
വിൽ നിങ്ങളുടെ മെൽ മുമ്പുണ്ടായി നിങ്ങളെ വഴിക്കാക്കുന്ന</lg><lg n="൧൩">വരെ നിങ്ങൾ അറിഞ്ഞും – അവരുടെ വെല നിമിത്തം സ്നെ
ഹത്തിൽ അത്യന്തം വിചാരിച്ചും കൊൾ്വാൻ നിങ്ങളൊടു ചൊ</lg><lg n="൧൪">ദിക്കുന്നു — അന്യൊന്യം സമാധാനം കൊലുവിൻ - ഇനി
സഹൊദരന്മാരെ നിങ്ങളെ പ്രബൊധിപ്പിക്കുന്നിതു ക്രമം
കെട്ടവരെ വഴിക്കാക്കുവിൻ കരുത്തു കുറഞ്ഞവരെ സാന്ത്വ
നം ചെയ്വിൻ ബലഹീനരെ താങ്ങുവിൻ എല്ലാവരൊടും ദീ</lg>

[ 180 ] <lg n="൧൫">ൎഘക്ഷാന്തി കാട്ടുവിൻ – ആരും തിന്മെക്ക് പകരം തിന്മ ചെ
യ്യാതിരിപ്പാൻ നൊക്കുവിൻ – തങ്ങളിലും എല്ലാവരൊടും</lg><lg n="൧൬"> എപ്പൊഴും നന്മയെ പിന്തുടൎന്നു കൊൾ്വിൻ — എപ്പൊഴും സ</lg><lg n="൧൭ ൧൮">ന്തൊഷിപ്പിൻ — ഇടവിടാതെ പ്രാൎത്ഥിപ്പിൻ – എല്ലാറ്റി
ലും സ്തൊത്രം ചെയ്വിൻ - ക്രിസ്തു യെശുവിൽ നിങ്ങളൊടു ദെ</lg><lg n="൧൯">വെഷ്ടമല്ലൊ ഇതാകുന്നു — ആത്മാവെ പൊലിയായ്വി</lg><lg n="൨൦ ൨൧">ൻ – പ്രവചനങ്ങളെ ധിക്കരിയായ്വിൻ — സകലത്തെയും </lg><lg n="൨൨">ശൊധന ചെയ്വിൻ നല്ലതിനെ മുറുക പിടിപ്പിൻ — ദൊഷ</lg><lg n="൨൩">തരങ്ങൾ എല്ലാം വിട്ടൊഴിവിൻ — സമാധാനത്തിൽ ദൈ
വമായവൻ തന്നെ നിങ്ങളെ അശെഷം വിശുദ്ധീകരിക്ക നി
ങ്ങളുടെ ആത്മാവും ദെഹിയും ദെഹവും നമ്മുടെ കൎത്താവാ
യ യെശു ക്രിസ്തന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി</lg><lg n="൨൪"> കാക്കപ്പെടാക — നിങ്ങളെ വിളിക്കുന്നവൻ വിശ്വസ്തൻ</lg><lg n="൨൫"> ആകുന്നു — ഇതിനെയും അവൻ ചെയ്യും — സഹൊദരന്മാ</lg><lg n="൨൬">രെ ഞങ്ങൾ്ക്ക വെണ്ടി പ്രാൎത്ഥിപ്പിൻ – എല്ലാ സഹൊദരരെ</lg><lg n="൨൭">യും വിശുദ്ധചുംബനത്താൽ വന്ദിപ്പിൻ — വിശുദ്ധസഹൊ
ദരന്മാർ ഒക്കയും കെൾ്ക്കെ ഈ ലെഖനം വായിക്കെണ്ടതി
ന്നു ഞാൻ കൎത്താവാണ നിങ്ങളെ അപെക്ഷിക്കുന്നു –</lg><lg n="൨൮"> നമ്മുടെ കൎത്താവായ യെശു ക്രിസ്തന്റെ കരുണ നിങ്ങ
ളൊടു കൂടെ (ഇരിപ്പൂതാക) ആമെൻ –</lg> [ 181 ]

തെസ്സലനീക്യൎക്ക എഴുതിയ
രണ്ടാം ലെഖനം

൧ അദ്ധ്യായം

ഹിംസയിലുള്ള വിശ്വാവൃദ്ധിക്കായി സ്തൊത്രവും - (൬)
പല സൂചനയും – (൧൧) തികവിന്നായി അപെക്ഷയും

<lg n="൧">പൌലും സില്വാനും തിമൊത്ഥ്യനും നമ്മുടെ പിതാവായ ദൈ
വത്തിലും കൎത്താവായ യെശുക്രിസ്തനിലും ഉള്ള തെസ്സലനീ</lg><lg n="൨">ക്യരുടെ സഭെക്ക് എഴുതുന്നത് — നമ്മുടെ പിതാവായ ദൈ
വത്തിൽ നിന്നും കൎത്താവായ യെശുക്രിസ്തനിൽ നിന്നും നി
ങ്ങൾ്ക്ക കരുണയും സമാധാനവും (ഉണ്ടാക) –</lg>

<lg n="൩">സഹൊദരന്മാരെ നിങ്ങളുടെ വിശ്വാസം അത്യന്തം
വൎദ്ധിച്ചും നിങ്ങൾ എല്ലാവരിലും ഒരൊരുത്തന്നു അന്യൊന്യ
സ്നെഹം വളൎന്നു വരികയാൽ ഞങ്ങൾ യൊഗ്യമാം വണ്ണം ദൈ
വത്തിന്നു എപ്പൊഴും നിങ്ങൾ്ക്കായി സ്തൊത്രം ചെയ്വാൻ ക</lg><lg n="൪">ടക്കാർ ആകുന്നു — അതു കൊണ്ടു നിങ്ങൾ സഹിക്കുന്ന എല്ലാ
ഹിംസകളിലും സങ്കടങ്ങളിലും ഉള്ള നിങ്ങളുടെ ക്ഷാന്തി വി
ശ്വാസങ്ങൾ നിമിത്തം ഞങ്ങൾ തന്നെ ദെവസഭകളിൽ നി</lg><lg n="൫">ങ്ങൾ വിഷയമായി പ്രശംസിക്കുന്നു — ഇങ്ങിനെ ദൈവരാ
ജ്യത്തിന്നു വെണ്ടി നിങ്ങൾ കഷ്ടപ്പെടുന്നത് നിങ്ങൾ അതിന്നു
കൂടെ യൊഗ്യന്മാർ ആയി തൊന്നുക എന്നുള്ള ദൈവത്തിൽ</lg><lg n="൬"> ന്യായമുള്ള വിധിക്ക ലക്ഷണം ആകുന്നു — നിങ്ങളെ ഉ
പദ്രവിക്കുന്നവൎക്ക ഉപദ്രവവും ഉപദ്രവപ്പെടുന്ന നിങ്ങൾക്ക
ഞങ്ങളൊടു കൂടെ തണുപ്പും പകരം നല‌്കുവതു ദൈവത്തി</lg><lg n="൭">ന്നു ന്യായമുള്ളതു ആയാൽ അത്രെ — കൎത്താവായ യെശു</lg>

[ 182 ] <lg n="">തന്റെ ശക്തിയിലൂടെ ദൂതരുമായി സ്വൎഗ്ഗത്തിൽ നിന്നു ജ്വാലാ
ഗ്നിയിൽ വെളിപ്പെട്ടു വന്നു ദൈവത്തെ അറിയാത്തവൎക്കും
നമ്മുടെ കൎത്താവായ യെശുവിൽ സുവിശെഷത്തെ അനു</lg><lg n="൮">സരിക്കാത്തവൎക്കും പ്രതികാരം കൊടുക്കയിൽ തന്നെ –ആ
യവർ കൎത്താവിൻ മുഖത്തിൽ നിന്നും അവന്റെ ഊക്കി
ൻ തെജസ്സിൽ നിന്നും നിത്യസംഹാരം ആകുന്ന ദണ്ഡത്തെ</lg><lg n="൯"> അനുഭവിക്കും – അന്ന് അവൻ തന്റെ വിശുദ്ധരിൽ മഹത്വ</lg><lg n="൧൦">പ്പെടുവാനും –നിങ്ങളൊടുള്ള ഞങ്ങടെ സാക്ഷ്യത്തിന്നു വി
ശ്വാസം ഉണ്ടായതു പൊലെ വിശ്വസിച്ചവർ എല്ലാവരിലും
താൻ ആശ്ചൎയ്യപാത്രം ആകുവാനും വന്നെത്തിയപ്പൊഴെ</lg><lg n="൧൧">ക്കു തന്നെ — ഇതിന്നായി ഞങ്ങളും നമ്മുടെ കൎത്താവായ
യെശുവിൻ നാമം നിങ്ങളിലും നിങ്ങൾ അവനിലും നമ്മുടെ ദൈ
വത്തിന്റെയും കൎത്താവായ യെശുക്രിസ്തന്റെയും കരു</lg><lg n="൧൨">ണെക്കു തക്കവണ്ണം മഹത്വപ്പെടെണ്ടതിന്നു —നമ്മുടെ ദൈ
വം നിങ്ങളെ വിളിക്ക യൊഗ്യർ എന്നു എണ്ണി സല്ഗുണത്തിൽ ഉ
ള്ള എല്ലാ പ്രസന്നതതെയും വിശ്വാസത്തിൻ ക്രിയയെയും
ശക്തിയൊടെ പൂരിപ്പിക്കെണം എന്നു നിങ്ങൾ്ക്ക വെണ്ടി എ
പ്പൊഴും പ്രാൎത്ഥിക്കുന്നു –</lg>


൨ അദ്ധ്യായം

കൎത്താവിൻ നാൾ വരും മുമ്പെ അന്തിക്രിസ്തൻ വെളി
പ്പെടെണ്ടുകയാൽ - (൧൩) - നിലെക്കു നില്പാൻ പ്രബൊ
ധിപ്പിക്കുന്നതു –

<lg n="൧">ഇനി സഹൊദരന്മാരെ നമ്മുടെ കൎത്താവായ യെശുക്രിസ്തന്റെ
പ്രത്യക്ഷതയും നമുക്കു അവനൊട് ആകും സമാഹരണവും</lg><lg n="൨"> സംബന്ധിച്ചു ഞങ്ങൾ നിങ്ങളൊട് അപെക്ഷിക്കുന്നു –കൎത്താ</lg> [ 183 ]

<lg n="">വിൻ നാൾ അടുത്തത് എന്നു (തൊന്നുവാനായി) നിങ്ങൾ വല്ല ആ
ത്മാവിനാൽ താൻ ഞങ്ങളുടെത് എന്നു കെൾ്ക്കുന്ന വചനത്താ
ൽ താൻ ലെഖനത്താൽ താൻ മനസ്സ്വസ്ഥതയിൽ നിന്നു</lg><lg n="൩"> വെഗം കുലുങ്ങി ചാടുകയും ഞെട്ടി പൊകയും അരുത് – ആ</lg><lg n="൪">രും എതു വിധെന എങ്കിലും നിങ്ങളെ ചതിക്കരുതെ — എ
ങ്ങിനെ എന്നാൽ മുമ്പെ തന്നെ വിശ്വാസത്യാഗം വരികയും
പാപമനുഷ്യൻ വെളിപ്പെടുകയും വെണം – ദെവാലയത്തി
ൽ താൻ ദൈവം എന്നു ഇരുന്നു കൊണ്ടു ദൈവം ആകുന്നു
എന്നു പ്രമാണിപ്പിക്കും വണ്ണം ദൈവമൊ ആരാദ്ധ്യമൊ എന്നു
ചൊല്ലിയതു എല്ലാറ്റിന്നും മീതെ താൻ ഉയൎന്നു കൊള്ളുന്ന എതി</lg><lg n="൫">രാളിയും നാശപുത്രനും ആയവൻ തന്നെ — നിങ്ങളൊടു കൂ
ടെ ഇരിക്കുമ്പൊൾ തന്നെ ഇവ നിങ്ങളൊടും പറഞ്ഞു എന്നുമ</lg><lg n="൬">ൎക്കുന്നില്ലയൊ – അവൻ സ്വസമയത്തിൽ വെളിപ്പെടെണ്ട
തിന്നു ഇപ്പൊൾ തടുത്തു നില്ക്കുന്നത് ഇന്നത് എന്നും നിങ്ങൾ അ</lg><lg n="൭">റിയുന്നു – എങ്ങിനെ എന്നാൽ അധൎമ്മത്തിന്റെ രഹസ്യം
ഇന്നു കൂടെ വ്യാപരിക്കുന്നു ഇന്നെയൊളം തടുത്തു നില്ക്കുന്നവ</lg><lg n="൮">ൻ വഴിയിൽ നിന്നു നീങ്ങും വരെ തന്നെ — അപ്പൊൾ അധ
ൎമ്മിയായവൻ വെളിപ്പെടും (അവനെ കൎത്താവായ യെശു ത</lg><lg n="൯">ൻ വായിൻ ആത്മാവെ കൊണ്ടു ഒടുക്കി സ്വപ്രത്യക്ഷതയു
ടെ പ്രകാശനത്താൽ നീക്കം വരുത്തും) ആയവന്റെ പ്രത്യക്ഷ
ത സാത്താന്റെ വ്യാപാരത്താൽ കളവിന്റെ എല്ലാ ശക്തി</lg><lg n="൧൦">യൊടും അടയാളങ്ങൾ അത്ഭുതങ്ങളൊടും – അനീതിയുടെ
എല്ലാ വഞ്ചനയൊടും നശിച്ചുപൊകുന്നവൎക്കു തന്നെ ഉണ്ടാകു
ന്നു – അവർ രക്ഷപ്പെടുവാനായി സത്യത്തിൽ സ്നെഹത്തെ</lg><lg n="൧൧"> കൈക്കൊള്ളയ്കയാൽ അത്രെ — അതിന്നിമിത്തം ൈ
ദവം അവൎക്കു കളവു വിശ്വസിക്കുമാറു ഭ്രമത്തിൻ വ്യാപാര</lg>

[ 184 ] <lg n="൧൨">ശക്തിയെ അയക്കും — സത്യത്തെ വിശ്വസിയാതെ അനീതി
യിൽ രസിച്ചു പൊയവൎക്ക എല്ലാവൎക്കും ന്യായവിധി വരെണ്ട</lg><lg n="൧൩">തിന്നത്രെ — നിങ്ങളെയൊ കൎത്താവിനാൽ സ്നെഹിക്കപ്പെ
ട്ട സഹൊദരന്മാരെ ദൈവം ആദിമുതൽ ആത്മാവിൻ വി
ശുദ്ധീകരണത്തിലും സത്യത്തിൻ വിശ്വാസത്തിലും രക്ഷെക്കാ
യി വരിച്ചതു കൊണ്ടു ഞങ്ങൾ ദൈവത്തെ നിങ്ങൾ നിമിത്തം</lg><lg n="൧൪"> എപ്പൊഴും സ്തുതിപ്പാൻ കടക്കാർ ആകുന്നു — നമ്മുടെ കൎത്താ
വായ യെശുക്രിസ്തന്റെ തെജസ്സെ സമ്പാദിപ്പാൻ അല്ലൊ
അവൻ ഞങ്ങടെ സുവിശെഷത്തെ കൊണ്ട് ആ വിശ്വാസ</lg><lg n="൧൫">ത്തിലെക്ക് നിങ്ങളെ വിളിച്ചത് — ആകയാൽ സഹൊദര
ന്മാരെ ഞങ്ങടെ വാക്കിനാൽ ആകട്ടെ ലെഖനത്താൽ ആ
കട്ടെ നിങ്ങൾ്ക്കു ഉപദെശിച്ചുള്ള സമ്പ്രദായങ്ങളെ മുറുക പിടി</lg><lg n="൧൬">ച്ചും നിന്നുകൊൾ്വിൻ — നമ്മുടെ കൎത്താവായ യെശുക്രിസ്തൻ
താനും നമ്മെ സ്നെഹിച്ചു നിത്യ ആശ്വാസവും നല്ല പ്രത്യാശയും
കരുണയാലെ തന്ന നമ്മുടെ ദൈവവും പിതാവും ആയവ</lg><lg n="൧൭">നും — നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിച്ചു എല്ലാ നല്ല
വാക്കിലും ക്രിയയിലും സ്ഥിരീകരിപ്പൂതാക –</lg>

൩ അദ്ധ്യായം

അന്യൊന്യ സിദ്ധിക്കായി പ്രാൎത്ഥനയും പ്രത്യാശയും – (൬)
ക്രമം കെട്ടു നടക്കുന്ന മടിയന്മാരെ തൊട്ട് ആജ്ഞാപി
ക്കുന്നതു

<lg n="൧">ഒടുക്കം സഹൊദരന്മാരെ കൎത്താവിൻ വചനം നിങ്ങളിൽ
ഉള്ള പൊലെ (ഇങ്ങും) ഒടി മഹത്വപ്പെടുവാനും പറ്റാത്ത ദു
ഷ്ട മനുഷ്യരിൽ നിന്നു ഞങ്ങൾ ഉദ്ധരിക്കപ്പെടുവാനും ഞ</lg><lg n="൨">ങ്ങൾ്ക്ക വെണ്ടി പ്രാൎത്ഥിപ്പിൻ — വിശ്വാസം എല്ലാവൎക്കും ഉള്ള</lg> [ 185 ]

<lg n="൩">തല്ലല്ലൊ — എങ്കിലും കൎത്താവ് വിശ്വസ്തൻ – അവൻ നിങ്ങ</lg><lg n="൪">ളെ സ്ഥിരീകരിച്ചു ദുഷ്ടനിൽ നിന്നു കാത്തുകൊള്ളും – ഞങ്ങ
ൾ നിങ്ങളൊട് ആജ്ഞാപിക്കുന്നവ നിങ്ങൾ ചെയ്യുന്നു എന്നും
ചെയ്യും എന്നും നിങ്ങളുടെ മെൽ കൎത്താവിൽ ഉറപ്പിച്ചും ഇരി</lg><lg n="൫">ക്കുന്നു — കൎത്താവ് താൻ നിങ്ങളുടെ ഹൃദയങ്ങളെ ദെവസ്നെ
ഹത്തിലെക്കും ക്രിസ്തന്റെ ക്ഷാന്തിയിലെക്കും നിർത്തുമാറാക</lg><lg n="൬"> — സഹൊദരന്മാരെ നമ്മുടെ കൎത്താവായ യെശുക്രിസ്തന്റെ
നാമത്തിൽ ഞങ്ങൾ ആജ്ഞാപിക്കുന്നിതു – ഞങ്ങളിൽ നിന്നു
പരിഗ്രഹിച്ച സമ്പ്രദായത്തെ വിട്ടു ക്രമം കെട്ടു നടക്കുന്ന എ
ല്ലാ സഹൊദരനൊടും അകന്നു കൊള്ളെണം എന്നത്രെ –</lg><lg n="൭">–എങ്ങിനെ എന്നാൽ ഞങ്ങൾ്ക്ക അനുകരിച്ചു പൊരെണ്ടി</lg><lg n="൮">യ വിധത്തെ നിങ്ങൾ തന്നെ അറിയുന്നു — നിങ്ങളിലല്ലൊ
ഞങ്ങൾ ക്രമം കെട്ടു നടന്നില്ല ആരൊടും വെറുതെ അപ്പം
വാങ്ങീട്ടും ഇല്ല നിങ്ങളിൽ ആൎക്കും ഭാരം വരുത്തരുത് എന്നി
ട്ടു രാപ്പകൽ വെല ചെയ്തു അദ്ധ്വാനത്തിലും ഉഴല്ചയിലും ഉ</lg><lg n="൯">പജീവിച്ചതെ ഉള്ളു — അതും അധികാരം ഇല്ലാഞ്ഞിട്ടല്ല ഞങ്ങ
ൾ്ക്ക അനുകരിപ്പാൻ നിങ്ങൾ്ക്ക് ഞങ്ങളെ തന്നെ മാതൃകയാക്കി</lg><lg n="൧൦"> തരെണ്ടതിന്നത്രെ – വെല ചെയ്വാൻ മനസ്സില്ലാഞ്ഞാൽ
താൻ ഭക്ഷിക്കയും അരുതു എന്നു നിങ്ങളൊട് ഇരിക്കും കാല</lg><lg n="൧൧">ത്തിൽ കൂടെ ആജ്ഞാപിച്ചുവല്ലൊ— നിങ്ങളിൽ ചിലർ ഒട്ടും
വെല ചെയ്യാതെ പരകാൎയ്യം നൊക്കി ക്രമം കെട്ടു നടക്കു</lg><lg n="൧൨">ന്ന പ്രകാരം കെൾ്ക്കുന്നുണ്ടു – ഇങ്ങിനെത്തവരൊടു ഞങ്ങൾ
സാവധാനത്തൊടെ വെല ചെയ്തു താന്താന്റെ അപ്പം ഭ
ക്ഷിക്കെണം എന്നു നമ്മുടെ കൎത്താവായ യെശു ക്രിസ്തന്മൂ</lg><lg n="൧൩">ലം ആജ്ഞാപിച്ചു പ്രബൊധിപ്പിക്കുന്നു — നിങ്ങളൊ സഹൊ</lg><lg n="൧൪">ദരന്മാരെ നന്മ ചെയ്കയിൽ മന്ദിച്ചു പൊകരുതെ – ലെ</lg>

[ 186 ] <lg n="">ഖനത്താലുള്ള ഞങ്ങടെ വാക്കിനെ വല്ലവനും അനുസരി
ക്കാഞ്ഞാൽ അവനെ കുറിപ്പിൻ — അവൻ നാണിക്കെ</lg><lg n="൧൫">ണ്ടതിന്നു അവനൊടു ഇടപാടും അരുതു – ശത്രുവെന്നു വി
ചാരിയാതെ സഹൊദരൻ എന്നു വെച്ചു വഴിക്കാക്കുകെ</lg><lg n="൧൬">വെണ്ടു താനും – സമാധാനത്തിൻ കൎത്താവായവൻ താ
ൻ നിങ്ങൾ്ക്ക നിത്യം എല്ലാ വിധത്തിലും സമാധാനത്തെ നല്കു
ക — കൎത്താവ് നിങ്ങൾ എല്ലാവരൊടും കൂടെ ഇരിക്കാക–</lg>

<lg n="൧൭">പൌലായ എന്റെ കൈയാലെ വന്ദനം എല്ലാ
ലെഖനത്തിലും ഇതു തന്നെ അടയാളം ഇങ്ങിനെ എഴുതു</lg><lg n="൧൮">ന്നു — നമ്മുടെ കൎത്താവായ യെശുക്രിസ്തന്റെ കരു
ണ നിങ്ങൾ എല്ലാവരൊടും കൂടെ (ഇരിപ്പൂതാക)</lg>


തിമൊഥ്യന്നു എഴുതിയ
ഒന്നാം ലെഖനം

൧ അദ്ധ്യായം

തിമൊഥ്യൻ നിയൊഗപ്രകാരം ആജ്ഞാപിക്കയും –
(൧൨) പൌലിന്റെ വിളിയെ ഒൎത്തു – (൧൮) പൊരാടു
കയും വെണ്ടതു –


<lg n="൧">നമ്മുടെ രക്ഷിതാവായ ദൈവവും നമ്മുടെ പ്രത്യാശയാകു
ന്ന ക്രിസ്ത യെശുവും നിയൊഗിച്ച പ്രകാരം യെശു ക്രിസ്ത
ന്റെ അപൊസ്തലനായ പൌൽ വിശ്വാസത്തിൽ നിജ</lg><lg n="൨">പുത്രനായ തിമൊഥ്യന് (എഴുതുന്നിതു) – പിതാവായ ദൈ
വത്തിൽ നിന്നും നമ്മുടെ കൎത്താവായ യെശു ക്രിസ്തുവിൽ</lg> [ 187 ]

നിന്നും കരുണ കനിവു സമാധാനവും ഉണ്ടാവൂതാക –

<lg n="൩">ഇന്ന കാൎയ്യത്തിന്നായി നി എഫെസിൽ പാൎത്തു കൊ
ള്ളെണം എന്നു ഞാൻ മക്കദൊന്യെക്കു യാത്രയായി അ െ</lg><lg n="൪">പക്ഷിച്ചപ്രകാരം – നീ ചിലരൊട് അന്യഥാ ഉപദെശിക്ക
രുതു എന്നും വിശ്വാസത്തിലെ ദെവവിട്ടു വിചാരണയെ അ
ല്ല തൎക്കങ്ങളെ മാത്രം വൎദ്ധിപ്പിക്കുന്ന അനന്ത കഥകളെയും
വംശാവലികളെയും ശ്രദ്ധിക്കരുത് എന്നും ആജ്ഞാപിക്കെ</lg><lg n="൫">ണ്ടതിന്നു (ഇന്നും അപെക്ഷിക്കുന്നു) — ആജ്ഞാപനത്തി
ന്റെ ലാക്കൊ ശുദ്ധ ഹൃദയം നല്ല മനൊബൊധം നിൎവ്യാജ
വിശ്വാസം എന്നിവറ്റിൽ നിന്നുളവായ സ്നെഹം അത്രെ –</lg><lg n="൬"> അവറ്റിൽ നിന്നു ചിലർ പിഴുകി വൃഥാവാദത്തിലെക്ക്
മാറി തിരിഞ്ഞു ധൎമ്മൊപദെശകരായിരിപ്പാൻ ഇഛ്ശിച്ചി</lg><lg n="൭">രിക്കുന്നു — തങ്ങൾ പറയുന്നത് ഇന്നത് എന്നും പ്രമാണി</lg><lg n="൮">പ്പിക്കുന്നത് ഇന്നത് എന്നും ബൊധിക്കുന്നില്ലതാനും — ധ
ൎമ്മമാകട്ടെ ഒരുവൻ അതിനെ ധൎമ്മ്യമായി ഉപയൊഗിച്ചാ</lg><lg n="൯">ൽ നല്ലത തന്നെ എന്നു നാം അറിയുന്നു — (അപ്രകാരം
ആർ ചെയ്യും) നീതിമാന്നായി ധൎമ്മം വെച്ചു കിടക്കുന്നത
ല്ല– അധൎമ്മികൾ അനധീനർ അഭക്തർ പാപികളും അ
പവിത്രർ ബാഹ്യന്മാരും പിതൃഹന്താക്കൾ മാതൃഹന്താക്ക</lg><lg n="൧൦">ൾ നരഹന്താക്കൾ — പുലയാടികൾ പുരുഷകാമികൾ ആ
ൾ്പിടിക്കാർ പൊളിക്കാർ കള്ളസത്യക്കാർ എന്നീവകക്കാ</lg><lg n="൧൧">ൎക്കും — ധന്യദൈവത്തിന്റെ തെജസ്സാകുന്ന സുവിശെഷ
പ്രകാരം സൌഖ്യൊപദെശത്തൊടു വിപരീതമായ മറ്റുവ
ല്ലതിന്നും അത്രെ ധൎമ്മവെപ്പുള്ളു എന്നറിയുന്നവൻ —</lg><lg n="൧൨"> ആ സുവിശെഷം എന്നിൽ ഭരമെല്പിച്ചിരിക്കുന്നു — എന്നെ
ശക്തീകരിച്ച ക്രിസ്തു യെശു എന്ന നമ്മുടെ കൎത്താവ് എന്നെ</lg>

[ 188 ] <lg n="">വിശ്വസ്തൻ എന്നു എണ്ണി സെവെക്ക് ആക്കിയതു കൊണ്ടു</lg><lg n="൧൩">ഞാൻ അവനെ സ്തുതിക്കുന്നു — മുമ്പെ ദുഷിക്കാരനും ഹിംസ
കനും നിഷ്ഠൂരനും ആയല്ലൊ എങ്കിലും അവിശ്വാസത്തിൽ അ
റിയാതെ ചെയ്തതാക കൊണ്ടു എനിക്ക കനിവു ലഭിച്ചു —</lg><lg n="൧൪">എന്നു വെണ്ടാ നമ്മുടെ കൎത്താവിൻ കൃപ ക്രിസ്തയെശുവിലുള്ള
വിശ്വാസം സ്നെഹങ്ങളുമായി അത്യന്തം നിറഞ്ഞു വഴിഞ്ഞു</lg><lg n="൧൫">— പ്രമാണവും സൎവ്വഗ്രാഹ്യവുമാകുന്ന വചനം ആവിതു ക്രി
സ്ത യെശു പാപികളെ രക്ഷിപ്പാൻ ലൊകത്തിൽ വന്നു എ</lg><lg n="൧൬">ന്നുള്ളതു — അവരിൽ ഞാൻ ഒന്നാമൻ എങ്കിലും യെശുക്രി
സ്തൻ നിത്യജീവന്നായ്ക്കൊണ്ടു തന്മെൽ വിശ്വസിപ്പാനുള്ള
വൎക്കു ദൃഷ്ടാന്തംവെണം എന്നിട്ടു ഒന്നാമനായ എങ്കൽ സ
ൎവ്വ ദീൎഘശാന്തതയും കാട്ടുവാന്തക്കവണ്ണം കനിവു ലഭിച്ചതു</lg><lg n="൧൭"> —യുഗങ്ങളുടെ രാജാവായി അക്ഷയനും അദൃശ്യനും ആ
കുന്ന എക(ജ്ഞാനി) ദൈവത്തിന്നു ബഹുമാനവും തെജസ്സും യു
ഗയുഗാന്തരങ്ങളൊളം ഉണ്ടാവൂതാക –ആമെൻ –</lg>

<lg n="൧൮">പുത്രനായ തിമൊത്ഥ്യനെ നിന്നെ കുറിച്ചു മുന്നടന്ന
പ്രവാചകങ്ങളിൻ പ്രകാരം ഞാൻ ഈ അജ്ഞയെ നിണക്ക്</lg><lg n="൧൯">എല്പിക്കുന്നതു — നീ അവറ്റിൽ നല്ല പടവെട്ടി വിശ്വാസവും
നല്ല മനൊബൊധവും കാത്തു കൊള്ളെണ്ടു എന്നത്രെ –
ആയതു ചിലർ തള്ളിക്കളഞ്ഞു വിശ്വാസകപ്പലും തകൎന്നു
പൊയി – ആയവരിൽ ഹുമയ്യനും അലക്ഷന്ത്രനും ആകുന്നു</lg><lg n="൨൦"> —ദുഷിച്ചു പറയാതെ ഇരിപ്പാൻ പഠിക്കെണ്ടതിന്നു
അവരെ ഞാൻ സാത്താനിൽ സമൎപ്പിച്ചിരിക്കുന്നു–</lg>


൨ അദ്ധ്യായം

സഭാ പ്രാൎത്ഥനയിൽ പുരുഷരും (൯)സ്തീകളും ആചരിക്കെണ്ടതു [ 189 ]

<lg n="൧">ഇനി ഞാൻ സകലത്തിന്നും മുമ്പെ പ്രബൊധിപ്പിക്കുന്നിതു –
– എല്ലാ മനുഷ്യൎക്കായി കൊണ്ടും യാചനകൾ പ്രാൎത്ഥനകൾ</lg><lg n="൨"> പക്ഷവാദങ്ങൾ സ്തൊത്രങ്ങളും ചെയ്യെണ്ടു — നാം സൎവ്വഭക്തി
യൊടും ഘനത്തൊടും സാവധാനവും സ്വസ്ഥതയും ഉള്ള ജീ
വനം കഴിക്കെണ്ടതിന്നു വിശെഷാൽ രാജാക്കന്മാൎക്കും സ</lg><lg n="൩">കല സ്ഥാനികൾ്ക്കും വെണ്ടി ചെയ്യെണ്ടു – ഇതു നല്ലതും നമ്മു</lg><lg n="൪">ടെ രക്ഷിതാവായ ദൈവത്തിന്നു ഗ്രാഹ്യവും ആകുന്നു — ആ
യവൻ എല്ലാ മനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തി</lg><lg n="൫">ന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇഛ്ശിക്കുന്നു — ദൈ
വം ഒരുവനല്ലൊ ദൈവത്തിന്നും മനുഷ്യൎക്കും എക മദ്ധ്യ</lg><lg n="൬">സ്ഥനും ഉള്ളു — എല്ലാവൎക്കും വെണ്ടി വീണ്ടെടുപ്പിൻ വി
ലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തയെ</lg><lg n="൭">ശു അത്രെ – സ്വസമയങ്ങളിൽ (അറിയിക്കെണ്ടിയ)
ഈ സാക്ഷ്യത്തിന്നായി ഞാൻ ഘൊഷകനും അപൊസ്ത
ലനും (ഞാൻ ഭൊഷ്കല്ല പരമാൎത്ഥം പറയുന്നു) വിശ്വാ
സത്തിലും സത്യത്തിലും ജാതികളുടെ ഉപദെഷ്ടാവും ആയി</lg><lg n="൮"> വെക്കപ്പെട്ടു —ആകയാൽ പുരുഷന്മാർ എല്ലാ സ്ഥലത്തും
കൊപവും സന്ദെഹവും കൂടാതെ പവിത്രകൈകളെ ഉയൎത്തി
ക്കൊണ്ടു പ്രാൎത്ഥിക്കെണം എന്ന് എന്റെ ഇഷ്ടം</lg>

<lg n="൯">അപ്രകാരം സ്ത്രീകളും ലജ്ജാശീലത്തൊടും സുബൊധ
ത്തൊടും യൊഗ്യമായി ഉടുത്തും കൊണ്ടു (കൂടി വരെണം) — പിരി
കൂന്തലും പൊന്നും മുത്തും വിലയെറിയ വസ്ത്രവും കൊണ്ടല്ല–</lg><lg n="൧൦">– ദൈവഭക്തിയെ അവലംബിക്കുന്ന സ്ത്രീകൾ്ക്ക ഉചിതമായ</lg><lg n="൧൧"> സല്ക്രിയകളെ കൊണ്ടത്രെ തങ്ങളെ അലങ്കരിക്കാവു —</lg><lg n="൧൨"> സ്ത്രീ മിണ്ടാതെ സകല അനുസരണത്തിലും പഠിക്കട്ടെ — സ്വസ്ഥ
യായിരിപ്പാനല്ലാതെ ഉപദെശിപ്പാനെങ്കിലും പുരുഷനി</lg>

[ 190 ] <lg n="">ൽ അധികരിപ്പാൻ എങ്കിലും ഞാൻ സ്ത്രീക്ക് അനുവദിക്കുന്നി</lg><lg n="൧൩">ല്ല — ആദാമല്ലൊ മുമ്പെ മനിയപ്പെട്ടു പിന്നെ ഹവ്വ—</lg><lg n="൧൪"> ശെഷം ആദാമല്ല വഞ്ചിക്കപ്പെട്ടതു സ്ത്രീ വഞ്ചിക്കപ്പെട്ടു
ലംഘനത്തിൽ അകപ്പെട്ടു –എങ്കിലും വിശ്വാസ സ്നെഹങ്ങ
ളിലും സുബൊധം കൂടിയ വിശുദ്ധീകരണത്തിലും പാൎക്കുന്നാകി
ൽ അവൾ ശിശു പ്രസവത്താൽ രക്ഷിക്കപ്പെടും –</lg>

൩ അദ്ധ്യായം

അദ്ധ്യക്ഷർ –(൮) ശുശ്രൂഷക്കാർ -(൧൧) ശുശ്രൂഷക്കാര
ത്തികൾ -ഇവർ വിഷയമായി –(൧൪)ദൈവഭവനത്തി
ൽ ആചരിക്കെണ്ടതു –

<lg n="൧">ഈ വാക്കു പ്രമാണം – ഒരുവൻ അദ്ധ്യക്ഷയെ വാഞ്ചിക്കു</lg><lg n="൨">ന്നു എങ്കിൽ നല്ല വെലയെ ആഗ്രഹിക്കുന്നു — അധ്യക്ഷ
നാകട്ടെ നിരപവാദ്യൻ എകകളത്രവാൻ നിൎമ്മദൻ സുബുദ്ധി</lg><lg n="൩">മാൻ സുശീലൻ അതിഥിപ്രിയനും ഉപദെശികനും ആക– പാ</lg><lg n="൪">നസക്തനും ഹിംസകനും അരുതു–ശാന്തൻ നിഷ്ഫലൻ അ
ലൊഭി സ്വഭവനത്തെ നന്നായി ഭരിക്കുന്നവനും സകല
ഗൌരവത്തൊടും കൂടെ കുട്ടികളെ അടക്കുന്നവനും (വെണം)–</lg><lg n="൫"> – സ്വഭവനത്തെ ഭരിപ്പാൻ അറിയാത്തവൻ ദെവസ</lg><lg n="൬">ഭയെ എങ്ങിനെ വിചാരിക്കും – ചീൎത്തു പൊയിട്ടു പിശാചി
ന്റെ വ്യവഹാരത്തിൽ അകപ്പെടാതെ ഇരിപ്പാൻ പുതു</lg><lg n="൭">ശിഷ്യനും അരുതു – നിന്ദയും പിശാചിന്റെ കണ്ണിയിലും
വീഴായ്വാൻ പുറത്തുള്ളവരിൽ നല്ല ശ്രുതിയുള്ളവനും
ആകെണ്ടു –</lg>

<lg n="൮"> അവ്വണ്ണം ശുശ്രൂഷക്കാർ ഗൌരവമുള്ളവർ ആ
കെണം ഇരുവാക്കുകാരും മദ്യസക്തരും ദുൎല്ലൊഭികളും</lg> [ 191 ]

<lg n="൯">അരുതു — വിശ്വാസത്തിന്റെ മൎമ്മം ശുദ്ധ മനസ്സാക്ഷിയി</lg><lg n="൧൦">ൽ പാൎപ്പിക്കുന്നവരെ വെണ്ടു – ഇവർ മുമ്പെ പരീക്ഷിക്ക
പ്പെടാവു പിന്നെ അനിന്ദ്യരായി കണ്ടാൽ ശുശ്രൂഷിക്കട്ടെ</lg><lg n="൧൧"> — അവ്വണ്ണം സ്ത്രീകളും ഗൌരവമുള്ളവരായി ഏഷണി പറ
യാതെ നിൎമ്മദമാരും എല്ലാറ്റിലും വിശ്വസ്തമാരും ആക—</lg><lg n="൧൨"> ശുശ്രൂഷക്കാർ എക കളത്രവാന്മാരും കുട്ടികളെയും സ്വഭവ</lg><lg n="൧൩">നങ്ങളെയും നന്നായി ഭരിക്കുന്നവരും ആകെണം —ന
ന്നായി ശുശ്രൂഷിച്ചിട്ടുള്ളവർ തങ്ങൾ്ക്ക നല്ല നിലയും ക്രിസ്ത
യെശുവിങ്കലെ വിശ്വാസത്തിൽ വളരെ പ്രാഗത്ഭ്യവും
സമ്പാദിക്കുന്നു—</lg>

<lg n="൧൪">ഞാൻ നിന്റെ അടുക്കൽ അതിവെഗത്തിൽ വരും</lg><lg n="൧൫"> എന്നു ഭാവിക്കുന്നു എങ്കിലും — എനിക്ക താമസം സംഭവി
ച്ചാൽ സത്യത്തിന്റെ തൂണും മൂലഭിത്തിയുമായി ജീവനുള്ള
ദൈവത്തിന്റെ സഭയാകുന്ന ദെവഭവനത്തിൽ നീ നട
ക്കെണ്ടും പ്രകാരം അറിവാനായി ഞാൻ ഇവ എഴുതുന്നു –</lg><lg n="൧൬">–ഭക്തിയുടെ മൎമ്മം സമ്മതമാം വണ്ണം വലുതാകുന്നവല്ലൊ –
(ദൈവം) ആയവൻ ജഡത്തിൽ വിളങ്ങിയവൻ ആത്മാവി
ൽ നീതികരിക്കപ്പെട്ടവൻ ദൂതന്മാൎക്ക പ്രത്യക്ഷൻ ജാതിക
ളിൽ ഘൊഷിതൻ ലൊകത്തിൽ വിശ്വസിക്കപ്പെട്ടവൻ
തെജസ്സിൽ എടുത്തു കൊള്ളപ്പെട്ടവൻ എന്നത്രെ</lg>

൪ അദ്ധ്യായം

കള്ളബൊധകർ ഉണ്ടാകുന്നതിലും –(൧൨) തന്റെ വൎദ്ധന
ത്തിനാലും ചെയ്യെണ്ടതു –

<lg n="">പിന്നെ ആത്മാവാ(യവൻ) സ്പഷ്ടമായി പറയുന്നിതു – ശെഷ</lg><lg n="൧">കാലങ്ങളിൽ ചിലർ തെറ്റിക്കുന്ന ആത്മാക്കളെയും ഭൂതങ്ങ</lg>

[ 192 ] <lg n="">ളുടെ ഉപദെശങ്ങളെയും ആശ്രയിച്ചു വിശ്വാസത്തിൽ നിന്നു</lg><lg n="൨"> പൊളിവാക്കുകാരുടെ വ്യാജത്തിൽ ഭ്രംശിച്ചു പൊകും –സ്വന്ത
മനൊബൊധത്തിൽ ചൂടുവെച്ചിട്ടുള്ള ആ മിത്ഥ്യാവാദികൾ</lg><lg n="൩"> വിവാഹം നിഷെധിക്കയും – സത്യത്തെ ഗ്രഹിച്ചിട്ടുള്ള വി
ശ്വാസികൾ സ്തൊത്രത്തൊടെ അനുഭവിപ്പാൻ വെണ്ടി ദൈ</lg><lg n="൪">വം സൃഷ്ടിച്ച ഭൊജ്യങ്ങളെ വൎജ്ജിക്കയും ചെയ്യുന്നു – ദെ
വ സൃഷ്ടി എല്ലാം നല്ലതു തന്നെ — സ്തൊത്രത്തൊടെ കൈക്കൊ</lg><lg n="൫">ള്ളുന്നത് ഒന്നും ത്യാജ്യവും അല്ല – ദെവവചനത്താലും പ്രാ</lg><lg n="൬">ൎത്ഥനയാലും വിശുദ്ധീകരിക്കപ്പെടുന്നുവല്ലൊ — ഇതു നീ
സഹൊദരന്മാരെ ഗ്രഹിപ്പിച്ചാൽ നീ അനുസരിച്ച സദുപ
ദെശ വിശ്വാസത്തിന്റെ വചനങ്ങളാൽ പൊഷിച്ചു വളൎന്നു</lg><lg n="൭"> കൊണ്ടു യെശു ക്രിസ്തനു നല്ല ശുശ്രൂഷക്കാരനാകും – കിഴ
വികൾ്ക്കു പറ്റുന്ന ബാഹ്യകഥകളെ ഒഴിച്ചു ദൈവഭക്തിയെ</lg><lg n="൮"> കുറിച്ചു അഭ്യസിച്ചു കൊൾ്ക – ശരീരാഭ്യാസം അല്പം ചിലതി
ന്നു പ്രയൊജനമാകും ദൈവഭക്തിയൊ ഇപ്പൊഴും എപ്പൊ
ഴുമുള്ള ജീവന്റെ വാഗ്ദത്തം പ്രാപിച്ചിട്ടു സകലത്തിന്നും പ്ര</lg><lg n="൯">യൊജനമാകുന്നു – ഇതു സൎവ്വഗ്രാഹ്യമായ പ്രമാണവാക്കു</lg><lg n="൧൦">— ആ (ജീവനു) വെണ്ടി തന്നെ ഞങ്ങൾ സകല മനുഷ്യൎക്കും
പ്രത്യെകം വിശ്വാസികൾ്ക്കും രക്ഷിതാവാകുന്ന ജീവനുള്ള
ദൈവത്തിന്മെൽ ആശവെച്ചു പ്രയാസപ്പെട്ടും നിന്ദ അനുഭ</lg><lg n="൧൧">വിച്ചും നടക്കുന്നു — ഈ വക നീ ആജ്ഞാപിച്ചുപദെശിച്ചു</lg><lg n="൧൨"> കൊൾ്ക — ആരും ബാല്യം നിമിത്തം നിന്നെ തുഛ്ശീകരി
പ്പാൻ സംഗതി വരരുതു – വാക്കിലും നടപ്പിലും സ്നെഹവിശ്വാ
സങ്ങളിലും നിൎമ്മലതയിലും വിശ്വാസികൾ്ക്ക മാതൃകയായ്ചമക</lg><lg n="൧൩">— ഞാൻ വരുവൊളം അദ്ധ്യയനം പ്രബൊധനം ഉപദെശം</lg><lg n="൧൪"> ഇവറ്റിൽ ഉത്സാഹിക്ക — മൂപ്പന്മാരുടെ ഹസ്താൎപ്പണം കൂടി</lg> [ 193 ]

<lg n="">യ പ്രവചനത്താൽ നിണക്ക കിട്ടിയ കൃപാവരത്തിൽ ഉ െ</lg><lg n="൧൫">പക്ഷ തൊന്നാതെ — നിന്റെ മുഴുപ്പും എല്ലാവൎക്കും പ്രസിദ്ധ
മായി തീരെണ്ടതിന്നു ആയവ കരുതുക അവറ്റിൽ തന്നെ ഇരി</lg><lg n="൧൬">ക്ക – ഇതിൽ ഉറെച്ചു കൊണ്ടു നിങ്കലും ഉപദെശത്തിലും ജാ
ഗ്രതയായിരിക്ക – അങ്ങിനെ ചെയ്താൽ നിന്നെയും നിന്നെ കെ
ൾ്ക്കുന്നവരെയും നീ രക്ഷിക്കും —</lg>


൫ അദ്ധ്യായം

വിശെഷാൽ - (൩) വിധവമാരെ പൊറ്റി -(൯) പണി
ക്കാക്കി -(൧൭) മൂപ്പരെയും -(൨൦)പിഴെച്ചവരെയും - (൨൩)
തന്നെയും നടത്തിക്കൊള്ളെണ്ടതു –

<lg n="൧">മൂത്തവനെ ഭത്സിക്കരുത് അഛ്ശനെ പൊലെ പ്രബൊധി
പ്പിക്കെ ആവു ഇളയവരെ സഹൊദരരെ പൊലെയും –</lg><lg n="൨"> മൂത്ത സ്ത്രീകളെ അമ്മമാരെ പൊലെയും യുവതികളെ സ
ഹൊദരികൾ എന്നും സകല നിൎമ്മലതയൊടും (പ്രബൊധിപ്പി</lg><lg n="൩">ക്ക) — വിധവമാരെ ഉള്ളവണ്ണം വിധവമാരായാൽ ആദ</lg><lg n="൪">രിക്ക — വല്ലവൾ്ക്കും പുത്രപൌത്രന്മാർ ഉണ്ടായാൽ ഇവർ മുമ്പെ
സ്വഭവനത്തിൽ ഭക്തിയെ കാണിച്ചു പിതാക്കൾ്ക്ക പകരം ചെ
യ്തു കൊടുപ്പാൻ പഠിക്കട്ടെ ഇതു ദൈവത്തിന്നു ഗ്രാഹ്യം ത</lg><lg n="൫">ന്നെ — ഉള്ളവണ്ണം വിധവയായി ആരും ഇല്ലാതെ കണ്ടു വന്ന
വൾ ദൈവത്തിന്മെൽ ആശ വെച്ചു രാപ്പകൽ യാചനാ പ്രാ</lg><lg n="൬">ൎത്ഥനകളിലും ഉറെച്ചു പാൎക്കുന്നു — കാമുകിയായവളൊ ജീ</lg><lg n="൭">വിച്ചന്നും ചത്തു — അവർ നിരപവാദ്യമാരായിരിപ്പാൻ</lg><lg n="൮"> നീ ഇവ ആജ്ഞാപിക്ക – വല്ലവനും തനിക്കുള്ളവൎക്കും പ്ര
ത്യെകം ഭവനക്കാൎക്കും വെണ്ടി കരുതുന്നില്ല എങ്കിൽ അവൻ
വിശ്വാസത്തെ തള്ളിക്കഴിഞ്ഞു അവിശ്വാസിയിലും അ </lg>

[ 194 ] ധമനാകുന്നു –

<lg n="൯">എക ഭൎത്താവെ പരിഗ്രഹിച്ചിരുന്നു അറുപതു വയസ്സി</lg><lg n="൧൦">ന്നു താഴെയല്ലാത്ത വിധവ — മക്കളെ വളൎത്തുക അതിഥിക
ളെ സല‌്ക്കരിക്ക പരിശുദ്ധന്മാരുടെ കാൽ കഴുകുക സങ്കടപ്പെ
ടുന്നവൎക്ക മുട്ടു തീൎക്കുക സൎവ്വ സൽക്രിയയും പിന്തുടരുക എ
ന്നിപ്രകാരം നല്ല പ്രവൃത്തികളെ കൊണ്ടു ശ്രുതിപ്പെട്ടവ
ളായാൽ തെരിഞ്ഞെടുക്കപ്പെടട്ടെ – ഇളയ വിധവമാ െ</lg><lg n="൧൧">ര ഒഴിക്ക – അവർ ക്രിസ്തനു നെരെ പുളെച്ചു മദിച്ചു എങ്കിൽ</lg><lg n="൧൨"> വിവാഹം ചെയ്വാൻ ഇഛ്ശിക്കും — എന്നാൽ ആദ്യ സത്യത്തി
ന്റെ ഭംഗം എന്നൊരു ന്യായവിധിക്ക ഹെതുവായി വരുന്നു--</lg><lg n="൧൩">– അത്രയുമല്ല പ്രവൃത്തിയിൽ മടിഞ്ഞു ഭവനം തൊറും സഞ്ചാ
രം ശീലിക്കും മടി വല്ലാതെ ജല്പനവും പരകാൎയ്യാന്വെ</lg><lg n="൧൪">ഷണവും അരുതാത്ത വാക്കും സംഭവിക്കും – ആകയാൽ
ഇളയവർ വിവാഹം ചെയ്ക പുത്ര സമ്പത്തുണ്ടാക്ക – ഭവനം
രക്ഷിക്ക – വിരൊധിക്ക അപവാദത്തിന്നു അവസരം ഒ</lg><lg n="൧൫">ന്നും കൊടുക്കാതെ ഇരിക്ക എന്ന എന്റെ ഇഷ്ടം –ഇപ്പൊ
ൾ തന്നെ ചിലർ സാത്താന്റെ വഴിയായ്തിരിഞ്ഞു പൊയല്ലൊ</lg><lg n="൧൬"> – വിശ്വാസിക്കൊ വിശ്വാസിനിക്കൊ വിധവമാർ ഉണ്ടെ
ങ്കിൽ അവർ തന്നെ ഇവരുടെ ബുദ്ധിമുട്ടു തീൎക്കട്ടെ സഭ
യൊ ഉള്ളവണ്ണം വിധവമാരായവൎക്ക് അപ്രകാരം തീൎക്കെണ്ട
തിന്നു ആ ഭാരം എല്ക്കരുതെ –</lg>

<lg n="൧൭">നന്നായി വാഴുന്ന മൂപ്പന്മാരെ പ്രത്യെകം വചനത്തിലും
ഉപദെശത്തിലും അദ്ധ്വാനിക്കുന്നവരെ തന്നെ ഇരട്ടിമാ</lg><lg n="൧൮">നത്തിന്നു പാത്രമായി എണ്ണുക — (൫മൊ. ൨൫,൪) മെതിക്കുന്ന
കാളയുടെ വായി കെട്ടരുത് എന്നു വെദവാക്കുണ്ടല്ലൊ വെല
ക്കാരൻ തന്റെ കൂലിക്ക യൊഗ്യൻ ആകുന്നു പൊൽ (ലൂ.൧൦,൭)</lg> [ 195 ]

<lg n="൧൯">— രണ്ടു മൂന്നു സാക്ഷികൾ മുഖാന്തരമല്ലാതെ മൂപ്പന്റെ നെ</lg><lg n="൨൦">രെ അന്യായം എടുക്കരുതു — പാപം ചെയ്യുന്നവരെ
ശെഷമുള്ളവൎക്കു ഭയത്തിന്നായി എല്ലാവരുടെ മുമ്പാകെയും</lg><lg n="൨൧"> ശാസിക്ക – ഇവനീ പക്ഷമായി ഒന്നും ചെയ്യാതെ മുൻ വി
ധികൂടാതെ പ്രമാണിച്ചു കൊള്ളെണം എന്നു ഞാൻ ദൈ
വത്തെയും യെശുക്രിസ്തനെയും തെരിഞ്ഞെടുക്കപ്പെട്ട ദൂത
ന്മാരെയും സാക്ഷി ആക്കി വെച്ചു നിന്നൊടു കല്പിക്കുന്നു —</lg><lg n="൨൨"> വെഗത്തിൽ കൈകളെ ഒരുത്തനിലും വെക്കരുത് അന്യ
ന്മാരുടെ പാപങ്ങളിൽ അംശക്കാരനാകയും അരുത് – നി</lg><lg n="൨൩">ന്നെ തന്നെ നിൎമ്മലനായ്ക്കാത്തു കൊൾ്ക — ഇനിയും കെവലം
വെള്ളം കുടിക്കൊല്ലാ – നിന്റെ വയറും കൂടക്കൂടയുള്ള ക്ഷീ
ണതകളും വിചാരിച്ച് അല്പം വീഞ്ഞും സെവിക്ക –</lg>

<lg n="൨൪">ചില മനുഷ്യരുടെ പാപങ്ങൾ വെളിവായിക്കിടന്നു
ന്യായവിധിക്കു മുമ്പിടുന്നു ചിലൎക്ക അവ പിഞ്ചെല്ലുന്നു – അ
പ്രകാരം സൽക്രിയകളും (ചിലരിൽ)വെളിവാകുന്നു – വെ
ളിപ്പെടാത്തവയും ഒളിച്ചിരിപ്പാൻ കഴികയില്ല –</lg>


൬ അദ്ധ്യായം

ദാസരെ പ്രബൊധിപ്പിച്ചു –(൩) ദുരുപദെശവും–
(൬.൧൭)ദ്രവ്യാഗ്രഹവും വൎജ്ജിച്ചു –(൧൧)–നിത്യ ജീ
വനെ തെടെണ്ടതു –

<lg n="൧">നുകത്തിങ്കീഴിൽ ദാസന്മാരായിരിക്കുന്നവർ ഒക്കയും ദെവ
നാമത്തിന്നും ഉപദെശത്തിന്നും ദൂഷണം വരാതിരിപ്പാൻ
ഉടയവരെ സകല മാനത്തിന്നും യൊഗ്യന്മാർ എന്നു എണ്ണെ</lg><lg n="൨">ണ്ടു– വിശാസികളായ യജമാനന്മാരുള്ളവർ അവരെ സ
ഹൊദരന്മാർ എന്നു വെച്ചു തുഛ്ശീകരിക്കരുതു – അവരുടെ</lg> [ 196 ] ഗുണമുള്ള സെവയെ അനുഭവിക്കുന്നവർ വിശ്വാസികളും ഇ
ഷ്ടന്മാരും ആകകൊണ്ടു അവരെ വിശെഷാൽ സെവിച്ചു കൊ
ൾ്വു – ഇവ ഉപദെശിക്കയും പ്രബൊധിപ്പിക്കയും ചെയ്ക-

<lg n="൩">നമ്മുടെ കൎത്താവായ യെശുക്രിസ്തന്റെ സൌഖ്യ വച
നങ്ങളെയും ഭക്തിക്കൊത്ത ഉപദെശത്തെയും വല്ലവനും</lg><lg n="൪"> അനുസരിയാതെ അന്യഥാ ഉപദെശിച്ചാൽ അവൻ ഒന്നും
അറിയാതെ ഡംഭിച്ചു പൊയി തൎക്കങ്ങളും വായ്പടകളും ആകു</lg><lg n="൫">ന്ന വ്യാധി പിടിച്ചും ഇരിക്കുന്നു — അവറ്റിൽ അസൂയാ ശണ്ഠ
കൾ ദൂഷണങ്ങൾ ദുസ്സംശയങ്ങളും ബുദ്ധിനഷ്ടരും സത്യഭ്രഷ്ട
രും ആയ മനുഷ്യരുടെ നിത്യ ഉരുസലും ഉത്ഭവിക്കുന്നു [അവ
രൊട് അകന്നു നില്ക്ക] —ആയവർ ദെവഭക്തി അഹൊവൃത്തി</lg><lg n="൬"> എന്നു വിചാരിക്കുന്നു – അലം ഭാവത്തൊട് കൂടിയ ഭക്തി വ</lg><lg n="൭">ലുതായ അഹൊവൃത്തി ആകുന്നു താനും — ഇഹലൊകത്തിലെ
ക്ക് നാം ഒന്നും കൊണ്ടു വന്നിട്ടില്ലല്ലൊ എതാനും കൊണ്ടു പൊ</lg><lg n="൮">വാനും കഴികയില്ല സ്പഷ്ടം – ഉണ്മാനും ഉടുപ്പാനും സാധിച്ചാൽ</lg><lg n="൯"> മതി എന്നു നാം വിചാരിപ്പൂ — ധനം വെണം എന്നുള്ളവർ പരീ
ക്ഷയിലും കണ്ണിയിലും മനുഷ്യരെ സംഹാരനാശങ്ങളിൽ മുക്കി</lg><lg n="൧൦"> കളയുന്ന പല നിസ്സാര ദുൎമ്മൊഹങ്ങളിലും വീഴുന്നു –ദ്രവ്യാഗ്രഹം
സകല ദൊഷത്തിന്നും മൂലമായിരിക്കുന്നവല്ലൊ - ഈ വാഞ്ഛ
കൊണ്ടു ചിലർ വിശ്വാസത്തെ വിട്ടുഴന്നു ബഹുദുഃഖങ്ങളാൽ തങ്ങ
ളെ തന്നെ തുളെച്ചിരിക്കുന്നു —</lg>

<lg n="൧൧">എന്നാൽ ദൈവമനുഷ്യനായുള്ളൊവെ ഇവറ്റെ വിട്ടൊ
ടി നീതി ഭക്തി വിശ്വാസം സ്നെഹം ക്ഷാന്തി സൌമ്യത എന്നി</lg><lg n="൧൨">വ പിന്തുടൎന്നു കൊൾ്ക – വിശ്വാസത്തിന്റെ നല്ല പൊർ പൊരു
ക നിത്യജീവനെ പിടിച്ചു കൊൾ്ക അതിന്നായ്നീ വിളിക്കപ്പെ
ട്ടു അനെകം സാക്ഷികളുടെ മുമ്പാകെ ആ നല്ല സ്വീകാരം പറ

</lg> [ 197 ]

<lg n="൧൩">ഞ്ഞുവല്ലൊ — സൎവ്വത്തിന്നും ജീവനെ ജനിപ്പിക്കുന്ന ദൈവ
ത്തിന്നും പൊന്ത്യപിലാത്തൻ മുഖെന ആ നല്ല സ്വീകാരത്തെ
സാക്ഷീകരിച്ച ക്രിസ്ത യെശുവിന്നും മുമ്പാകെ ഞാൻ നിന്നെ</lg><lg n="൧൪">ആജ്ഞാപിക്കുന്നത് എന്തെന്നാൽ – നീ നിഷ്കളങ്കനും
നിരപവാദ്യനും ആയി നമ്മുടെ കൎത്താവായ യെശുക്രിസ്ത െ</lg><lg n="൧൫">ന്റ പ്രത്യക്ഷത വരെ കല്പനയെ കാത്തു കൊള്ളെണം – ആ
(പ്രത്യക്ഷതയെ) സ്വസമയങ്ങളിൽ കാണിക്കും ധന്യനായ എ</lg><lg n="൧൬">കാധിപതിയും രാജാധിരാജാവും കൎത്താധികൎത്താവും —ചാ
കായ്മ താനെ ഉള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസി
ക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴി
യാത്തവനും ആയവന്നു ബഹുമാനവും നിത്യബലവും ഉ
ള്ളു — ആമെൻ</lg>

<lg n="൧൭">ഈ യുഗത്തിലെ ധനവാന്മാരൊടു ആജ്ഞാപിക്ക—
ഉന്നതഭാവം അരുത് നിശ്ചയമില്ലാത്ത ധനത്തിൽ അല്ല ന
മുക്കു സകലവും ധാരാളമായി അനുഭവിപ്പാൻ തരുന്ന ജീ</lg><lg n="൧൮">വനുള്ള ദൈവത്തിന്മെൽ ആശ വെച്ചു — നന്മ ചെയ്തു സൽ
ക്രിയകൾ എന്ന സമ്പത്തുണ്ടാക്കി ദാനശീലവും കൂറ്റായ്മയും
പൂണ്ടും കൊണ്ടു — സത്യജീവനെ പ്രാപിപ്പാൻ വെണ്ടി ഭാ</lg><lg n="൧൯">വിയിങ്കലെക്ക് തങ്ങൾ്ക്ക് നല്ല അടിസ്ഥാനത്തെ നിക്ഷെപി
ച്ചു പൊരെണം എന്നത്രെ –</lg>

<lg n="൨൦">അല്ലയൊ തിമൊത്ഥ്യനെ കള്ളനാമമുള്ള (അദ്ധ്യാ
ത്മ) ജ്ഞാനത്തിന്റെ ബാഹ്യമായ വൃഥാലാപങ്ങളെയും
ദ്വന്ദ്വങ്ങളെയും അകറ്റി നിന്നു ഉപനിധിയെ കാത്തു െ</lg><lg n="൨൧">കാൾ്ക — ആജ്ഞാനം ചിലർ അവലംബിച്ചു വിശ്വാസത്തി
ൽ നിന്നു ഭ്രമിച്ചു പൊയി —</lg>

കരുണ നിങ്ങളൊടു കൂട ഇരിക്ക

[ 198 ] തിമൊത്ഥ്യന്ന എഴുതിയ
രണ്ടാം ലെഖനം

൧ അദ്ധ്യായം

പൂൎവ്വസ്നെഹമരണം –(൬) ദെവവെലയിൽ -(൮) കഷ്ടപ്പെ
ട്ടും ഉത്സാഹിക്കെണ്ടതു(൧൫)നാനാ വൎത്തമാനങ്ങൾ

<lg n="൧">ദെവെഷ്ടത്താലും ക്രിസ്ത യെശുവിലുള്ള ജീവന്റെ വാഗ്ദത്ത
നിമിത്തവും യെശുക്രിസ്തന്റെ അപൊസ്തലനായ പൌൽ</lg><lg n="൨">– പ്രിയപുത്രനായ തിമൊത്ഥ്യന്നു (എഴുതുന്നത്)- പിതാവാ
യ ദൈവത്തിൽ നിന്നും നമ്മുടെ കൎത്താവായ യെശു ക്രിസ്തുവി
ൽ നിന്നും കരുണ കനിവു സമാധാനവും ഉണ്ടാവൂതാക –</lg>

<lg n="൩">എന്റെ അപെക്ഷകളിൽ ഇടവിടാതെ നിന്നെ നണ്ണി
നിന്റെ കണ്ണുനീരുകളെ ഒൎത്തും ഞാൻ നിന്നെ (പിന്നെയും)
കണ്ടു സന്തൊഷപൂൎണ്ണനാവാൻ രാപ്പകലും വാഞ്ഛിച്ചും കൊണ്ടി</lg><lg n="൪">ട്ടു —(ഞാൻ) പൂൎവ്വന്മാർ മുതൽ ശുദ്ധ മനസ്സാക്ഷിയിൽ ഉപാ</lg><lg n="൫">സിക്കുന്ന ദൈവത്തിന്നു സ്തൊത്രം ചെയ്യുന്നു — നിന്നിലുള്ള നി
ൎവ്വ്യാജ വിശ്വാസത്തിന്റെ ഒൎമ്മയെ കൊണ്ടു (ഞാൻ അങ്ങി
നെ വാഞ്ഛിക്കുന്നു) ആയത് ആദ്യം നിന്റെ മുത്തച്ചിയായ ലൊ</lg><lg n="൬">യിസിലും അമ്മയായ യുനീക്കയിലും അധിവസിച്ചു — നിന്നിലും
ഉണ്ടെന്നു ഞാൻ തെറിയിരിക്കുന്നത കൊണ്ട എന്റെ ഹസ്താ
ൎപ്പണത്താൽ നിന്നിൽ ഉണ്ടായ ദെവവരത്തെ (പുതുതായി)</lg><lg n="൭"> ജ്വലിപ്പിക്കെണം എന്നു നിന്നെ ഒൎപ്പിക്കുന്നു — ഭീരുതയു
ള്ള ആത്മാവെ അല്ലല്ലൊ ശക്തി സ്നെഹ സുബൊധങ്ങളുള്ള ആ</lg> [ 199 ]

ത്മാവെ ദൈവം നമുക്ക് തന്നതു

<lg n="൮">അതു കൊണ്ടു നമ്മുടെ കൎത്താവിന്റെ സാക്ഷ്യത്തി
ലും അവന്റെ ബദ്ധനായ ഈ എന്നിലും നാണിക്കാതെ—
നീയും സുവിശെഷത്തിന്നായി ദെവശക്തിയാൽ ആകും വ</lg><lg n="൯">ണ്ണം കൂടെ കഷ്ടങ്ങളെ സഹിക്ക — അവൻ നമ്മെ രക്ഷിച്ചു
വിശുദ്ധ വിളി കൊണ്ടു വിളിച്ചത് നമ്മുടെ ക്രിയകളിൻ പ്രകാ
രമല്ല – യുഗാദി കാലങ്ങൾ്ക്ക മുമ്പെ ക്രിസ്തയെശുവിൽ (കല്പിച്ചു)</lg><lg n="൧൦">കൊടുത്തതും — ഇപ്പൊൾ മരണത്തെ നീക്കി സുവിശെഷം
കൊണ്ടു ജീവനെയും കെടായ്മയെയും വിളങ്ങിച്ചുള്ള നമ്മുടെ
രക്ഷിതാവായ യെശുക്രിസ്തന്റെ പ്രത്യക്ഷതയാൽ വെളി</lg><lg n="൧൧"> വന്നതും ആയ സ്വകരുണാ നിൎണ്ണയപ്രകാരം ആകുന്നു —ആ
(സുവിശെഷത്തിന്നു) ഞാൻ ഘൊഷകനും അപൊസ്തലനും
ജാതികളുടെ ഉപദെഷ്ടാവും ആക്കപ്പെട്ടതിനാൽ ഈ (കഷ്ട</lg><lg n="൧൨">ത) അനുഭവിക്കുന്നു ലജ്ജിക്കുന്നില്ല താനും — ഞാൻ ഇന്നവ
നെ വിശ്വസിച്ചു എന്നറിഞ്ഞും അവൻ എന്റെ ഉപനിധി
യെ ആ ദിവസം വരെ സൂക്ഷിപ്പാൻ ശക്തനാകുന്നു എന്നു
തെറിയും ഇരിക്കുന്നു –</lg>

<lg n="൧൩">എങ്കൽ നിന്നു കെട്ട സൌഖ്യ വചനങ്ങളുടെ മാതിരി
യെ നീ ക്രിസ്ത യെശുവിങ്കലുള്ള വിശ്വാസ സ്നെഹങ്ങളിലും ധരി</lg><lg n="൧൪">ച്ചു കൊൾ്ക– നമ്മിൽ അധിവസിക്കുന്ന വിശുദ്ധാത്മാവ് കൊണ്ട്</lg><lg n="൧൫"> ആ നല്ല ഉപനിധിയെ സൂക്ഷിച്ചു കൊൾ്ക — ഫുഗല്ലൻ ഹൎമ്മൊ
ഗനാ മുതലായ ആസ്യക്കാർ എല്ലാം എന്നെ വിട്ടു തിരിഞ്ഞു എ</lg><lg n="൧൬">ന്നു നിണക്കറിയാം അല്ലൊ—പലപ്പൊഴും എന്നെ തണുപ്പി
ച്ച ഒനെസിഭരന്റെ കുഡുംബത്തിന്നു കൎത്താവ് ആൎദ്രകരു</lg><lg n="൧൭">കരുണ കൊടുക്കുമാറാക – അവൻ എന്റെ ചങ്ങലയിൽ നാണി
ക്കാതെ രൊമയിലായ ഉടനെ താല്പൎയ്യത്തൊടെ എന്നെ നി</lg>

[ 200 ] <lg n="൧൮">രഞ്ഞു കണ്ടെത്തുകയും ചെയ്തു — (കൎത്താവ് ആ ദിവസത്തി
ൽ അവന്നു കൎത്താവിൻ പക്കൽ കനിവു കണ്ടെത്തുമാറകെണ
മെ) - ശെഷം എഫെസിൽ വെച്ച് അവൻ എത്ര ശുശ്രൂഷി
ച്ചു എന്നു നിണക്ക് അധികം നല്ലവണ്ണം അറിയാം-</lg>

൨ അദ്ധ്യായം

ദെവവെലയിൽ ഉറെച്ചും – (൩) പൊരാടി കൊണ്ടും –
(൧൪) വായ്പട ദുരുപദെശവും നീക്കി പൊരെണ്ടതു

<lg n="൧">എന്നാൽ എന്റെ പുത്ര ക്രിസ്ത യെശുവിലുള്ള കൃപയിൽ ശ</lg><lg n="൨">ക്തനായ്വളരുക – നീ പല സാക്ഷി മുഖാന്തരം എന്നിൽ നിന്ന്
കെട്ടത് എല്ലാം മറ്റുള്ളവൎക്കും ഉപദെശിപ്പാൻ സമൎത്ഥരാ
യ വിശ്വസ്ത മനുഷ്യരിൽ നിക്ഷെപിക്ക –</lg>

<lg n="൩">യെശുക്രിസ്തന്റെ നല്ല ഭടനായിട്ടു നീ കൂട കഷ്ടപ്പെടുക</lg><lg n="൪"> –പട ചെൎത്തവന്റെ പ്രസാദത്തിന്നായി പടയാളികൾ ആരും</lg><lg n="൫"> സംസാരകാൎയ്യങ്ങളിൽ കുടുങ്ങി പൊകുന്നില്ല(ല്ലൊ) — പിന്നെ
ഒരുത്തൻ മല്ലു കെട്ടിയാലും ധൎമ്മപ്രകാരം പൊരായ്കിൽ കിരീടം</lg><lg n="൬">അണികയില്ല — അദ്ധ്വാനിച്ചിട്ടു തന്നെ കൃഷിക്കാരൻ മു െ</lg><lg n="൭">മ്പഫലങ്ങളെ അനുഭവിക്കുന്നത് ന്യായം — ഞാൻ പറയുന്ന
വ ബൊധിച്ചു കൊൾ്ക കൎത്താവ് സകലത്തിലും നിണക്ക ബുദ്ധി</lg><lg n="൮"> നല്കുമല്ലൊ — ദാവിദിൻ സന്തതിയിൽ നിന്നുള്ള യെ
ശു ക്രിസ്തൻ മരിച്ചവരിൽ നിന്നുണൎന്നത് എന്റെ സുവിശെ</lg><lg n="൯">ഷ പ്രകാരം ഒൎത്തു കൊൾ്ക – ആയത് അറിയിക്കുന്നതിൽ
ഞാൻ ദുഷ്പ്രവൃത്തിക്കാരൻ എന്ന പൊലെ ബന്ധനത്തൊളം</lg><lg n="൧൦"> കഷ്ടപ്പെടുന്നു ദെവവചനത്തിന്നു ബന്ധനം ഇല്ല താനും –
ആകയാൽ തെരിഞ്ഞെടുത്തവൎക്കും ക്രിസ്ത യെശുവിലുള്ള ര
ക്ഷ നിത്യ തെജസ്സൊടും കൂട കിട്ടെണ്ടതിന്നു ഞാൻ അവ</lg> [ 201 ]

<lg n="൧൧">ൎക്കായി സകലവും സഹിക്കുന്നു — ഈ വാക്കു പ്രമാണം നാം കൂ
ടെ മരിച്ചു എങ്കിൽ കൂടെ ജീവിക്കും സഹിക്കുന്നു എങ്കിൽ കൂടെ വാ</lg><lg n="൧൨">ഴും — തള്ളിപ്പറയുന്നു എങ്കിൽ നമ്മെ അവനും തള്ളിപ്പറ</lg><lg n="൧൩">യും — വിശ്വസിക്കാതെ പൊയെങ്കിൽ അവൻ വിശ്വസ്ത
നായ്പാൎക്കുന്നു തന്നെത്താൻ തള്ളിപ്പറവാൻ കഴികയില്ല —</lg><lg n="൧൪"> ഇവ നീ കൎത്താവെ സാക്ഷി ആക്കി ഒൎപ്പിക്ക ഒന്നിന്നും കൊള്ളാ
തതും കെൾ്ക്കുന്നവരെ മറിക്കുന്നതും ആയ വായ്പട ചെയ്യൊല്ല –</lg><lg n="൧൫">— സത്യ വചനത്തെ നെരെ വിഭാഗിച്ചു കൊണ്ടു ലജ്ജവരാ
ത്ത പ്രവൃത്തിക്കാരാനായി നിന്നെ തന്നെ ദൈവത്തിന്നു കൊ</lg><lg n="൧൬">ള്ളാകുന്നവനാക്കി നിറുത്തുവാൻ ശ്രമിക്ക — ബാഹ്യമായ
വൃഥാലാപങ്ങളെ ഒഴിഞ്ഞിരിക്ക ആ വകക്കാർ ഭക്തി കെ</lg><lg n="൧൭">ടിൽ അധികം മുതിൎന്നു വരും — അവരുടെ വാക്ക് അൎബ്ബുദ</lg><lg n="൧൮">വ്യാധി പൊലെ തിന്നു തിന്നുമിരിക്കും — അവരിൽ ഹുമനയ്യ
നും ഫിലെതനും സത്യത്തിൽ നിന്നു പിഴുകി പൊയിട്ടു പുന
രുത്ഥാനം ആയ്കഴിഞ്ഞു എന്നു ചൊല്ലി ചിലരുടെ വിശ്വാസ
ത്തെ കമിഴ്ത്തി കളയുന്നു —</lg>

<lg n="൧൯"> എങ്കിലും ദൈവത്തിന്റെ സ്ഥിരമായ അടിസ്ഥാ
നം നിലനില്ക്കുന്നു കൎത്താവ് തനിക്കുള്ളവരെ അറിഞ്ഞിരി
ക്കുന്നു എന്നും കൎത്താവിൻ നാമത്തെ ഉച്ചരിക്കുന്നവൻ എ
ല്ലാം അനീതിയെ വൎജ്ജിച്ചു കൊൾ്ക എന്നും ഉള്ളതു തന്നെ</lg><lg n="൨൦"> അതിന്നു മുദ്ര ആകുന്നു — വലിയ ഭവനത്തിലൊ പൊൻ െ
വള്ളി കൊണ്ടുള്ള സാമാനങ്ങൾ മാത്രമല്ല മരവും മണ്ണും കൊ
ണ്ടുള്ളവയും ഉണ്ടു ചിലതു മാനത്തിന്നും ചിലത് അപമാന</lg><lg n="൨൧">ത്തിന്നും തന്നെ — ഈ (അപമാനപാത്രങ്ങളൊടു) ഒരുവ
ൻ ആകുന്നു തന്നെത്താൻ വെടിപ്പാക്കി കൊണ്ടാൽ അവ
ൻ ഉടയവന്നു വിശുദ്ധവും ഉപയൊഗവുമായി നല്ല വെലെ</lg>

[ 202 ] ക്ക് ഒക്കയും ഒരുങ്ങിയ മാനപാത്രമാകും –

<lg n="൨൨">യൌവനാഭിലാഷങ്ങളെ വിട്ടൊടി നീതി വിശ്വാസ
സ്നെഹങ്ങളെയും ശുദ്ധഹൃദയത്തിൽ നിന്നു കൎത്താവെ വി
ളിക്കുന്നവർ എല്ലാവരൊടും സമാധാനത്തെയും പിന്തുട</lg><lg n="൨൩">ൎന്നു കൊൾ്ക — പഠിപ്പില്ലാത്ത മൌഡ്യ തൎക്കങ്ങളെ വെറു
ക്ക – അവ ശണ്ഠകളെ ജനിപ്പിക്കുന്നു എന്നറിയുന്നുവ െ</lg><lg n="൨൪">ല്ലാ — കൎത്താവിൻ ദാസൻ ശണ്ഠ ചെയ്യെണ്ടതല്ല എല്ലാ
വരൊടും മെരുക്കമുള്ളവനും ഉപദെശശീലനും ദൊഷസ
ഹിഷ്ണവും ആയി വിപരീതക്കാരെയും സൌമ്യതയൊടെ പ</lg><lg n="൨൫">ഠിപ്പിച്ചു പൊരെണ്ടു — പക്ഷെ ദൈവം സത്യ പരിജ്ഞാ
നത്തിന്നായി അവൎക്കു മാനസാന്തരം നല്കുമൊ അവന്റെ</lg><lg n="൨൬"> ഇഷ്ടത്തിന്നായി അവർ പിടിപെട്ടു കുടുങ്ങിയ പിശാചി
ൻ കണ്ണിയിൽ നിന്നു വെൎവ്വിട്ടുണൎന്നു വരുമൊ എന്നു വെച്ച
ത്രെ –</lg>

൩. അദ്ധ്യായം

ദുസ്സമയം വരുന്നതിനെ വൎണ്ണിച്ചു – (൧൦) വിശ്വാസത്തെ
മുറുകപിടിപ്പാൻ –(൧൫) വെദപ്രാമാണ്യത്താലും
പ്രബൊധിപ്പിച്ചതു –

<lg n="൧">അവസാനദിവസങ്ങളിൽ ദുൎവ്വഹസമയങ്ങൾ വന്നണയും</lg><lg n="൨"> എന്നറിക – മനുഷ്യർ തന്നിഷ്ടക്കാർ ലൊഭികൾ പൊങ്ങ
ച്ചക്കാർ ഗൎവ്വികൾ ദൂഷണക്കാർ പിതാക്കൾ്ക്ക് അവശർ കൃ</lg><lg n="൩">തഘ്നർ അപവിത്രർ – അവത്സലർ നിയമലംഘികൾ
നുണയർ അജിതെന്ദ്രിയർ മെരുങ്ങാത്തവർ ഗുണദൊ</lg><lg n="൪">ഷികൾ — ദ്രൊഹികൾ ധാൎഷ്ട്യമുള്ളവർ ഡംഭികളുമായി –</lg><lg n="൫"> ദെവപ്രിയത്തെക്കാൾ ഭൊഗപ്രിയമെറി —ഭക്തിയുടെ</lg> [ 203 ]

<lg n="">സാരം തള്ളി അതിന്റെ വെഷം ധരിക്കുന്നവരായും ഇരി</lg><lg n="൬">ക്കും– ഇവരെ വിട്ടൊഴിയുക — ഭവനങ്ങളിൽ നുണു കട
ക്കയും പാപങ്ങളെ ചുമന്നു നാനാമൊഹങ്ങളാൽ നടത്ത
പ്പെട്ടു എപ്പൊഴും പഠിച്ചിട്ടും ഒരിക്കലും സത്യത്തിൻ പരിജ്ഞാ</lg><lg n="൭">നത്തിൽ വരുവാൻ കഴിയാത്ത – ചപല സ്ത്രീകളെ അടി
മയാക്കുകയും ചെയ്യുന്നവർ ഇപ്രകാരമുള്ളവരിൽ ആ</lg><lg n="൮">കുന്നു — യന്നാവും യമ്പ്രാവും മൊശയൊട് എതിൎത്തു
നിന്നപ്രകാരം തന്നെ ഇവരും സത്യത്തൊട് മറുത്തു നില്ക്കു
ന്നു ബുദ്ധിനഷ്ടരും വിശ്വാസത്തെ തൊട്ടു കൊള്ളാകാത്ത</lg><lg n="൯">വരുമത്രെ — അവർ അധികം മുഴുത്തു വരികയില്ല മെല്പ
റഞ്ഞവരുടെ ബുദ്ധികെടു എല്ലാവൎക്കും വെളിപ്പെട്ടതു
പൊലെ ഇവരുടയതും ആകും –</lg>

<lg n="൧൦">നീയൊ എന്റെ ഉപദെശവും നടപ്പും അഭിപ്രായം</lg><lg n="൧൧"> വിശ്വാസം ദീൎഘക്ഷമ സ്നെഹം ക്ഷാന്തിയും –അന്ത്യൊക്യ
ഇക്കൊന്യ ലുസ്ത്രാദികളിലുള്ള ഉപദ്രവകഷ്ടാനുഭവങ്ങ
ളും പിഞ്ചെൎന്നു വന്നിരിക്കുന്നു – ഒരൊവിധെന സഹിച്ച സക
ല ഹിംസകളിൽ നിന്നും കൎത്താവ് എന്നെ ഉദ്ധരിച്ചു പൊൽ —</lg><lg n="൧൨"> – എന്നാൽ ക്രിസ്തയെശുവിൽ ഭക്തിയൊടെ ജീവിപ്പാൻ</lg><lg n="൧൩"> മനസ്സുള്ളവൎക്ക എല്ലാം ഹിംസയും വരും — ദുൎജ്ജനങ്ങളും
മായാവികളും ഭ്രമിച്ചും ഭ്രമിപ്പിച്ചും കൊണ്ടു അധികം ദൊ</lg><lg n="൧൪">ഷത്തിലെക്ക് മാത്രം മുതിരും — നീയൊ ഇന്നവരൊടു
പഠിച്ചു എന്നു വിചാരിച്ചും ബാല്യം മുതൽ വിശുദ്ധ എഴുത്തു
കളെ അറിക കൊണ്ടും പഠിച്ചു ബൊധിച്ചതിൽ നിലനി</lg><lg n="൧൫">ല്ക്ക — ആയവ ക്രിസ്തയെശുവിലെ വിശ്വാസത്താൽ നി</lg><lg n="൧൬">ന്നെ രക്ഷെക്കു ജ്ഞാനി ആക്കുവാൻ മതിയാകുന്ന സകല
വെദവാക്യം ദെവശ്വാസീയം ഉപദെശത്തിന്നും പ്രാമാണ്യ</lg>

[ 204 ] <lg n="൧൭">ത്തിന്നും ശാസനത്തിന്നും നീതിയിലെ അഭ്യാസത്തിന്നും –ദെ
വ മനുഷ്യൻ സകല നല്ല പ്രവൃത്തിക്കും കൊപ്പുണ്ടാക്കി തി
കഞ്ഞവനാകുവാനും പ്രയൊജനമാകുന്നു –</lg>

൪. അദ്ധ്യായം

ദുഷ്കാലത്തിലും പ്രയത്നം ചെയ്യെണ്ടു – (൬) പൌൽ
മരിക്കും മുമ്പെ –(൯) താൻ വന്നു കാണെണം

<lg n="൧">ഞാൻ ദൈവത്തെയും ജീവിക്കുന്നവൎക്കും മരിച്ചവൎക്കും ന്യാ
യം വിധിപ്പാനുള്ള യെശുക്രിസ്തനെയും ആണയിട്ടു അവന്റെ
പ്രത്യക്ഷതെയെയും രാജ്യത്തെയും സാക്ഷിയാക്കി കല്പിക്കു</lg><lg n="൨">ന്നിതു — വചനത്തെ ഘൊഷിക്ക സമയത്തിലും അസമയ
ത്തിലും ചെയ്തു കൊള്ളെണ്ടു എല്ലാ ദീൎഘക്ഷമയൊടും ഉപദെ
ശത്തൊടും ശാസിക്ക ഭൎത്സിക്കപ്രബൊധിപ്പിക്ക കാരണം</lg><lg n="൩"> അവർ സൌഖ്യൊപദെശത്തെ പൊറുക്കാതെ ചെവിക്ക്
ചൊറിച്ചൽ ഉണ്ടായി താന്താങ്ങടെ അഭിലാഷപ്രകാരം ഉ</lg><lg n="൪">പദെഷ്ടാക്കന്മാരെ കൂട്ടിചെൎത്തു — ശ്രവണത്തെ സത്യത്തി
ൽ നിന്നു തെറ്റിച്ചു കവി സങ്കല്പിതങ്ങളിൽ സഞ്ജിച്ചു പൊ</lg><lg n="൫">കുന്ന കാലം വരും — എന്നാൽ നീ സകലത്തിലും നിൎമ്മദനാ
ക കഷ്ടങ്ങളെ അനുഭവിക്ക സുവിശെഷകന്റെ പ്രവൃത്തി
യെ ചെയ്ക നിന്റെ ശുശ്രൂഷയെ നിറപടിയായി ഒപ്പിക്ക –</lg>

<lg n="൬">ഞാനല്ലൊ ഇപ്പൊൾ തന്നെ (ബലിയായി) പകര</lg><lg n="൭">പ്പെടും നിൎയ്യാണകാലവും അണഞ്ഞു — ആ നല്ല അങ്കം
ഞാൻ പൊരുതു ഒട്ടത്തെ തികെച്ചു വിശ്വാസത്തെ കാത്തു —</lg><lg n="൮">– ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചു കിടക്കുന്നു –
ആയതു നീതിയുള്ള ന്യായാധിപതിയായ കൎത്താവ് ആദി</lg> [ 205 ]

വസത്തിൽ എനിക്ക നല്കും – എനിക്ക മാത്രമല്ല അവന്റെ പ്ര
ത്യക്ഷതയെ സ്നെഹിച്ചിട്ടുള്ള എവൎക്കും കൂടെ

<lg n="൯">വെഗം ഇങ്ങു വരുവാൻ ഉത്സാഹിക്ക — ദെമാ ഐ</lg><lg n="൧൦">ഹികം സ്നെഹിച്ചിട്ടു എന്നെ കൈവിട്ടു തെസ്സലനീക്കയിലെക്ക്</lg><lg n="൧൧"> പുറപ്പെട്ടു പൊയി — ക്രെസ്കാൻ ഗലാത്യയിലും തീതൻ ദല്മാത്യ
യിലും (പൊയി) — ലൂക്കാ മാത്രം എന്റെ കൂട ഉണ്ടു – മാൎക്കൻ ശു
ശ്രൂഷക്ക് എനിക്ക് ഉപയുക്തൻ ആകയാൽ അവനെ കൂട്ടി കൊ</lg><lg n="൧൨">ണ്ടു വരിക – തുകിക്കനെ ഞാൻ എഫെസിലെക്ക് അയച്ചി</lg><lg n="൧൩">രിക്കുന്നു — ഞാൻ ത്രൊവാസിൽ കൎപ്പന്റെ പക്കൽ വെ
ച്ചിട്ടു പൊന്നു പുതെപ്പിനെയും പുസ്തകങ്ങളെയും വിശെഷാൽ</lg><lg n="൧൪"> ചൎമ്മഗ്രന്ഥങ്ങളെയും നീ വരുമ്പൊൾ കൊണ്ടു വരിക — കൊ
ല്ലനായ അലക്ഷന്തർ എനിക്ക് വളരെ ദൊഷം ചെയ്തു – ക</lg><lg n="൧൫">ൎത്താവ് അവന്നു ക്രിയകൾ്ക്ക് തക്കവണ്ണം പകരം ചെയ്യും — അ
വൻ നമ്മുടെ വചനങ്ങൾ്ക്ക് അത്യന്തം മറുത്തു നിന്നത് കൊണ്ടു
നീയും അവനെ സൂക്ഷിക്ക –</lg>

<lg n="൧൬">എന്റെ ഒന്നാം പ്രത്യുത്തരത്തിൽ ഒരുവനും തുണ
നിന്നില്ല എല്ലാവരും എന്നെ കൈവിട്ടു (അത് അവൎക്ക എണ്ണ</lg><lg n="൧൭">പ്പെടരുതെ) — കൎത്താവത്രെ എനിക്ക തുണനിന്നു ഘൊഷ
ണം എന്നെ കൊണ്ട് ഒപ്പിപ്പാനും സകല ജാതികളും കെൾ്പാ
നും എന്നെ ശക്തീകരിച്ചു – ഞാൻ സിംഹത്തിന്റെ വായിൽ</lg><lg n="൧൮"> നിന്നു ഉദ്ധരിക്കപ്പെടുകയും ചെയ്തു — സകല ദുഷ്കാൎയ്യത്തിൽ
നിന്നും കൎത്താവ് എന്നെ ഉദ്ധരിച്ചു തന്റെ സ്വൎഗ്ഗീയ രാജ്യത്തി
ൽ ആക്കി രക്ഷിക്കും –അവന്നു യുഗയുഗാന്തരങ്ങളൊളം
തെജസ്സുണ്ടാവൂതാക ആമെൻ</lg>

<lg n="൧൯">പ്രിസ്കയെയും അക്വിലാവെയും ഒനെസിഭരന്റെ കു</lg><lg n="൨൦">ഡുംബത്തെയും വന്ദിക്ക — എരസ്തൻ കൊരിന്തിൽ പാൎത്തു</lg>

[ 206 ] <lg n="൨൧">ത്രൊഹിമനെ ഞാൻ മിലെത്തിൽ രൊഗിയായി വിട്ടു — ശീ
ത കാലത്തിന്നു മുമ്പെ വരുവാൻ ശ്രമിക്ക –യുബൂലൻ പുദാ
ൻ ലീനൻ ക്ലൌദിയ മുതലായ സഹൊദരന്മാർ എല്ലാവരും</lg><lg n="൨൨"> നിന്നെ വന്ദിക്കുന്നു — കൎത്താവായ യെശു നിന്റെ ആത്മാ
വൊടു കൂട ഇരിക്കെണമെ –</lg>

കൃപ നിങ്ങളൊടു കൂട ഉണ്ടാവൂതാക –

തീതന്ന് എഴുതിയ
ലെഖനം

൧ അദ്ധ്യായം

(൭) മൂപ്പന്മാരെ വെക്കെണ്ടുന്ന ക്രമം — (൧൦) എതിരികളെ
ക്രെതയിൽ അമൎക്കെണ്ടുന്ന വിധം

<lg n="൧">ഭൊഷ്കില്ലാത്ത ദൈവം നിത്യജീവനെ യുഗകാലങ്ങൾ്ക്ക മു
മ്പെ വാഗ്ദത്തം ചെയ്തിട്ടു സ്വസമയങ്ങളിൽ തന്റെ വചനത്തെ</lg><lg n="൨"> പ്രസിദ്ധമാക്കിയ ഘൊഷണം — നമ്മുടെ രക്ഷിതാവായ
ദൈവത്തിന്റെ നിയൊഗത്താൽ സമൎപ്പിച്ചു കിട്ടിയ ദെവദാ</lg><lg n="൩">സനും ദൈവം തെരിഞ്ഞെടുത്തവരുടെ വിശ്വാസത്തിന്നായും
ഭക്തി പ്രകാരമുള്ള സത്യത്തിന്റെ പരിജ്ഞാനത്തിന്നായും
നിത്യജീവന്റെ ആശയിൽ യെശുക്രിസ്തന്റെ അപൊസ്ത</lg><lg n="൪">ലനുമായ പൌൽ – സമവിശ്വാസത്തിൽ നിജപുത്രനായ
തീതന് (എഴുതുന്നിതു) – പിതാവായ ദൈവത്തിൽ നിന്നും ന
മ്മുടെ രക്ഷിതാവായ യെശുക്രിസ്തനിൽ നിന്നും കരുണ കനിവു</lg> [ 207 ]

സമാധാനവും ഉണ്ടാവൂതാക

<lg n="൫">ഞാൻ ക്രെതയിൽ നിന്നെ വെച്ചു വിട്ടത് നീ ശെഷിച്ച
വറ്റെ ക്രമത്തിൽ ആക്കി തീൎത്തു ഞാൻ ആദെശിച്ച പൊലെ പട്ട
ണം തൊറും മൂപ്പന്മാരെ വെച്ചു കൊള്ളെണ്ടതിന്നു ആകുന്നതു –</lg><lg n="൬"> (അതിന്നു) അനിന്ദ്യനും എക കളത്രവാനുമായി ദുൎമ്മാൎഗ്ഗ ശ്രു
തിയും അവിധെയതയും ഇല്ലാത്ത വിശ്വാസികളായ മ</lg><lg n="൭">ക്കളുള്ളവനും കൊള്ളാം — അദ്ധ്യക്ഷനല്ലൊ ദൈവത്തി
ന്റെ വീട്ടു വിചാരകനാകയാൽ അനിന്ദ്യനായിരിക്കെണ്ടു</lg><lg n="൮">— തന്റെടക്കാരൻ കൊപി മദ്യാപാനസക്തൻ ഹിംസക
ൻ ദുൎല്ലൊഭിയും അരുതു — അതിഥിപ്രിയൻ ഗുണകാരി സു
ബൊധശീലൻ നീതിപവിത്രത ഇന്ദ്രിയജയവും ഉള്ളവൻ എ</lg><lg n="൯">ന്നു വെണ്ടാ (തക്കവരെ) സൌഖ്യൊപദെശത്തിൽ പ്രബൊ
ധിപ്പിച്ചും എതിൎവ്വാദികളെ ഖണ്ഡിച്ചും പറവാൻ ശക്തനാ
കെണ്ടതിന്നു ഗൃഹീതത്തിന്നു തക്കപ്രമാണമായ വചനത്തെ</lg><lg n="൧൦"> മുറുകപിടിക്കുന്നവനും ആകെണ്ടു — വായി അടെച്ചു
വെക്കെണ്ടുന്ന ജല്പകരും മനൊവഞ്ചകരും ആയ അനധീ
നർ പലരും ഉണ്ടല്ലൊ വിശെഷാൽ പരിഛെദനക്കാരിൽ</lg><lg n="൧൧"> നിന്നു തന്നെ— ആയവർ ദുരാദായം വിചാരിച്ച് അരുതാ
ത്തവ ഉപദെശിച്ചു കൊണ്ടു ഗൃഹങ്ങളെ അശെഷം കമിഴ്ത്തി</lg><lg n="൧൨">ക്കളയുന്നു -— ക്രെത്യർ സൎവ്വദാ കള്ളരും ദുഷ്ടജന്തുക്കളും
മന്ദകുക്ഷികളും അത്രെ എന്ന് അവരിൽ ഒരുവൻ അവരു</lg><lg n="൧൩">ടെ പ്രവാചകൻ തന്നെ ചൊല്ലി ഇരിക്കുന്നു — ഈ സാക്ഷ്യം
സത്യമത്രെ – അതു നിമിത്തം അവർ യഹൂദകഥകളെയും
സത്യത്തെ അകറ്റുന്ന മനുഷ്യരുടെ വെപ്പുകളെയും ശ്രദ്ധി</lg><lg n="൧൪">ക്കാതെ – വിശ്വാസത്തിൻ സൌഖ്യമുള്ളവരായി ചമവാ</lg><lg n="൧൫">ൻ അവരെ നിഷ്കൎഷയൊടെ ഖണ്ഡിക്ക – ശുദ്ധന്മാൎക്ക എ</lg>

[ 208 ] <lg n="">ല്ലാം ശുദ്ധം തന്നെ മലിനന്മാൎക്കും അവിശ്വാസികൾ്ക്കും ഒന്നും ശുദ്ധ
മല്ല അവരുടെ മനസ്സും ആത്മബൊധവും മലിനമായ്തീൎന്നവയ െ</lg><lg n="൧൬">ത്ര – പിന്നെ നല്ല കാൎയ്യത്തിന്നു ഒട്ടും കൊള്ളരുതാതെ ത്യാ
ജ്യന്മാരും അധീനരും ആകയാൽ ദൈവത്തെ അറി
യുന്നു എന്നു സമ്മതിച്ചിട്ടും ക്രിയകളാൽ തള്ളിപ്പറയു
ന്നു —</lg>


൨ അദ്ധ്യായം

അതാത് വകകാരെ - (൧൧) സുവിശെഷ കരുണെക്ക
തക്കവണ്ണം പ്രബൊധിപ്പിക്കെണ്ടതു -

<lg n="൧">നീയൊ സൌഖ്യൊപദെശത്തിന്നു പറ്റുന്നവറ്റെ ചൊല്ലുക -</lg><lg n="൨">–വൃദ്ധന്മാർ നിൎമ്മദരായി ഗൌരവവും സുബൊധവും പൂണ്ടു വി</lg><lg n="൩">ശ്വാസ സ്നെഹക്ഷാന്തികളിൽ സൌഖ്യമുള്ളവരാക — വൃദ്ധ
മാർ അപ്രകാരം അപവാദിനികളല്ല മദ്യസെവയിൽ ഉൾ
പ്പെടാതെ നടപ്പിൽ പവിത്രയൊഗ്യമാരായി നല്ലത് ഉപദെശി
പ്പാൻ ശീലിച്ചിട്ടു — ദൈവവചനത്തിന്നു ദൂഷണം വരാതിരി</lg><lg n="൪">പ്പാൻ യുവതികളൊടു ഭൎത്തൃപ്രിയരും പുത്രപ്രിയരും ആയി — സുബൊ</lg><lg n="൫">ധവും പാതിവ്രത്യവും പൂണ്ടു ഭവനം രക്ഷിച്ചു കൊണ്ടു ഗുണമുള്ളവരും
ഭൎത്തൃവശമാരുമായിരി ക്കെണ്ടതിന്നു പത്ഥ്യം പറഞ്ഞു കൊൾ്ക —</lg><lg n="൬"> അവ്വണ്ണം യുവാക്കളെയും സുബൊധത്തൊടെ ഇരിപ്പാൻ പ്ര</lg><lg n="൭">ബൊധിപ്പിക്ക — മറുപക്ഷക്കാരൻ നമ്മെ കൊണ്ട് ഒരു തിന്മയും
പറവാൻ സംഗതി വരാതെ നാണിച്ചു പൊകും വണ്ണം സകലത്തിലും</lg><lg n="൮"> നിന്നെ തന്നെ സൽക്രിയകൾ്ക്ക മാതൃക എന്നു കാട്ടുക — ഉപദെ
ശത്തിൽ അക്ഷയതയും ഗൌരവവും നിന്ദിച്ചു കൂടാത്ത സൌഖ്യ
വാക്കും (കാണെണം)</lg>

<lg n="൯">അടിമകൾ ഉടയവൎക്ക കീഴടങ്ങി എല്ലാ (വിധത്തിലും) പ്രസാ</lg> [ 209 ]

<lg n="">ദം വരുത്തി കൊണ്ടും എതിർ പറവാനും വൎഗ്ഗിപ്പാനും പൊകാ</lg><lg n="൧൦">തെ — നല്ല വിശ്വാസം എല്ലാം കാണിച്ചിട്ടു സൎവ്വത്തിലും നമ്മുടെ
രക്ഷിതാവായ ദൈവത്തിന്റെ ഉപദെശത്തെ അലങ്കരിക്കാ</lg><lg n="൧൧">വു — കാരണം എല്ലാ മനുഷ്യൎക്കും രക്ഷാകരമായ ദൈവ
കൃപ ഉദിച്ചു നാം ഭക്തികെടും പ്രപഞ്ചമൊഹങ്ങളും വൎജ്ജി</lg><lg n="൧൨">ച്ചിട്ടു — നമ്മെ സകല അധൎമ്മത്തിൽ നിന്നും വീണ്ടെടുത്തു സൽ
ക്രിയകളിൽ എരിവെറിയൊരു സ്വന്തജനത്തെ തനിക്ക്
തിരിച്ചു ശുദ്ധീകരിക്കെണ്ടതിന്നു തന്നെത്താൻ നമുക്കു വെ</lg><lg n="൧൩">ണ്ടി കൊടുത്തിട്ടുള്ള — മഹാദൈവവും നമ്മുടെ രക്ഷിതാവു</lg><lg n="൧൪">മായ ആശാൎത്ഥത്തെ കാത്തും കൊണ്ടു— ഈ യുഗത്തിൽ സുബു
ദ്ധി നീതി ഭക്തികളൊടും കൂട ജീവിച്ചു പൊരെണ്ടതിന്നു ന െ</lg><lg n="൧൫">മ്മ (ശിക്ഷിച്ചു) വളൎത്തുന്നു — ഈ വക നീ എല്ലാ അമൎച്ചയൊ
ടും കൂടെ പറക പ്രബൊധിപ്പിച്ചും ഖണ്ഡിച്ചും പ്രമാണിപ്പിക്ക-
ആരും നിന്നെ ധിക്കരിക്കയും അരുതെ -</lg>

൩ അദ്ധ്യായം

ബഹിസ്ഥരൊടുള്ള നടപ്പിന്നായി പ്രബൊധനം (൮) തീത
ൻ താൻ ചെയ്യെണ്ടതു –

<lg n="൧">സംസ്ഥാനങ്ങൾ്ക്കും അധികാരങ്ങൾ്ക്കും കീഴടങ്ങി വഴിപ്പെട്ടു സകല</lg><lg n="൨"> സല്ക്രിയെക്കും ഒരുമ്പെട്ടിരിപ്പാനും – ആരെ കൊണ്ടും ദൂ
ഷണം പറയാതെ കലശൽ ഒഴികെ സാധുക്കളായി എല്ലാ മ
നുഷ്യരൊടും സകല സൌമ്യതയും കാട്ടുവാനും അവൎക്ക ഒൎമ്മ</lg><lg n="൩"> ഉണ്ടാക്ക — ഒരുക്കാൽ നാമും അജ്ഞന്മാരും അനധീനരും
വഴി പിഴെച്ചു നടപ്പവരും പല മൊഹഭൊഗങ്ങൾ്ക്ക് ദാസ
രും ൟൎഷ്യാസൂയകളിൽ കാലം കഴിക്കുന്നവരും കുത്സിത
രും അന്യൊന്യം ദ്വെഷിക്കുന്നവരുമായിരുന്നുവല്ലൊ –</lg>
[ 210 ] <lg n="൪">– പിന്നെ നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ വാത്സല്യ</lg><lg n="൫">വും മനുഷ്യരഞ്ജനയും ഉദിച്ചു വന്നപ്പൊൾ - നാം അവന്റെ
കരുണയാൽ നീതികരിക്കപ്പെട്ടിട്ടു പ്രത്യാശ പ്രകാരം നിത്യ</lg><lg n="൬"> ജീവന്റെ അവകാശികളായി തീരെണ്ടതിന്നു — നാം ചെയ്ത
നീതിക്രിയകളെ വിചാരിച്ചല്ല തന്റെ കനിവാലത്രെ നമ്മെ</lg><lg n="൭"> രക്ഷിച്ചിരിക്കുന്നതു – നമ്മുടെ രക്ഷിതാവായ യെശു ക്രിസ്ത
ന്മൂലം നമ്മുടെ മെൽ ധാരാളമായി പകൎന്നു പരിശുദ്ധാത്മാവി
ലെ പുനൎജ്ജന്മവും നവീകരണവും ആകുന്ന കുളികൊണ്ടു ത െ</lg><lg n="൮">ന്ന – ഈ വചനം പ്രമാണം — ദൈവത്തിൽ വിശ്വസിച്ചവ
ർ സല്ക്രിയകൾ്ക്ക മുതിൎന്നിരിപ്പാൻ ചിന്തിക്കെണ്ടതിന്നു നീ ഇ
വറ്റെ ഉറപ്പിച്ചു കൊടുക്കെണം എന്നു ഞാൻ ഇഛ്ശിക്കുന്നു —</lg><lg n="൯"> ഇതു ശുഭവും മനുഷ്യൎക്ക ഉപകാരവും ആകുന്നു — മൌ
ഡ്യമുള്ള അന്വെഷണങ്ങളെയും വംശാവലികളെയും വിവാ
ദങ്ങളെയും ധൎമ്മം കൊണ്ടുള്ള കലഹങ്ങളെയും വിട്ടു നില്ക്ക-ഇവ</lg><lg n="൧൦"> പ്രയൊജനം ഇല്ലാതെ വ്യൎത്ഥമുള്ളവ ആകുന്നു — മതഭെദക്കാ
രനായ മനുഷ്യനൊടു ഒന്നു രണ്ടു വട്ടം ബുദ്ധി പറഞ്ഞതിൽ പി</lg><lg n="൧൧">ന്നെ — ഇപ്രകാരം ഉള്ളവൻ തന്നെത്താൻ ദൊഷവാൻ എ
ന്നു വിധിച്ചതാകയാൽ മറിഞ്ഞു പൊയി പാപം ചെയ്യുന്നു
എന്നറിഞ്ഞുപെക്ഷിക്ക -</lg>

<lg n="൧൨">ഞാൻ അൎത്തമാവെ താൻ തുകിക്കനെ താൻ അങ്ങൊ
ട്ടു അയക്കുമ്പൊൾ നിക്കപൊലിയിൽ വന്ന് എന്നൊടു
ചെരുവാൻ ശ്രമിക്ക – അവിടെ ഞാൻ ശീതകാലം കഴിപ്പാൻ</lg><lg n="൧൩"> നിശ്ചയിച്ചിരിക്കുന്നു — വൈദികനായ ജെനാവെയും അ
പൊല്ലൊനെയും ഒരു മുട്ടും വരാതെ കണ്ടു വിരഞ്ഞു വഴി യാത്ര</lg><lg n="൧൪"> അയക്കുക — നമുക്കുള്ളവരും ഫലമില്ലാത്തവരായി ചമയാ
തവണ്ണം (ഈ വക) ആവശ്യ സംഗതികൾ്ക്കായിട്ടു സൽക്രിയക</lg> [ 211 ]

<lg n="൧൫">ളെ അനുഷ്ഠിപ്പാൻ പഠിക്കെണ്ടതു – കൂടയുള്ളവർ എല്ലാം നി
ന്നെ വന്ദിക്കുന്നു – ഞങ്ങളെ വിശ്വാസത്തിൽ സ്നെഹിക്കുന്നവ
രെ വന്ദിക്ക –</lg>

നിങ്ങൾ എല്ലാവരൊടും കൂട കരുണ ഉണ്ടാവൂതാക ആമെൻ.


ഫിലെമൊന്നു എഴുതിയ
ലെഖനം

(൪) ക്രിസ്തിയ സ്നെഹം നിമിത്തം (൮) ഒനെസിമനെ നന്നാ
യി കൈക്കൊള്ളെണ്ടതിന്നു അപെക്ഷിച്ചതു (൨൨)
സമാപ്തി

<lg n="൧">ക്രിസ്ത യെശുവിന്റെ ബദ്ധനായ പൌലും സഹൊദരനായ
തിമൊത്ഥ്യനും ഞങ്ങളുടെ പ്രിയ സഹകാരിയായ ഫിലെ െ</lg><lg n="൨">മാന്നും — പ്രിയ (സഹൊദരിയായ) അപ്പിയെക്കും ഞങ്ങ
ളുടെ സഹഭടനായ അൎഹിപ്പനും ഭവനത്തിലെ സഭെക്കും -</lg><lg n="൩"> (എഴുതുന്നിതു) — നമ്മുടെ പിതാവായ ദൈവത്തിൽ നിന്നും
കൎത്താവായ യെശുക്രിസ്തനിൽ നിന്നും നിങ്ങൾ്ക്ക കരുണയും
സമാധാനവും ഉണ്ടാവൂതാക -</lg>

<lg n="൪">കൎത്താവായ യെശു ക്രിസ്തുവിലും സകല വിശുദ്ധന്മാ</lg><lg n="൫">രിലും നിണക്കുള്ള വിശ്വാസസ്നെഹങ്ങളെ ഞാൻ കെട്ടു –എ
ന്റെ പ്രാൎത്ഥനകളിൽ നിന്നെ ഒൎത്തു എപ്പൊഴും എൻ ദൈ</lg><lg n="൬">വത്തിന്നു സ്തൊത്രം ചെയ്യുന്നു — നിന്റെ വിശ്വാസത്തിന്റെ
കൂട്ടായ്മ നമ്മിൽ ഉള്ള സകല നന്മകളുടെ പരിജ്ഞാനത്താൽ</lg>

[ 212 ] <lg n="">ക്രിസ്തയെശുവിന്നായി സാദ്ധ്യകരമാകെണം എന്നത്രെ എ</lg><lg n="൭">ന്റെ പ്രാൎത്ഥന – സഹൊദര വിശുദ്ധരുടെ ഉൾക്കരൾ നീ തണു
പ്പിച്ചതു നിമിത്തം നിന്റെ സ്നെഹത്തിൽ ഞങ്ങൾ്ക്ക വളരെ</lg><lg n="൮"> സന്തൊഷവും ആശ്വാസവും ഉണ്ടു — ആകയാൽ പറ്റു
ന്നത് നിണക്ക് കല്പിപ്പാൻ ക്രിസ്തനിൽ പ്രാഗത്ഭ്യം ഏറുന്നു
എങ്കിലും ഞാൻ സ്നെഹം നിമിത്തം പ്രബൊധിപ്പിക്ക അ െ</lg><lg n="൯"> ത്ര ചെയ്യുന്നു – മൂത്തപൌലും യെശു ക്രിസ്തന്റെ ബദ്ധനു</lg><lg n="൧൦">മായിട്ടല്ലൊ – എന്റെ ബന്ധനങ്ങളിൽ ജനിപ്പിച്ച എൻ
മകനായ ഒനെസിമനെ ചൊല്ലി ഞാൻ നിന്നെ പ്രബൊധിപ്പി</lg><lg n="൧൧">ക്കുന്നു – പണ്ടു നിണക്ക കൊള്ളാത്തവനും ഇപ്പൊഴൊ നിണക്കും</lg><lg n="൧൨"> എനിക്കും നന്ന കൊള്ളുന്നവനും – ആയവനെ ഞാൻ മടക്കി
അയച്ചു നീയും അവനെ എന്റെ കരൾ എന്നു വെച്ചു കൈക്കൊ</lg><lg n="൧൩">ൾ്ക – സുവിശെഷത്തിന്റെ ബന്ധനങ്ങളിൽ അവൻ നിണക്കു
പകരം എനിക്കു ശുശ്രൂഷിക്കെണ്ടതിന്നു ഞാൻ ഇവിടെ തന്നെ</lg><lg n="൧൪"> അവനെ പാൎപ്പിപ്പാൻ ഭാവിച്ചാറെയും – നിന്റെ ഗുണം നിൎബ്ബ
ന്ധത്താൽ എന്ന പൊലെ അല്ല മനഃപൂൎവ്വത്താൽ ആകെണ്ട
തിന്നു നിന്റെ അഭിപ്രായം കൂടാതെ ഒന്നും ചെയ്വാൻ എനിക്ക്</lg><lg n="൧൫"> മനസ്സായില്ല — പക്ഷെ അവൻ ചെറ്റുകാലം വെൎവ്വിട്ടു പൊ
യ്തു അവൻ നിത്യനായി നിണക്ക് ലഭിക്കെണ്ടതിന്നത്രെ ആ</lg><lg n="൧൬">കുന്നു — ഇനി ദാസനായിട്ടല്ല ദാസന്നു മീതെ പ്രിയ സഹൊദര
നായിട്ടു വിശെഷാൽ എനിക്കും ജഡത്തിലും കൎത്താവിലും നിണക്കും</lg><lg n="൧൭"> എത്ര അധികം – അതു കൊണ്ടു നീ എന്നെ കൂട്ടാളി എന്നു വെ</lg><lg n="൧൮">ച്ചാൽ അവനെ എന്നെ പൊലെ ചെൎത്തു കൊൾ്ക — അവൻ നി
ണക്ക് വല്ല കുറ്റം ചെയ്തവൻ എങ്കിലും കടം പെട്ടവൻ എങ്കിലും
ആയത് എന്റെ പെരിൽ കണ്ടു കൊൾ്ക ഞാൻ തീൎത്തു തരാം എന്നി
ങ്ങിനെ പൌലായ എന്റെ കയ്യെഴുത്തു – നീ തന്നെ എനിക്ക് ക</lg> [ 213 ]

<lg n="൨൦">ടമായ്‌വന്നിരിക്കുന്നുഎന്നുപറയെണംഎന്നില്ലല്ലൊ–അതെ
സഹൊദരനിന്നാൽകൎത്താവിൽഒർഅനുഭവംഎനിക്കവെ</lg><lg n="൨൧">ണ്ടിയിരിക്കുന്നു–ക്രീസ്തനിൽഎന്റെകരളെതണുപ്പിക്ക–
നിന്റെഅനുസരണത്തിങ്കൽതെറിഎന്റെവാക്കിൽഅ
ധികവുംനീചെയ്യുംഎന്നറിഞ്ഞുംകൊണ്ടുഞാൻഎഴുതിയതു</lg>

<lg n="൨൨">–ഇതല്ലാതെനിങ്ങളുടെപ്രാൎത്ഥനകളാൽഞാൻനിങ്ങൾ്ക്ക
സമ്മാനിക്കപ്പെടുംഎന്നുപ്രാത്യാശഉണ്ടാകകൊണ്ടുഎനി</lg><lg n="൨൩">ക്കപാൎപ്പിടംഒരു ക്കു ക–ക്രീസ്തയെശുവിൽഎന്റെകൂടതടവു</lg><lg n="൨൪">കാരനായഎ വ ഭ്രാവും— എന്റെസഹകാരികളായമാ
ൎക്കുംഅരിസ്തൎഹനുംദെമാവുംലൂക്കാവുംനിന്നെവന്ദിക്കുന്നു</lg><lg n="൨൫">–നമ്മുടെകൎത്താവായയെശുക്രീസ്തന്റെകൃപനിങ്ങളുടെആ
ത്മാവൊടുകൂടഇരിക്കെണമെ–</lg>

എബ്രയൎക്കഎഴുതിയലെഖനം

൧.അദ്ധ്യായം

ദൈവത്തെതീരെവെളിപ്പെടുത്തിയപുത്രൻ–(൫–൨,൪)ധൎമ്മത്തിൻ
മദ്ധ്യസ്ഥരായദൂതരിലുംശ്രെഷ്ഠൻ

<lg n="൧">പണ്ടുദൈവം പലപ്പൊഴും പലവിധത്തിലും പ്രവാചകരെ</lg><lg n="൨">കൊണ്ടുപിതാക്കമ്മാരൊടുഅരുളിച്ചെയ്തിട്ടുഈനാളുകളുടെഒടുക്ക
ത്തിൽതാൻസകലത്തിന്നുംഅവകാശിയാക്കിവെച്ചുപുത്രനെ
കൊണ്ടുനമ്മൊടുഉരെച്ചു–ആയവനെകൊണ്ടുഉലകങ്ങളെ</lg><lg n="൩">യുംഉണ്ടാക്കി–ആയവൻ(ദെവ)തെജസ്സിന്റെപ്രതിഛ്ശായയും
അവന്റെതത്വത്തിന്റെമുദ്രയുംസകലത്തെയുംതന്റെശക്തി
യുടെമൊഴിയാൽവഹിച്ചിരിക്കുന്നവനുംആകകൊണ്ടു–(നമ്മുടെ)</lg>

[ 214 ] <lg n="">പാപങ്ങൾ്ക്കതന്നാൽതന്നെശുദ്ധിനിൎമ്മിച്ചതിന്റെശെഷംഉയ</lg><lg n="൪">രത്തിൽമഹിമയുടെവലഭാഗത്തിരുന്നുകൊണ്ടു–ദൂതരിലുംഎ
ത്രവിശിഷ്ടനാമമുള്ളവൻഎന്നാൽഅത്രയുംഅവരെക്കാൾ
ശ്രെഷ്ഠൻതന്നെ—</lg> <lg n="൫">നീഎന്റെപുത്രൻഞാൻഇന്നുനിന്നെജനിപ്പിച്ചു(സങ്കി൨,൭)
എന്നുംഞാൻഅവന്നുപിതാവുംഅവൻഎനിക്കപുത്രനും
ആയിരിക്കും(൨ശമു.൭ാ൧൪)എന്നുംഒരുക്കാൽദൂതമ്മാരിൽ</lg><lg n="൬">ആരൊട്എങ്കിലുംപറഞ്ഞിട്ടുണ്ടൊ–ആദ്യജാതനെപിന്നെ
യുംപ്രപഞ്ചത്തിൽവരുത്തിഇരിക്കുമ്പൊൾദൈവദൂതമ്മാ
ർഎല്ലാവരുംഇവനെകുമ്പിടെണ്ടു(സങ്കി.൯൭,൭)എന്നരുളി</lg><lg n="൭">ച്ചെയ്യുന്നു—ദൂതരെകൊണ്ടുപറഞ്ഞത്‌തന്റെദൂതരെകാ
റ്റുകളുംശുശ്രൂഷക്കാരെഅഗ്നിജ്വാലയുംആക്കുന്നു(സങ്കി</lg><lg n="൮">൧൦൪,൪)എന്നത്രെ–പുത്രനൊടൊഹാദൈവമെനിന്റെസിം
ഹാസനംഎന്നെന്നെക്കുംഉള്ളതുനിന്റെരാജ്യദണ്ഡുനെ</lg><lg n="൯">രെയുള്ളചെങ്കൊൽ–നീനീതിയെസ്നെഹിച്ചുദൊഷത്തെപ
കെക്കുന്നവൻആകയാൽദൈവമെനിൻദൈവംനിന്റെ
കൂട്ടക്കാരെക്കാൾഅധികംനിന്നെആനന്ദതൈലംകൊണ്ടഅ</lg><lg n="൧൦">ഭിഷെകംചെയ്തു(സങ്കി.൪൫൭)എന്നുംകൎത്താവെനീപൂൎവ്വത്തി</lg><lg n="൧൧">ൽഭൂമിയെസ്ഥാപിച്ചുവാനങ്ങൾനിന്റെകൈക്രിയയുംആകുന്നു–അ</lg><lg n="൧൨">വകെട്ടുപൊകുംനീനില്ക്കുംഅവഎല്ലാംവസ്ത്രംപൊലെപഴകും–ഉടുപ്പുക
ണക്കെനീഅവറ്റെചുരുട്ടുംഉടനെഅവമാറുകയുംചെയ്യുംനീയൊ
അവൻതന്നെനിന്റെആണ്ടുകൾഒടുങ്ങുകയുംഇല്ല(സങ്കി൧൦൨൨൫)</lg><lg n="൧൩">എന്നുംപറയുന്നു–പിന്നെഞാൻനിന്റെശത്രുക്കളെനിണക്ക
പാദപീഠമാക്കുവൊളത്തിന്നുനീഎന്റെവലഭാഗത്തിരിക്ക(സങ്കി</lg><lg n="൧൪">൧൧൦,൧)എന്നുദൂതരിൽആരൊടുംപറഞ്ഞിട്ടുണ്ടൊ–അവർഒക്ക
യുംരക്ഷയെപ്രാപിപ്പാനിരിക്കുന്നവർനിമിത്തംശു</lg> [ 215 ]

<lg n="">ശ്രൂഷെക്ക്അയക്കപ്പെട്ടസെവകാത്മാക്കളാകുന്നില്ലയൊ</lg>

൨.അദ്ധ്യായം

(൫)ഭാവിലൊകത്തിന്നുംകൎത്താവായക്രീസ്തൻ–(൮)നമ്മുടെര
ക്ഷെക്കായിദൂതരിലുംകിഴിഞ്ഞുചമഞ്ഞു

<lg n="൧">അതുകൊണ്ടുനാംവല്ലപ്പൊഴുംഒഴുകിപൊകാതെഇരിക്കെ
ണ്ടതിന്നുകെട്ടവറ്റെഅത്യന്തംചരതിച്ചുകൊൾ്‌വാൻആവശ്യ</lg><lg n="൨">മാകുന്നു–ദൂതരാൽചൊല്ലിയവചനംഒരൊരൊലംഘനത്തി
ന്നുംഅനധീനതെക്കുംന്യായമായപ്രതിഫലംലഭിച്ചിട്ടുസ്ഥിര</lg><lg n="൩">മായ്ചമഞ്ഞിരിക്കെ–നാംഇത്രവലിയരക്ഷയെവിചാരിയാ
തെപൊയാൽഎങ്ങിനെതെറ്റിപാൎക്കുംആയതകൎത്താവ്(താ</lg><lg n="൪">ൻ)പറവാൻതുടങ്ങിയതും–ദൈവംഅടയാളങ്ങളാലുംഅ
ത്ഭുതങ്ങളാലുംനാനാശക്തികളാലുംതന്റെഇഷ്ടപ്രകാരംവി
ശുദ്ധാത്മാവിൻവരഭാഗങ്ങളാലുംകൂടിസാക്ഷിനില്ക്കവെ
കെട്ടവർനമുക്കുസ്ഥിരമാക്കിതന്നതുംആകുന്നുവല്ലൊ–</lg><lg n="൫"> ഞങ്ങൾ പറയുന്ന ഭാവി ലൊകത്തെഅവൻസാ ക്ഷാൽ ദൂത</lg><lg n="൬">മ്മാൎക്ക കീഴ്പെടുത്തീട്ടില്ല–എന്നാൽ ഒരുവൻ ഒരുദിക്കിൽസാ
ക്ഷ്യംപറയുന്നിതുനീമൎത്യനെഒൎപ്പാനുംമനുഷ്യപുത്രനെദൎശി</lg><lg n="൭">പ്പാനുംഅവൻഎന്തു–നീഅവനെദെവദൂതരിൽഅല്പംമാ
ത്രംതാഴ്ത്തിവെച്ചുതെജസ്സുംമാനവുംഅവനെഅണിയിച്ചു</lg><lg n="൮">[നിൻക്രിയകളിൽഅവനെവാഴിച്ചു]സകലവുംഅവന്റെകാല്ക്കീഴാ
ക്കിവെച്ചുംഇരിക്കുന്നു(സങ്കീ൮,൫)എന്നത്രെസകലവുംഅവന്നുകീഴാ</lg><lg n="൯">ക്കിയതിൽഒന്നുംഅനധീനമാക്കിവിട്ടിട്ടില്ല–ഇപ്പൊഴൊഅവ
ന്നുസകലവുംഅനധീനമായ്ക്കാണുന്നില്ല–ദൂതരിൽഅല്പംതാഴ്ത്തി
വെക്കപ്പെടുവാനായയെശുവെദെവകരുണയാൽഎവന്നുംവെണ്ടി
ചാവെആസ്വദിപ്പാനായിട്ടുമരണകഷ്ടതനിമിത്തംതെജസ്സുംമാ</lg><lg n="൧൦">നവുംഅണിഞ്ഞവൻഎന്നുനാംകാണുന്നു–കാരണംസകലവുംആ</lg>

[ 216 ] ൎക്കായിട്ടുംആരാലുംഉണ്ടായൊആയവൻഅനെകംപുത്ര
മ്മാരെതെജസ്സിലെക്കനടത്തുമ്പൊൾഅവരുടെത്രാണനാ
യകനെകഷ്ടവഴിയായിതികെക്കുന്നതുയുക്തമായിരുന്നു</lg><lg n="൧൧">–വിശുദ്ധീകരിക്കുന്നവനുംവിശുദ്ധീകരിക്കപ്പെടുന്നവരും
ഒക്കയുംഒരുവനിൽനിന്നുആകുന്നുവല്ലൊ–അതിമ്മൂലംഅവ</lg><lg n="൧൨">രെസഹൊദരർഎന്നുവിളിപ്പാൻലജ്ജിക്കാതെഞാൻനി
ന്റെനാമംഎൻസഹൊദരമ്മാരൊടുഅറിയിക്കുംസഭാമ
ദ്ധ്യത്തിൽനിന്നെവാഴ്ത്തും(സങ്കീ.൨൨,൨൩)എന്നുംഞാൻഅവനി</lg><lg n="൧൩">ൽതെറിനില്ക്കും(യശ.൮,൧൭.൨ശമു.൨൨,൩)എന്നുംഇതാഞാ
നുംയഹൊവഎനിക്കതന്നെകുട്ടികളും(യശ.൮,൧൮)എന്നും</lg><lg n="൧൪">ചൊല്ലുന്നു—ആകയാൽകുട്ടികൾജഡരക്തങ്ങൾകൂടിയുള്ള
വരാകകൊണ്ടുഅവനുംസമമാംവണ്ണംഅവറ്റെഎടുത്തു
മരണത്തിന്റെഅധികാരിയാകുന്നപിശാചിനെ(സ്വ)മ</lg><lg n="൧൫">രണത്താൽനീക്കെണ്ടതിന്നും–മരണഭീതിയാൽജീവപ
ൎയ്യന്തംദാസ്യത്തിൽഉൾ്പെട്ടവരെഉദ്ധരിക്കെണ്ടതിന്നുംആകു</lg><lg n="൧൬">ന്നു–ദൂതമ്മാരെഅവൻ(ഒരിക്കലും)പിടിച്ചുചെൎക്കുന്നില്ല
ല്ലൊഅബ്രഹാംസന്തതിയെപിടിച്ചുചെൎക്കുകെഉള്ളു(യശ൪൧,</lg><lg n="൧൭">൮.൯)–അതുകൊണ്ടുജനത്തിന്റെപാപങ്ങൾ്ക്കപ്രായശ്ചി
ത്തംഉണ്ടാവാന്തക്കവണ്ണംഅവൻകനിവുള്ളവനുംദൈവ
വിഷയംവിശ്വസ്തമഹാപുരൊഹിതനുംആകെണ്ടതിന്നു
സകലത്തിലുംസഹൊദരമ്മാരൊടുതുല്യനായ്ചമകആവശ്യമാ</lg><lg n="൧൮">യിരുന്നു–താൻതന്നെപരീക്ഷിതനായികഷ്ടംഅനുഭവി
ച്ചിരിക്കയാൽപരീക്ഷിക്കപ്പെടുന്നവൎക്കസഹായിപ്പാൻമ
തിയാകുന്നു–

൩.അദ്ധ്യായം

മൊശയെക്കാളുംക്രീസ്തൻശ്രെഷ്ഠൻ–(൭–൪,൧൦)ഇസ്രയെലരെ</lg> [ 217 ]

<lg n="">പൊലെഅവിശ്വാസത്തിൽവീഴരുത്–</lg>

<lg n="൧">അതുകൊണ്ടുവിശുദ്ധസഹൊദരമ്മാരെസ്വഗ്ഗീയവിളിക്കഅംശ
ക്കാരായുള്ളവരെനമ്മുടെസ്വീകാരത്തിലെഅപൊസ്തലനുംമ
ഹാപുരൊഹിതനുംആകിയയെശുവെകരുതിനൊക്കുവിൻ–</lg><lg n="൨">മൊശെഅവന്റെഭവനത്തിൽഒക്കയുംവിശ്വസ്തനായതുപൊ
ലെഇവൻതന്നെ(വെലെക്ക)ആക്കിയവന്നുവിശ്വസ്തൻആകു</lg><lg n="൩">ന്നു–ഭവനത്തെക്കാളുംഭവനംചമെച്ചവന്നുഅധികംമാനം
ഉള്ളതുപൊലെഇവനുംമൊശയെക്കാൾഅധികംതെജസ്സി</lg><lg n="൪">ന്നുപാത്രമായ്‌വന്നു–എതുഭവനംഎങ്കിലുംചമെപ്പാൻആൾ
വെണംസൎവ്വവുംചമെച്ചവനൊദൈവമത്രെ–അവന്റെഭ
വനത്തിൽഒക്കയും‌മൊശെവിശ്വസ്തനായിസത്യംഇനിഅ
രുളിച്ചെയ്‌വാനുള്ളവിശെഷങ്ങളെസാക്ഷ്യത്തിന്നായിസെ</lg><lg n="൬">വിക്കുന്നവൻആയിട്ടത്രെ–ക്രീസ്തനൊതൻഭവനത്തിമീ
തെഉള്ളപുത്രനായിട്ടുതന്നെഅവന്റെഭവനംനാംആകുന്നു
(വിശ്വാസ)പ്രാഗത്ഭ്യവുംആശാപ്രശംസയുംനാംഅവസാ
നത്തൊളംമുറുകപിടിച്ചുഎങ്കിൽതന്നെ</lg>

<lg n="൭൮">ആകയാൽപരിശുദ്ധാത്മാവ്കല്പിക്കുന്നതുപൊലെ–ഇന്നു
നിങ്ങൾഅവന്റെശബ്ദത്തെകെട്ടാൽ(മറീബിഎന്ന)മത്സ
രത്തിലും(മസ്സഎന്ന)പരീക്ഷാദിവസത്തുംഎന്നപൊലെഹൃ
ദയത്തെകഠിനമാക്കരുതു–ആമരുഭൂമിയിൽനിങ്ങളുടെഅനു
ഛ്ശമ്മാർഎന്നെപരീക്ഷിച്ചുശൊധനചെയ്തിട്ടുഎന്റെക്രി</lg><lg n="൧൦">യകളെകൂടെകണ്ടിരിക്കുന്നു–ആതലമുറയൊടുഞാൻ൪൦
ആണ്ടുക്രുദ്ധിച്ചുഅവർതെറ്റിപൊകുന്നഹൃദയമുള്ളജാതി</lg><lg n="൧൧">എൻവഴികളെഅറിയാത്തവർഎന്നുചൊല്ലി–അവർഎ
ന്റെസ്വസ്ഥതയിൽപ്രവെശിക്കയില്ലഎന്നുഎന്റെകൊപ</lg><lg n="൧൨">ത്തിൽആണയിടുകയുംചെയ്തു(സങ്കി൧൫,൭)–സഹൊദര</lg>

[ 218 ] <lg n="">മ്മാരെനിങ്ങളിൽവല്ലവന്നുംഅവിശ്വാസത്താലെദുഷിച്ച
ഹൃദയംഉണ്ടായിട്ടുജീവനുള്ളദൈവത്തൊടുദ്രൊഹിക്കാ</lg><lg n="൧൩">തെപൊവാൻനൊക്കുവിൻ–അല്ലനിങ്ങൾആരുംപാപചതി
യാൽകഠിനപ്പെടാതെഇരിപ്പാൻഇന്നഎന്നത്പറഞ്ഞു
കെൾ്ക്കുവൊളംനാൾതൊറുംഅന്യൊന്യംപ്രബൊധിപ്പിച്ചുകൊ</lg><lg n="൧൪">ൾ്‌വിൻ–വസ്തുതയുടെആദിയെഅവസാനത്തൊളംമാത്രം
മുറുകപിടിച്ചാൽനാംക്രീസ്തന്റെഅംശക്കാരായ്തീൎന്നുവ</lg><lg n="൧൫">ല്ലോ–ഇന്നുനിങ്ങൾഅവന്റെശബ്ദത്തെകെട്ടാൽമത്സരത്തി
ൽഎന്നപൊലെഹൃദയത്തെകഠിനമാക്കരുതുഎന്നവച</lg><lg n="൧൬">നത്തിൽആർആകുന്നുകെട്ടിട്ടുംമത്സരിച്ചവർ–മിസ്രയിൽ</lg><lg n="൧൭">നിന്നുമൊശെമൂലംപുറപ്പെട്ടുവന്നവർഎല്ലാമെല്ലൊ൪oആ
ണ്ടുആരൊടുക്രുദ്ധിച്ചുകൊണ്ടത്പിഴച്ചവരിൽഅല്ലൊഅ
വരുടെശവങ്ങൾമരുഭൂമിയിൽപട്ടുപൊയിമിരിക്കുന്നു–</lg><lg n="൧൮">എന്റെസ്വസ്ഥതയിൽപ്രവെശിക്കയില്ലഎന്ന്ആണയിട്ട
ത്അവിശ്വാസികളൊട്അല്ലാതെപിന്നെഎവരൊടുആ
കുന്നു–ഇങ്ങിനെഅവിശ്വാസംനിമിത്തംപ്രവെശിച്ചുകൂടാ
ഞ്ഞത്എന്നുനാംകാണുന്നു

൪.അദ്ധ്യായം

സ്വാസ്ഥ്യവാഗ്ദത്തംചെവിക്കൊണ്ടു(൧൪)നമ്മുടെമഹാ
പുരൊഹിതനെആശ്രയിക്കാവു

</lg><lg n="൧">ആകയാൽഅവന്റെസ്വസ്ഥതയിൽപ്രവെശിപ്പാനുള്ള
വാഗ്ദത്തംശെഷിച്ചിരിക്കെനിങ്ങൾആരുംകാലംവൈകി</lg><lg n="൨">എന്നുകാണാതിരിപ്പാൻനാംഭയപ്പെട്ടിരിക്ക–അവർഎ
ന്നപൊലെനാമുംസുവിശെഷംകെട്ടവരാകുന്നുഎങ്കിലുംകെ
ട്ടവരിൽവിശ്വാസത്താലെകലരായ്കകൊണ്ടുഅവൎക്കകെ</lg><lg n="൩">ട്ടവചനംഉപകാരമായ്‌വന്നില്ല–വിശ്വസിച്ചിട്ടുതന്നെനാംസ്വ</lg> [ 219 ]

<lg n="">സ്ഥതയിൽ പ്രവെശിക്കുന്നുഎന്റെസ്വസ്ഥതയി ൽഅവർ
പ്രവെശിക്കയില്ലഎന്ന്എൻ കൊപത്തിൽആണയിട്ടുഎന്നു
ചൊന്നപ്രകാരംതന്നെ – ലൊകസൃഷ്ടി യിൽക്രിയകൾഉത്ഭവി</lg><lg n="൪">ച്ചുതീൎന്നനാൾമുതൽ(ദെവസ്വസ്ഥത)ഉണ്ടുതാനും–എഴാം നാ
ളിൽ ദൈവംതന്റെ സകലക്രിയകളിൽ നിന്നുംസ്വസ്ഥനാ
യിരുന്നു(൧മൊ.൨,൨)എന്ന്എഴാമതെ കുറിച്ചു ചൊല്ലികി</lg><lg n="൫">ടക്കുന്നുവല്ലൊ– എന്റെ സ്വസ്ഥതയിൽ അവർ പ്രവെശി</lg><lg n="൬">ക്കയില്ലഎന്നു പിന്നത്തെതിൽ ഉണ്ടു– അതുകൊണ്ടുമറ്റവല്ല
വരുംഅതിൽപ്രവെശിപ്പാൻ ഇടശെഷിച്ചിരിക്കയാലുംമു
മ്പെസുവിശെഷംകെട്ടവർഅവിശ്വാസത്താലെപ്രവെശി</lg><lg n="൭">ക്കാതെപൊകയാലുംഇത്രകാലത്തിന്റെശെഷംദാവിദ്പ്രബ
ന്ധത്തിൽപിന്നെയുംഇന്ന്എന്നൊരുദിവസത്തെനിയമിക്കു
ന്നു–ഇന്ന്അവന്റെശബ്ദത്തെകെട്ടാൽനിങ്ങളുടെഹൃദയ
ങ്ങളെകഠിനമാക്കരുതുഎന്നുചൊല്ലിയപ്രകാരംതന്നെ–</lg><lg n="൮">യൊശുവ്അവൎക്കു സ്വസ്ഥതവരുത്തിഎങ്കിൽ സാക്ഷാൽ മ</lg><lg n="൯">റ്റൊരുദിവസംപിന്നെകല്പിക്കഇല്ലയായിരുന്നു–ആകയാൽ
ദൈവജനത്തിന്നുഒരുശബ്ബത്തനുഭവംശെഷിപ്പിച്ചിരി</lg><lg n="൧൦">ക്കുന്നു–അവന്റെസ്വസ്ഥതയിൽപ്രവെശിച്ചവനൊദൈവം
സ്വക്രിയകളിൽനിന്നുഎന്നപൊലെതാനുംതന്റെക്രിയക
ളിൽനിന്നുസ്വസ്ഥനായ്തീൎന്നുസത്യം—</lg>

<lg n="൧൧">അതുകൊണ്ടുഎവനുംഅവിശ്വാസത്തിന്റെസമദൃഷ്ടാ
ന്തമായ്ചമഞ്ഞുവീഴാതെഇരിക്കെണ്ടതിന്നുആസ്വസ്ഥതയി</lg><lg n="൧൨">ൽപ്രവെശിപ്പാൻനാംശ്രമിച്ചിരിക്ക–ദെവവചനംഅല്ലൊ
ജീവനുംചൈതന്യവുംഉള്ളതായിഇരുമുനയുള്ളഎതുവാളി
നെക്കാളുംമൂൎത്തതുംആത്മാവെയുംദെഹിയെയുംസന്ധിമജ്ജ
കളൊളവുംവെൎവ്വിടുക്കുംവരെകൂടിചെല്ലുന്നതുംഹൃദയത്തിലെ</lg>

[ 220 ] <lg n="൧൩">ചിന്തനഭാവങ്ങളെയുംവകതിരിക്കുന്നതുംആകുന്നു–അവന്റെ
മുമ്പാകെമറഞ്ഞുനില്പൊരുസൃഷ്ടിയുംഇല്ലസകലവുംഅവന്റെ
കണ്ണുകൾ്ക്കനഗ്നവുംമലൎന്നതുംആയ്കിടക്കുന്നു–ആയവനുമായിന
മുക്കുകാൎയ്യംഉണ്ടു–

</lg><lg n="൧൪">ആകയാൽയെശുഎന്നദെവപുത്രൻവാനങ്ങളെകടന്നു
പൊയൊരുശ്രെഷ്ഠമഹാപുരൊഹിതനായിനമുക്കണ്ടാക</lg><lg n="൧൫">കൊണ്ടുനാംസ്വീകാരത്തെപിടിച്ചുകൊള്ളെണ്ടു–നമ്മുടെബല
ഹീനതകളിൽകൂറ്റായ്മഭാവംതൊന്നാത്തമഹാപുരൊഹിത
നല്ലല്ലൊപാപംഒഴികെസൎവ്വത്തിലുംസദൃശമായിട്ടുപരീക്ഷി</lg><lg n="൧൬">ക്കപ്പെട്ടവനത്രെനമുക്കുള്ളു–അതുകൊണ്ടുകനിവുലഭിക്ക
യുംതൽകാലത്തിലെസഹായത്തിന്നുകൃപകണ്ടെത്തുകയും
വെണംഎന്നുവെച്ചുനാംപ്രാഗത്ഭ്യത്തൊടെകൃപാസനത്തി
ന്നണഞ്ഞുചെല്ലുക–

൫.അദ്ധ്യായം

ക്രീസ്തൻമഹാപുരൊഹിതൻഎന്നുകാട്ടുകയിൽ–(൧൧–൬,൨൦)
കെൾ്ക്കുന്നവരുടെമാന്ദ്യത്തെആക്ഷെപിക്കുന്നു

</lg><lg n="൧">മനുഷ്യരിൽനിന്നുലഭിക്കുന്നമഹാപുരൊഹിതൻഒക്കയും</lg><lg n="൨">താനുംബലഹീനതപൂണ്ടവനാകയാൽ–തെറ്റുന്നവരിലും
ദിഗ്ഭ്രമമുള്ളവരിലുംസമക്ഷാന്തിഭാവിപ്പാൻകഴിയുന്നവ
നായിമനുഷ്യൎക്കവെണ്ടിദൈവത്തെകുറിച്ചുള്ളതിൽസ്ഥാ
പിക്കപ്പെടുന്നു–പാപങ്ങൾ്ക്കായികാഴ്ചകളെയുംബലികളെയും</lg><lg n="൩">കഴിപ്പാനായിതന്നെ–ആബലഹീനതനിമിത്തംജനത്തി
ന്നുവെണ്ടിഎന്നപൊലെതനിക്കുംവെണ്ടിപാപബലികൾ</lg><lg n="൪">കഴിക്കെണ്ടിയവനുംആകുന്നു–വിശെഷിച്ച്ആമാന
ത്തെആരുംതനിക്കഎടുക്കുന്നില്ലഅഹരൊനെപൊലെദൈ</lg><lg n="൫">വവിളിയാൽഅത്രെ–അവ്വണ്ണംക്രീസ്തനുംമഹാപുരൊ</lg> [ 221 ]

<lg n="">ഹിതനാവാൻതെജസ്സുതാൻഎടുത്തല്ലനീഎന്റെപുത്ര
ൻഞാൻഇന്നുനിന്നെജനിപ്പിച്ചു(സങ്കി൨,൭)എന്ന്അവ
നൊടുഅരുളിച്ചെയ്തവനെത്രെ(തെജസ്സുകൊടുത്തതു)–</lg><lg n="൬">–അപ്രകാരംമറ്റൊരുസ്ഥലത്തുംനീമല്കിചെദക്കിൻക്ര
മപ്രകാരം‌എന്നെക്കുംപുരൊഹിതൻ(സ൧൧൦,൪)എന്നുപ</lg><lg n="൭">റയുന്നു–ഇവൻതന്റെജഡദിവസങ്ങളിൽതന്നെമര
ണത്തിൽനിന്നുരക്ഷിപ്പാൻകഴിയുന്നവന്നുഉരത്തമുറ
വിളിയൊടുംകണ്ണീരൊടുംകൂടെഅപെക്ഷകളെയുംഅഭയ
യാചനകളെയുംകഴിച്ചുകൊണ്ടുവെടിയിൽനിന്നുരക്ഷസാ</lg><lg n="൮">ധിപ്പിച്ചിട്ടു– പുത്രൻഎങ്കിലും അനുഭവിച്ച കഷ്ടങ്ങ ളാ</lg><lg n="൯">ൽ അനുസരണം പഠിച്ചു–തികഞ്ഞുചമഞ്ഞു തന്നെ അനു
സരിക്കുന്നവൎക്കഎല്ലാവൎക്കുംനിത്യരക്ഷയുടെകാരണമായി</lg><lg n="൧൦">തീൎന്നു–മെല്ക്കിചെദക്കിൻക്രമപ്രകാരംമഹാപുരൊഹിത
ൻഎന്നുള്ളനാമംദെവമുഖെനലഭിച്ചിരിക്കുന്നു–

</lg><lg n="൧൧">ആയവനെകുറിച്ചുഞങ്ങൾ്ക്കവളരെപറവാനുണ്ടുനിങ്ങൾ്ക്കശ്ര
വണത്തിൽമാന്ദ്യംപിടിച്ചതുകൊണ്ടുതെളിയിപ്പാൻവിഷ</lg><lg n="൧൨">മമുള്ളവഅത്രെ–എങ്ങിനെഎന്നാൽകാലംനൊക്കിയാ
ൽഇപ്പൊൾഉപദെഷ്ടാക്കളായിരിക്കെണ്ടുന്നനിങ്ങൾ്ക്കപി
ന്നെയുംചിലത്ഉപദെശിപ്പാൻആവശ്യമുണ്ടുദൈവത്തി
ന്റെഅരുളപ്പാടുകളുടെആദ്യപാഠങ്ങളെതന്നെ–പരു
ത്തആഹാരത്തിന്നല്ലപാലിന്നുതന്നെനിങ്ങൾ്ക്കുമുട്ടുവന്നു</lg><lg n="൧൩">പൊയിരിക്കുന്നു–പാൽകുടിക്കുന്നവൻഎല്ലാംനീതിവചന
ത്തെപരിചയിക്കാത്തവനത്രെശിശുആകുന്നുപൊൽ–പ</lg><lg n="൧൪">രുത്തആഹാരംതികഞ്ഞവൎക്കെഉള്ളുഗുണദൊഷങ്ങളെ
തിരിച്ചറിവാൻതഴക്കത്താൽഅഭ്യസിച്ചഇന്ദ്രീയങ്ങ
ൾഉള്ളവൎക്കുതന്നെ–</lg>

[ 222 ] ൬.അദ്ധ്യായം

ദ്രൊഹിച്ചുപൊയവരെപുതുക്കികൂടാ–(൯)എബ്രയർനിലനി
ല്ക്കുംഎന്നുആശിച്ചു–(൧൩)അബ്രഹാമൊടുചെയ്തസത്യത്താ
ൽപ്രബൊധിപ്പിക്കുന്നു

<lg n="൧">അതുകൊണ്ടുചത്തക്രിയകളിൽനിന്നുള്ളമാനസാന്തരം</lg><lg n="൨">ദൈവത്തിങ്കലെവിശ്വാസവും–ഉപദെശസ്നാനങ്ങൾഹസ്താ
ൎപ്പണവുംമരിച്ചവരുടെഎഴുനീല്പുനിത്യവിസ്താരവുംഎന്നി
ങ്ങിനെഉള്ളഅടിസ്ഥാനത്തെവീണ്ടുംവെക്കാതെആദ്യ
ക്രീസ്തവചനത്തെവിട്ടെച്ചുതികവിങ്കലെക്ക്(വിരഞ്ഞു)</lg><lg n="൩">ചെല്ലുക–ദൈവംഅനുവദിച്ചുഎങ്കിലെനാംഅതുചെയ്യാം</lg><lg n="൪">—ഒരിക്കൽപ്രകാശിക്കപ്പെട്ടുസ്വൎഗ്ഗീയസമ്മാനത്തെആ
സ്വദിക്കയുംവിശുദ്ധാത്മാവിന്നുഅംശികളായ്തീരുകയും–</lg><lg n="൫">അഴകിയദെവച്ചൊല്ലിനെയുംഭാവിലൊകത്തിന്റെശ
ക്തികളെയുംആസ്വദിക്കയുംചെയ്തവർവഴിപിഴെച്ചുപൊ</lg><lg n="൬">യാൽ–തങ്ങൾ്ക്കുതന്നെദെവപുത്രനെവീണ്ടുംക്രൂശിൽതറെ
ക്കുന്നവരുംലൊകാപവാദമാക്കുന്നവരുംആകയാൽഅ
വരെപിന്നെയുംമാനസാന്തരത്തിലെക്ക്പുതുക്കുവാൻകഴി</lg><lg n="൭">കയില്ലസത്യം–പലപ്പൊഴുംപെയ്തമഴയെകുടിച്ചിട്ടുള്ളതി
ലമാകട്ടെകൃഷിനടത്തുന്നവൎക്കഹിതമായസസ്യാദികളെ
ജനിപ്പിച്ചാൽദൈവത്തിൽനിന്നുഅനുഗ്രഹത്തെപ്രാപി</lg><lg n="൮">ക്കുന്നു–മുള്ളുംചീങ്ങയുംമുളെപ്പിച്ചാലൊകൊള്ളരുതാ
ത്തതുംശാപത്തിന്നടുത്തതുംആയ്തീൎന്നുഅതിന്റെഅവസാ</lg><lg n="൯">നംചുടുകതന്നെ—എങ്കിലുംപ്രിയമുള്ളവരെഞങ്ങൾഇ
പ്രകാരംപറഞ്ഞാലുംനിങ്ങളെകുറിച്ചുഅതിശുഭവുംരക്ഷെ</lg><lg n="൧൦">ക്കചെരുന്നതുംതെറിയിരിക്കുന്നു–ദൈവംനിങ്ങളുടെ(വിശ്വാ
സ)പ്രവൃത്തിയെയുംവിശുദ്ധമ്മാൎക്കശുശ്രൂഷിച്ചതിന്നാലും</lg> [ 223 ]

<lg n="">ശുശ്രൂഷിക്കുന്നതിനാലുംതന്നാമത്തിൽകാട്ടിയസ്നെഹത്തെ</lg><lg n="൧൧">യുംമറക്കത്തക്കഅവന്യായംഉള്ളവനല്ലല്ലൊ–ഇനിനിങ്ങൾ
ഒരൊരുത്തൻഅവസാനത്തൊളംപ്രത്യാശയുടെനിറപടി
യെകുറിച്ചുഒരുപൊലെഉള്ളഉത്സാഹത്തെകാട്ടുവാൻഞങ്ങ</lg><lg n="൧൨">ൾവാഞ്ഛിക്കെഉള്ളു–നിങ്ങൾമാന്ദ്യംപിടിക്കാതെവിശ്വാസ
ത്താലുംദീൎഘക്ഷമയാലുംവാഗ്ദത്തങ്ങളെഅവകാശമാക്കു
ന്നവരുടെഅനുസാരികളായിതീരെണംഎന്നുവെച്ച
ത്രെ–

</lg><lg n="൧൩">അബ്രഹാമിന്നല്ലൊദൈവംവാഗ്ദത്തംചെയ്തുഅതിമഹാ</lg><lg n="൨൪">നെആണയിടുവാൻവഹിയാഞ്ഞു–ഞാൻനിന്നെഅനുഗ്ര
ഹിക്കയുംനിന്നെവൎദ്ധിപ്പിക്കയുംചെയ്യുംസത്യം(൧മൊ.൨,൨</lg><lg n="൧൫">൧൬)എന്നുതന്നാണകല്പിച്ചുഅവനുംഅപ്രകാരംദീൎഘ</lg><lg n="൧൬">മായിക്ഷമിച്ചുവാഗ്ദത്ത(പ്പൊരുളെ)കൈക്കലാക്കി–മനുഷ്യ
ർമാത്രംഅതിമഹാനെആണയിടുന്നുആണഅവൎക്കുസക</lg><lg n="൧൭">ലവാദത്തിന്റെയുംതീൎപ്പായിഉറപ്പിന്നുമതിയാകുന്നു–അതു
കൊണ്ടുദൈവംവാഗ്ദത്തത്തിന്റെഅവകാശികൾ്ക്കതന്റെ
ആലൊചനമാറാത്തത്എന്നുപൂൎണ്ണതരമായികാണിപ്പാൻ
ഇഛ്ശിച്ചുകൊണ്ടുആണയാലുംകൈയെറ്റുനാംമുൻകിടക്കുന്നു</lg><lg n="൧൮">പ്രത്യാശയെപിടിപ്പാൻഅഭയംപ്രാപിച്ച്ഒടിയാറെ–മാറ്റം</lg><lg n="൧൯">വരുവാനുംദൈവത്തിന്നുവഞ്ചിപ്പാനുംകഴിയാത്തരണ്ടുപ്ര
മാണങ്ങളാൽകെമമായആശ്വാസംലഭിപ്പാറാക്കി–ആപ്ര
ത്യാശദെഹിക്കുനിശ്ചയവുംസ്ഥിരവുംആയനങ്കൂരംപൊലെതി</lg><lg n="൨൦">രശ്ശീലെക്ക്അകത്തെകടക്കുന്നതായിട്ടുംനമുക്കുണ്ടു–അവി
ടെക്കയെശുമുന്നൊടുന്നവനായിനമുക്കുവെണ്ടികടന്നുമെല്ക്കി
ചെറുക്കിൻക്രമപ്രകാരംഎന്നെക്കുംമഹാപുരൊഹിതനാ
യവൻതന്നെ–</lg>

[ 224 ] ൭.അദ്ധ്യായം

(–൧൦,൧൧)മെല്ക്കിചെദക്കിൽപൌരൊഹിത്യംശ്രെഷ്ഠം(൧൧)
ലെവ്യരുടെതുദുൎബ്ബലം–(൧൮)നീങ്ങിയതിന്നുംനില്പതി
ന്നുംഉള്ളഭെദം.

<lg n="൧">ശലെമിൽരാജാവുംഅത്യുന്നതദൈവത്തിന്റെപുരൊഹി
തനുമായഈമെല്ക്കിചെദക്കല്ലൊനിത്യംപുരൊതിതനായ്പാ</lg><lg n="൨">ൎക്കുന്നു–(രാജാക്കളെവെട്ടിജയിച്ചുമടങ്ങിവരുന്നുഅബ്ര
ഹാമെഎതിരെറ്റുഅനുഗ്രഹിച്ചവനുംഅബ്രഹാംസകല
ത്തിലുംകൊടുത്തപതാരംവാങ്ങിയവനുംനീതിരാജാവെ
ന്നുംശലെംഎന്നചൊല്ലാൽസമാധാനരാജാവ്എന്നുംഭാ</lg><lg n="൩">ഷാന്തരനാമങ്ങളുള്ളവനും–അഛ്ശനില്ലഅമ്മയില്ലഗൊ
ത്രംഇല്ലദിവസാരംഭവുംജീവാവസാനവുംഇല്ലാത്തവനും</lg><lg n="൪">ആയിദെവപുത്രന്നുതുല്യനാക്കപ്പെട്ടവനത്രെ–വം
ശപിതാവായഅബ്രഹാംകൂടെകൊള്ളയിൽദശാംശംകൊ
ടുത്തുവാങ്ങിച്ചവൻഎത്രവലിയവൻഎന്നുനൊക്കുവിൻ–</lg><lg n="൫">ലെവിപുത്രമ്മാരിൽപൌരൊഹിത്യംലഭിക്കുന്നവൎക്കജ
നത്തൊടുപതാരംവാങ്ങുവാൻധൎമ്മകല്പനഉണ്ടുഅത്അ
ബ്രഹ്മാവിൻകടിപ്രദെശത്തിൽനിന്നുത്ഭവിച്ചസഹൊദ</lg><lg n="൬">രമ്മാരൊടുആകുന്നുവല്ലൊ–അവരിൽവംശ്യനല്ലാതെകാ
ണുന്നവനൊഅബ്രഹാമൊടുതന്നെപതാരംവാങ്ങിയുംവാ</lg><lg n="൭">ഗ്ദത്തങ്ങൾഉള്ളവനെഅനുഗ്രഹിച്ചുംഇരിക്കുന്നു–ചെറിയ</lg><lg n="൮">തുതന്നെവലിയതിനാൽഅനുഗ്രഹിക്കപ്പെടുന്നു–എന്നതിന്നുത
ൎക്കംഎതുമില്ലല്ലൊഇങ്ങആകട്ടെചാകുന്നമനുഷ്യർപതാരംവാങ്ങു</lg><lg n="൯">ന്നുഅങ്ങൊജീവിക്കുന്നുഎന്നുസാക്ഷ്യംപ്രാപിച്ചവൻ–പിന്നെപ
താരംവാങ്ങുന്നലെവിയുംഒരുവിധമായിഅബ്രഹാംമൂലമാ</lg><lg n="൧൦">യിപതാരംകൊടുത്തിരിക്കുന്നു–പിതാവിന്നുമല്ക്കിലെചെദക്കഎതി</lg> [ 225 ]

<lg n="">രെചെന്നന്നുലെവിഅവന്റെകടിപ്രദെശത്തിൽത</lg><lg n="൧൧">ന്നെആയല്ലൊ—ആകയാൽജനത്തിന്നുകല്പിച്ചുവെച്ച
ധൎമ്മത്തിന്നുമൂലമായലെവ്യപൌരൊഹിത്യത്താൽതികവു
വന്നുഎങ്കിൽ–അഹരൊൻക്രമപ്രകാരംചൊല്ലാതെമ
ല്ക്കിചെദക്കിൻക്രമപ്രകാരംവെറഒർപുരൊഹിതൻഉദി</lg><lg n="൧൨">പ്പാൻഎന്തൊരുസംഗതി–പൌരൊഹിത്യത്തിന്നുമാറ്റം
വരികിൽധൎമ്മത്തിന്നുംകൂടെവരുവതആവശ്യംതന്നെഅ</lg><lg n="൧൩">ല്ലൊ–സാക്ഷാൽഈപറഞ്ഞത്പറ്റുന്നആൾമുമ്പെഒരു
ത്തരുംബലിപീഠത്തെകരുതാത്തവെറെഗൊത്രത്തിൽ</lg><lg n="൧൪">ആകുന്നു–യഹൂദയിൽനിന്നല്ലൊനമ്മുടെകൎത്താവ്ഉദിച്ച
ത്‌സ്പഷ്ടംമൊശെപൌരൊഹിത്യത്തെസംബന്ധിച്ച്ഒന്നും</lg><lg n="൧൫">ഉരെക്കാത്തഗൊത്രത്തിൽനിന്നുതന്നെ—മല്ക്കിചെദക്കി
ൻവിധത്തിൽവെറൊരുത്തൻഉദിച്ചുജഡികകല്പനയുടെ</lg><lg n="൧൬">ധൎമ്മത്താൽഅല്ല–അഴിയാത്തജീവന്റെശക്തിയാൽപുരൊ
ഹിതനായ്തീരുന്നതിനാൽഅത്അധികംതെളിവായ്‌വരുന്നു</lg><lg n="൧൭">–എന്നെന്നെക്കുമല്ലൊനീ മല്ക്കിചെദക്കിൻക്രമപ്രകാരം</lg><lg n="൧൮">പുരൊഹിതൻആകുന്നുഎന്നുസാക്ഷ്യം—മുമ്പിലത്തെ
കല്പനെക്കദൌൎബ്ബല്യവുംനിഷ്പ്രയൊജനവുംഉണ്ടു(ധൎമ്മം</lg><lg n="൧൯">ഒന്നിനെയുംതികെച്ചില്ലല്ലൊ)ആകയാൽഅതിന്നുനീക്ക
വുംനാംദൈവത്തെഅടുക്കുന്നഅധികാം‌നല്ലപ്രത്യാശെക്കു</lg><lg n="൨൦">സ്ഥാപനവുംവരുന്നത്—പിന്നെഅവർആണകൂടാ</lg><lg n="൨൧">തെപുരൊഹിതരായ്തീൎന്നവർഅത്രെ–ഇവനൊനീമല്ക്കിചെ
ദക്കിൻക്രമപ്രകാരംഎന്നെക്കുംപുരൊഹിതൻഎ
ന്നുകൎത്താവ്ആണയിട്ടുഅനുതപിക്കയുമില്ലഎന്നഅവ</lg><lg n="൨൨">നൊടുപറഞ്ഞവനാൽആണയൊടുകൂടതന്നെ–ആണഎ
ന്നിയെഅല്ലാഞ്ഞത്എത്രയൊഅത്രയുംഅധികംവി</lg>

[ 226 ] <lg n="">ശെഷമുള്ളനിയമത്തിന്നുയെശുജാമ്യനായിവന്നിരിക്കു</lg><lg n="൨൩">ന്നു-—പിന്നെഅവർപാൎപ്പാൻമരണത്താൽമുടക്കംവരിക</lg><lg n="൧൪">കൊണ്ടുപലപുരൊഹിതരായ്തീൎന്നു–ഇവനൊഎന്നെക്കുംപാൎക്കു
കകൊണ്ടുപൌരൊഹിത്യത്തെമാറാത്തതായികൈക്കൊ</lg><lg n="൧൫">ണ്ടിരിക്കുന്നു–എന്നതുകൊണ്ടുതമ്മൂലമായിദൈവത്തൊടു
അണയുന്നവരെഅവൎക്കുവെണ്ടിപക്ഷവാദംചെയ്‌വാൻസദാ
ജീവിക്കുന്നവനായിഅവൻമുറ്റുംരക്ഷിച്ചുകൂടും—ഇങ്ങി</lg><lg n="൧൬">നെഉള്ളപുരൊഹിതനല്ലൊനമുക്കുപറ്റിപവിത്രൻനിൎദ്ദൊ
ഷൻനിൎമ്മലൻപാപികളൊടുവെൎവ്വിട്ടവൻവാനങ്ങളെക്കാ</lg><lg n="൧൭">ൾഉയൎന്നുചമഞ്ഞവനും–മഹാപുരൊഹിതരെപൊലെമു
മ്പെസ്വപാപങ്ങൾ്ക്കായുംപിന്നെജനപാപങ്ങൾ്ക്കായുംദിവസ
മ്പ്രതിബലികഴിപ്പാൻആവശ്യമില്ലാത്തവനുംഅത്രെഇത്
അവൻതന്നെത്താൻകഴിച്ചുഒരിക്കൽചെയ്തുതീൎത്തുവല്ലൊ</lg><lg n="൧൮">–ബലക്ഷയംഉള്ളമനുഷ്യരെധൎമ്മംമഹാപുരൊഹിതരാക്കു
ന്നുധൎമ്മത്തിൽപിന്നെആണയിട്ടവചനമൊഎന്നെക്കുംതി
കഞ്ഞുചമഞ്ഞപുത്രനെതന്നെ–

൮.അദ്ധ്യായം

ക്രീസ്തൻസ്വൎഗ്ഗീയപുരൊഹിതൻ–(൭)പുതുനിയമത്തെമുൻഅ
റിയിച്ചവാക്യം

</lg><lg n="൧">ഈപറഞ്ഞതിന്റെസാരംഎന്തെന്നാൽവാനങ്ങളിൽവിശുദ്ധ
സ്ഥലത്തിന്നുംമനുഷ്യനല്ലകൎത്താവ്നിൎമ്മിച്ചസത്യകൂടാരത്തിന്നും</lg><lg n="൨">സെവകനായിമഹിമാസനത്തിന്റെവലഭാഗത്തിരുന്നുകൊണ്ട</lg><lg n="൩">മഹാപുരൊഹിതൻനമുക്കുണ്ടു—എല്ലാമഹാപുരൊഹിതനും
കാഴ്ചകളെയുംബലികളെയുംകഴിപ്പാൻആക്കപ്പെടുകയാ</lg><lg n="൪">ൽ(കഴിപ്പാൻ)ഇവന്നുംവല്ലതുംഉണ്ടാകെണ്ടതു–അവൻഭൂമി
യിൽഇരിക്കുന്നുഎങ്കിൽധൎമ്മപ്രകാരംകാഴ്ചകളെകഴിക്കു</lg> [ 227 ]

<lg n="">ന്നവർഉണ്ടാകകൊണ്ടുഅവൻഒട്ടുംപുരൊഹിതനാകയില്ല</lg><lg n="൫">–മൊശകൂടാരത്തെതീൎപ്പാൻആരംഭിച്ചപ്പൊൾപൎവ്വതത്തി
ൽനിണക്കകാണിച്ചമാതൃകപ്രകാരംനീസകലവുംചെയ്‌വാൻ
നൊക്കുക(൨മൊശ.൨൫,൪൦)എന്ന്അവനൊടുഅരുളിയ
പ്രകാരംഅവർസ്വൎഗ്ഗീയത്തിന്റെദൃഷ്ടാന്തവുംനിഴലുംആ</lg><lg n="൬">യതിനെഉപാസിക്കുന്നു–ഇപ്പൊഴൊഅവൻഎറ്റവും
നല്ലവാഗ്ദത്തങ്ങളിമ്മെൽസ്ഥാപിച്ചനിയമത്തിന്റെമ
ദ്ധ്യസ്ഥനാകയാൽഅത്എത്രഗുണംഎറിയത്എന്നാൽ
അത്രവിശെഷമുള്ളസെവയെയുംപ്രാപിച്ചിരിക്കുന്നു—
ആദ്യനിയമംവഴിവരാത്തതായെങ്കിൽരണ്ടാമതിന്നുഇ</lg><lg n="൮">ടംഅന്വെഷിക്കയില്ലആയിരുന്നു–

പഴിച്ചല്ലൊഅവരൊടുപറയുന്നിതുയഹൊവയുടെഅരു
ളപ്പാടാവിത്ഞാൻഇസ്രയെൽഗൃഹത്തൊടുംയഹൂദഗൃ
ഹത്തൊടുംപുതുനിയമത്തെചെയ്തതീൎക്കുന്നദിവസങ്ങൾ</lg><lg n="൯">വരും–ഞാൻപിതാക്കമ്മാരെകൈപിടിച്ചുമിസ്രദെശത്തു
നിന്നുപുറപ്പെടീച്ചനാളിൽചെയ്തനിയമംപൊലെഅല്ലആ
യത്അവർഭഞ്ജിച്ചുഞാനുംഅവരെതള്ളിവിട്ടുഎന്നുയ</lg><lg n="൧൦">ഹൊവകല്പിതം–ഈദിവസങ്ങളുടെശെഷംഞാൻഇസ്ര
യെൽഗൃഹത്തൊടുഉറപ്പിക്കുംനിയമംഇതുതന്നെഎന്റെ
ധൎമ്മവെപ്പുകളെഞാൻഅവരുടെഉള്ളിലാക്കിഅവരു
ടെഹൃദയത്തിൽഎഴുതുംഇപ്രകാരംഞാൻഅവൎക്കുദൈവവും</lg><lg n="൧൧">അവർഎന്റെജനവുംആകും–ഇനിആരുംഅടുത്തവ
നെയുംസഹൊദരനെയുംയഹൊവയെഅറിഞ്ഞുകൊൾ്‌വി
ൻഎന്നുപഠിപ്പിക്കയില്ലഅവർആബാലവൃദ്ധംഎല്ലാവ</lg><lg n="൧൨">രുംഎന്നെഅറിയും–കാരണംഞാൻഅവരുടെവഷ
ളത്വങ്ങളെമൊചിക്കുംഅവരുടെ{അധൎമ്മ}പാപങ്ങളെ</lg>

[ 228 ] <lg n="൧൩">യുംഇനിഒൎക്കയുംഇല്ല(യിറ.൩൧,൩൧–൧൪)–ഇതിൽപുതു
നിയമംഎന്നുചൊല്ലുന്നതിനാൽആദ്യത്തെപഴതാക്കിക
ളഞ്ഞു എന്നാൽപഴകുന്നതുംമൂക്കുന്നതുംഎല്ലാംഅന്തരി
പ്പാൻഅടുത്തിരിക്കുന്നു–

൯.അദ്ധ്യായം

പൂൎവ്വകൂടാരത്തിലെസെവയെപൊലല്ല–(൧൫)ക്രീസ്തൻ
പാപത്തെപരിഹരിച്ചപുതുനിയമം

</lg><lg n="൧">ആദ്യനിയമത്തിന്നുലൌകികമായവിശുദ്ധസ്ഥലംമുത</lg><lg n="൨">ലായഉപാസനാന്യായങ്ങൾഉണ്ടായിസത്യം–ഒരുകൂടാരമ
ല്ലൊപൂൎവ്വഭാഗത്തുനിൎമ്മിക്കപ്പെട്ടുഅതിൽവിളക്കുതണ്ടും</lg><lg n="൩">മെശയുംഅപ്പക്കാഴ്ചയുംഉണ്ടു–അതിനെവിശുദ്ധസ്ഥ
ലംഎന്നുപറയുന്നു–രണ്ടാംതിരശ്ശീലെക്ക്പിന്നിലൊഅ</lg><lg n="൪">തിവിശുദ്ധംഎന്നൊരുകൂടാരംഉണ്ടു–അതിന്നുള്ളവ
സ്വൎണ്ണംകൊണ്ടുള്ളധൂപകലശവുംമുച്ചൂടുംപൊന്നുപൊതി
ഞ്ഞനിയമപ്പെട്ടകവുംആം–ഇതിങ്കൽമന്നഇട്ടപൊൻ
പാത്രവുംഅഹരൊന്റെതളിൎത്തദണ്ഡുംനിയമത്തിന്റെ</lg><lg n="൫">(കൽ)പലകകളും–മീത്തൽകൃപാസനത്തെആഛ്ശാദിക്കു
ന്നതെജസ്സിന്റെകറൂബുകളുംഉണ്ടു–ആയത്ഇപ്പൊൾ</lg><lg n="൬">വെവ്വെറെവിവരിപ്പാൻപാടില്ല—ഇങ്ങിനെഎല്ലാം
തീൎന്നശെഷംപുരൊഹിതർഉപാസനകളെകഴിച്ചുനിത്യം</lg><lg n="൭">മുങ്കൂടാരത്തിൽപ്രവെശിക്കുംരണ്ടാമതിലൊവൎഷത്താലെ
ഒരിക്കൽമഹാപുരൊഹിതൻമാത്രംചെല്ലുംരക്തംകൂടാ
തെഅല്ല–ആയതുതനിക്കുംജനത്തിന്റെതെറ്റുകൾ്ക്കും</lg><lg n="൮">വെണ്ടികഴിക്കുന്നു—അതിനാൽവിശുദ്ധാത്മാവ്സൂചി
പ്പിക്കുന്നിതു–മുങ്കൂടാരത്തിന്നുനിലഉള്ളകാലംവിശുദ്ധ</lg><lg n="൯">സ്ഥലത്തിലെവഴിവെളിപ്പെട്ടതല്ല–ഉപാസിക്കുന്നവനെ</lg> [ 229 ]

<lg n="">മനൊബൊധത്തിൽതികെപ്പാൻകഴിയാത്തകാഴ്ചകളും</lg><lg n="൧൦">ബലികളുംകഴിച്ചും–ഭൊജ്യപാനീയങ്ങളുംനാനാസ്നാനാദിക
ളുമായിഗുണീകരണകാലത്തൊളംകല്പിച്ചുകിടക്കുന്നജഡന്യാ
യങ്ങൾനടന്നുംകൊള്ളുന്നവൎത്തമാനകാലത്തിന്നുആമുങ്കൂ</lg><lg n="൧൧">ടാരംതന്നെഉപമഎന്നത്രെ—എങ്കിലുംക്രീസ്തൻകൈ
പ്പണിയൊഈസൃഷ്ടിക്കുള്ളതൊഅല്ലഅതിമഹത്വവും</lg><lg n="൧൨">തികവുംഉള്ളഒരുകൂടാരത്തൂടെ–ആടുകന്നുകുട്ടികളുടെ
അല്ലസ്വന്തരക്തത്താൽതന്നെ–സാധിച്ചഭാവിനന്മക
ളുടയൊരുമഹാപുരൊഹിതനായ്‌വന്നിട്ടുഒരുവട്ടംവിശുദ്ധ
സ്ഥലത്തിൽപ്രവെശിച്ചുഇപ്രകാരംനിത്യവീണ്ടെടുപ്പിനെ</lg><lg n="൧൩">സാധിപ്പിച്ചു–ആടുകാളകളുടെരക്തവുംപുലയുള്ളവരിൽ
തളിച്ചപശുഭസ്മവുംജഡശുദ്ധിയെവരുത്തിപുണ്യീകരി</lg><lg n="൧൪">ക്കുന്നുഎങ്കിൽ–നിഷ്കളങ്കനായിതന്നെത്താൻദൈവത്തി
ന്നുനിത്യാത്മാവിനാൽകഴിച്ചുതന്നെക്രീസ്തന്റെരക്തംഎത്ര
അധികംനമ്മുടെമനൊബൊധത്തെചത്തക്രിയകളിൽനി
ന്നുശുദ്ധീകരിച്ചുജീവനുള്ളദൈവത്തെഉപാസിപ്പാറാക്കും</lg><lg n="൧൫">അതിന്നിമിത്തംഅവൻപുതുനിയമത്തിന്റെമദ്ധ്യ
സ്ഥനാകുന്നു–ആദ്യനിയമത്തിലെലംഘനങ്ങളുടെവീണ്ടെ
ടുപ്പിന്നായിഒരുമരണംഉണ്ടായിട്ടുനിത്യാവകാശമാകുന്ന
വാഗ്ദത്തപ്പൊരുൾവിളിക്കപ്പെട്ടവൎക്കലഭിപ്പാൻതന്നെ–</lg><lg n="൧൬">എവിടെ(അവകാശ)നിയമംഅവിടെനിയമിച്ചവന്റെമ</lg><lg n="൧൭">രണംതെളിഞ്ഞുവരികന്യായം–നിയമിച്ചവന്റെജീവകാ
ലത്തൊളംഅതിന്നുഒരുനാളുംഉറപ്പില്ലല്ലൊചത്തെടത്തുമാ</lg><lg n="൧൮">ത്രംനിയമംപ്രബലമാം–അതുകൊണ്ടുആദ്യനിയമവുംര
ക്തംകൂടാതെപ്രതിഷ്ഠിച്ചതല്ല–മൊശെആകട്ടെസകല</lg><lg n="൧൯">ജനത്തൊടുംധൎമ്മകല്പനഒക്കയുംഅരുളിച്ചെയ്തശെഷം</lg>

[ 230 ] ആടുകന്നുകുട്ടികളുടെരക്തത്തിൽവെള്ളവുംചുവന്നആട്ടുരൊ
മവുംഈസൊപ്പുംകലക്കിഎടുത്തുപുസ്തകത്തിലുംസകലജ</lg><lg n="൨൦">നത്തിമ്മെലുംതളിച്ചു–ഇതുദൈവംനിങ്ങളൊടുകല്പിച്ചനി</lg><lg n="൨൧">യമത്തിന്റെരക്തംഎന്നുപറഞ്ഞു(൨മൊ.൨൪,൮)കൂടാ
രത്തിലുംഉപാസനാസാധനങ്ങളിലുംഎല്ലാംരക്തംതളിക്ക</lg><lg n="൨൨">യുംചെയ്തു–പിന്നെധൎമ്മപ്രകാരംമിക്കതുംരക്തത്താലെ
ശുദ്ധീകരിക്കപ്പെടുന്നുരക്തപകൎച്ചകൂടാതെവിമൊച</lg><lg n="൨൩">നവുംഇല്ല—ഈവകകൊണ്ടുസ്വൎഗ്ഗങ്ങളിലുള്ളവറ്റി
ന്റെദൃഷ്ടാന്തങ്ങൾ്ക്കശുദ്ധിവരുത്തെണ്ടത്‌സത്യം–സ്വൎഗ്ഗീ
യമായവറ്റിന്നൊഅധികംനല്ലബലികളെകൊണ്ടത്രെ–</lg><lg n="൨൪">സത്യ(സ്ഥാനത്തി)ന്റെപ്രതിബിംബവുംകൈപ്പണിയും
ആയവിശുദ്ധസ്ഥലത്തിൽഅല്ലല്ലൊസ്വൎഗ്ഗത്തിൽതന്നെ
ക്രീസ്തൻപ്രവെശിച്ചുദെവസന്നിധിയിൽഇപ്പൊൾനമുക്കു</lg><lg n="൨൫">വെണ്ടിപ്രത്യക്ഷനാവാനായിട്ടത്രെ–പിന്നെമഹാപുരൊ
ഹിതൻകാലത്താലെഅന്യരക്തത്തൊടുംകൂടെവിശുദ്ധ
സ്ഥലത്തിൽപ്രവെശിക്കുന്നതുപൊലെഅവൻപലപ്പൊഴും</lg><lg n="൨൬">തന്നെത്താൻകഴിക്കെണംഎന്നുവെച്ചുമല്ല–അല്ലായ്കിൽ
ലൊകസ്ഥാപനംമുതൽക്കപലപ്പൊഴുംകഷ്ടംഅനുഭവി
ക്കെണ്ടതായിരുന്നു–ഇപ്പൊഴൊഅവൻയുഗസമാപ്തിയി
ങ്കൽസ്വബലിയെകൊണ്ടുപാപത്തെഇല്ലാതാക്കുവാൻ</lg><lg n="൨൭">ഒരിക്കൽപ്രത്യക്ഷനായി–വിശെഷിച്ചുഒരിക്കൽ
മരിക്കയുംപിന്നെന്യായവിധിയുംമനുഷ്യൎക്കവെ</lg><lg n="൨൮">ച്ചുകിടക്കയാൽക്രീസ്തനുംഅപ്രകാരംഅനെകരുടെപാ
പങ്ങളെഎടുപ്പാൻഒരിക്കൽകഴിക്കപ്പെട്ടുഅവനെകാ
ത്തുനില്ക്കുന്നവരാൽപാപംകൂടാതെരക്ഷെക്കായിരണ്ടാ
മത്കാണപ്പെടുകയുംചെയ്യും–</lg> [ 231 ]

൧൦.അദ്ധ്യായം

<lg n="">ക്രീസ്തന്റെബലിമാത്രംദെവപ്രസാദവും–(൧൧)തികവും
വരുത്തുന്നു–(൧൯)ഇതിൽനിലനില്പാൻ(൨൬)ന്യാ
യവിധിയെയും(൩൨)നല്ലആരംഭത്തെയും
ഒൎപ്പിച്ചുപ്രബൊധിപ്പിക്കുന്നതു

</lg><lg n="൧">ധൎമ്മംആകട്ടെവരുവാനുള്ളനമ്മകളുടെനിഴലല്ലാതെകാൎയ്യങ്ങ
ളുടെസത്യസ്വരൂപമില്ലാത്തതാകകൊണ്ടുആണ്ടുതൊറുംവി
ടാതെഒരുവിധബലികളെതന്നെകഴിച്ചുപൊന്നിട്ടുഅടു</lg><lg n="൨">ക്കുന്നവരെഒരുനാളുംതികെപ്പാൻവഹിയാ–അല്ലാഞ്ഞാ
ൽആരാധനക്കാർഒരിക്കൽശുദ്ധിവരുത്തിഎങ്കിൽപാ
പബൊധംഇല്ലാത്തവരായ്തീരുകയാൽബലികഴിക്കുന്നതു</lg><lg n="൩">നിന്നുപൊകുമായിരുന്നുവല്ലൊ–അല്ലആണ്ടുതൊറുംഅവ</lg><lg n="൪">റ്റിൽപാപസ്മരണംപിന്നെയുംഉണ്ടാകുന്നു–ആടുകാളക
ളുടെരക്തംപാപങ്ങളെനീക്കുവാൻകഴിയാത്തതത്രെ–</lg><lg n="൫">–ആകയാൽക്രീസ്തൻലൊകത്തിൽപ്രവെശിക്കുമ്പൊൾ
പറയുന്നിതുബലിയുംവഴിപാടുംനീഇഛ്ശിക്കാതെഎനിക്കദെ</lg><lg n="൬">ഹത്തെഒരുക്കി–ഹൊമത്തിലുംപാപബലിയിലുംനിണക്ക</lg><lg n="൭">രസംഇല്ല–അപ്പൊൾഞാൻപറഞ്ഞുഇതാഞാൻവരുന്നു(പു
സ്തകച്ചുരുളിൽഎന്നെകുറിച്ചെഴുതിയിരിക്കുന്നു)ദൈവമെ
നിന്റെഇഷ്ടംചെയ്‌വാൻവരുന്നുഎന്നത്രെ(സങ്കി.൪൦,൭ʃ)–</lg><lg n="൮">–ധൎമ്മപ്രകാരംകഴിക്കുന്നബലിവഴിപാടുഹൊമപാപബലി
കളെയുംനീഇഛ്ശിച്ചില്ലരസിച്ചതുംഇല്ലഎന്നുമെൽപറഞ്ഞ</lg><lg n="൯">ഉടനെഇതാഞാൻനിന്റെഇഷ്ടംചെയ്‌വാൻവരുന്നുഎ
ന്നുചൊല്കയിൽരണ്ടാമതിനെസ്ഥാപിപ്പാനായിഒന്നാമ</lg><lg n="൧൦">തെനീക്കുന്നു–ആഇഷ്ടത്തിങ്കൽയെശുക്രീസ്തന്റെശരീ
രകാഴ്ചയാൽനാംഒരിക്കൽഎന്നുംവിശുദ്ധീകരിക്കപ്പെ</lg>

[ 232 ] <lg n="൧൧">ട്ടിരിക്കുന്നു–എല്ലാംപുരൊഹിതനുംദിവസെനഉപാസിച്ചും
പാപപരിഹാരത്തിന്നുഒരുനാളുംപൊരാത്തനാനാബലിക</lg><lg n="൧൨">ളെപലപ്പൊഴുംകഴിച്ചുംകൊണ്ടുനില്ക്കുന്നു–ഇവനൊപാപ
ങ്ങൾ്ക്കവെണ്ടിഒരുബലിയെകഴിച്ചിട്ടുഎന്നുംദൈവത്തിൽ</lg><lg n="൧൩">വലഭാത്തഇരുന്നു–ഇനിശത്രുക്കൾപാദപീഠമാകുവൊളവും</lg><lg n="൧൪">കാത്തിരിക്കുന്നു–ഒരുകാഴ്ചകൊണ്ടല്ലൊഅവൻവിശുദ്ധീ</lg><lg n="൧൫">കരിക്കപ്പെടുന്നവരെഎന്നെക്കുംതികെച്ചിരിക്കുന്നു–അതി</lg><lg n="൧൬">ന്നുവിശുദ്ധാത്മാവുംനമുക്കുസാക്ഷിചൊല്ലുന്നു–ഈദിവസങ്ങ
ളുടെശെഷംഞാൻഅവരൊടുഉറപ്പിക്കുംനിയമംഇതുത
ന്നെഎന്നുഉരചെയ്തശെഷംഎന്റെധൎമ്മവെപ്പുകളെഅവ</lg><lg n="൧൭">രുടെഉള്ളിലാക്കിഅവരുടെഹൃദയത്തിൽഎഴുതും–അവരു
ടെഅധൎമ്മങ്ങളെയുംപാപങ്ങളെയുംഇനിഒൎക്കയുംഇല്ലഎ</lg><lg n="൧൮">ന്നുകൎത്താവ്പറയുന്നു–എന്നാൽഇവറ്റിൻമൊചനംഎ
വിടെഅവിടെപാപബലിഇനിമെൽഇല്ല–</lg><lg n="൧൯">അതുകൊണ്ടുസഹൊദരമ്മാരെയെശുതന്റെജഡമാകു
ന്നതിരശ്ശീലയൂടെ(പുക്കു)നമുക്കുപ്രതിഷ്ഠിച്ചജീവനുള്ളപുതു</lg><lg n="൨൦">വഴിയായി–സ്വരക്തത്താൽവിശുദ്ധസ്ഥലത്തെക്കുള്ളപ്ര</lg><lg n="൨൧">വെശനത്തിന്നുപ്രാഗത്ഭ്യവും–ദെവഭവനത്തിമ്മെൽഒരുമ</lg><lg n="൨൨">ഹാപുരൊഹിതനുംകിട്ടുകകൊണ്ടുനാംദുൎമ്മനസ്സാക്ഷിവെൎവ്വി
ടുമാറുഹൃദയങ്ങളിൽതളിക്കപ്പെട്ടുംശുദ്ധവെള്ളത്താൽശ
രീരംകഴുകിയവരായുംവിശ്വാസത്തിൻനിറപടിയിൽനെരു</lg><lg n="൨൩">ള്ളഹൃദയത്തൊടെഅടുക്കുമാറാക–പ്രത്യാശയുടെസ്വീ
കാരത്തെഇളകാതെപിടിച്ചുകൊള്ളുകയുംചെയ്ക–വാഗ്ദ
ത്തംചെയ്തവൻവിശ്വസ്തനല്ലൊ–പിന്നെനാംസഭയായി</lg><lg n="൨൪">കൂടുന്നതിനെചിലരുടെമൎയ്യാദപൊലെഉപെക്ഷിയാതെ</lg><lg n="൨൫">പ്രബൊധിപ്പിച്ചുകൊണ്ടുസ്നെഹത്തിന്നുംസൽക്രിയകൾ്ക്കുംഉത്സാ</lg> [ 233 ]

<lg n="">ഹംവൎദ്ധിപ്പിപ്പാൻഅന്യൊന്യംസൂക്ഷിച്ചുനൊക്കുക–അതും
നാൾസമീപിക്കുന്നതുകാണുന്തൊറുംഅധികമധികംചെയ്തുകൊ</lg><lg n="൨൬">ൾ്‌വു—എന്തുകൊണ്ടെന്നാൽസത്യത്തിൻപരിജ്ഞാനംലഭി
ച്ചശെഷംനാംമനഃപൂൎവ്വമായിപിഴെച്ചാൽപാപങ്ങൾ്ക്കവെണ്ടി</lg><lg n="൨൭">ഇനിബലിശെഷിക്കാതെ–ന്യായവിധിയുടെഎന്തൊരുഭയങ്ക
രപ്രതീക്ഷയുംഎതിരികളെഭക്ഷിപ്പാനുള്ളഅഗ്നിഊഷ്മാവും</lg><lg n="൨൮">അത്രെഉള്ളു–വല്ലവനുംമൊശധൎമ്മത്തെതള്ളിയാൽഅ
യ്യൊഭാവംകൂടാതെരണ്ടുമൂന്നുസാക്ഷിമുഖെനമരിക്കുന്നുവ</lg><lg n="൨൯">ല്ലൊ(൫മൊ.൧൭,൬)–ദെവപുത്രനെചവിട്ടിക്കളകയുംതന്നെ
വിശുദ്ധനാക്കിയനിയമരക്തത്തെതീണ്ടൽഎന്നുനിരൂപി
ക്കയുംകരുണാത്മാവെനിന്ദിക്കയുംചെയ്തുപൊയവൻഎത്ര
ഘൊരദണ്ഡനത്തിന്നുപാത്രമാകുംഎന്നുവിചാരിപ്പിൻ–</lg><lg n="൩൦">പ്രതിക്രിയഎന്റെതുഞാൻപകരംവീട്ടുംഎന്നുംകൎത്താവ്
സ്വജനത്തിന്നുന്യായംവിധിക്കുംഎന്നും(൫മൊ.൩൨,൩൫–൩൬)</lg><lg n="൩൧">ഉരെച്ചവനെനാംഅറിയുന്നുവല്ലൊ–ജീവനുള്ളദൈവത്തി</lg><lg n="൩൨">ന്റെകൈകളിൽവീഴുന്നതുഭയങ്കരംതന്നെ—എങ്കിലും
നിങ്ങൾപ്രകാശിക്കപ്പെട്ടഉടനെനിന്ദാപീഡകളാൽകൂത്തുകാ</lg><lg n="൩൩">ഴ്ചയായ്ചമഞ്ഞുതാൻ–ആവകയിൽപെരുമാറുന്നവൎക്കുകൂ
റ്റുകാരായിതീൎന്നുതാൻ–കഷ്ടങ്ങളാൽവളരെഅങ്ക
പ്പൊർസഹിച്ചുപാൎത്തപൂൎവ്വദിവസങ്ങളെഒൎത്തുകൊൾ്വിൻ–</lg><lg n="൩൪">അന്നുബദ്ധമ്മാരിൽനിങ്ങൾ്ക്കകൂറ്റായ്മഭാവംതൊന്നിയതും
അല്ലാതെവാനങ്ങളിൽനിലനില്പൊരുഅത്യുത്തമസമ്പ
ത്തുനിങ്ങൾ്ക്കുണ്ടുഎന്നറിഞ്ഞുസമ്പത്തുകളുടെഅപഹാരത്തെ</lg><lg n="൩൫">യുംസന്തൊഷത്തൊടെഎറ്റുവല്ലൊ–അതുകൊണ്ടുമഹാ
പ്രതിഫലമുള്ളനിങ്ങളുടെപ്രാഗത്ഭ്യത്തെചാടികളയരു
തെ–ദെവെഷ്ടത്തെചെയ്തുവാഗ്ദത്തത്തെകൈക്കലാ</lg>

[ 234 ] <lg n="൩൭">ക്കുവാൻസഹിഷ്ണുതമാത്രംനിങ്ങൾ്ക്കആവശ്യം–എത്രയുംഅല്പ
മായൊരിടഉള്ളതിൽപിന്നെവരുന്നവൻവരുംതാമസിക്ക</lg><lg n="൩൮">യുംഇല്ല–വിശ്വാസത്താലെനീതിമാനായവൻജീവിക്കും
പിൻവാങ്ങുന്നവനിൽഎന്റെഉള്ളത്തിന്നുപ്രസാദംഇല്ല</lg><lg n="൩൯">(ഹബ.൨൩)–നാമൊനാശത്തിന്നായിപിൻവാങ്ങുന്നവരി
ൽഅല്ലല്ലൊജീവസമ്പാദനത്തിന്നായിവിശ്വസിക്കുന്നവ
രിൽഅത്രെആകുന്നത്

൧൧.അദ്ധ്യായം

വിശ്വാസവീരമ്മാരുടെമെഘം

</lg><lg n="൧">വിശ്വാസംആകട്ടെആശിച്ചവറ്റിന്റെവസ്തുതയുംകാണപ്പെ</lg><lg n="൨">ടാത്തകാൎയ്യങ്ങളുടെപ്രാമാണ്യവുംആകുന്നു–ഇതിനാൽഅല്ലൊ
മൂപ്പമ്മാൎക്ക(ദെവ)സാക്ഷ്യംലഭിച്ചു–ദൃശ്യത്തിൽനിന്നല്ലഈകാ</lg><lg n="൩">ണുന്നവഉണ്ടാകുവാനായി—ദൈവത്തിൻചൊല്ലാൽഉലക
ങ്ങൾനിൎമ്മിച്ചുകിടക്കുന്നുഎന്നുവിശ്വാസത്താൽനാംഅറി</lg><lg n="൪">യുന്നു—വിശ്വാസത്താൽഹബെൽദൈവത്തിന്നുകയ്യി
നെക്കാളുംഉത്തമബലിയെകഴിച്ചു–അതിനാൽദൈവം
അവന്റെകാഴ്ചെക്കുസാക്ഷിനിന്നുനീതിമാൻഎന്നുള്ള
സാക്ഷ്യംകൊടുത്തുഅതിനാൽഅവൻമരിച്ചശെഷവും</lg><lg n="൫">പറയുന്നുണ്ടു–വിശ്വാസത്താൽഹനൊക്‌മരണംകാണാ
തെഎടുക്കപ്പെട്ടു ദൈവംഎടുക്കയാൽകാണാതെഇരു
ന്നുഎന്നുണ്ടല്ലൊ(൧മൊ.൫,൨൪)കാരണംആമാറ്റത്തിമ്മു
മ്പെദൈവപ്രസാദംവരുത്തിഎന്നുള്ളസാക്ഷ്യംപ്രാപിച്ചു–</lg><lg n="൬">എന്നാൽവിശ്വാസംകൂടാതെപ്രസാദംവരുത്തുവാൻകഴി
കയില്ല–ദൈവംഉണ്ടെന്നുംതന്നെതിരയുന്നവൎക്കപ്രതിഫ
ലംകൊടുക്കുന്നവൻഎന്നുംവിശ്വസിച്ചിട്ടുവെണമല്ലൊദൈ</lg><lg n="൭">വത്തെഅണയുവാൻ–വിശ്വാസത്താൽനൊഹഅന്നുകാ</lg> [ 235 ]

<lg n="">ണാത്തതിനെദൈവംകെൾ്പിച്ചതിന്നുഅഞ്ചികൊണ്ടുകുഡും
ബരക്ഷെക്കായിഒരുപെട്ടകംതീൎത്തുഅതിനാൽഅവൻലൊ
കത്തിന്നുകുറ്റംവിധിച്ചുവിശ്വാസപ്രകാരമുള്ളനീതിക്കഅ</lg><lg n="൮">വകാശിയായ്തീൎന്നു—വിശ്വാസത്താൽഅബ്രഹാംഅവ
കാശമായ്ക്കിട്ടെണ്ടുന്നദെശത്തെക്കയാത്രയാവാൻവിളിക്ക
പ്പെട്ടുഅനുസരിച്ചുഇന്നെടത്തുപൊകുംഎന്നറിയാതെപു</lg><lg n="൯">റപ്പെട്ടു–വിശ്വാസത്താൽഅവൻവാഗ്ദത്തദെശംഅന്യം
എന്നുവെച്ചുആവാഗ്ദത്തത്തിന്റെകൂട്ടവകാശികളായഇഛാ
ക്കയാക്കൊബഎന്നവരൊടുകൂടെപരദെശിയായികൂടാരങ്ങ</lg><lg n="൧൦">ളിൽപാൎത്തു–ദൈവംനിൎമ്മാതാവുംശില്പിയുംആയിട്ടുഅടിസ്ഥാ
നങ്ങളുള്ളൊരുപട്ടണത്തെഅവൻകാത്തിരുന്നുസ്പഷ്ടം–</lg><lg n="൧൧">വിശ്വാസത്താൽസാരയുംവാഗ്ദത്തംചെയ്തവനെവിശ്വസ്ത
ൻഎന്നുവെച്ചുനല്ലപ്രായംകഴിഞ്ഞാറെയുംപുത്രൊല്പാ</lg><lg n="൧൨">ദനത്തിന്നുശക്തിയെപ്രാപിച്ചു–അതുകൊണ്ടുമൃതപ്രായനാ
യഒരുത്തങ്കൽനിന്നുതന്നെപെരുക്കത്തിൽവാനത്തിലെ
നക്ഷത്രങ്ങൾകണക്കെയുംകടല്പുറത്തുമണലെപൊലെ</lg><lg n="൧൩">എണ്ണികൂടാതെയും(സന്തതി)ജനിച്ചു–വിശ്വാസപ്രകാ
രംഇവർഎല്ലാവരുംവാഗ്ദത്തങ്ങളെപ്രാപിയതെമരിച്ചു–
ദൂരത്തുനിന്നുഅവറ്റെകണ്ടുആശ്ലെഷിച്ചുഭൂമിയിൽഅ</lg><lg n="൧൪">ന്യരുംപരദെശികളുംഎന്നുഎറ്റുപറഞ്ഞതെഉള്ളു–ഈ
വകപറയുന്നവർഒരുജന്മഭൂമിയെനൊക്കിനടക്കുന്നുഎന്നു</lg><lg n="൧൫">ദ്ദെശിക്കുന്നു–അവർവിട്ടതിനെഒൎത്തുഎങ്കിൽമടങ്ങിപൊ
വാൻഅവസരമായിരുന്നുവല്ലൊഅല്ലഅധികംനല്ലതിനെ</lg><lg n="൧൬">സ്വൎഗ്ഗീയമായതിനെതന്നെഅവർകാംക്ഷിക്കുന്നുസ്പഷ്ടം–
ആകയാൽദൈവംഅവൎക്കായിഒരുപട്ടണംഒരുക്കിഅവ
രുടെദൈവംഎന്നപെർധരിപ്പാൻലജ്ജിക്കയില്ല–</lg>

[ 236 ] <lg n="൧൭">വിശ്വാസത്താൽഅബ്രഹാംപരീക്ഷിതനായാറെഇഛാ</lg><lg n="൧൮">ക്കെബലികഴിച്ചു–വാഗ്ദത്തങ്ങൾലഭിച്ചുഇഛാക്കിൽനിണക്ക
സന്തതിവിളിക്കപ്പെടും(൧മൊ.൨൧൨)എന്നുചൊല്ലികെ</lg><lg n="൧൯">ട്ടവൻമരിച്ചവരിൽനിന്നുംഉണൎത്തുവാൻദൈവംശക്തൻഎ
ന്നെണ്ണിഎകജാതനെനല്കിഇരിക്കുന്നു–അവരിൽനിന്നു</lg><lg n="൨൦">ഉപമയായിഅവനെപ്രാപിച്ചുകിട്ടുകയുംചെയ്തു–വിശ്വാ
സത്താൽഇഛാൿയാക്കൊബയുംഎസാവെയുംഭാവി</lg><lg n="൨൧">യെകുറിച്ചനുഗ്രഹിച്ചു–വിശ്വാസത്താൽയാക്കൊബ്
മരണകാലത്തിങ്കൽയൊസെഫിൻമക്കൾഇരുവരെയും
അനുഗ്രഹിച്ചുസ്വാദണ്ഡാഗ്രത്തിമ്മെൽചാരിവണങ്ങുകയും</lg><lg n="൨൨">ചെയ്തു–വിശ്വാസത്താൽയൊസെഫഅത്യാസന്നത്തി
ൽഇസ്രയെൽപുത്രമ്മാരുടെപുറപ്പാടിനെഒൎമ്മവരുത്തി</lg><lg n="൨൩">തന്റെഅസ്ഥികളെകൊണ്ടുനിയൊഗിച്ചു–വിശ്വാ
സത്താൽമൊശെജനിച്ചഉടനെശിശുസുന്ദരൻഎന്നു
അമ്മയഛ്ശമ്മാർകണ്ടുരാജാജ്ഞയെഭയപ്പെടാതെമൂന്നു</lg><lg n="൨൪">മാസംഒളിപ്പിച്ചു–വിശ്വാസത്താൽമൊശെവലുതായപ്പൊ
ൾപാപത്തിന്റെതൽകാലഭൊഗത്തെക്കാളുംദെവജന
ത്തൊടുഒന്നിച്ചുക്ലെശിച്ചുനടക്കുന്നതിനെവരിച്ചുകൊണ്ടു–</lg><lg n="൨൫">ഫറവൊവിൻപുത്രിയുടെമകൻഎന്നുചൊല്ലുന്നതിനെ</lg><lg n="൨൬">നിരസിച്ചു–പ്രതിഫലത്തെനൊക്കിവിചാരിക്കയാൽ
മിസ്രനിക്ഷെപങ്ങളിലുംക്രിസ്തന്റെനിന്ദഎറിയൊ</lg><lg n="൨൭">രുധനംഎന്നെണ്ണിയതു–വിശ്വാസത്താൽഅവൻരാ
ജകൊപത്തെഭയപ്പെടാതെഅദൃശ്യനെകാണുന്ന
വൻഎന്നപൊലെഉരെച്ചുനിന്നുമിസ്രവിട്ടുപൊന്നു–</lg><lg n="൨൮">വിശ്വാസത്താൽഅവൻമുങ്കുട്ടികളുടെസംഹാരകൻ
അവരെതൊടാതെഇരിപ്പാൻപെസഹെയുംരക്ത</lg> [ 237 ]

<lg n="൨൯">ത്തളിയെയുംകഴിച്ചു–വിശ്വാസത്താൽഅവർകരയിൽഎ
ന്നപൊലെചെങ്കടലിൽകൂടികറ്റന്നുആയതുമിസ്രക്കാരുംപ</lg><lg n="൩൦">രീക്ഷിച്ചിട്ടുമുങ്ങിപൊയി–വിശ്വാസത്താൽയരിഖൊമതി
ലുകൾ൭ദിവസംചുറ്റിസഞ്ചരിക്കയാൽഇടിഞ്ഞുവീണു–</lg><lg n="൩൧">വിശ്വാസത്താൽരാഹാബഎന്നവെശ്യഒറ്റുകാരെസമാ
ധാനത്തൊടെകൈക്കൊണ്ടുഅവിശ്വാസികളൊടുകൂട
നശിക്കാതെപാൎത്തു–</lg>

<lg n="൩൨">ഇനിഎന്തുപറവതുഗിദ്യൊൻബാരാക്കശിംശൊൻയ
പൂഹഎന്നവരെയുംദാവിദ്ശമുവെൽമുതലായപ്രവാച</lg><lg n="൩൩">കമ്മാരെയുംവിവരിച്ചുചൊല്വാൻകാലംപൊരാ–വിശ്വാസ
ത്താൽഅവർരാജ്യങ്ങളെഅടക്കിരീതിയെനടത്തിവാ
ഗ്ദത്തങ്ങളെകൈക്കലാക്കിസിംഹമുഖങ്ങളെഅടെച്ചു–</lg><lg n="൩൪">അഗ്നിബലത്തെകെടുത്തുവാളിൻവായിൽനിന്നുതെറ്റി
ബലക്ഷയത്തിൽനിന്നുആശ്വസിച്ചുയുദ്ധത്തിൽഊക്കരാ</lg><lg n="൩൫">യ്ചമഞ്ഞുഅന്യമ്മാരുടെപാളയങ്ങളെനീക്കി–സ്ത്രീകൾതങ്ങ
ടെമൃതമ്മാരെഉയിൎത്തെഴുനീല്പിനാൽപ്രാപിച്ചുമറ്റചിലർ
അധികംനല്ലഎഴുനീല്പുകിട്ടെണ്ടതിന്നുവീണ്ടെടുപ്പിനെ
കൈക്കൊള്ളാതെഭെദ്യങ്ങളെഎറ്റു–(൨മക്ക൭,൯)–</lg><lg n="൩൬">വെറനിന്ദയുംചമ്മട്ടിയുംപിന്നെചങ്ങലത്തടവുകളെയുംഅ</lg><lg n="൩൭">നുഭവിച്ചു–കല്ലെറികയുംഈരുകയുംപരീക്ഷിക്കയുംവാ
ളാൽകൊല്ലുകയുംചെയ്തിട്ടുമരിച്ചു–ഇടയാടുകൊലാടുകളു
ടെതൊലുകളുംപുതെച്ചുബുദ്ധിമുട്ടിപീഡിച്ചുംക്ലെശിച്ചുംന</lg><lg n="൩൮">ടന്നു–കാടുകളിലുംമലകളിലുംഭൂമിപിളൎപ്പുകളിലുംഗുഹക
ളിലുംവലഞ്ഞുഴലുംഅവൎക്കുലൊകംഅപാത്രമത്രെ–</lg><lg n="൩൯">ഇവർഎല്ലാവരുംവിശ്വാസത്താൽ(ദെവ)സാക്ഷ്യംലഭി</lg><lg n="൪൦">ച്ചിട്ടുംവാഗ്ദത്തത്തെകൈക്കലാക്കീട്ടില്ല–കാരണംഅ</lg>

[ 238 ] വർനമ്മെകൂടാതെതികെക്കപ്പെടാതെഇരിപ്പാനായിദൈ
വംനമുക്കുവെണ്ടിഎറ്റവുംനല്ലതൊന്നുമുൻകരുതിഇരുന്ന
തു–

൧൨.അദ്ധ്യായം

അപ്പൊലെപൊരാടിയും–(൪)ശിക്ഷഎറ്റുംകൊണ്ടു(൧൪)
ഉണൎച്ചയൊടെ(൧൮)പുതുനിയമത്തെപിടിച്ചു
കൊള്ളെണം

<lg n="൧">എന്നതുകൊണ്ടുനാമുംസാക്ഷികളുടെഇത്രവലിയമെഘം
ചുറ്റും‌നിൽക്കുന്നതുകണ്ടിട്ടുസകലഭാരത്തെയുംമുറുകെപ
റ്റുന്നപാപത്തെയുംവെച്ചെച്ചുനമുക്കുമുൻകിടക്കുന്നപൊർ</lg><lg n="൨">പാച്ചലെക്ഷാന്തിയൊടെകഴിച്ചൊടുക–വിശെഷാൽത
നിക്കമുൻകിടക്കുന്നസന്തൊഷത്തിന്നായിഅപമാനത്തെ
തുഛ്ശീകരിച്ചുക്രൂശെസഹിച്ചുദൈവാസനത്തിന്റെവലഭാ
ഗത്തിരുന്നുകൊണ്ടുവിശ്വാസത്തിന്റെനായകനുംതികവു
വരുത്തുന്നവനുമായയെശുവെനൊക്കികൊണ്ടു(ഒടുക)–</lg><lg n="൩">നിങ്ങൾഉള്ളങ്ങളിൽതളൎന്നുമടുക്കാതെപൊരുവാനല്ലൊ
പാപികളിൽനിന്നുതന്റെനെരെഇത്രവൈപരീത്യം</lg><lg n="൪">സഹിച്ചുപാൎത്തവനെധ്യാനിക്കെആവു–നിങ്ങൾഇതു
വരയുംപാപത്തൊട്എതിർപൊരുതുകൊണ്ടുരക്തപ</lg><lg n="൫">ൎയ്യന്തംവിരൊധിച്ചുനിന്നില്ല–എൻപുത്രകൎത്താവിന്റെ
ശിക്ഷയെലഘുവാക്കുകയുംഅവൻശാസിക്കുമ്പൊൾമടു</lg><lg n="൬">ത്തുപൊകയുംഅരുതെ–കൎത്താവ്സ്നെഹിക്കുന്നവനെഅ
ല്ലൊശിക്ഷിക്കുന്നതുതാൻകൈക്കൊള്ളുന്നഎതുമക
നെയുംതല്ലുന്നു(സുഭ.൩,൧൧ʃ.)എന്നിങ്ങിനെകുട്ടികളൊടു
എന്നപൊലെനിങ്ങളൊടുസംഭാഷിക്കുന്നപ്രബൊധന</lg><lg n="൭">ത്തെകൂടെമറന്നിരിക്കുന്നുവൊ–ബാലശിക്ഷയെസഹിച്ചു</lg> [ 239 ]

<lg n="">പാൎത്താൽദൈവംനിങ്ങളൊടുമക്കളൊട്എന്നപൊലെപെ</lg><lg n="൮">രുമാറുന്നു–അഛ്ശൻശിക്ഷിക്കാത്തപുത്രൻഎവൻഉള്ളു
പൊൽ–എല്ലാവരുംഅനുഭവിച്ചബാലശിക്ഷകൂടാത്തവ</lg><lg n="൯">ർഎങ്കിൽനിങ്ങൾമക്കൾഅല്ലകൌലടയമ്മാരത്രെ–പി
ന്നെജഡപിതാക്കമ്മാർനമുക്കുശിക്ഷകരാകുമ്പൊൾനാംവ
ണങ്ങിപൊന്നുവല്ലൊആത്മാക്കളുടെപിതാവിന്നുഎറ്റവും</lg><lg n="൧൦">കീഴടങ്ങുകയുംജീവിക്കയുംചെയ്യെണ്ടതല്ലയൊ–അവർശി
ക്ഷിച്ചതകുറയദിവസങ്ങൾ്ക്കായുംതങ്ങൾ്ക്കബൊധിച്ചപ്രകാര
വുംഅത്രെ–ഇവനൊഗുണത്തിന്നായി–അവന്റെവിശു</lg><lg n="൧൧">ദ്ധിക്കഅംശികളാവാൻതന്നെ–എതുശിക്ഷയുംതൽകാ
ലത്തെക്കസന്തൊഷകരമല്ലദുഃഖകരമത്രെഎന്നുകാണു
ന്നു–പിന്നെമാത്രംഅതിനാൽഅഭ്യാസംതികഞ്ഞവൎക്കനീ
തിയാകുന്നസമാധാനഫലത്തെഎത്തിക്കുന്നു–

</lg><lg n="൧൨">അതുകൊണ്ടുതളൎന്നകൈകളെയുംകുഴഞ്ഞുപൊയമുഴങ്കാ
ലുകളെയുംഉറപ്പിപ്പിൻ(യശ.൩൫,൩)–മുടവുള്ളതുഉളുക്കി
പൊകാതെഭെദമാകെണംഎന്നുവെച്ചുപാദങ്ങൾനെരെയു</lg><lg n="൧൩">ള്ളചാലിൽകൂടിനടക്കുക(സുഭ.൪,൨൬)–എല്ലാവരൊടും
സമാധാനത്തെയുംവിശുദ്ധീകരണത്തെയുംപിന്തുടരുവി
ൻഅതുകൂടാതെആരുംകൎത്താവെകാണുകയില്ലല്ലൊ–</lg><lg n="൧൪">(കാലംവൈകി)ദെവ കരുണയൊട്എത്താ ത്തവൻആ</lg><lg n="൧൫">രൊവല്ലകൈപ്പുള്ളവെരൊകലക്കം ഉണ്ടാക്കിഅനെ കരെതീ</lg><lg n="൧൬">ണ്ടി ക്കയും (൫മൊ൨൯,൧൮)–വല്ലവനുംപുലയാടിയൊഒ രു
ന്നിന്നുജ്യെഷ്ഠാവകാശത്തെവിറ്റിട്ടുള്ളഎസാവിന്നുഒത്ത
ബാഹ്യനൊആയ്തീരുകയുംചെയ്യാതവണ്ണംവിചാരണനട</lg><lg n="൧൭">ത്തുവിൻ–ആയവനല്ലൊപിന്നത്തെതിൽഅനുഗ്രഹത്തെ
അനുഭവിപ്പാൻമനസ്സായിട്ടുംതള്ളപ്പെട്ടുഎന്നുംകണ്ണുനീ</lg>

[ 240 ] <lg n="">രൊടുകൂടാന്വെഷിച്ചാറെയുംമാനസാന്തരത്തിന്നുഇട</lg><lg n="൧൮">കണ്ടില്ലഎന്നുംഅറിയുന്നുവല്ലൊ–തൊടാകുന്നതുംഅ
ഗ്നികത്തുന്നതുംആയമലയുംമെഘതമസ്സുംഇരിട്ടുംകൊടു</lg><lg n="൧൯">ങ്കാറ്റും–കാഹളദ്ധ്വനിയുംകെട്ടവർമതിയാക്കെണംഎന്ന
അപെക്ഷിച്ചവചനശബ്ദവുംഅല്ലല്ലൊനിങ്ങൾഅടുത്തുവ</lg><lg n="൨൦">ന്നതു–(ഒരുമൃഗംഎങ്കിലുംമലയെതൊട്ടാൽകല്ലെറിഞ്ഞൊ
(അമ്പെറ്റൊ)മരിക്കെണംഎന്നനിയൊഗംഅവൎക്കുസതി</lg><lg n="൨൧">ച്ചുകൂടാതെആയി–ഞാൻഭയപരവശനുംകമ്പിതനുംആ
കുന്നുഎന്നുമൊശെയുംപറയത്തക്കവണ്ണംആകാഴ്ചഭയ</lg><lg n="൨൨">ങ്കരമായതു)–ചിയൊൻമലയുംജീവനുള്ളദൈവത്തി
ന്റെപട്ടണമായസ്വൎഗ്ഗീയയരുശലെമുംദൂതസംഘമാകു</lg><lg n="൨൩">ന്നലക്ഷങ്ങളുംസ്വൎഗ്ഗത്തിൽപെർഎഴുതികിടക്കുന്നആദ്യ
ജാതമ്മാരുടെസഭയുംഎല്ലാവൎക്കുംദൈവമാകുന്നന്യായാ
ധിപതിയുംതികഞ്ഞുചമഞ്ഞനീതിമാമ്മാരുടെആത്മാക്കളും–</lg><lg n="൨൪">പുതുനിയമത്തിന്റെമദ്ധ്യസ്ഥനായയെശുവുംപാബെലെ
ക്കാൾഎറ്റവുംനന്നായിപറയുന്നുതളിപ്പുരക്തവുംആകുന്നു</lg><lg n="൨൫">നിങ്ങൾഅടുത്തുവന്നിരിക്കുന്നത്–പറയുന്നവനെനിങ്ങ
ൾമതിയാക്കാതെഇരിപ്പാൻനൊക്കുവിൻ–ഭൂമിമെൽകെ
ൾ്പിക്കുന്നവനെമതിയാക്കിയവർതെറ്റിപൊകാതെഇരി
ക്കെസ്വൎഗ്ഗത്തിൽനിന്നുകെൾ്പിക്കുന്നവനെനാംവിട്ടൊഴിഞ്ഞാ</lg><lg n="൨൬">ൽ-എത്രഅധികം(ശിക്ഷ)–അവന്റെശബ്ദംഅന്നുഭൂമി
യെഇളക്കിഇപ്പൊഴൊഞാൻഇനിഒരിക്കൽഭൂമിയെമാ
ത്രമല്ലവാനത്തെയുംഇളക്കുംഎന്നു(ഹഗ്ഗ.൨,൬)വാഗ്ദത്തം</lg><lg n="൨൭">ചെയ്തു–ഇനിരിക്കൽഎന്നത്ഇളകുന്നവപടപ്പആകയാ
ൽഅവറ്റിന്നുമാറ്റവുംഇളകാത്തവറ്റിന്നുനിലനില്പുംവരും</lg><lg n="൨൮">എന്നുസൂചിപ്പിക്കുന്നു–ആകയാൽനാംഇളകാത്തരാജ്യ</lg> [ 241 ]

<lg n="">ത്തെപ്രാപിക്കുന്നതുകൊണ്ടുനാംദൈവത്തിന്നുപ്രസാദം
വരുമാറുശങ്കയൊടുംഅച്ചടക്കത്തൊടുംഉപാസിക്കത്ത</lg><lg n="൨൯">ക്കകൃതജ്ഞതഉണ്ടാകെണ്ടു–നമ്മുടെദൈവവുംദഹിപ്പി
ക്കുന്നഅഗ്നിആകുന്നുസത്യം–

൧൩.അദ്ധ്യായം

സമ്മാൎഗ്ഗത്തിന്നും–(൭)ക്രീസ്തരാധനനിഷ്ഠെക്കുംഉള്ളപ്ര
ബൊധനം(൧൮)സമാപ്തി–

</lg><lg n="൧.൨.">സഹൊദരസ്നെഹംനിലനില്ക്ക–അതിഥിസെവയെമറക്ക
രുത്അതിനാൽചിലർഅറിയാതെകണ്ടുദൂതമ്മാരെസല്ക്ക</lg><lg n="൩">രിച്ചിരിക്കുന്നുവല്ലൊ–ബദ്ധമ്മാരെസഹബദ്ധരായുംക്ലെ
ശിക്കുന്നവരെകൂടെശരീരത്തിൽഇരിക്കുന്നവരായുംഒൎത്തു</lg><lg n="൪">കൊൾ്‌വിൻ–വിവാഹംഎല്ലാവരിലുംമാനമുള്ളതുംകിടക്കനി
ൎമ്മലവുംആകപുലയാടികളൊടുംവ്യഭിചാരികളൊടുംദൈവം</lg><lg n="൫">ന്യായംവിസ്തരിക്കും–നടപ്പുദ്രവ്യാഗ്രഹമില്ലാത്തതാകഉള്ള
തുകൊണ്ടുഅലംഭാവികളാക–ഞാൻനിന്നെവിടുകയില്ല
ഒരുനാളുംഉപെക്ഷിക്കയുംഇല്ല(യെശു.൧,൫)എന്നുതാൻ</lg><lg n="൬">അരുളിച്ചെയ്കയാൽ–കൎത്താവ്എനിക്കതുണഞാൻപെ
ടിക്കയില്ലമനുഷ്യൻഎന്നൊട്എന്തുചെയ്യുംഎന്നു(സങ്കി.</lg><lg n="൭">൧൧൮,൬)നാംധൈൎയ്യത്തൊടെപറയാം–നിങ്ങൾ്ക്കുദൈ
വവചനത്തെപറഞ്ഞുകൊണ്ടുനിങ്ങളെനടത്തിയവരെഒ
ൎമ്മയിലാക്കിഅവരുടെനടപ്പറുതിയെനൊക്കിധ്യാനിച്ചുവി</lg><lg n="൮">ശ്വാസത്തെഅനുകരിപ്പിൻ–യെശുക്രീസ്തൻഇന്നലെ
യുംഎന്നെന്നെക്കുംഅവൻതന്നെ–പലവിധമാ</lg><lg n="൯">യഉപദെശപുതുമകളാൽവലിച്ചുകൊണ്ടുപൊകപ്പെടരു
തെ–ആചരിച്ചുപൊന്നവൎക്കുപ്രയൊജനംഇല്ലാത്തഭക്ഷണ</lg><lg n="൧൦">ങ്ങളാൽഅല്ലകൃപയാൽതന്നെഹൃദയംഉറപ്പിക്കനല്ലൂ–ന</lg>

[ 242 ] <lg n="">മുക്കഒരുബലിപീഠംഉണ്ടു–അതിൽനിന്നുഭക്ഷിപ്പാൻകൂ</lg><lg n="൧൧">ടാരത്തിൽഉപാസിക്കുന്നവൎക്കഅവകാശംഇല്ല–മഹാപു
രൊഹിതനല്ലൊപാപബലിയുടെരക്തംവിശുദ്ധസ്ഥലത്തി
ന്നകത്തുകൊണ്ടുപൊകുന്നമൃഗങ്ങളുടെഉടലുകൾപാളയത്തി</lg><lg n="൧൨">ന്നുപുറത്തുചുടപ്പെടുന്നു–അതുകൊണ്ടുയെശുവുംസ്വരക്ത
ത്താൽജനത്തെവിശുദ്ധീകരിക്കെണ്ടതിന്നുവാതില്ക്കപു</lg><lg n="൧൩">റത്തുവെച്ചുകഷ്ടപ്പെട്ടു–ആകയാൽനാംഅവന്റെധിക്കാ
രത്തെചുമന്നുകൊണ്ടുപാളയത്തിൽനിന്നുപുറപ്പെട്ടുഅ</lg><lg n="൧൪">വന്റെഅടുക്കൽപൊക–ഇവിടെനമുക്കുനിലനില്ക്കുന്നന
ഗരംഇല്ലല്ലൊവരുവാനുള്ളതിനെഅത്രെഅന്വെഷിക്കു</lg><lg n="൧൫">ന്നു–എന്നാൽഅവൻമൂലംനാംദൈവത്തിന്നുനിരന്ത
രംസ്തുതിബലികളെകഴിക്കുകഅതുതന്നാമത്തെഎറ്റുപ</lg><lg n="൧൬">റയുന്നഅധരങ്ങളുടെഫലംതെന്നെ–നമ്മചെയ്കയുംകൂറ്റാ
യ്മകാട്ടുകയുംമറക്കൊല്ലാഈവകബലികളിൽഅല്ലൊദെ</lg><lg n="൧൭">വപ്രസാദംഉണ്ടാകുന്നു–നിങ്ങളെനടത്തുന്നവരെഅനുസ
രിച്ചുഅടങ്ങിഇരിപ്പിൻഅവർകണക്കുബൊധിപ്പിക്കെ
ണ്ടുന്നവരായിനിങ്ങളുടെദെഹികൾ്ക്കവെണ്ടിജാഗരിച്ചിരിക്കു
ന്നുവല്ലൊ–ആയത്അവർഞരങ്ങീട്ടല്ലസന്തൊഷിച്ചുചെ
യ്‌വാൻനൊക്കുവിൻഅല്ലാഞ്ഞാൽനിങ്ങൾ്ക്കനന്നല്ല–</lg><lg n="൧൮">ഞങ്ങൾ്ക്കവെണ്ടിപ്രാൎത്ഥിപ്പിൻ–സകലത്തിലുംനല്ലവണ്ണംന
ടപ്പൻഇഛ്ശിക്കകൊണ്ടുഞങ്ങൾ്ക്കനല്ലമനൊബൊധംഉണ്ടെ</lg><lg n="൧൯">ന്നുഞങ്ങൾതെറിയിരിക്കുന്നുസത്യം–ഞാൻനിങ്ങൾ്ക്കഅ
തിവെഗത്തിൽതിരികെകിട്ടെണ്ടതിന്നുനിങ്ങൾഇതുചെ
യ്യെണംഎന്നുഞാൻവിശെഷാൽപ്രബൊധിപ്പിക്കുന്നു–</lg><lg n="൨൦">ആടുകളുടെവലിയഇടയനാകുന്നനമ്മുടെകൎത്താവായയെശു
വെനിത്യനിയമത്തിന്റെരക്തത്താൽമരിച്ചവരിൽനി</lg> [ 243 ]

<lg n="൨൧">ന്നുമടക്കിവരുത്തിസമാധാനത്തിന്റെദൈവംനിങ്ങ
ളെഅവന്റെഇഷ്ടംചെയ്‌വാന്തക്കവണ്ണംസകലസൽക്രിയ
യിലുംയഥാസ്ഥാനപ്പെടുത്തിനിങ്ങളിൽതനിക്കപ്രസാദം
ഉള്ളതിനെയെശുക്രിസ്തമ്മൂലംനടത്തിക്കെണമെഇവന്നു
എന്നെന്നെക്കുംതെജസ്സഉണ്ടാവൂതാകആമെൻ–</lg><lg n="൨൨">അല്ലയൊസഹൊദരമ്മാരെഈപ്രബൊധനവാക്യത്തെ
പൊറുത്തുകൊൾ്‌വിൻഎന്നഅപെക്ഷിക്കുന്നുഞാൻസം</lg><lg n="൨൩">ക്ഷെപിച്ചല്ലൊഎഴുതിയിരിക്കുന്നു–സഹൊദരനായതി
മൊത്ഥ്യൻകെട്ടഴിഞ്ഞുവന്നപ്രകാരംഅറിവിൻ–അ
വൻവെഗത്തിൽവന്നാൽഞാൻഅവനുമായിനിങ്ങളെ</lg><lg n="൨൪">വന്നുകാണും–നിങ്ങളെനടത്തുന്നവരെഎല്ലാവരെയും
സകലവിശുദ്ധമ്മാരെയുംവന്ദിപ്പിൻ–ഇതല്യയിൽനിന്നു</lg><lg n="൨൫">ള്ളവർനിങ്ങളെവന്ദിക്കുന്നു–കൃപനിങ്ങൾഎല്ലാവ
രൊടുംഉണ്ടാവൂതാക ആമൻ.</lg>

യാക്കൊബിന്റെലെഖനം

൧അദ്ധ്യായം

(൨)പരീക്ഷകളിൽസഹിഷ്ണുവായിപ്രാൎത്ഥിച്ചുനില്പതിനാലെ
(൧൩)പരീക്ഷയുടെമൂലവുംദൈവദാനവും(൧൯)സുവിശെ
ഷത്താൽവിവാദമല്ലനല്ലനടപ്പുജനിക്കെണ്ടതു<lg n="൧">ദൈവത്തിന്നുംകൎത്താവായയെശുക്രിസ്തുവിന്നുംദാസനാ
യുള്ളയാക്കൊബ്ചിതറിപാൎക്കുന്ന൧൨ഗൊത്രങ്ങൾ്ക്കുംവന്ദനം
ചൊല്ലുന്നു–</lg>

<lg n="൨">എന്റെസഹൊദരമ്മാരെനിങ്ങൾപലവിധപരീക്ഷകളിൽ</lg>

[ 244 ] <lg n="൩">കുടുങ്ങിവീഴുമ്പൊൾനിങ്ങളുടെവിശ്വാസത്തിന്റെപരി
ശൊധനസഹിഷ്ണുതയെയുളവാക്കുന്നുഎന്നറിഞ്ഞുആയത്</lg><lg n="൪">അശെഷംസന്തൊഷംഎന്ന്എണ്ണുവിൻ–എന്നാൽനി
ങ്ങൾഒന്നിലുംകുറവുവരാതെതികഞ്ഞവരുംനിൎദ്ദൂഷ്യമ്മാരും
ആകെണ്ടതിന്നുസഹിഷ്ണുതെക്കതികഞ്ഞക്രിയഉണ്ടാകുക</lg><lg n="൫">നിങ്ങളിൽഒരുത്തന്നുജ്ഞാനംകുറവായാൽഭൎത്സിക്കാ
തെഎല്ലാവൎക്കും‌ഔദാൎയ്യമായികൊടുക്കുന്നദൈവത്തൊടു</lg><lg n="൬">യാചിക്കഅപ്പൊൾഅവന്നുകൊടുക്കപ്പെടും–എന്നാൽ
ഒന്നുംസംശയിക്കാതെവിശ്വാസത്തൊടെയാചിക്കെണ്ടു
സംശയിക്കുന്നവൻകാറ്റടിച്ചുഅലെക്കുന്നകടൽത്തി</lg><lg n="൭">രെക്കസമനത്രെ–ഇങ്ങിനെഉള്ളമനുഷ്യൻകൎത്താവി</lg><lg n="൮">നൊടുവല്ലതുംലഭിക്കുംഎന്നുനിരൂപിക്കരുത്–ഇരുമ
നസ്സുള്ളആൾതന്റെവഴികളിൽഒക്കയുംചപലൻത</lg><lg n="൯">ന്നെ–എന്നാൽഎളിയസഹൊദരൻതന്റെഉയൎച്ച</lg><lg n="൧൦">യിലുംധനവാനായവൻപുല്ലിൻപൂപൊലെകഴിഞ്ഞുപൊ</lg><lg n="൧൧">കുംഎന്ന്ഒൎത്തുതന്റെഎളിമയിലുംപ്രശംസിച്ചുകൊൾ്‌വു–
സൂൎയ്യനല്ലൊവിഷക്കാറ്റൊടുകൂടെഉദിച്ചുവന്നിട്ടുപുൽഉണ
ക്കിപൂവുതിൎന്നുഅതിന്റെമുഖശൊഭയുംകെടുന്നുഇപ്രകാ</lg><lg n="൧൨">രംധനവാനുംതന്റെനടപ്പുകളിൽവാടിപൊകും–പരീ
ക്ഷസഹിക്കുന്നആൾധന്യൻ–അവൻകൊള്ളാകുന്നവനാ
യിതെളിഞ്ഞശെഷംകൎത്താവ്തന്നെസ്നെഹിക്കുന്നവൎക്ക
വാഗ്ദത്തംചെയ്തജീവകിരീടത്തെപ്രാപിക്കുംസത്യം– </lg><lg n="൧൩">പരീക്ഷിക്കപ്പെടുമ്പൊൾഈപരീക്ഷദൈവത്തിൽ
നിന്നുആകുന്നുഎന്നുആരുംപറയരുതുദൈവംദൊഷ
ങ്ങളാൽപരീക്ഷിക്കപ്പെടാത്തവനായിതാൻഒരുത്ത</lg><lg n="൧൪">നെയുംപരീക്ഷിക്കുന്നില്ലഒരൊരുത്തൻപരീക്ഷിക്കപ്പെ</lg> [ 245 ]

<lg n="൧൫">ടുന്നത്‌സ്വന്തമൊഹത്താൽആകൎഷിച്ചുവശീകരിക്കപ്പെടു
കയാൽആകുന്നു–പിന്നെമൊഹംഗൎഭംധരിച്ചുപാപത്തെപ്ര
സവിക്കുന്നുപാപംമുഴുത്തുചമഞ്ഞുമരണത്തെജനിപ്പിക്കു</lg><lg n="൧൬">ന്നു–എൻപ്രിയസഹൊദരരെഭ്രമിച്ചുപൊകരുതെ–</lg><lg n="൧൭">–ഉയരത്തിൽ നിന്നുണ്ടായി അശെഷംനല്ലദാനവും തിക
ഞ്ഞവരവുംവെളിച്ചങ്ങളുടെപിതാവിൽനിന്നുഇറങ്ങിവരു
ന്നുള്ളു–ആയവനിൽവികാരവുംഗതിഭെദത്താലുള്ളആ</lg><lg n="൧൮">ഛാദനവുംഒട്ടുംഇല്ല–താൻഇഛ്ശിച്ചുനാംഅവന്റെസൃഷ്ടി
കളിൽഒരുവിധംആദ്യവിളവാകെണ്ടതിന്നുസത്യവചന</lg><lg n="൧൯">ത്താൽനമ്മെജനിപ്പിച്ചു–എന്നതുകൊണ്ടുപ്രിയസഹൊ
ദരമ്മാരെഒരൊരൊമനുഷ്യൻകെൾ്ക്കുന്നതിന്നുവെഗതയും
പറയുന്നതിന്നുതാമസവുംകൊപത്തിന്നുതാമസവുംഉള്ള</lg><lg n="൨൦">വനാക–പുരുഷന്റെകൊപംദൈവനീതിയെനടത്തു</lg><lg n="൨൧">ന്നില്ലല്ലൊ–ആകയാൽ സകലഅഴുക്കിനെയും വെണ്ടാ
തനത്തിന്റെആധിക്യത്തെയുംവിട്ടെച്ചുനിങ്ങളുടെദെഹി
കളെരക്ഷിപ്പാൻശക്തവുംഉൾനട്ടതുംആയവചനത്തെ</lg><lg n="൨൨">സൌമ്യതയൊടെകൈക്കൊൾ്‌വിൻ–എങ്കിലുംതങ്ങളെ
തന്നെചതിച്ചുകൊണ്ടുകെൾ്ക്കുന്നവരായിരിക്കമാത്രമല്ല</lg><lg n="൨൩">അതിനെചെയ്യുന്നവരായുംഇരിപ്പിൻ–ഒരുത്തൻവ
ചനത്തെകെൾ്ക്കയല്ലാതെഅതിനെചെയ്യാത്തവനായാ
ൽഅവൻസ്വഭാവമുഖത്തെകണ്ണാടിയിൽനൊക്കി</lg><lg n="൨൪">കൊള്ളുന്നപുരുഷനൊടുഒക്കും–ആയവൻതന്നെകണ്ട
റിഞ്ഞുപുറപ്പെട്ടഉടനെഇന്നരൂപമായിഎന്നുമറന്നു–</lg><lg n="൨൫">സ്വാതന്ത്ര്യത്തിന്റെതികഞ്ഞധൎമ്മത്തിലെക്ക്കുനിഞ്ഞു
നൊക്കീട്ടുപാൎത്തുകൊണ്ടവനൊകെട്ടുമറക്കുന്നവനല്ലക്രിയ
ചെയ്യുന്നവനായിതീൎന്നുതാൻചെയ്യുന്നതിൽധന്യനാ</lg>

[ 246 ] <lg n="൨൬">കും–നാവിന്നുകടിഞ്ഞാണിടാതെവല്ലവനുംസ്വാഹൃദയത്തെ
വഞ്ചിച്ചുആരാധനക്കാരനാകുന്നുഎന്നുനിരൂപിച്ചാൽഇവ</lg><lg n="൨൭">ന്റെആരാധനവ്യൎത്ഥം–പിതാവായദൈവത്തിമ്മുമ്പാ
കെശുദ്ധവുംനിൎമ്മലതയുംഉള്ളആരാധനയൊഅനാഥരെ
യുംവിധവമാരെയുംഅവരുടെസങ്കടത്തിൽചെന്നുകാണു
ന്നതുംതന്നെത്താൻലൊകത്തിൽനിന്നുകളങ്കമില്ലാത്ത
വനായികാത്തിരിക്കുന്നതുംഅത്രെ–

൨.അദ്ധ്യായം

പക്ഷപാതംകൂടാത്ത(൮)സ്നെഹത്താലെവിശ്വാസം
വിളങ്ങുന്നുള്ളു–(൧൪)ക്രിയകൾകൂടാത്തവിശ്വാസം
ചത്തതു–

</lg><lg n="൧">എൻസഹൊദരമ്മാരെ–തെജസ്സിലായനമ്മുടെകൎത്താവാ
കുന്നയെശുക്രീസ്തന്റെവിശ്വാസത്തെനിങ്ങൾമുഖപക്ഷ</lg><lg n="൨">ങ്ങളൊടുചെൎത്തുകൊള്ളുന്നുവൊ–എങ്ങിനെഎന്നാൽനി
ങ്ങളുടെപള്ളിയിൽരാജസവസ്ത്രംഉടുത്തപൊന്മൊതിരക്കാ
രൻവരികയും‌മുഷിഞ്ഞവസ്ത്രമുള്ളദരിദ്രനുംപ്രവെശിക്ക</lg><lg n="൩">യുംചെയ്യുമ്പൊൾ–നിങ്ങൾരാജവസ്ത്രമുള്ളവനെനൊക്കി
തങ്ങൾഇവിടെഇരുന്നുകൊണ്ടാലുംഎന്നുംദരിദ്രനൊടു
നീഅവിടെനില്ക്കഅല്ലെങ്കിൽഇവിടെഎൻപാദപീഠത്തി</lg><lg n="൪">ങ്കീഴിൽഇരിക്കഎന്നുപറഞ്ഞാൽ–നിങ്ങളുടെഉള്ളംത
ന്നെഇടഞ്ഞുപൊയിനിങ്ങൾദുൎവ്വിചാരങ്ങൾ്ക്കന്യായകൎത്താക്ക</lg><lg n="൫">മ്മാരായിതീൎന്നില്ലയൊ–എൻസഹൊദരമ്മാരെകെൾ്പി
ൻദൈവംലൊകത്തിലെദരിദ്രമ്മാരെവിശ്വാസത്തിൽസ
മ്പന്നരുംതന്നെസ്നെഹിക്കുന്നവൎക്കവാഗ്ദത്തംചെയ്തരാജ്യ
ത്തിന്റെഅവകാശികളുംആക്കെണ്ടതിന്നുതെരിഞ്ഞെ</lg><lg n="൬">ടുത്തില്ലയൊ–നിങ്ങളൊദരിദ്രനെഅപമാനിച്ചു–ധന</lg> [ 247 ]

<lg n="">വാമ്മാർനിങ്ങളെഹെമിച്ചുനടുകൂട്ടങ്ങളിലെക്ക്ഇഴെക്കുന്നി</lg><lg n="൭">ല്ലയൊ–നിങ്ങളുടെമെൽവിളിച്ചനല്ലനാമത്തെഅവർത</lg><lg n="൮">ന്നെദുഷിച്ചുപറയുന്നില്ലയൊ– –എന്നാൽകൂട്ടുകാരനെനി
ന്നെപൊലെതന്നെസ്നെഹിക്കെണംഎന്നവാക്യപ്രകാ
രംരാജകീയധൎമ്മത്തെനിങ്ങൾനിവൃത്തിക്കുന്നുഎങ്കിൽ</lg><lg n="൯">നന്നായിചെയ്യുന്നു–മുഖപക്ഷംകാട്ടുകിലൊപാപംചെയ്യുന്നു–
നിങ്ങൾലംഘനക്കാർഎന്നുധൎമ്മത്താൽതെളിഞ്ഞുവരു</lg><lg n="൧൦">ന്നുവല്ലൊ–എങ്ങിനെഎന്നാൽയാതൊരുത്തൻധൎമ്മ
ത്തെമുഴുവനുംപ്രമാണിച്ചുനടന്നുഒന്നിങ്കൽഎങ്കിലുംതെറ്റി</lg><lg n="൧൧">യാൽഅവൻസകലത്തിന്നുംകുറ്റമുള്ളവനായ്തീൎന്നു–വ്യ
ഭിചാരംചെയ്യരുത്എന്നുപറഞ്ഞവൻകുലചെയ്യരുത്
എന്നുംപറഞ്ഞു–നീവ്യഭിചാരംഅല്ലകുലചെയ്യുംഎങ്കിൽ</lg><lg n="൧൨">ധൎമ്മലംഘിയായ്തീൎന്നു–സ്വാതന്ത്ര്യധൎമ്മത്താൽവിസ്താരംവ
രെണ്ടുന്നവർഎന്നുവെച്ചുഅങ്ങിനെപറവിൻഅങ്ങിനെ</lg><lg n="൧൩">ചെയ്‌വിൻ‌–കനിവുചെയ്യാത്തവന്നുന്യായവിസ്താരംകനി
വില്ലാത്തതത്രെവിസ്താരത്തിലുംകനിവുപ്രശംസിക്കയും
ചെയ്യുന്നു–

</lg><lg n="൧൪">എന്റെസഹൊദരമ്മാരെഒരുത്തൻവിശ്വാസംഉ
ണ്ടെന്നുപറഞ്ഞുക്രിയകൾഇല്ലാത്തവൻആയാൽഉപകാ
രംഎന്തു–ആവിശ്വാസത്തിന്നുഅവനെരക്ഷിച്ചുകൂടുമൊ</lg><lg n="൧൫">–എന്തൊസഹൊദരനൊസഹൊദരിയൊനഗ്നരുംദിവ</lg><lg n="൧൬">സവൃത്തി ഇല്ലാത്തവരും ആകും കാലം– നിങ്ങളിൽ ഒരുത്ത
ൻഅവരൊടുസമാധാനത്തൊടെപൊവിൻഉഷ്ണവുംതൃപ്തി
യുംവരട്ടെഎന്നുചൊല്ലുകഅല്ലാതെദെഹത്തിന്നുമുട്ടുള്ള</lg><lg n="൧൭">തുകൊടാതെഇരുന്നാൽഉപകാരംഎന്തു–ഇപ്രകാരംക്രി
യയില്ലാത്തതാകയാൽവെറുംവിശ്വാസംചത്തതത്രെ–</lg>

[ 248 ] <lg n="൧൮">അതിന്നുഒരുത്തൻനിണക്കവിശ്വാസംഉണ്ടെങ്കിൽഎ
നിക്കക്രിയയുംഉണ്ടുഎന്നുപറഞ്ഞാലൊനിന്റെവിശ്വാസ
ത്തെക്രിയകൾകൂടാതെകാണിക്കഎന്നാൽഎന്റെവിശ്വാ</lg><lg n="൧൯">സത്തെഞാൻക്രിയകളാൽകാട്ടിത്തരാം–ദൈവംഎ
കൻഎന്നുനീവിശ്വസിക്കുന്നുനല്ലതുദുൎഭൂതങ്ങളുംവിശ്വ</lg><lg n="൨൦">സിച്ചുവിറെക്കുന്നു–പിന്നെവ്യൎത്ഥമനുഷ്യനായുള്ളൊ
വെക്രിയകൾഇല്ലാത്തവിശ്വാസംചത്തത്എന്നുഅറി</lg><lg n="൨൧">വാൻമനസ്സുണ്ടൊ–നമ്മുടെപിതാവായഅബ്രഹാംസ്വപു
ത്രനായഇഛാക്കെപീഠത്തിമ്മെൽബലികഴിച്ചിട്ടുക്രിയക</lg><lg n="൨൨">ളാൽനീതിമാനായല്ലൊ–അവന്റെക്രിയകൾ്ക്കായിവിശ്വാ
സംകൂടെവ്യാപരിച്ചുഎന്നുംക്രിയകളാൽവിശ്വാസംതിക</lg><lg n="൨൩">ഞ്ഞുചമഞ്ഞുഎന്നും–അത്അവന്നുനീതിയായിഎണ്ണ
പ്പെട്ടു(൧മൊ.൧൫,൬)എന്നുള്ളവാക്യംപൂരിച്ചുവന്നുഅ
വൻ(യശ.൪൧,൮)ദെവസ്നെഹിതൻഎന്നുവിളിക്കപ്പെ</lg><lg n="൨൪">ട്ടുഎന്നുംകാണാംഅല്ലൊ–മനുഷ്യൻവിശ്വാസത്താൽ
മാത്രമല്ലക്രിയകളാലുംനീതീകരിക്കപ്പെടുന്നുഎന്നുനി</lg><lg n="൨൫">ങ്ങൾകാണുന്നു–അവ്വണ്ണംവെശ്യയായരാഹാബുംദൂതരെ
കൈകൊണ്ടുവെറൊരുവഴിക്കപറഞ്ഞയച്ചിട്ടുക്രിയക</lg><lg n="൨൬">ളാൽനീതീകരിക്കപ്പെട്ടില്ലയൊ–ഇങ്ങിനെആത്മാവില്ലാത്ത
ശരീരംചത്തത്അതുപൊലെക്രിയകളില്ലാത്തവിശ്വാസവുംചത്തതത്രെ–

൩.അദ്ധ്യായം

വിശ്വാസവാദത്തിൽപ്രത്യെകംനാവിനെസൂക്ഷിച്ചു(൧൩)
സൌമ്യതയാൽജ്ഞാനത്തെകാണിക്കെണം</lg><lg n="൧">എന്റെസഹൊദരരെനമുക്കഅധികംന്യായവിസ്താരംവ
രുംഎന്നറിഞ്ഞുഅനെകർഉപദെഷ്ടാക്കമ്മാർആകരുതെ–</lg><lg n="൨">നാംഎല്ലാവരുംപലതിലുംതെറ്റുന്നുവല്ലൊഒരുത്തൻ</lg> [ 249 ]

<lg n="">വാക്കിൽതെറ്റാതെഇരുന്നാൽഅവൻശരീരത്തെമുഴുവ
നുംകടിഞ്ഞാണിട്ടുനടത്തുവാൻശക്തനായിതികഞ്ഞപുരു</lg><lg n="൩">ഷൻതന്നെ–ഇതാകുതിരകളെനമുക്കഅധീനമാക്കുവാൻ
വായ്കളിൽകടിഞ്ഞാൺഇടുന്നു–അതിനാൽഅവറ്റിൻദെഹ</lg><lg n="൪">ത്തെഎല്ലാംതിരിക്കുന്നു–കണ്ടാലുംകപ്പലുകളുംഎത്രവലി
യവആയാലുംകൊടുങ്കാറ്റുകളാൽകൊണ്ടുപൊകപ്പെട്ടാലും
എറ്റവുംചെറിയചുക്കാനാൽനടത്തുന്നവന്നുബൊധിച്ച</lg><lg n="൫">ദിക്കിലെക്കതിരിക്കപ്പെടുന്നു–അപ്രകാരംതന്നെനാ
വുംചെറിയഅവയവം‌എങ്കിലുംവമ്പുകാട്ടുന്നതു–ഇതാകു
റഞ്ഞതീഎത്രവലിയവനത്തെകത്തിക്കുന്നുനാവുംതീ</lg><lg n="൬">തന്നെ–അനീതിലൊകമായിട്ടുനാവുനമ്മുടെഅവയവ
മദ്ധ്യത്തിൽനിന്നുകൊണ്ടുസൎവ്വദെഹത്തെയുംമലിനമാ
ക്കുകയുംനരകത്താൽജ്വലിക്കപ്പെട്ടുആയുസ്സിന്റെച</lg><lg n="൭">ക്രത്തെജ്വലിപ്പിക്കയുംചെയ്യുന്നു–മൃഗപക്ഷികൾഇഴ
ജാതിജലജന്തുക്കൾഈജാതിയെല്ലാംമനുഷ്യജാതി</lg><lg n="൮">ക്കഅടങ്ങുന്നുഅടങ്ങീട്ടുംഇരിക്കുന്നുസത്യം–നാവിനെമാ
ത്രംമനുഷ്യൎക്കആൎക്കുംഅടക്കികൂടാ–അതുതടുത്തുകൂടാത്ത</lg><lg n="൯">ദൊഷംമരണപ്രദമായവിഷയത്താൽപൂൎണ്ണം–അതി
നാൽനാംദൈവവുംപിതാവുമായവനെവാഴ്ത്തുന്നു–ദെവസാ
ദൃശ്യത്തിൽഉണ്ടായമനുഷ്യരെഅതിനാൽശപിച്ചുംകളയു</lg><lg n="൧൦">ന്നു–ഒരുവായിൽനിന്നുതന്നെസ്തുതിയുംശാപവുംപുറപ്പെ
ടുന്നു–എൻസഹൊദരമ്മാരെഇപ്രകാരംആകെണ്ടതല്ല–</lg><lg n="൧൧">ഉറവു ഒരു ദ്വാരത്തിൽനിന്നു തന്നെ മധുരവും കൈപ്പും</lg><lg n="൧൨">ഉള്ള(വെള്ളത്തെ)ചുരത്തുന്നുവൊ അത്തിമരം ഒലീവക്കാ
യ്കളെയുംമുന്തിരിവള്ളിഅത്തിപ്പഴങ്ങളെയുംഉണ്ടാക്കു
മൊഉപ്പുറവുനല്ലവെള്ളത്തെജനിപ്പിക്കയുംഇല്ല–</lg>

[ 250 ] <lg n="൧൩">നിങ്ങളിൽജ്ഞാനിയുംമെധാവിയുംആർഉള്ളു–അവൻ
നല്ലനടപ്പിനാൽസ്വക്രിയകളെജ്ഞാനസൌമ്യതയിൽകാ
ണിക്കട്ടെ–എങ്കിലുംനിങ്ങൾ്ക്കകൈപ്പുള്ളഎരിവുംശാഠ്യ</lg><lg n="൧൪">വുംഹൃദയത്തിൽഉണ്ടെങ്കിൽസത്യത്തിന്റെനെരെപ്രശം</lg><lg n="൧൫">സിച്ചുഭൊഷ്കുപറയരുതെ–ഇത്‌ഉയരത്തിൽനിന്നുഇറങ്ങു
ന്നജ്ഞാനമല്ലഭൌമവുംപ്രാണമായവുംപൈശാചിക</lg><lg n="൧൬">വുംആയുള്ളജ്ഞാനമത്രെ–എരിവുംശാഠ്യവുംഎവിടെഅ</lg><lg n="൧൭">വിടെകലക്കവുംസകലദുഷ്പ്രവൃത്തിയുംഉണ്ടു–ഉയരത്തിൽ
നിന്നുള്ളജ്ഞാനമൊമുമ്പിൽനിൎമ്മലമായിപിന്നെസമാ
ധാനവുംശാന്തതയുംഉള്ളവഴിപ്പെടുന്നതുംകനിവുംസല്ഫ
ലങ്ങളുംനിറഞ്ഞതുംപക്ഷപാതവുംവ്യാജവുംഇല്ലാത്ത</lg><lg n="൨൮">തുംആകുന്നു–എന്നാൽസമാധാനത്തിലെനീതിഫലംസ
മാധാനത്തെനടത്തുന്നവരാൽവിതെക്കപ്പെടുന്നു–

൪.അദ്ധ്യായം

ക്രീസ്തീയരിൽപക്ഷഭെദങ്ങൾ്ക്കസ്വെഛ്ശതന്നെവെരാകയാൽ
(൭)ദൈവത്തൊടുചെൎന്നുപിശാചെവെറുത്തുംതാണുംകൊ
ണ്ടു(൧൩)പ്രശംസയെഒഴിക്കെണം

</lg><lg n="൧">നിങ്ങളിൽയുദ്ധകലഹങ്ങൾഎവിടെനിന്നു–ഇതിൽനിന്നല്ലൊ
നിങ്ങളുടെഅവയവങ്ങളിൽപടകൂടുന്നഭൊഗെഛ്ശകളിൽനി</lg><lg n="൨">ന്നുതന്നെ–നിങ്ങൾകൊതിക്കുന്നുസാധിക്കുന്നതുംഇല്ലനിങ്ങ
ൾകൊല്ലുകയുംമത്സരിക്കയുംചെയ്യുന്നുപ്രാപിപ്പാൻകഴിയു
ന്നതുംഇല്ലനിങ്ങൾകലഹിച്ചുയുദ്ധംചെയ്യുന്നുയാചിക്കായ്ക</lg><lg n="൩">കൊണ്ടുകിട്ടുന്നതുംഇല്ല–നിങ്ങൾയാചിക്കുന്നുഎങ്കിലുംനിങ്ങളു
ടെഭൊഗങ്ങളിൽചെലവിടെണ്ടതിന്നുവല്ലാതെയാചിക്കകൊ</lg><lg n="൪">ണ്ടുലഭിക്കുന്നതുംഇല്ല–വ്യഭിചാരികളുംവ്യഭിചാരിണി
കളുംആയുള്ളൊരെലൊകസ്നെഹംദെവശത്രുത്വംആകു</lg> [ 251 ]

<lg n="">ന്നുഎന്നുനിങ്ങൾഅറിയുന്നില്ലയൊ–എന്നാൽലൊകസ്നെ
ഹിതനാകുവാൻഇഛ്ശിക്കുന്നവനെല്ലാംദെവശത്രുവായ്തീരു</lg><lg n="൫">ന്നു–അല്ലെങ്കിൽഅവൻനമ്മിൽവസിപ്പിച്ചആത്മാവെ
അസൂയയൊടെകാംക്ഷിക്കുന്നുഎന്നുവെദംവെറുതെപറ</lg><lg n="൬">യുന്നപ്രകാരംതൊന്നുന്നുവൊ–എങ്കിലുംഅവൻഅധി
കംകരുണയുംനല്കുന്നു–ആകയാൽദൈവംഗൎവ്വീകളൊടു
എതിരിടുന്നുതാഴ്മയുള്ളവൎക്കകരുണയെകൊടുക്കുന്നുഎ</lg><lg n="൭">ന്നുണ്ടല്ലൊ(സുഭ.൩,൩൪)–ആകയാൽനിങ്ങൾദൈവ
ത്തിന്നുകീഴടങ്ങികൊൾ്‌വിൻപിശാചൊടുമറുത്തുനില്പിൻഎ</lg><lg n="൮">ന്നാൽഅവൻനിങ്ങളെവിട്ടുഒടിപൊകും–ദൈവത്തൊ
ടണഞ്ഞുകൊൾ്‌വിൻഎന്നാൽഅവൻനിങ്ങളൊടണയുംഹെ
പാപികളെകൈകളെവെടിപ്പാക്കുവിൻഇരുമനസ്സുള്ള</lg><lg n="൯">വരെഹൃദയങ്ങളെനിൎമ്മലീകരിപ്പിൻ–സങ്കടപ്പെട്ടുതൊ
ഴിച്ചുകരവിൻ–നിങ്ങളുടെചിരിഖെദമായുംസന്തൊഷം</lg><lg n="൧൦">വിഷാദമായും മാറി വരിക–കൎത്താവിൻ മുമ്പാകെ താണി</lg><lg n="൧൧">രിപ്പിൻഎന്നാൽ അവൻനിങ്ങളെ ഉയൎത്തും– –സ ഹൊ
ദരമ്മാരെതമ്മിൽതാഴ്ത്തിപറയരുതെതന്റെസഹൊ
ദരനെതാഴ്ത്തിപറകയുംന്യായംവിധിക്കയുംചെയ്യുന്നവ
ൻധൎമ്മത്തെതാഴ്ത്തിപറഞ്ഞുവിധിക്കയുംചെയ്യുന്നു–എ
ങ്കിലുംധൎമ്മത്തെവിധിക്കുന്നുഎങ്കിൽനീധൎമ്മത്തെഅനുഷ്ഠി</lg><lg n="൧൨">ക്കുന്നവനല്ലവിധിക്കുന്നവനത്രെആകുന്നു–ധൎമ്മകൎത്താ
വുംന്യായാധിപതിയുംഒരുവനെഉള്ളുരക്ഷിപ്പാനുംനശി
പ്പിപ്പാനുംശക്തനായവൻതന്നെ–അന്യെനെവിധി
ക്കുന്നനീആരാകുന്നു–

</lg><lg n="൧൩">അല്ലയൊഇന്നുംനാളയുംഇന്നിന്നപട്ടണത്തിൽപൊ
യിഅതിൽഒരാണ്ടുകഴിച്ചുവ്യാപാരംചെയ്തുലാഭംഉണ്ടാ</lg>

[ 252 ] <lg n="൧൪">ക്കുംഎന്നുചൊല്ലുന്നൊരെകെൾ്പിൻനാളത്തെനിങ്ങൾ
അറിയുന്നില്ലല്ലൊ(നിങ്ങളുടെജീവൻഎന്തുപൊൽകുറഞ്ഞ
നെരത്തെക്കകണ്ടുംപിന്നെമറഞ്ഞുംപൊകുന്നആവിയ</lg><lg n="൧൫">ല്ലൊ)–കൎത്താവിന്നിഷ്ടംഉണ്ടെങ്കിൽഞങ്ങൾജീവിക്കുന്നു
എങ്കിൽഇതുംഅതുംചെയ്യുംഎന്നുപറയെണ്ടതല്ലയൊ–</lg><lg n="൧൬">–അല്ലനിങ്ങളുടെവമ്പുകളിൽനിങ്ങൾപ്രശംസിക്കെഉള്ളു–</lg><lg n="൧൭">ഈവകപ്രശംസഎല്ലാംദൊഷം–അതുകൊണ്ടുനല്ല
തുചെയ്‌വാൻഅറിഞ്ഞിട്ടുംചെയ്യാത്തവന്നുഅതുപാ
പംആകുന്നു–

൫.അദ്ധ്യായം

ധനവാമ്മാൎക്കന്യായവിധിയെയും(൭)സഹൊദരരൎക്ക
ക്ഷാന്തിയെയുംഘൊഷിച്ചതു(൧൨)ആണയെഒഴിച്ചു
(൧൩)പ്രാൎത്ഥനയിൽഉത്സാഹിപ്പാനും(൧൯)സഹൊ
ദരനെരക്ഷിപ്പാനുംപ്രബൊധനം–

</lg><lg n="൧">അല്ലയൊധനവാമ്മാരായുള്ളൊരെനിങ്ങളുടെമെൽവരു</lg><lg n="൨">ന്നസങ്കടങ്ങൾനിമിത്തംഅലറികരവിൻ–നിങ്ങളുടെധനം
ദ്രവിച്ചുംഉടുപ്പുകൾപുഴുവരിച്ചുംപൊയി–നിങ്ങളുടെപൊന്നും</lg><lg n="൩">വെള്ളിയുംകറപിടിച്ചുആകറനിങ്ങളുടെനെരെസാക്ഷി
യാകുംഅഗ്നിപൊലെനിങ്ങളുടെജഡത്തെതിന്നുകയും
ചെയ്യും–അവസാനദിവസങ്ങളിൽനിങ്ങൾനിക്ഷെപ</lg><lg n="൪">ങ്ങളെശെഖരിച്ചതു–കണ്ടാലുംനിങ്ങളുടെനിലങ്ങളെകൊ
യ്തിട്ടുള്ളപണിക്കാരുടെകൂലിയെനിങ്ങൾപിടിച്ചുകളഞ്ഞ
ത്‌നിലവിളിക്കുന്നുമൂൎന്നവരുടെമുറവിളികളുംസൈന്യങ്ങളു
ടയകൎത്താവിന്റെചെവികളിൽഎത്തി–നിങ്ങൾഭൂമി</lg><lg n="൫">മെൽആഡംബരത്തൊടെപുളെച്ചുമദിച്ചുകുലദിവസത്തി
ൽഎന്നപൊലെനിങ്ങളുടെഹൃദയങ്ങളെപൊഷിപ്പിച്ചു</lg> [ 253 ]

<lg n="൬">നീതിമാനെകുറ്റംവിധിച്ചുകൊന്നുഅവൻനിങ്ങളൊടുവി</lg><lg n="൭">രൊധിക്കുന്നതുംഇല്ല–എന്നാൽസഹൊദരമ്മാരെകൎത്താ
വിന്റെവരവുവരെദീൎഘക്ഷമയൊടിരിപ്പിൻ–കണ്ടാലുംകൃ
ഷിക്കാരൻഭൂമിയുടെമാന്യമായഫലത്തിന്നുകാത്തുകൊണ്ടു
മുമ്മഴയുംപിമ്മഴയുംഅതിന്നുകിട്ടുവൊളംദീൎഘക്ഷമയൊ</lg><lg n="൮">ടിരിക്കുന്നു–നിങ്ങളുംദീൎഘക്ഷമയൊടിരിപ്പിൻഹൃദയങ്ങ
ളെസ്ഥിരീകരിപ്പിൻകൎത്താവിൻവരവുസമീപിച്ചിരിക്കു</lg><lg n="൯">ന്നുവല്ലൊ–സഹൊദരമ്മാരെകുറ്റവിധിയിൽഉൾ്പെടാതെ
ഇരിപ്പാൻഅന്യൊന്യംഞരങ്ങിപൊകരുതെഇതാന്യാ</lg><lg n="൧൦">യാധിപതിവാതിൽക്കമുമ്പാകെനില്ക്കുന്നു–എൻസഹൊദര
മ്മാരെകൎത്താവിൻനാമത്തിൽഉരചെയ്തപ്രവാചകമ്മാരെ
കഷ്ടാനുഭവത്തിന്നുംദീൎഘക്ഷമെക്കുംദൃഷ്ടാന്തമായിവിചാരി</lg><lg n="൧൧">ച്ചുകൊൾ്‌വിൻ–ഇതാസഹിക്കുന്നവരെനാംധന്യർഎന്നുവാ
ഴ്ത്തുന്നു–യൊബിന്റെസഹിഷ്ണുതയെനിങ്ങൾകെട്ടുംകൎത്താ
വ്‌വരുത്തിയഅവസാനത്തെകണ്ടും‌ഇരിക്കുന്നു–കൎത്താവ്
കനിവും‌അയ്യൊഭാവവുംപെരുകിയവൻസത്യം–

</lg><lg n="൧൨">വിശെഷിച്ച്സഹൊദരമ്മാരെസ്വൎഗ്ഗത്തെഎങ്കിലുംഭൂ
മിയെഎങ്കിലുംമറ്റെന്ത്എങ്കിലുംചൊല്ലിആണയിടരുത്‌നി
ങ്ങൾശിക്ഷാവിധിയിൽവീഴാതിരിപ്പാൻനിങ്ങളുടെ(മന
സ്സിൽ)അതെഎന്നുള്ളത്അതെഎന്നുംഇല്ലഎന്നുള്ളത്
ഇല്ലഎന്നുംഇരിക്കട്ടെ–

</lg><lg n="൧൩">നിങ്ങളിൽഒരുവൻകഷ്ടമനുഭവിക്കുന്നുവൊഅവൻ</lg><lg n="൧൪">പ്രാൎത്ഥിക്ക–സുഖമനസ്സായാൽസ്തുതിപാടുക–നിങ്ങളി
ൽഒരുത്തൻരൊഗിആയാൽഅവൻസഭയിലെമൂപ്പമ്മാ
രെവരുത്തട്ടെ–അവരുംകത്താവിൻനാമത്തിൽഅവനെ</lg><lg n="൧൫">എണ്ണതെച്ചുഅവമ്മെൽപ്രാൎത്ഥിക്ക–എന്നാൽവിശ്വാസം</lg>

[ 254 ] പ്രാൎത്ഥനവലഞ്ഞവനെരക്ഷിക്കുംകൎത്താവ്അവനെഎഴു
നീല്പിക്കയുംചെയ്യും–അവൻപാപങ്ങൾചെയ്തവൻആകിൽ</lg><lg n="൧൬">അവനൊടുക്ഷമിക്കപ്പെടും–നിങ്ങൾ്ക്കരൊഗശാന്തിവരെണ്ട
തിന്നുപിഴകളെതമ്മിൽതമ്മിൽഎറ്റുപറഞ്ഞുഅന്യൊ
ന്യംപകൎന്നുപ്രാൎത്ഥിപ്പിൻനീതിമാന്റെചൈതന്യമുള്ളപ്രാ</lg><lg n="൧൭">ൎത്ഥനവളരെഫലിക്കുന്നു–എലിയാനമുക്കുസമഭാവമുള്ള
മനുഷ്യനായിരുന്നുമഴപെയ്യാതെഇരിക്കെണ്ടതിന്നുഅവ
ൻപ്രാൎത്ഥനയിൽഅപെക്ഷിച്ചു൩സംവത്സരവും൬മാസ</lg><lg n="൧൮">വുംദെശത്തിൽപെയ്തതുംഇല്ല–പിന്നെപ്രാൎത്ഥിച്ചപ്പൊൾ
ആകാശംമഴതന്നുഭൂമിതന്റെഫലത്തെമുളെപ്പിക്കയും</lg><lg n="൧൯">ചെയ്തു–സഹൊദരമ്മാരെനിങ്ങളിൽഒരുത്തൻസത്യ
ത്തെവിട്ടുഭ്രമിക്കയുംആയവനെഒരുവൻവഴിക്കലാക്കുക</lg><lg n="൨൦">യുംചെയ്താൽ–പാപിയെമാൎഗ്ഗഭ്രമണത്തിൽനിന്നുതിരി
ക്കുന്നവൻഒരുദെഹിയെമരണത്തിൽനിന്നുരക്ഷിക്കയും
പാപസംഖ്യയെമറെക്കയുംചെയ്യുംഎന്നുഅവൻഅറിക

൧.പെത്രൻ

൧.അദ്ധ്യായം

(൩)ദെവകരുണയാൽപുതുതായിജനിച്ചവർ(൧൦)ജീവനുള്ളപ്രത്യാ
ശയിൽവെരൂന്നി(൧൩)വിശ്വാസഫലങ്ങളെകൊടുത്തു(൨൨– ൨,൧൦)
ശുദ്ധഹൃദയത്താൽസ്നെഹിച്ചുംദെവാലയമായിവൎദ്ധിപ്പാൻ
പ്രബൊധനം

</lg><lg n="൧">യെശുക്രീസ്തന്റെഅപൊസ്തലനായപെത്രൻപൊന്തഗലാര്യ
കപ്പദൊക്യആസ്യബിഥുന്യകളിലുംചിതറിപാൎക്കുന്നവര</lg> [ 255 ]

<lg n="൨">ദെശികളായി–പിതാവായദൈവത്തിന്റെമുന്നറിവിൻ
പ്രകാരംആത്മാവിൻവിശുദ്ധീകരണത്തിൽതന്നെഅനുസര
ണത്തിന്നുംയെശുക്രിസ്തന്റെരക്തതളിക്കുംആയിട്ടുതെരി
ഞ്ഞെടുക്കപ്പെട്ടവൎക്കഎഴുതുന്നത്)–നിങ്ങൾ്ക്കുകരുണയുംസ
മാധാനവുംവൎദ്ധിക്കുമാറാക–

</lg><lg n="൩">നമ്മുടെകൎത്താവായയെശുക്രിസ്തന്റെപിതാവായദൈ
വത്തിന്നുസ്തൊത്രം–അവൻതന്റെകനിവിന്റെആധിക്യ
പ്രകാരംയെശുക്രിസ്തൻമരിച്ചവരിൽനിന്നുഎഴുനീറ്റതിനാ</lg><lg n="൪">ൽനമ്മെവീണ്ടുംജനിപ്പിച്ചത്–ജീവനുള്ളപ്രത്യാശെക്കുംവി
ശ്വാസത്താൽദെവശക്തിയിൽകാക്കപ്പെടുംനിങ്ങൾ്ക്കായിസ്വ
ൎഗ്ഗത്തിൽസൂക്ഷിച്ചുവെച്ചതുംകെടുമാലിന്യംവാട്ടംഎന്നിവ</lg><lg n="൫">ഇല്ലാത്തതുമായഅവകാശത്തിന്നും–അന്ത്യകാലത്തിൽ</lg><lg n="൬">വെളിപ്പെടുവാൻ ഒരുങ്ങി യരക്ഷെക്കും തന്നെ– –ആയതിൽ
നിങ്ങൾആനന്ദിക്കുന്നുണ്ടു–വെണ്ടുകിൽനാനാപരീക്ഷകളാ</lg><lg n="൭">ൽഇപ്പൊൾഅല്പംദുഃഖിതരായിട്ടും(ആനന്ദിക്കുന്നു)–അഴി
വുള്ളപൊന്നുഅഗ്നിയാൽശൊധനചെയ്യുന്നതെക്കാളും
നിങ്ങളുടെവിശ്വാസത്തിന്റെശൊധനാസിദ്ധതവിലയെറു
ന്നതഎന്നുകണ്ടുവരെണ്ടതിന്നുയെശുക്രിസ്തൻവെളിപ്പെ
ടുകയിൽസ്തുതിമാനതെജസ്സുകൾക്കായി(പരീക്ഷി</lg><lg n="൮">ക്കപ്പെടുന്നത)–ആയവനെനിങ്ങൾകണ്ടറിയാ
തസ്നെഹിച്ചുംഇപ്പൊൾകാണാതെവിശ്വസിച്ചുംകൊണ്ട്</lg><lg n="൯">–ദെഹികളുടെരക്ഷആകുന്നവിശ്വാസത്തിൽഅന്ത്യത്തെ
പ്രാപിക്കയാൽചൊല്ലിതീരാത്തതെജൊമയസന്തൊഷ</lg><lg n="൧൦">ത്തൊടെആനന്ദിക്കുന്നു–നിങ്ങളിലെക്കുള്ളകരുണ
യെകൊണ്ടപ്രവചിച്ചവാദികൾഈരക്ഷയെകുറിച്ച</lg><lg n="൧൧">ആരാഞ്ഞ്അന്വെഷിച്ചിരുന്നു–ആയവരിൽഉള്ളക്രീസ്താ</lg>

[ 256 ] <lg n="">ത്മാവല്ലൊക്രീസ്തന്നുവരെണ്ടുന്നകഷ്ടങ്ങളെയുംവഴിയെയു
ള്ളതെജസ്സുകളെയുംമുമ്പിൽകൂടിസാക്ഷ്യംപറയുമ്പൊൾസൂ
ചിപ്പിക്കുന്നസമയംഎതൊഎങ്ങിനെഉള്ളതൊഎന്നഅവർ</lg><lg n="൧൨">ആരാഞ്ഞുനൊക്കിയതുംഅല്ലാതെ–തങ്ങൾ്ക്കായല്ലനമുക്കായിട്ടു
ശുശ്രൂഷിച്ച്അവറ്റെഎത്തിക്കകൊണ്ടുസ്വൎഗ്ഗത്തിൽനിന്നുഅ
യക്കപ്പെട്ടവിശുദ്ധാത്മാവിമ്മൂലംനിങ്ങളൊട്സുവിശെഷിച്ചവ
ർനിങ്ങളെഗ്രഹിപ്പിച്ചവിശെഷങ്ങൾഅവൎക്കവെളിപ്പെട്ടു
വന്നത്–ആയവദൂതമ്മാരുംചരിഞ്ഞുനൊക്കുവാൻആഗ്രഹി
ക്കുന്നു– </lg><lg n="൧൩">ആകയാൽനിങ്ങളുടെമനസ്സിന്റെഅരകെട്ടികൊ
ണ്ടുനിൎമ്മദമ്മാരായിയെശുക്രീസ്തൻവെലിപ്പെടുകയിൽനിങ്ങ</lg><lg n="൧൪">ൾ്ക്കനെരിടുന്നകരുണയെമുറ്റുംആശിച്ചുകാത്തുനില്പിൻ–പണ്ടു
നിങ്ങളുടെഅജ്ഞാനത്തിൽഉള്ളമൊഹങ്ങളെമാതിരിആ</lg><lg n="൧൫">ക്കാതെ–നിങ്ങളെവിളിച്ചവിശുദ്ധന്നുതക്കവണ്ണംഅനുസരണ</lg><lg n="൧൬">മുള്ളവപൈതങ്ങളായിഎല്ലാനടപ്പിലുംവിശുദ്ധരാകുവിൻ–ഞാ
ൻവിശുദ്ധനാകയാൽവിശുദ്ധരാകുവിൻഎന്നു(൩മൊ൧൧,</lg><lg n="൧൭">൪൪)എഴുതിയിരിക്കുന്നുവല്ലൊ–പിന്നെമുഖപക്ഷംകൂടാ
തെഒരൊരുത്തന്റെക്രിയക്കുതക്കവണ്ണംന്യായംവിധിക്കുന്ന
വനെനിങ്ങൾഅഛ്ശൻഎന്നുവിളിച്ചിരിക്കെ–നിങ്ങളുടെപ</lg><lg n="൧൮">രദെശിത്വകാലംഭയത്തൊടെനടന്നുകഴിപ്പിൻ–പിതൃപാ
രമ്പൎയ്യത്താലെനിസ്സാരമായനടപ്പിൽനിന്നുനിങ്ങളെമെടി
ച്ചുവിടുവിച്ചത്പൊൻവെള്ളിമുതലായഅനിത്യവസ്തുക്കളെ</lg><lg n="൧൯">കൊണ്ടല്ല–നിൎദ്ദൊഷവുംനിഷ്കളങ്കവുമായകുഞ്ഞാടിന്നൊ
ത്തക്രീസ്തന്റെവിലയെറിയരക്തംകൊണ്ടത്രെഎന്നറി</lg><lg n="൨൦">യുന്നുവല്ലൊ–അവൻലൊകസ്ഥാപനത്തിൽമുമ്പെമുന്നറി
യപ്പെട്ടുഈഅവസാനകാലങ്ങളിൽവെളിപ്പെട്ടുവന്നത്–</lg> [ 257 ]

<lg n="൨൧">–അവമ്മൂലംദൈവത്തിൽവിശ്വസിക്കുന്നനിങ്ങൾനിമിത്തമാ
യിട്ടുതന്നെ–അവനെഅല്ലൊദൈവംമരിച്ചവരിൽനിന്നു
എഴുനീല്പിച്ചുതെജസ്സകൊടുത്തതിനാൽനിങ്ങളുടെവിശ്വാസം</lg><lg n="൨൨">ദൈവത്തിങ്കലെപ്രത്യാശയായിട്ടുംഇരിക്കുന്നു–എന്നാ
ൽ(ആത്മമൂലം)സത്യത്തെഅനുസരിക്കയിൽനിങ്ങളുടെദെഹി
കളെനിൎവ്യാജമായസഹൊദരപ്രീതിക്കായിനിൎമ്മിലീകരി</lg><lg n="൨൩">ച്ചിട്ടുശുദ്ധഹൃദയത്തൊടെഅന്യൊന്യംഉറ്റുസ്നെഹിപ്പിൻ–
കെടുന്നബീജത്തിൽനിന്നല്ലകെടാത്തതിൽനിന്നത്രെ(എ
ന്നെക്കും)ജീവിച്ചുനിലനില്ക്കുന്നദെവവചനത്താൽതന്നെ</lg><lg n="൨൪">നിങ്ങൾവീണ്ടുംജനിച്ചവർഅല്ലൊ–എങ്ങിനെഎന്നാൽസ
കലജഡവുംപുല്ലുപൊലെയുംഅതിൻതെജസ്സ്എല്ലാംപുല്ലി
ൻപൂപൊലെയുംആകുന്നുപുല്ലുവാടിപൂവുതിരുകയുംചെയ്യു</lg><lg n="൨൫">ന്നു–കൎത്താവിൻവചനംഎന്നെക്കുംനിലനില്ക്കുന്നു–(യശ.൪൦,
൬–൮)എന്നുള്ളതുനിങ്ങളൊടുഅറിയിച്ചസുവിശെഷ
വചനംതന്നെ

൨.അദ്ധ്യായം

(൧൧)ഇഹത്തിൽപരദെശികളായിനടക്കെണ്ടുംപ്രകാരം
(൧൩)പ്രജകൾ്ക്കും(൧൮)ദാസൎക്കും(൩,൧–൭)സ്ത്രീപുരുഷമ്മാൎക്കും
കാട്ടികൊടുക്കുന്നതു–

</lg><lg n="൧">അതുകൊണ്ടുസകലവെണ്ടാതനവുംഎല്ലാചതിയും‌വ്യാജ
ഭാവങ്ങളുംഅസൂയയുംനുണകളെയുംഒക്കവെതള്ളിക്കളഞ്ഞു</lg><lg n="൨">–ഇപ്പൊൾജനിച്ചശിശുക്കളായിരക്ഷയൊളംവളരുവാനായി</lg><lg n="൩">ട്ടുകൂട്ടില്ലാത്തബുദ്ധിമയപാലിനെആഗ്രഹിപ്പിൻ–(സങ്കി൩൪,
൯)കൎത്താവ്‌വത്സലൻഎന്നുനിങ്ങൾആസ്വദിച്ചവരല്ലൊ</lg><lg n="൪">–ആയവനെമനുഷ്യർആകാഎന്നുതള്ളീട്ടുംദൈവം
തെരിഞ്ഞെടുത്തതുംമാന്യവുംജീവനുള്ളതുംആയകല്ല്എന്നറി</lg>

[ 258 ] <lg n="൫">ഞ്ഞുഅണഞ്ഞുചെൎന്നുനിങ്ങളും–ജീവനുള്ളകല്ലുകൾഎന്ന
പൊലെആത്മികഗൃഹവുംയെശുക്രീസ്തമ്മൂലംദൈവത്തിന്നു
സുഗ്രാഹ്യമായആത്മികബലികളെകഴിപ്പാന്തക്കവിശുദ്ധ</lg><lg n="൬">പുരൊഹിതകുലവുമായിനിൎമ്മിക്കപ്പെടുവിപ്പിൻ–ഇതാ
തെരിഞ്ഞെടുത്തതുംമാന്യവുംആയമൂലക്കല്ലിനെഞാൻ
ചിയൊനിൽസ്ഥാപിക്കുന്നുഅവനിൽവിശ്വസിക്കുന്നവൻ
നാണിച്ചുപൊകയില്ലഎന്നു(യശ.൨൮,൧൬)വെദത്തിൻ</lg><lg n="൭">അടക്കംഅല്ലൊ–അതുകൊണ്ടുവിശ്വാസിക്കുന്നനിങ്ങൾ്ക്കആമാ
നംഉണ്ടുഅനുസരിക്കാത്തവൎക്കൊവീടുപണിയുന്നവർആ</lg><lg n="൮">കാഎന്നുതള്ളിയആകല്ലുതന്നെകൊണിൻതലയായി–ഇട
റുന്നകല്ലുംവിരുദ്ധപാറയുംആയ്തീൎന്നു(സങ്കി.൧൧൮,൨൨–
യശ.൮,൧൪)–അവർവചനത്തിന്നുഅനുസരിയായ്കയാൽ</lg><lg n="൯">ഇടറുന്നു–ആയതിന്നുഅവർവെക്കപ്പെട്ടുംഇരിക്കുന്നു–നി
ങ്ങളൊഅന്ധകാരത്തിൽനിന്നുതന്റെഅത്ഭുതപ്രകാശ
ത്തിലെക്ക്നിങ്ങളെവിളിച്ചവന്റെസല്ഗുണങ്ങളെവൎണ്ണിപ്പാ
ന്തക്കവണ്ണംതെരിഞ്ഞെടുത്തൊരുജാതിയുംരാജകീയപു
രൊഹിതകുലവുംവിശുദ്ധവംശവുംപ്രത്യെകംസമ്പാദിച്ചപ്ര</lg><lg n="൧൦">ജയുംആകുന്നു–പണ്ടുപ്രജയല്ലഇപ്പൊൾദെവപ്രജമുമ്പി
ൽകനിവുലഭിക്കാത്തവർഇപ്പൊൾകനിവുലഭിച്ചവർത
ന്നെ(ഹൊശ.൨,൨൫) </lg><lg n="൧൧">പ്രിയമുള്ളവരെഞാൻനിങ്ങളെപരദെശികളുംപരവാ
സികളുംഎന്നുവെച്ചുപ്രബൊധിപ്പിക്കുന്നതു–ദെഹിയൊടു</lg><lg n="൧൨">പൊരാടുന്നജഡമൊഹങ്ങളെവിട്ടകന്നു–ജാതികളുടെഇട
യിൽനിങ്ങളുടെനല്ലനടപ്പിനെകാട്ടെണം–അവർനിങ്ങളെ
ദുഷ്പ്രവൃത്തിക്കാർഎന്നുദുഷിച്ചുപറയുന്നതിൽനല്ലക്രിയക
ളെകണ്ടുകാൎയ്യസൂക്ഷ്മംഅറിഞ്ഞുദൎശനദിവസത്തിൽദൈവ</lg> [ 259 ]

<lg n="൧൩">ത്തെമഹത്വീകരിപ്പാനായിട്ടുതന്നെ–എങ്കിലൊമാനുഷ
സൃഷ്ടിക്കഒക്കെക്കുംകൎത്താവിന്നിമിത്തമായികീഴടങ്ങുവിൻ–</lg><lg n="൧൪">ശ്രെഷ്ഠാധികാരിഎന്നുവെച്ചുരാജാവിന്നുംആയവൻ
ദുഷ്പ്രവൃത്തിക്കാരുടെദണ്ഡനത്തിന്നുംസൽപ്രവൃത്തിക്കാ
രുടെമാനത്തിന്നുംഅയച്ചിട്ടുള്ളവർഎന്നിട്ടുനാടുവാഴികൾ്ക്കും</lg><lg n="൧൫">–(മറ്റും)സ്വതന്ത്രരായുംസ്വാതന്ത്ര്യത്തെവെണ്ടാതനത്തി
ന്നുപുതെപ്പാക്കാതെദെവദാസരായിട്ടുതന്നെ(കീഴടങ്ങു</lg><lg n="൧൬">വിൻ)–ബുദ്ധിയില്ലാത്തമനുഷ്യരുടെഅജ്ഞാനത്തെഗുണം
ചെയ്തുകൊണ്ടുമിണ്ടാതെആക്കിവെക്കുകതന്നെദെവെഷ്ടം</lg><lg n="൧൭">അല്ലൊആകുന്നു–എല്ലാവരെയുംബഹുമാനിപ്പിൻ‌സഹൊ
ദരതയെസ്നെഹിപ്പിൻദൈവത്തെഭയപ്പെടുവിൻരാജാ</lg><lg n="൧൮">വെമാനിപ്പിൻ–വെലക്കാരെസകലഭയത്തൊടുംയജ
മാനമാൎക്കുകീഴടങ്ങിഇരിപ്പിൻനല്ലവരിലുംശാന്തമ്മാരിലും</lg><lg n="൧൯">മാത്രമല്ലമൂൎഖമ്മാരിലുംഅതുപൊലെതന്നെ–കാരണം–ഒരു
ത്തൻദൈവബൊധംനിമിത്തംദുഃഖങ്ങളെസഹിച്ചുപാ
ൎത്തുഅവന്യായമായികഷ്ടപ്പെട്ടാൽഅതുതന്നെകരുണയാ</lg><lg n="൨൦">കുന്നു–നിങ്ങൾപാപംചെയ്തുകുമകൊണ്ടുസഹിച്ചാൽഎന്തു
കീൎത്തിഉണ്ടു–അല്ലഗുണംചെയ്തുകഷ്ടപ്പെട്ടുസഹിച്ചാൽഅ</lg><lg n="൨൧">തുദൈവംമുമ്പാകെകരുണആകുന്നു–ഇതിന്നായിട്ടുനിങ്ങ
ൾവിളിക്കപ്പെട്ടുവല്ലൊ–കാരണംക്രീസ്തനുംനിങ്ങൾ്ക്കവെണ്ടിക
ഷ്ടപ്പെട്ടുനിങ്ങൾഅവന്റെകാൽപടുക്കളിൽപിൻചെല്ലു</lg><lg n="൨൨">വാനായിഒരുപ്രമാണംവെച്ചുവിട്ടിരിക്കുന്നു–അവൻപാപം
ചെയ്തില്ലഅവന്റെവായിൽചതികാണപ്പെട്ടതുംഇല്ല(യ</lg><lg n="൨൩">ശ–൫൩,൯)–ശകാരിക്കപ്പെട്ടുംശകാരിക്കാതെയുംകഷ്ടമ
നുഭവിച്ചുംഭീഷണംചൊല്ലാതെയുംപാൎത്തുനെരായിവിധിക്കു</lg><lg n="൨൪">ന്നവനിൽതന്നെഎല്പിച്ചു–നാംപാങ്ങൾ്ക്കമരിച്ചുനീതിക്കാ</lg>

[ 260 ] <lg n="">യിജീവിക്കെണ്ടതിന്നുനമ്മുടെപാപങ്ങളെതന്റെശരീരത്തി
ങ്കൽആക്കിതാൻമരത്തിമ്മെൽകരെറിഅവന്റെഅടിപ്പി</lg><lg n="൧൫">ണരാൽനിങ്ങൾസൌഖ്യപ്പെട്ടിരിക്കുന്നു–നിങ്ങൾതെറ്റിഉഴ
ന്നആടുകൾപൊലെആയിരുന്നുസത്യംഇപ്പൊഴൊനിങ്ങളുടെ
ദെഹികളുടെഇടയനുംഅദ്ധ്യക്ഷനുംആയവങ്കലെക്കതിരി</lg><lg n="൩,൧">ഞ്ഞുചെൎന്നുവല്ലൊ–അപ്രകാരംതന്നെഭാൎയ്യമാരെസ്വ
ഭൎത്താക്കമ്മാൎക്കകീഴടങ്ങി(ഇരിപ്പിൻ)വല്ല(പുരുഷമ്മാരും)വചന
ത്തെഅനുസരിക്കുന്നുഇല്ലഎങ്കിൽഭയത്തൊടുകൂടിയനിങ്ങ</lg><lg n="൨">ളുടെനിൎമ്മലചാരിത്രത്തെകണ്ടറിഞ്ഞു–വചനംകൂടാതെഭാൎയ്യ</lg><lg n="൩">മാരുടെനടപ്പിനാൽനെടപ്പെടെണ്ടതിന്നുതന്നെ–അവൎക്കഅ
ലങ്കാരമൊപുരികൂന്തൽസ്വൎണ്ണാഭരണംവസ്ത്രധാരണംഇ</lg><lg n="൪">ത്യാദിപുറമെഉള്ളതല്ല–ദൈവത്തിന്നുവിലയെറിയതായി
സൌമ്യതയുംസാവധാനവുംഉള്ളഒര്ആത്മാവിന്റെകെടാ
യ്മയിൽഹൃദയത്തിന്റെഗൂഢമനുഷ്യനത്രെ(അലങ്കാരമാവു)</lg><lg n="൫">–ഇപ്രകാരംഅല്ലൊപണ്ടുദൈവത്തിൽആശവെച്ചുസ്വഭ
ൎത്താക്കമ്മാൎക്കഅടങ്ങിയവിശുദ്ധസ്ത്രീകൾതങ്ങളെതന്നെ</lg><lg n="൬">അലങ്കരിച്ചു–സാറ(൧മൊ.൧൮,൧൨)അബ്രഹാമെകൎത്താ
വെഎന്നുവിളിച്ചുഅനുസരിച്ചപ്രകാരംതന്നെനിങ്ങളുംഗു
ണംചെയ്തുയാതൊരുഭീഷണിയുംപെടിക്കാതെഇരുന്നാ</lg><lg n="൭">ൽആയവൾ്ക്കുമക്കളായ്ചമഞ്ഞു–പുരുഷമ്മാരെനിങ്ങ
ളുംഅപ്രകാരംതന്നെ(അടങ്ങുവിൻ)നിങ്ങളുടെപ്രാൎത്ഥന
കൾ്ക്കുമുടക്കംവരാതെഇരിപ്പാൻസ്ത്രീകൾബലംകുറഞ്ഞപാത്രം
എന്നുവെച്ചുഅവരൊടുജ്ഞാനപ്രകാരംസഹവാസംചെ
യ്തുജീവത്വകൃപെക്കഅവർഒത്തഅവകാശികൾഎന്നുഒ
ൎത്തുബഹുമാനംഒപ്പിച്ചുകൊടുപ്പിൻ–</lg> [ 261 ]

൩.അദ്ധ്യായം

<lg n="">(൮)സമാധാനത്തൊടെസുഖിപ്പാനും(൧൩)ഉപദ്രവങ്ങളിലും
(൧൮)യെശുവെപിഞ്ചെന്നുജയംകൊൾ്‌വാനുംപ്രബൊ
ധിപ്പിക്കുന്നതു

</lg><lg n="൮">ഒടുക്കംഎല്ലാവരുംഐകമത്യവുംകൂറ്റായ്മയുംസഹൊദ</lg><lg n="൯">രപ്രീതിയുംകനിവുംവിനയബുദ്ധിയുംഉള്ളവരായി–ദൊ
ഷത്തിന്നുദൊഷത്തെയുംശകാരത്തിന്നുശകാരത്തെയും
പകരംചെയ്യാത്തവർഎന്നുതന്നെഅല്ലഇതിന്നായിട്ടു
വിളിക്കപ്പെട്ടവർഎന്നറിഞ്ഞുഅനുഗ്രഹിക്കുന്നവരാ
യുംഇരിപ്പിൻ–എന്നാൽഅനുഗ്രഹത്തെഅനുഭവിപ്പാ</lg><lg n="൧൦">റാകും–എങ്ങിനെഎന്നാൽജീവനെസ്നെഹിപ്പാനുംനല്ല
ദിവസങ്ങളെകാണ്മാനുംഇഛ്ശിക്കുന്നവൻദൊഷത്തിൽനി
ന്നുതന്റെനാവിനെയുംചതിപറയാത്തവണ്ണംഅധരങ്ങ</lg><lg n="൧൧">ളെയുംഅടക്കിവെക്കുക–ദൊഷത്തൊട്അകന്നുഗുണം</lg><lg n="൧൨">ചെയ്കസമാധാനത്തെതിരഞ്ഞുപിന്തുടരുക–കൎത്താവിന്റെ
കണ്ണുകൾനീതിമാമ്മാരിലുംഅവന്റെചെവികൾഅവരു
ടെഅപെക്ഷയിലുംആകുന്നുദൊഷംചെയ്യുന്നവരൊടൊ</lg><lg n="൧൩">കൎത്താവിൻമുഖംഎതിരിടുന്നു(സങ്കി.൩൪,൧൩–൧൭)–പി
ന്നെനിങ്ങൾനല്ലതിന്റെഅനുകാരികൾആകുന്നുഎങ്കിൽ</lg><lg n="൧൪">നിങ്ങൾ്ക്കുദൊഷംചെയ്യുന്നവൻആർ–എങ്കിലുംനീതിനിമി
ത്തംകഷ്ടപ്പെടെണ്ടിവന്നാലുംനിങ്ങൾധന്യമാർഅവരു
ടെഭീമതയിൽമാത്രംഅഞ്ചുകയുംകലങ്ങുകയുംഅരുത്ക
ൎത്താവായദൈവത്തെനിങ്ങളുടെഹൃദയങ്ങളിൽവിശുദ്ധീ
കരിപ്പിൻ(യശ.൮,൧൨ʃ)

</lg><lg n="൧൫">നിങ്ങളിലുള്ളപ്രത്യാശയെകൊണ്ടുന്യായംചൊദിക്കുന്നഎ
വനൊടുംസൌമ്യതയുംഭയവുംകലൎന്നപ്രതിവാദംചൊല്ലു</lg>

[ 262 ] <lg n="൧൬">വാൻനിത്യംഒരുമ്പെട്ടുനിന്നു–ക്രീസ്തനിൽനിങ്ങൾ്ക്കുള്ളന
ല്ലനടപ്പിനെപ്രാവുന്നവർനിങ്ങളെദുഷ്പ്രവൃത്തിക്കാർഎന്നു
പഴിച്ചുപറയുന്നതിൽലജ്ജിപ്പാനായിട്ടുനല്ലമനസ്സാക്ഷിയെ</lg><lg n="൧൭">വിടാതെഇരിപ്പിൻ–ദൈവെഷ്ടത്തിന്നുവെണ്ടിവന്നാൽ
നിങ്ങൾദൊഷംചെയ്തിട്ടല്ലഗുണംചെയ്തിട്ടുതന്നെകഷ്ട</lg><lg n="൧൮">പ്പെടുകഎറ്റവുംനല്ലൂ–ഒരിക്കൽഅല്ലൊനീതിക്കെട്ട
വൎക്കുപകരംക്രീസ്തൻഎന്നമീതിമാനുംനമ്മെദൈവത്തൊ
ടുഅടുപ്പിപ്പാൻപാപങ്ങൾനിമിത്തംകഷ്ടപ്പെട്ടുജഡപ്ര
കാരംമരിപ്പിക്കപ്പെട്ടിട്ടുംആത്മപ്രകാരംജീവിപ്പിക്ക</lg><lg n="൧൯">പ്പെട്ടു–ആത്മാവിൽതന്നെപുറപ്പെട്ടുപണ്ടുനൊഹയുടെ
ദിവസങ്ങളിൽപെട്ടകംഒരുക്കിയസമയംദൈവത്തിന്റെ
ദീൎഘക്ഷമകാത്തിരിക്കുംപൊൾഅനുസരിക്കായ്കകൊണ്ടു
തടവിൽആക്കിയആത്മാക്കളൊടുഘൊഷിച്ചറിയിച്ചു–</lg><lg n="൨൦">ആപെട്ടകത്തിൽഅല്പജനം൮പെർവെള്ളത്തൂടെരക്ഷി</lg><lg n="൨൧">ക്കപ്പെട്ടു–ആവെള്ളംമുമ്പെസൂചിപ്പിച്ചസ്നാനംഇപ്പൊൾ
നിങ്ങളെയുംയെശുക്രീസ്തന്റെപുനരുത്ഥാനത്താൽരക്ഷി
ക്കുന്നു–(സ്നാനമൊജഡത്തിന്റെഅഴുക്കിനെകളയുന്നത്
എന്നല്ലനല്ലമനൊബൊധത്തിന്നായിദൈവത്തൊടുചൊ
ദിച്ചിണങ്ങുന്നതത്രെആകുന്നു–)അവൻസ്വൎഗ്ഗത്തിലെക്ക
ചെന്നുദൂതർഅധികാരികൾശക്തികളുംകീഴടങ്ങുംവണ്ണം
ദൈവത്തിന്റെവലത്തിരിക്കുന്നു–

൪.അദ്ധ്യായം

പാപത്തിന്നുമരിച്ചു(൭)ന്യായവിധിക്ക്ഒരുങ്ങുവാനും(൧൨)
ക്രീസ്ത്യാനരായികഷ്ടപ്പെടുവാനുംവഴികാട്ടുന്നതു–

</lg><lg n="൧">ആകയാൽക്രീസ്തൻ(നമുക്കുവെണ്ടി)ജഡത്തിൽകഷ്ടപ്പെട്ടി
രിക്കെനിങ്ങളുംജഡത്തിൽകഷ്ടപ്പെട്ടവൻപാപംമുടങ്ങി</lg> [ 263 ]

<lg n="">കിട്ടിയവൻഎന്നുള്ളആഭാവനയെതന്നെആയുധമാക്കി</lg><lg n="൨">ജഡത്തിൽഇരിപ്പാനുള്ളകാലശെഷിപ്പെഇനിമനുഷ്യ
രുടെമൊഹങ്ങൾ്ക്കല്ലദൈവെഷ്ടത്തിന്നായത്രെകഴിച്ചുകൊ</lg><lg n="൩">ൾ്‌വാൻമുതിരുവിൻ–കാമാൎത്തിമൊഹങ്ങളിലുംമദ്യാസക്തി
കുത്തുതീൻകുടികളിലുംഅധൎമ്മബിംബാരാധനകളിലുംന
ടന്നുജാതികളുടെഇഷ്ടത്തെആചരിച്ചുകൊണ്ടുആയുഷ്കാ</lg><lg n="൪">ലംപൊക്കിയതു(നമുക്കു)മതിയാകുന്നുവല്ലൊആദുൎന്നടപ്പി
ന്റെകവിച്ചലൊളംതന്നെനിങ്ങൾകൂടഒടാത്തത്അവർ</lg><lg n="൫">അപൂൎവ്വംഎന്നുവെച്ചുദൂഷണംപറയുന്നു–ജീവികൾ്ക്കുംമ
രിച്ചവൎക്കുംന്യായംവിസ്തരിപ്പാൻഒരുങ്ങിനില്ക്കുന്നവന്നുഅ</lg><lg n="൬">വർകണക്കബൊധിപ്പിക്കെണ്ടിവരും–മരിച്ചവൎക്കുംഅ
ല്ലൊസുവിശെഷംഅറിയിക്കപ്പെട്ടത്അവർമനുഷ്യപ്രകാ
രംജഡത്തിൽവിധിപ്രാപിച്ചുആത്മാവിൽദൈവപ്രകാരം
ജീവിക്കെണ്ടതിന്നുതന്നെ–

</lg><lg n="൭">എന്നാൽഎല്ലാറ്റിന്റെഅവസാനംസമീപിച്ചിരിക്കു</lg><lg n="൮">ന്നു–ആകയാൽനിൎമ്മദമ്മാരായിപ്രാൎത്ഥനകൾ്ക്കവെണ്ടിസുബൊ
ധംപൂണ്ടുചമവിൻ–സകലത്തിന്നുമുമ്പെതമ്മിൽതമ്മിൽഉറ്റസ്നെ
ഹമുള്ളവരായിരിപ്പിൻ–സ്നെഹമല്ലൊപാപങ്ങളുടെസമൂഹത്തെ</lg><lg n="൯">മറെക്കുന്നു(സുഭ.൧൦,൨൨)–പിറുപിറുപ്പുകൂടാതെഅന്യൊന്യം</lg><lg n="൧൦">അതിഥിസല്ക്കാരംആചരിപ്പിൻ–ഒരൊരുത്തൻവരംപ്രാപി
ച്ചപ്രകാരമെനാനാവിധമുള്ളദെവകൃപയുടെനല്ലവീട്ടുവിചാ
രകരായിട്ടുഅതിനെതങ്ങളിൽശുശ്രൂഷിച്ചുനടത്തുവിൻ–</lg><lg n="൧൧">ഒരുത്തൻചൊല്ലിക്കൊണ്ടാൽദൈവത്തിന്റെഅരുളപ്പാ
ടുകൾഎന്നു(വെച്ചിട്ട്)ആക–ഒരുത്തൻശുശ്രൂഷിച്ചാൽദൈ
വംഎത്തിക്കുന്നപ്രാപ്തിയാൽആകുംപൊലെഎല്ലാവരിലും
ദൈവംയെശുക്രിസ്തമ്മൂലംമഹത്വപ്പെടുവാനായിട്ടത്രെ–ആ</lg>

[ 264 ] <lg n="">യവന്നുയുഗാദിയുഗങ്ങളിലുംതെജസ്സുംബലവുംഉണ്ടാവൂതാ
ക–ആമെൻ

</lg><lg n="൧൨">പ്രിയമുള്ളവരെനിങ്ങൾ്ക്കപരീക്ഷെക്കായിഅകപ്പെടുന്ന
ഉലത്തീയിൽഅപൂൎവ്വമായതൊന്നുസംഭവിച്ചുഎന്നുഅ</lg><lg n="൧൩">തിശയിച്ചുപൊകരുത്–ക്രീസ്തന്റെകഷ്ടങ്ങൾ്ക്കപങ്കുള്ളവ
രാകുംതൊറുംഅവന്റെതെജസ്സ്‌വെളിവാകുമ്പൊൾ‌ഉല്ലസി
ച്ചാനന്ദിപ്പാനായി(ഇന്നും)സന്തൊഷിച്ചുകൊൾ്കെയാവു–</lg><lg n="൧൪">നിങ്ങൾക്രീസ്തന്നാമത്തിൽനിന്ദപ്പെട്ടാൽധന്യരത്രെ–തെ
ജസ്സിന്റെയും(ശക്തിയുടെയും)ആത്മാവായദൈവത്മാവ്
നിങ്ങളുടെമെൽആവസിക്കയാൽതന്നെഅത്അവരിൽ
ദൂഷണപ്പെടുംനിങ്ങളിൽമഹത്വപ്പെട്ടുംഇരിക്കുന്നു–</lg><lg n="൧൫">–നിങ്ങൾആരുംകുലപാതകനൊകള്ളാനൊദുഷ്പ്രവൃത്തി
ക്കാരനൊആയിട്ടുകഷ്ടപ്പെടരുതെപരകാൎയ്യന്വെഷി</lg><lg n="൧൬">യായുമരുതു–ക്രീസ്ത്യാനനായിട്ടുഎന്നുവരികിലൊലജ്ജ
യരുത്ഈകാൎയ്യംചൊല്ലിദൈവത്തെമഹത്വീകരിക്കെ</lg><lg n="൧൭">യാവു–കാരണംന്യായവിധിദൈവഗൃഹത്തിൽ(നിന്ന്)
ആരംഭിപ്പാൻസമയമായി–അതുമുബെനയ്യിൽഎന്നുവന്നാ
ൽദെവസുവിശെഷത്തെഅനുസരിക്കാത്തവരുടെഒടുവ്</lg><lg n="൧൮">എന്തു–പിന്നെനീതിമാൻദുഃഖെനരക്ഷപ്പെടുന്നുഎങ്കി
ൽഅഭക്തനുംപാപിയുംഎവിടെകാണപ്പെടും–(സുഭ൧൧,</lg><lg n="൧൯">൩൧)–അതുകൊണ്ടുദെവെഷ്ടപ്രകാരംകഷ്ടപ്പെടുന്നവ
രുംഗുണങ്ങൾചെയ്തുനടന്നുതങ്ങളുടെദെഹികളെവിശ്വസ്തനാ
യസ്രഷ്ടാവിൽഎന്നുവെച്ചുഭരമെല്പിപ്പൂതാക–

൫.അദ്ധ്യായം–

മൂപ്പമ്മാൎക്കും(൫)ഇളയവൎക്കുംമറ്റുംപ്രബൊധനം(൧൦)
അനുഗ്രഹം</lg> [ 265 ]

<lg n="൧">നിങ്ങളിലുള്ളമൂപ്പമ്മാരെകൂടെമൂപ്പനുംക്രീസ്തന്റെകഷ്ടങ്ങ
ൾ്ക്കസാക്ഷിയുംവിശെഷാൽവെളിവാവാനുള്ളതെജസ്സിന്നുപ</lg><lg n="൨">ങ്കാളിയുംആയഞാൻപ്രബൊധിപ്പിക്കുന്നത്–നിങ്ങളിലു
ള്ളദൈവത്തിൻകൂട്ടത്തെമയിച്ചുകൊണ്ട്അദ്ധ്യക്ഷ
ചെയ്‌വിൻ–നിൎബ്ബന്ധത്താലല്ലസ്വയങ്കൃതമായത്രെദുൎല്ലൊഭ</lg><lg n="൩">ത്താലല്ലമനഃപൂൎവ്വമായിതന്നെ–സമ്പാദിതരിൽകൎത്തൃ
ത്വംനടത്തുന്നവരായുമല്ലകൂട്ടത്തിന്നുമാതൃകകളായിതീ</lg><lg n="൪">ൎന്നത്രെ(അദ്ധ്യക്ഷചെയ്യെണ്ടു)–എന്നാൽഇടയശ്രെഷ്ഠ
ൻപ്രത്യക്ഷനാകുമ്പൊൾതെജസ്സിന്റെവാടാത്തൊരു</lg><lg n="൫">കിരീടംപ്രാപിക്കും–അപ്രകാരംഇളയവരെമൂപ്പമ്മാ
ൎക്കുകീഴടങ്ങുവിൻ–എല്ലാവരുംതങ്ങളിൽകീഴടങ്ങിമനത്താ
ഴ്മയെപട്ടയായിധരിപ്പിൻ–ദൈവമല്ലൊഡംഭികളൊ
ടുഎതിൎത്തുനിന്നുതാഴ്മയുള്ളവൎക്കകരുണനല്കുന്നു(സുഭ-൩,</lg><lg n="൬">൩൪)–അതുകൊണ്ടുഅവൻതക്കത്തിൽനിങ്ങളെഉയ
ൎത്തുവാനായിട്ടുദൈവത്തിന്റെബലമുള്ളകൈക്കീഴതാ</lg><lg n="൭">ണുകൊണ്ടു–നിങ്ങളുടെസകലചിന്തയുംഅവൻനിങ്ങൾ്ക്കാ
യികരുതുന്നവനാകയാൽഅവന്റെമെൽചാടീടുവിൻ–</lg><lg n="൮">–നിൎമ്മദരാകുവിൻഉണൎന്നുകൊൾ്‌വിൻനിങ്ങളുടെപ്രതി
യൊഗിയാകുന്നപിശാച്അലറുന്നസിംഹംപൊലെആരെ</lg><lg n="൯">വിഴുങ്ങെണ്ടുഎന്നുതിരഞ്ഞുചുറ്റിനടക്കുന്നു–അവനൊ
ടുഎതിരിട്ടുംലൊകത്തിലുള്ളനിങ്ങളുടെസഹൊദരതആ
വകകഷ്ടപ്പാടുകളെതന്നെനിൎവ്വഹിച്ചുവരുന്നുഎന്നറിഞ്ഞു</lg><lg n="൧൦">വിശ്വാസത്തിൽസ്ഥിരരായുംനില്പിൻ–എന്നാൽനമ്മെ
കുറയകഷ്ടപ്പെട്ടുഎങ്കിൽയെശുക്രീസ്തനിൽതന്റെനിത്യ
തെജസ്സിലെക്ക്‌വിളിച്ചവനായിസൎവ്വകൃപാവരമുടയദൈ
വംതാൻനിങ്ങളെയഥാസ്ഥാനത്തിലാക്കിഉറപ്പിച്ചുശക്തി</lg>

[ 266 ] <lg n="൧൧">കരിച്ചുഅടിസ്ഥാനപ്പെടുത്തുകയുമാം–അവന്നുതെജസ്സും
ബലവുംയുഗാദിയുഗങ്ങളിൽഉണ്ടാവൂതാക ആമെൻ–

</lg><lg n="൧൨">നിങ്ങൾ്ക്കപണ്ടെന്നുതൊന്നുന്നുവിശ്വസ്തസഹൊദരനായ
സില്വാനെകൊണ്ടുഞാൻചുരുക്കത്തിൽനിങ്ങൾ്ക്ക(ഇത്)എ
ഴുതിയയച്ചതിനാൽപ്രബൊധിപ്പിച്ചുംനിങ്ങൾഈനിന്നു
കൊണ്ടത്ദൈവത്തിന്റെസത്യകരുണതന്നെഎന്നുസാ</lg><lg n="൧൩">ക്ഷ്യംകൂട്ടിതന്നുംഇരിക്കുന്നു–ബാബലിൽകൂടവരിക്കപ്പെ
ട്ട(സഭയ)വളുംഎൻപുത്രനായമൎക്കനുംനിങ്ങളെവന്ദിക്കു</lg><lg n="൧൪">ന്നു–സ്നെഹചുംബനത്താൽഅന്യൊന്യംവന്ദിപ്പിൻ–ക്രി
സ്തയെശുവിലുള്ളനിങ്ങൾ്ക്കഎല്ലാവൎക്കുംസമാധാനംഉണ്ടാക–
(ആമെൻ)

൨.പെത്രൻ

൧.അദ്ധ്യായം

തെരിഞ്ഞെടുപ്പിന്നുസ്ഥിരതവരുത്തിവളരുവാൻ(൧൨)അപൊ
സ്തലൻമരണത്തിൻമുമ്പെപ്രബൊധിപ്പിച്ചു(൧൬)യെശുവി
ന്റെപ്രത്യക്ഷതയെഉറപ്പിച്ചുകൊടുക്കുന്നു–

</lg><lg n="൧">യെശുക്രീസ്തന്റെദാസനുംഅപൊസ്തലനുമായശിമ്യൊൻ
പെത്രൻനമ്മുടെദൈവത്തിന്നുംയെശുക്രീസ്തൻഎന്നരക്ഷി
താവിന്നുംഉള്ളനീതിയിൽഞങ്ങളൊടുസമമാനമുള്ളവി</lg><lg n="൨">ശ്വാസംകിട്ടിയവൎക്കു(എഴുതുന്നത്)–ദൈവത്തിന്റെയും
നമ്മുടെകൎത്താവായയെശുവിന്റെയുംപരിജ്ഞാനത്തി
ൽനിങ്ങൾ്ക്കകരുണയുംസമാധാനവുംവൎദ്ധിക്കുമാറാക

</lg><lg n="൩">തെജസ്സിനാലുംവീൎയ്യത്താലുംനമ്മെവിളിച്ചവന്റെപരി
ജ്ഞാനംമൂലംഅവന്റെദിവ്യശക്തിനമുക്കുജീവനൊടും</lg> [ 267 ]

<lg n="">ദെവഭക്തിയൊടുംചെരുന്നവഒക്കയുംസമ്മാനിച്ചിരിക്കു</lg><lg n="൪">ന്നുവല്ലൊ–അവറ്റാൽനിങ്ങൾലൊകത്തിൽമൊഹത്താലു
ള്ളകെടിന്നുതെറ്റിപൊയിട്ടുദിവ്യസ്വഭാവത്തിന്നും‌കൂട്ടാളി
കൾആകുമാറ്ആ(വീൎയ്യതെജസ്സു)കളാലുംഅവൻഅതി
മഹത്തുംവിലയെറിയതുമായവാഗ്ദത്തങ്ങളെനമുക്കുസ</lg><lg n="൫">മ്മാനിച്ചിരിക്കുന്നു–എന്നാൽഅതിന്നിമിത്തംതന്നെനി
ങ്ങൾഎല്ലാപ്രയത്നവുംകഴിച്ചുനിങ്ങളുടെവിശ്വാസത്തിൽ</lg><lg n="൬">വീൎയ്യവുംവീൎയ്യത്തിൽജ്ഞാനവും–ജ്ഞാനത്തിൽഇന്ദ്രീ
യജയവുംഇന്ദ്രീയജയത്തിൽക്ഷാന്തിയുംക്ഷാന്തിയിൽ</lg><lg n="൭">ദെവഭക്തിയും–ദെവഭക്തിയിൽസഹൊദരപ്രീതിയും
സഹൊദരപ്രീതിയിൽസ്നെഹവും(ഉണ്ടെന്നു)കാട്ടിക്കൊ</lg><lg n="൮">ടുപ്പിൻ–കാരണംഇവനിങ്ങൾ്ക്കുണ്ടായിവൎദ്ധിച്ചാൽനമ്മു
ടെകത്താവായയെശുക്രീസ്തന്റെപരിജ്ഞാനത്തിന്നായി</lg><lg n="൯">മടിവുള്ളവരുംഅഫലരുംആക്കിവെക്കുകയില്ല–ഇവ
കൂടാതെഉള്ളവനൊകുരുടനുംദൂരദൃഷ്ടിയില്ലാത്തവനുംപ
ണ്ടെത്തപാപങ്ങളുടെശുദ്ധീകരണത്തെമറന്നവനുംആകു</lg><lg n="൧൦">ന്നു–അതുകൊണ്ടുസഹൊദരമ്മാരെഎത്രയുംഅധികമാ
യിനിങ്ങളുടെവിളിയെയുംതെരിഞ്ഞെടുപ്പിനെയുംസ്ഥിര
മാക്കുവാൻശ്രമിച്ചുകൊൾ്‌വിൻഇവചെയ്തുവന്നാൽഒരുനാ</lg><lg n="൧൧">ളുംഇടറുകയില്ല–നമ്മുടെകൎത്താവുംരക്ഷിതാവുമായയെശു
ക്രീസ്തന്റെനിത്യരാജ്യത്തിലെപ്രവെശംഇവ്വണ്ണംനി
ങ്ങൾ്ക്കസമൃദ്ധിയായിനല്കപ്പെടും–

</lg><lg n="൧൨">അതുകൊണ്ടുനിങ്ങൾഅറിഞ്ഞവരുംകിട്ടിയസത്യ
ത്തിൽഊന്നിയവരുംആയിട്ടുംഇവറ്റെതൊട്ട്എപ്പൊ</lg><lg n="൧൩">ഴുംഒപ്പിപ്പാൻഞാൻകരുതിക്കൊള്ളും–ഈകുടിലിൽ
ഇരിപ്പൊളംനെരംനിങ്ങളെഒൎപ്പിച്ചുണൎത്തുകന്യായംഎ</lg>

[ 268 ] <lg n="൧൪">ന്നുതൊന്നുന്നു–നമ്മുടെകൎത്താവായയെശുക്രീസ്തൻഎനി
ക്കവിളങ്ങിച്ചപ്രകാരംഎന്റെകുടിൽഇട്ടുകളവാൻഅടു</lg><lg n="൧൫">ത്തിരിക്കുന്നുഎന്നുഞാനറിഞ്ഞുവല്ലൊ–എന്റെനിൎയ്യാ
ണത്തിന്റെശെഷവുംനിങ്ങൾ്ക്കഅവറ്റിന്റെഒൎമ്മതന്നെ
പിന്നെയും‌പിന്നെയുംചെയ്തുകൂടെണ്ടതിന്നുംഞാൻശ്രമി</lg><lg n="൧൬">ക്കും–ഞങ്ങൾഅല്ലൊനമ്മുടെകൎത്താവായയെശുക്രീസ്ത
ന്റെശക്തിയെയുംവരവിനെയുംനിങ്ങൾ്ക്കഅറിയിച്ചത്ക്ക
റ്റുണ്ടാക്കിയകഥകളെപ്രമാണിച്ചിട്ടല്ലഅവന്റെമഹിമ</lg><lg n="൧൭">യുടെകാണികളായ്ചമഞ്ഞിട്ടത്രെ(ആയതു)–എങ്ങിനെ
എന്നാൽഇവൻഎന്റെഇഷ്ടപുത്രൻആകുന്നുഅവങ്ക
ൽഞാൻപ്രസാദിച്ചുഎന്നുള്ളശബ്ദംപ്രതാപതെജസ്സി
നാൽഅവനൊട്ഉച്ചരിക്കപ്പെട്ടപ്പൊൾപിതാവായെദൈ</lg><lg n="൧൮">വത്തിൽനിന്നുമാനവുംതെജസ്സുംലഭിച്ചു–ആശബ്ദംത
ന്നെഞങ്ങൾഅവനൊട്കൂടവിശുദ്ധമലമെൽഇരിക്കുമ്പൊ</lg><lg n="൧൯">ൾവാനത്തിൽനിന്നുവന്നുകെട്ടു–പിന്നെപ്രവാചക
വാക്യംനമുക്കുഅധികംസ്ഥിരമായിട്ടുണ്ടു–ഇരുണ്ടസ്ഥല
ത്തുപ്രകാശിക്കുന്നവിളക്കഎന്നപൊലെആയതിനെനി
ങ്ങൾഹൃദയങ്ങളിൽനെരംപുലൎന്നുവെള്ളിഉദിപ്പൊളംക</lg><lg n="൨൦">രുതികൊണ്ടാൽനല്ലവണ്ണംചെയ്യുന്നു–തിരുവെഴുത്തിലെ
പ്രവാചകംഒന്നുംസ്വയമായവ്യാഖ്യാനത്തൊടുചെരുക</lg><lg n="൨൧">യില്ലഎന്നുമുമ്പെഅറിഞ്ഞിരിക്ക(നല്ലൂ)–പ്രവാചകംഅ
ല്ലൊഒരിക്കലുംമനുഷ്യന്റെഇഷ്ടത്താൽഉച്ചരിക്കപ്പെ
ട്ടില്ലവിശുദ്ധാത്മാവിനാൽവഹിക്കപ്പെട്ടത്രെവിശുദ്ധ
രായദെവമനുഷ്യർചൊല്ലിയതുള്ളു–

൨.അദ്ധ്യായം

സഭയിലെകള്ളഉപദെഷ്ടാക്കളുടെവൎണ്ണനം</lg> [ 269 ]

<lg n="൧">അത്രയല്ലകള്ളപ്രവാചകരുംജനത്തിൽഉണ്ടായിരുന്നുഅ
പ്രകാരംനിങ്ങളിലുംകള്ളഉപദെഷ്ടാക്കമ്മാർഉണ്ടായിനാശ
മുള്ളമതഭെദങ്ങളെനുഴയിച്ചുതങ്ങളെവിലെക്കവാങ്ങിയനാ
ഥനെതള്ളിപ്പറഞ്ഞുംകൊണ്ടുതങ്ങൾ്ക്കതന്നെവിരഞ്ഞനാശ</lg><lg n="൨">ത്തെവരുത്തും–ഇങ്ങിനെസത്യത്തിന്റെവഴിക്കദൂഷണം
വരുവാൻഹെതുവാകുന്നവരുടെകാമഭൊഗങ്ങളെപലരും</lg><lg n="൩">പിന്തുടൎന്നു–ലൊകത്തിൽചിത്രവാക്കുകളെകൊണ്ടുനിങ്ങ
ളെവാണിഭൻആക്കും–ആയവൎക്കുപണ്ടുതന്നെന്യായവിധിതാ</lg><lg n="൪">മസിയാതെയുംനാശംനിദ്രകൊള്ളാതെയുംഇരിക്കുന്നു–എ
ങ്ങിനെഎന്നാൽപിഴെച്ചദൂതരെദൈവംആദരിയാതെഅന്ധ
കാരത്തിൻചങ്ങലകളാൽനരകത്തിൽആക്കിന്യായവിധിക്കായി</lg><lg n="൫">കാപ്പാൻഎല്പിക്കയും–പഴയലൊകത്തെയുംആദരിയാ
തെഅഭക്തരുടെഉലകിൽജലപ്രളയംവരുത്തികൊണ്ടു
നീതിഘൊഷകനായനൊഹെഎഴുവരൊടെപാലിക്കയും–</lg><lg n="൬">സദൊം‌ഘമൊറപട്ടണങ്ങളെഭസ്മീകരിച്ചു(നില)മറിവി
നാൽശിക്ഷിച്ചുംകൊണ്ടുഭാവിയിലെഭക്തിഹീനൎക്കുദൃഷ്ടാ</lg><lg n="൭">ന്തമാക്കിവെക്കുകയും–ആഅധൎമ്മികളിൽവസിക്കുമ്പൊൾ
നാൾതൊറുംഅക്രമക്രിയകളെകണ്ടുംകെട്ടുംകൊണ്ടുനീതിയു</lg><lg n="൮">ള്ളദെഹിയിൽപീഡനിറെച്ചു–കാമഭൊഗങ്ങളിലുള്ളഅ
വരുടെനടപ്പിനാൽവലഞ്ഞുപൊയനീതിമാനായലൊത്തെ</lg><lg n="൯">ഉദ്ധരിക്കയുംചെയ്തിരിക്കെ–കൎത്താവ്ഭക്തരെപരീക്ഷിയിൽ
നിന്നുഉദ്ധരിപ്പാനുംഅനീതിക്കാരെന്യായവിധിനാളിലെദ
ണ്ഡത്തിന്നുകാപ്പാനുംഅറിഞ്ഞിരിക്കുന്നു(സ്പഷ്ടം)വിശെഷാ
ൽമാലിന്യംമൊഹിച്ചുജഡത്തിൻപിന്നാലെനടന്നുകൎത്തൃത്വ</lg><lg n="൧൦">ത്തെനിന്ദിച്ചുംപൊകുന്നവരെതെന്നെ–ആധാൎഷ്ട്യമുള്ളത</lg><lg n="൧൧">ന്റെടക്കാർതെജസ്സുകളെദുഷിപ്പാൻഅഞ്ചുന്നില്ല–ഊ</lg>

[ 270 ] <lg n="">ക്കിലുംശക്തിയിലുംഎറെവിശെഷമുള്ളദൂതമ്മാർഅവരിൽ
ദൂഷണമുള്ളവിധിയെ(കൎത്താവിൻമുമ്പിൽ)ഉച്ചരിക്കാതെ</lg><lg n="൧൨">നില്ക്കുന്നെടത്തിൽ–ഇവർബുദ്ധിയില്ലാതെപിടിക്കുംഇരെക്കും
ആയിട്ടുപിറന്നപ്രാകൃതമൃഗങ്ങളെപൊലെതങ്ങൾഅറിയാ
ത്തവറ്റെദുഷിച്ചുകൊൾ്കയാൽ‌അനീതിയുടെകൂലിലഭിച്ചു</lg><lg n="൩">തങ്ങളുടെക്ഷയത്തിൽകെട്ടുപൊകും–തല്ക്കാലത്തെഭൊ
ഗതൃപ്തിയെസുഖംഎന്നുവെച്ചുതങ്ങളുടെചതി(സദ്യ)കളി
ൽപുളെച്ചുനിങ്ങളൊടുകൂടവിരുന്നിരിക്കുന്നകറകളുംകളങ്ക</lg><lg n="൪">ങ്ങളും–പാപതൃപ്തികാണാതെവ്യഭിചാരിണി(നൊക്കു)നിറഞ്ഞ
കണ്ണുള്ളവരുംസ്ഥിരതപൊരാത്തദെഹികളെഇരകാട്ടി
കുടുക്കുന്നവരും–ഹൃദയംലൊഭത്തിൻഅഭ്യാസംതികഞ്ഞ</lg><lg n="൧൫">വരുംആയശാപമക്കൾ–നെർവഴിയെവിട്ടുബയൊൎക്ഷ</lg><lg n="൧൬">നായബില്യാമിന്റെവഴിയെചെന്നുഭ്രമിച്ചുപൊയി–ആയ
വൻഅനീതിയുടെകൂലിയെസ്നെഹിച്ചുതന്റെഅതിക്ര
മത്തിൻബൊധംവരുമാറുശാസിക്കപ്പെട്ടുവാക്കില്ലാത്ത
വാഹനംമനുഷ്യശബ്ദത്താൽഉരിയാടിപ്രവാചകന്റെ</lg><lg n="൧൭">മൌഢ്യത്തെതടുത്തു–ഇവർനീരില്ലാത്തഉറവുകൾകൊടു
ങ്കാറ്റുതെളിക്കുന്നമഞ്ഞുമെഘങ്ങൾകൂരിരിട്ടുഅവൎക്കുഎ
ന്നെന്നെക്കുംകാക്കപ്പെട്ടിരിക്കുന്നു–കാരണംഭ്രമത്തിൽ</lg><lg n="൧൮">നടക്കുന്നവരൊട്അല്പംവെൎവ്വിട്ടുഒടുന്നവരെഇവർമായം
ചെൎത്തുള്ളവഉരിയാടികൊണ്ടുജഡമൊഹങ്ങളിലുംകാ</lg><lg n="൧൯">മഭൊഗങ്ങളിലുംകുടുക്കുന്നു–അവൎക്കുസ്വാതന്ത്ര്യത്തെപറ
ഞ്ഞുകൊടുക്കുന്നുതങ്ങളൊകെടിന്റെദാസരായ്കിടക്കുന്നു–</lg><lg n="൨൦">താന്താൻതൊറ്റതിന്നുഅടിമപ്പെട്ടുപുക്കുവല്ലൊ–കൎത്താ
വുംരക്ഷിതാവുംആയയെശുക്രീസ്തന്റെപരിജ്ഞാനത്താ
ൽലൊകത്തിൻമലിനതകളെവിട്ടൊടിയവർഅവറ്റിൽ</lg> [ 271 ]

<lg n="">വീണ്ടുംകുടുങ്ങിതൊറ്റുപൊകയാൽഅവൎക്കുമുമ്പിനെക്കാൾപി</lg><lg n="൨൧">മ്പ്അധികംവഷളായ്പൊയി–നീതിമാൎഗ്ഗംഅറിഞ്ഞുശെഷം
എല്പിച്ചുകിട്ടിയവിശുദ്ധനിയൊഗത്തിൽനിന്നുമാറിപൊകു
ന്നതിനെക്കാൾആപരിജ്ഞാനംവരാഞ്ഞുഎങ്കിൽകൊള്ളാ</lg><lg n="൨൨">യിരുന്നു–അവൎക്കുസംഭവിച്ചതൊതാൻഛൎദ്ദിച്ചതിലെക്ക്
തിരിഞ്ഞനായിഎന്നുംപന്നികുളിച്ചിട്ടുചളിയിൽഉരുളുവാ
ൻഎന്നുംമെയ്യുള്ളപഴഞ്ചൊല്ലിന്റെഞായംതന്നെ

൩.അദ്ധ്യായം

ക്രീസ്തന്റെവരവുനിശ്ചയവും(൧൦)വലിയമാറ്റംവരുത്തുന്നതും
ആകയാൽ(൧൪)ഒരുങ്ങുവാനുള്ളപ്രബൊധനം</lg><lg n="൧">പ്രിയമുള്ളവരെനിങ്ങൾ്ക്കഞാൻഇന്ന്എഴുതുന്നത്‌രണ്ടാംലെ
ഖനംആകുന്നുവല്ലൊരണ്ടിനാലുംഞാൻഒൎമ്മവരുത്തിക്കൊ</lg><lg n="൨">ണ്ടുനിങ്ങളുടെസ്വഛ്ശമനസ്സിനെഉണൎത്തുന്നിത്–വിശുദ്ധപ്ര
വാചകരാൽമുൻചൊല്ലപ്പെട്ടവചനങ്ങളെയുംനിങ്ങളുടെ
അപൊസ്തലരാൽ(കിട്ടിയ)കൎത്താവുംരക്ഷിതാവുംആയ</lg><lg n="൩">വന്റെകല്പനയെയുംഒൎത്തുകൊൾ്കയും–ദിവസങ്ങളുടെ
അന്ത്യത്തിൽസ്വന്തമൊഹങ്ങളിൻപ്രകാരംനടക്കുന്നപരി
ഹാസക്കാർഅവൻപ്രത്യക്ഷതയുടെവാഗ്ദത്തംഎവിടെ–</lg><lg n="൪">പിതാക്കമാർനിദ്രകൊണ്ടനാൾമുതൽസകലവുംസൃഷ്ടിയു
ടെആരംഭംതൊട്ട്ഒരുപൊലെപാൎത്തിരിക്കുന്നുവല്ലൊഎന്നു
ചൊല്ലിപരിഹാസത്തൊടെവരുംഎന്നുവിശെഷാൽഅ</lg><lg n="൫">റികയുംചെയ്ക–എങ്ങിനെഎന്നാൽദൈവത്തിന്റെ
വചനത്താൽപണ്ടുവാനങ്ങളുംവെള്ളത്തിൽനിന്നുംവെള്ള</lg><lg n="൬">ത്തൂടെയുംനിന്നുചമഞ്ഞഭൂമിയുംആയശെഷം–അന്നുള്ള
ലൊകംഅവറ്റാൽജലപ്രളയത്തിൽമുങ്ങിനശിച്ചുഎന്നും–</lg><lg n="൭">ഇപ്പൊഴത്തെവാനങ്ങളുംഭൂമിയുംആവചനത്താൽത</lg>

[ 272 ] <lg n="">ന്നെതീക്കായിട്ടുനിക്ഷെപിക്കപ്പെട്ടുന്യായവിധിയുംഭക്തിഹീ
നമനുഷ്യരുടെനാശവുംസംഭവിക്കുന്നദിവസത്തിലെക്ക്കാ
ക്കപ്പെട്ടിരിക്കുന്നുഎന്നുംഅവൎക്കുതൊന്നാത്തത്‌മനസ്സില്ലാ</lg><lg n="൮">യ്കയാൽഅത്രെആകുന്നു–നിങ്ങൾക്കൊപ്രിയമുള്ളവ
രെകൎത്താവിമ്മുമ്പിൽഒരുനാൾ൧൦൦൦വൎഷംപൊലെയും
൧൦൦൦വൎഷമൊരുനാൾപൊലെയും(സങ്കി൧൦,൪)എന്നുഇ</lg><lg n="൯">ത്ഒന്നുതൊന്നാതിരിക്കരുതു–ചിലർഇത്‌താമസംഎന്നു
വിചാരിക്കുന്നപ്രകാരംകൎത്താവ്‌വാഗ്ദത്തത്തെകുറിച്ചുതാ
മസിക്കുന്നില്ല–ഒരുത്തരുംനശിച്ചുപൊകാതെഎല്ലാവരും
മാനസാന്തരത്തിലെക്കപൊരുവാൻഅവൻഇഛ്ശിച്ചുനമ്മൊ</lg><lg n="൧൦">ടുദീൎഘക്ഷമാവാൻആകുകെഉള്ളു–കൎത്താവിൻദിവസമൊ
(രാത്രിയിൽ)കള്ളനെപൊലെവരുംആയതിൽവാനങ്ങൾമു
ഴങ്ങിഒഴിഞ്ഞു(ആദി)ഭൂതങ്ങൾകത്തിയഴിഞ്ഞുംഭൂമിയും
അതിലുള്ളപണികളുംവെന്തുംപൊകും–ഇങ്ങിനെഇവയൊ</lg><lg n="൧൧">ക്കയുംഅഴിയെണ്ടിയിരിക്കെനിങ്ങൾവിശുദ്ധനടപ്പുകളിലും</lg><lg n="൧൨">ഭക്തികളിലുംഎത്രമുതിൎന്നിരിക്കെണ്ടു–വാനങ്ങൾചുട്ടഴിഞ്ഞു
ആദിഭൂതങ്ങൾവെന്തുതകുന്നദെവദിവസത്തിന്റെവരവി</lg><lg n="൧൩">നെപാൎത്തുംഉഴറിച്ചുംകൊണ്ടുതന്നെ–അവന്റെവാഗ്ദത്ത
പ്രകാരമൊനീതിവസിക്കുന്നപുതുവാനങ്ങളുംപുതുഭൂമിയുംനാം
പാൎത്തിരിക്കുന്നു– </lg><lg n="൧൪">അതുകൊണ്ടുപ്രിയമുള്ളവരെനിങ്ങൾഇവറ്റെകാത്തി
രിക്കെസമാധാനത്തിന്നായിഅവമ്മുമ്പിൽകറയുംകളങ്കവും</lg><lg n="൧൫">ഇല്ലാതെകാണപ്പെടുവാൻശ്രമിച്ചു–നമ്മുടെകൎത്താവിന്റെ
ദീൎഘക്ഷമയെരക്ഷഎന്നുവിചാരിപ്പിൻ–അപ്രകാരംന
മ്മുടെപ്രിയസഹൊദരനായപൌലുംതനിക്കുനല്കപ്പെട്ടജ്ഞാ</lg><lg n="൧൬">നത്തിന്നുതക്കവണ്ണംനിങ്ങൾ്ക്കും–പിന്നെഇവറ്റെകൊണ്ടു</lg> [ 273 ]

<lg n="">ചൊല്ലുന്നസകലലെഖനങ്ങളിലുംഎഴുതിയല്ലൊ–അവ
റ്റിൽഅറിവാൻപ്രയാസംഉള്ളവചിലതുണ്ടു–ആയവശീ
ലിക്കാത്തവരുംഊന്നിനില്ലാത്തവരുംശെഷംതിരുവെ
ഴുത്തുകളെഎന്നപൊലെതങ്ങളുടെനാശത്തിന്നായികൊട്ടി</lg><lg n="൧൭">കളയുന്നു–ആകയാൽപ്രിയമുള്ളവരെമുൻബൊധം
ഉണ്ടായിട്ടുനിങ്ങൾഅധൎമ്മികളുടെഭ്രമത്താൽകൂടവലിക്ക
പ്പെട്ടുഊന്നിനില്പതിൽനിന്നുപിഴുകിപൊകാതിരിപ്പാൻ</lg><lg n="൧൮">കാത്തുകൊണ്ടുനമ്മുടെകൎത്താവുംരക്ഷിതാവുമായയെശുക്രീ
സ്തന്റെകരുണയിലുംഅറിവിലുംവളൎന്നുവരുവിൻ–അവ
ന്നുഇപ്പൊഴുംയുഗാന്തദിവസത്തിലെക്കുംതെജസ്സഉണ്ടാവൂ
താക–

൧യൊഹന്നാൻ

൧.അദ്ധ്യായം

ദൈവത്തൊടെകൂട്ടായ്മ(൫)വെളിച്ചത്തിൽനടക്കുന്ന(൮)സ
ത്യതാഴ്മയും(൨,൧)യെശുവിങ്കലെആശ്രയവുംതന്നെ</lg><lg n="൧">ആദിമുതൽഉള്ളതുഞങ്ങൾജീവന്റെവചനംസംബന്ധിച്ചു
കെട്ടുംഇക്കണ്ണുകളാൽകണ്ടുംപാൎത്തുംഈകൈകൾതൊട്ടുംഉ</lg><lg n="൨">ള്ളതിനെതന്നെ(അറിയിക്കുന്നു)–ജീവനല്ലൊപ്രത്യക്ഷ
മായിഞങ്ങളുംകണ്ടുസാക്ഷ്യംചൊല്ലുന്നുപിതാവൊടിരുന്നു
ഞങ്ങൾ്ക്കപ്രത്യക്ഷമായനിത്യജീവനെനിങ്ങളെഅറി</lg><lg n="൩">യിക്കുന്നു–ഞങ്ങൾകണ്ടുകെട്ടുംഉള്ളതിനെനിങ്ങൾ്ക്കുംഞ
ങ്ങളൊടുകൂട്ടായ്മഉണ്ടാകെണ്ടതിന്നായിനിങ്ങളെഅറിയി</lg><lg n="൪">ക്കുന്നു–ഞങ്ങളുടെകൂട്ടായ്മയൊപിതാവിനൊടുംഅവ</lg>

[ 274 ] <lg n="൪">ന്റെപുത്രനായയെശുക്രീസ്തനൊടുംആകുന്നു–നിങ്ങളുടെസ
ന്തൊഷംപൂൎണ്ണമാവാൻഞങ്ങൾതന്നെഇവനിങ്ങൾ്ക്കഎഴുതു
ന്നതു

</lg><lg n="൫">അവങ്കൽനിന്നുഞങ്ങൾകെട്ടുനിങ്ങളെഅറിയിക്കുന്നദൂ
താവിത്–ദൈവംവെളിച്ചംആകുന്നുഅവനിൽഇരിട്ടൊ</lg><lg n="൬">ട്ടുംഇല്ലഎന്നത്രെ–അവനൊടുകൂട്ടായ്മഉണ്ട്എന്നുചൊല്ലി
നാംഇരിട്ടിൽനടന്നാൽകളവുപറയുന്നുസത്യംചെയ്യുന്നതു</lg><lg n="൭">മില്ല–അവൻവെളിച്ചത്തിൽഇരിക്കുംപൊലെനാംവെളിച്ച
ത്തിൽനടക്കിലൊഅന്യൊന്യംകൂട്ടായ്മഉണ്ടുഅവന്റെപുത്ര
നായയെശുക്രീസ്തന്റെരക്തംനമ്മെസകലപാപത്തിൽ</lg><lg n="൮">നിന്നുംശുദ്ധീകരിക്കുന്നു–ഞങ്ങൾ്ക്കുപാപംഇല്ലഎന്നുപറ
ഞ്ഞാൽനമ്മെനാംതെറ്റിക്കുന്നുനമ്മിൽസത്യവുംഇല്ല(ആ</lg><lg n="൯">യ്‌വന്നു)–നമ്മുടെപാപങ്ങളെഎറ്റുപറഞ്ഞാൽഅവൻപാ
പങ്ങളെനമുക്കുക്ഷമിച്ചുവിട്ടുസകലഅനീതിയിൽനിന്നും
നമ്മെശുദ്ധീകരിക്കുംവണ്ണംവിശ്വസ്തനുംനീതിമാനുംആ</lg><lg n="൧൦">കുന്നു–നാംപാപംചെയ്തില്ലഎന്നുപറകിൽഅവനെകള്ള
നാക്കുന്നുപിന്നെഅവന്റെവചനംനമ്മിൽഇല്ല–</lg><lg n="൨,൧">എൻപൈതങ്ങളെനിങ്ങൾപാപംചെയ്യായ്‌വാൻഞാൻഇ
വറ്റെനിങ്ങൾ്ക്കഎഴുതുന്നു–ഒരുത്തൻപാപംചെയ്തുഎങ്കി
ലൊനീതിമാനാകുന്നയെശുക്രീസ്തൻഎന്നൊരുകാൎയ്യസ്ഥ</lg><lg n="൨">ൻനമുക്കുപിതാവിൻസന്നിധിയിൽഉണ്ടു–അവൻനമ്മു
ടെപാപങ്ങൾ്ക്കപ്രായശ്ചിത്തമാകുന്നുനമ്മുടയവറ്റിന്നുമാ
ത്രമല്ലസൎവ്വലൊകത്തിൻ(പാപങ്ങൾ്ക്കാ)യിട്ടുംതന്നെ–

൨.അദ്ധ്യായം

(൩)ദൈവത്തെഅറിയുന്നവർതല്ക്കല്പനകളെപ്രമാണി
ക്കുന്നു–(൧൨)പിതാക്കൾ(൧൪)ബാല്യക്കാർ(൧൮)കുഞ്ഞ</lg> [ 275 ]

ങ്ങൾഅവരവൎക്കുതക്കഉപദെശം

<lg n="൩">നാംഅവനെഅറിഞ്ഞുഎന്നത്അവന്റെകല്പനക</lg><lg n="൪">ളെസൂക്ഷിച്ചാലെതിരിയുന്നു–അവനെഅറിഞ്ഞുഎന്നുചൊ
ല്ലിയുംകല്പനകളെസൂക്ഷിക്കാത്തവൻകള്ളനാകുന്നുഅവ</lg><lg n="൫">നിൽസത്യവുംഇല്ല–അവന്റെവചനംസൂക്ഷിക്കുന്നവനിൽ
എല്ലാംദൈവസ്നെഹംഉള്ളവണ്ണംതികഞ്ഞിരിക്കുന്നു–നാം
അവനിൽഇരിക്കുന്നുഎന്നുഇതിനാലെഅറിയുന്നു–</lg><lg n="൬">അവനിൽവസിക്കുന്നുഎന്നുചൊല്ലുന്നവൻആയവൻന</lg><lg n="൭">ടന്നപ്രകാരംതാനുംനടക്കെണ്ടിയതു–പ്രിയമുള്ളവരെ
പുതിയകല്പനഅല്ലഞാൻനിങ്ങൾ്ക്കഎഴുതുന്നത്–ആദി</lg><lg n="൮">മുതൽനിങ്ങൾ്ക്കുള്ളപഴയകല്പനഅത്രെ–പഴയകല്പന
യൊനിങ്ങൾആദിമുതൽകെട്ടവചനംതന്നെ–പിന്നെ
യുംഞാൻപുതിയകല്പനയെനിങ്ങൾ്ക്കഎഴുതുന്നു–എ
ന്നത്അവനിലുംനിങ്ങളിലുംസത്യംതന്നെ–ഇരിട്ടെല്ലൊ
കഴിഞ്ഞുപൊകുന്നുസത്യ‌വെളിച്ചംഇതാപ്രകാശിക്കുന്നു</lg><lg n="൯">–വെളിച്ചത്തിൽ‌ഇരിക്കുന്നുഎന്നുചൊല്ലീട്ടുംതൻസഹൊ
ദരനെപകെക്കുന്നവൻഇന്നെവരെഇരിട്ടിൽആകുന്നു–</lg><lg n="൧൦">തൻസഹൊദരനെസ്നെഹിക്കുന്നവൻവെളിച്ചത്തിൽവസി</lg><lg n="൧൧">ക്കുന്നുഅവനിൽഇടൎച്ചയുംഇല്ല–സഹൊദരനെപകെക്കു
ന്നവൻഇരിട്ടിൽആകുന്നുഇരിട്ടിൽനടക്കുന്നുഇരിട്ട്അ
വന്റെകണ്ണുകളെകുരുടാക്കുകയാൽഎവിടെക്കുചെല്ലു
ന്നുഎന്നുഅറിയുന്നതുംഇല്ല–

</lg><lg n="൧൨">പൈതങ്ങളെനിങ്ങൾ്ക്കഅവന്റെനാമംനിമിത്തംപാപ
ങ്ങൾമൊചിച്ചിരിക്കയാൽഞാൻനിങ്ങൾ്ക്കഎഴുതുന്നു–</lg><lg n="൧൩">പിതാക്കളെആദിമുതൽഉള്ളവനെനിങ്ങൾഅറിഞ്ഞിരി
ക്കയാൽനിങ്ങൾ്ക്കഎഴുതുന്നു–ബാല്യകാരെനിങ്ങൾദുഷ്ട</lg>

[ 276 ] <lg n="">നെജയിച്ചിരിക്കയാൽനിങ്ങൾ്ക്കഎഴുതുന്നു–കുഞ്ഞങ്ങ
ളെനിങ്ങൾപിതാവെഅറിഞ്ഞിരിക്കയാൽഞാൻനിങ്ങ</lg><lg n="൧൪">ൾ്ക്കഎഴുതി–പിതാക്കളെആദിമുതൽഉള്ളവനെനിങ്ങൾ
അറിഞ്ഞിരിക്കയാൽഞാൻനിങ്ങൾ്ക്കഎഴുതി–ബാല്യക്കാ
രെദെവവചനംനിങ്ങളിൽവസിക്കയാലുംനിങ്ങൾഊക്കരാ</lg><lg n="൧൫">യിദുഷ്ടനെജയിച്ചിരിക്കയാലുംനിങ്ങൾ്ക്കഎഴുതി–ലൊക
ത്തെയുംലൊകത്തിലുള്ളവറ്റെയുംസ്നെഹിക്കൊല്ലാഒരു
വൻലൊകത്തെസ്നെഹിച്ചാൽഅവനിൽപിതാവിൻസ്നെ</lg><lg n="൧൬">ഹംഇല്ല–ജഡമൊഹംകൺമൊഹംകൺ‌മൊഹംസംസാരത്തിൻവമ്പു
ഇങ്ങിനെലൊകത്തിൽഉള്ളത്എല്ലാംപിതാവിൽനിന്നല്ല</lg><lg n="൧൭">ലൊകത്തിൽനിന്നുആകുന്നു–ലൊകവുംഅതിൻമൊഹ
വുംകഴിഞ്ഞുപൊകുന്നുദെവെഷ്ടത്തെചെയ്യുന്നവനൊഎ</lg><lg n="൧൮">ന്നെക്കുംവസിക്കുന്നു–കുഞ്ഞങ്ങളെഒടുക്കത്തെനാഴിക
ആകുന്നു–എതിക്രീസ്തൻവരുംഎന്നുനിങ്ങൾകെട്ടപ്രകാ
രംഇപ്പൊൾകൂടെഅനെകംഎതിക്രീസ്തമ്മാർഉളവായതി
നാൽഒടുക്കത്തെനാഴികആകുന്നുഎന്നുനാംഅറിയുന്നു</lg><lg n="൧൯">–അവർനമ്മിൽനിന്നുപുറപ്പെട്ടീട്ടുംനമ്മിലുള്ളവരായില്ല–
നമ്മിലുള്ളവരായിഎങ്കിൽനമ്മൊടുകൂടെവസിക്കുമായിരു
ന്നുവല്ലൊ–എല്ലാവരുംനമ്മിൽനിന്നുള്ളവരല്ലഎന്നുഇവരാ</lg><lg n="൨൦">ൽപ്രസിദ്ധമാകെണ്ടിവന്നുപൊൽ–നിങ്ങളൊവിശു
ദ്ധനിൽനിന്നുഅഭിഷെകമുള്ളവരായിസകലവുംഅറി</lg><lg n="൨൧">യുന്നു–നിങ്ങൾസത്യത്തെഅറിയാത്തവർഎന്നുവെച്ചല്ല
നിങ്ങൾഅതിനെഅറികയാലുംസത്യത്തിൽനിന്നുഒരു
കളവുംഉണ്ടാകായ്കയാലുംഞാൻനിങ്ങൾ്ക്കഎഴുതിയത്–</lg><lg n="൨൨">യെശുതന്നെക്രീസ്തനല്ലഎന്നുതള്ളുന്നവനല്ലാതെകള്ള
ൻആരാകുന്നു–ഇവൻതന്നെപിതാവെയുംപുത്രനെയും</lg> [ 277 ]

<lg n="൨൩">തള്ളിപ്പറയുന്നഎതിക്രീസ്തനാകുന്നു–പുത്രനെതള്ളുന്നവ
ന്നുപിതാവുംഇല്ലപുത്രനെസ്വീകരിക്കുന്നവന്നുപിതാവുംഉണ്ടു</lg><lg n="൨൪">–നിങ്ങളൊആദിമുതൽകെട്ടതുനിങ്ങളിൽവസിക്കുക–ആദി
മുതൽകെട്ടതുനിങ്ങളിൽവസിച്ചാൽനിങ്ങളുംപുത്രനിലുംപി</lg><lg n="൨൫">താവിലുംവസിക്കും–നിത്യജീവൻഎന്നുള്ളതുഅവൻനമുക്കു</lg><lg n="൨൬">പറഞ്ഞുതന്നവാഗ്ദത്തംആകുന്നു–നിങ്ങളെതെറ്റിക്കു</lg><lg n="൨൭">ന്നവരെകുറിച്ചുഞാൻഇവനിങ്ങൾ്ക്കഎഴുതി–പിന്നെഅ
വനിൽനിന്നുപ്രാപിച്ചഅഭിഷെകംനിങ്ങളിൽതന്നെവ
സിക്കുന്നുആരുംനിങ്ങളെഉപദെശിപ്പാൻഒർആവശ്യവും
ഇല്ല–ആഅഭിഷെകംതന്നെനിങ്ങളെസകലത്തെയുംകു
റിച്ചുപദെശിക്കയുംകളവല്ലസത്യംആകയുംചെയ്യുംപ്രകാ
രമത്രെ(ആവു)–അതുനിങ്ങളെഉപദെശിച്ചതുപൊലെ</lg><lg n="൨൮">നിങ്ങൾഅവനിൽവസിക്കും–ഇനിയുംപൈതങ്ങളെഅ
വനിൽവസിപ്പിൻ–അവൻപ്രത്യക്ഷനാകുമ്പൊൾനാം
അവമ്മുമ്പാകെനാണിച്ചുപൊകാതെഅവന്റെവരവിൽ
പ്രാഗത്ഭ്യംപൂണ്ടിരിപ്പാൻതന്നെ–

൩.അദ്ധ്യായം

ദൈവമക്കളായവർ(൪)നീതിയെപിന്തുടൎന്നും(൧൧)പിശാ
ചിമ്മക്കളാൽദ്വെഷിക്കപ്പെട്ടിട്ടുംസ്നെഹിച്ചുംപൊന്നു
(൧൯)പ്രാഗത്ഭ്യംലഭിക്കുന്നവർ

</lg><lg n="൨൯">അവൻനീതിമാൻഎന്നുതിരിയുന്നുഎങ്കിൽനീതിയെ
ചെയ്യുന്നവൻഒക്കയുംഅവനിൽനിന്നുജനിച്ചിരിക്കുന്നു</lg><lg n="൩,൧">എന്നുഅറിവിൻ–നാംദെവമക്കൾഎന്നുവിളിക്കപ്പെ
ടെണ്ടതിന്നുപിതാവ്നമുക്കുഎത്രവലിയസ്നെഹത്തെന
ല്കിഎന്നുകാണ്മിൻ–ആയതുകൊണ്ടുലൊകംനമ്മെഅറി
യുന്നില്ല–അത്അവനെയുംഅറിയാതെഇരുന്നുവല്ലൊ</lg>

[ 278 ] <lg n="൨">പ്രിയമുള്ളവരെനാംഇപ്പൊൾദെവമക്കൾആകുന്നു–ഇന്ന
ത്ആകുംഎന്നുഇതുവരെപ്രസിദ്ധമായതുംഇല്ലപ്രസിദ്ധ
മായാലൊനാംഅവനെഉള്ളവണ്ണംകാണ്മതിനാൽഅവ</lg><lg n="൩">നൊടുസദൃശമ്മാരാകുംഎന്നുഅറിയുന്നു–അവനിൽഈ
പ്രത്യാശഉള്ളവനെല്ലാംആയവൻനിൎമ്മലൻആകുമ്പൊലെ</lg><lg n="൪">തന്നെയുംനിൎമ്മലീകരിക്കുന്നു–പാപംചെയ്യുന്നവൻഎല്ലാം</lg><lg n="൫">അധൎമ്മത്തെയുംചെയ്യുന്നു–പാപംഅധൎമ്മംതന്നെ–നമ്മുടെ
പാപങ്ങളെഎടുത്തുകൊൾ്‌വാൻഅവൻപ്രത്യക്ഷമായിഎ</lg><lg n="൬">ന്നുംപാപംഅവനിൽഇല്ലഎന്നുംനിങ്ങൾഅറിയുന്നു–അ
വനിൽവസിക്കുന്നവൻഎല്ലാംപാപംചെയ്യുന്നില്ലപാപംചെ
യ്യുന്നവൻഎല്ലാംഅവനെകണ്ടതുംഇല്ലഅവനെഅറി</lg><lg n="൭">ഞ്ഞതുംഇല്ല–പൈതങ്ങളെആരുംനിങ്ങളെതെറ്റിക്ക
രുതു–നീതിയെചെയ്യുന്നവൻനീതിമാനാകു</lg><lg n="൮">മ്പൊലെനീതിമാനാകുന്നു–പാപത്തെചെയ്യുന്നവൻപിശാ
ചിൽനിന്നാകുന്നുആദിമുതൽഅല്ലൊപിശാചുപാപംചെ
യ്യുന്നു–പിശാചിന്റെക്രിയകളെഅഴിപ്പാനായിതന്നെദെ</lg><lg n="൯">വപുത്രൻപ്രത്യക്ഷനായി–ദൈവത്തിൽനിന്നുജനിച്ച
വൻഎല്ലാംഅവന്റെവിത്തുഉള്ളിൽവസിക്കയാൽപാപം
ചെയ്യാതിരിക്കുന്നു–ദൈവത്തിൽനിന്നുജനിച്ചതാൽപാ</lg><lg n="൧൦">പംചെയ്‌വാൻകഴികയുംഇല്ല–ദെവമക്കളുംപിശാച്‌മക്കളും</lg><lg n="൧൧">ഇതിൽതന്നെവെളിവാകുന്നു–നീതിയെചെയ്യാത്തവൻ
എവനുംതന്റെസഹൊദരനെസ്നെഹിക്കാത്തവനുംദൈ
വത്തിൽനിന്നുള്ളവനല്ല–നിങ്ങൾആദിമുതൽകെട്ടദൂതുനാം</lg><lg n="൧൨">അന്യൊന്യംസ്നെഹിക്കെണംഎന്നല്ലൊആകുന്നു–കായിൻ
ദുഷ്ടനിൽനിന്നുള്ളവനായിതൻസഹൊദരനെകൊന്നതു
പൊലെഅല്ല–അവനെകൊന്നതുഎന്തുനിമിത്തം–അ</lg> [ 279 ]

<lg n="">വന്റെക്രിയകൾദൊഷവുംസഹൊദരന്റെവനീതിയുംഉ</lg><lg n="൧൩">ള്ളവആകകൊണ്ടത്രെ–എന്റെസഹൊദരമ്മാരെലൊ</lg><lg n="൧൪">കംനിങ്ങളെപകെക്കയിൽആശ്ചൎയ്യപ്പെടരുതെ–നാം
മരണത്തെവിട്ടുജീവനിൽകടന്നിരിക്കുന്നുഎന്നുസഹൊ
ദരരെസ്നെഹിക്കുന്നതുകൊണ്ടത്രെനാംഅറിയുന്നു–സ
ഹൊദരനെസ്നെഹിക്കാത്തവൻമരണത്തിൽവസിക്കുന്നു</lg><lg n="൧൫">തൻസഹൊദരനെപകെക്കുന്നവൻഎല്ലാംകുലപാത
കനാകുന്നു–കുലപാതകൻആൎക്കുംനിത്യജീവൻഉള്ളിൽ
വസിച്ചിരിക്കുന്നതുംഇല്ലഎന്നുനിങ്ങൾഅറിയുന്നു–</lg><lg n="൧൬">ആയവൻനമുക്കുവെണ്ടിതന്റെപ്രാണനെവെച്ചുകളഞ്ഞ
തിനാൽഅത്രെനാംസ്നെഹത്തെഅറിഞ്ഞിരിക്കുന്നു–നാ
മുംസഹൊദരൎക്കവെണ്ടിപ്രാണങ്ങളെവെച്ചുകളയെണ്ട</lg><lg n="൧൭">താകുന്നു–ഈലൊകത്തെജീവനംഉള്ളവൻആരുംതൻ
സഹൊദരന്നുമുട്ടുള്ളപ്രകാരംകണ്ടുഅവനിൽനിന്നുത
ന്റെഉൾ്ക്കരളെഅടെച്ചുവെച്ചാലൊദെവസ്നെഹംഅവനി</lg><lg n="൧൮">ൽഎങ്ങിനെവസിക്കും–എൻപൈതങ്ങളെനാംവാക്കിനാ
ലുംനാവിനാലുംഅല്ലക്രിയയിലുംസത്യത്തിലുംസ്നെഹിക്കാ</lg><lg n="൧൯">ക–നാംസത്യത്തിൽനിന്നുആകുന്നുഎന്നുആയതിനാലുംഅ
റിയുന്നുനമ്മുടെഹൃദയങ്ങളെഅവമ്മുമ്പാകെതെറുമാറാക്കുക</lg><lg n="൨൦">യുംആം–കാരണംഹൃദയംതന്നെനമുക്കുകുറ്റംവിധിച്ചാൽന
മ്മുടെഹൃദയത്തെക്കാൾദൈവംവലിയവൻആകുന്നുഎല്ലാം</lg><lg n="൨൧">അറികയുംചെയ്യുന്നു–പ്രിയമുള്ളവരെനമ്മുടെഹൃദയംനമു
ക്കുകുറ്റംവിധിക്കാഞ്ഞാൽദൈവത്തൊടുനമുക്കുപ്രാഗ</lg><lg n="൨൨">ത്ഭ്യംഉണ്ടുപിന്നെഅവന്റെകല്പനകളെനാംസൂക്ഷിച്ചു
അവന്നുപ്രസാദമുള്ളവചെയ്കയാൽഎന്തുയാചിച്ചാലുംഅ</lg><lg n="൨൩">വനിൽനിന്നുലഭിക്കും–അവന്റെകല്പനയെഅവ</lg>

[ 280 ] <lg n="">ന്റെപുത്രനായയെശുക്രീസ്തന്റെനാമത്തിൽവിശ്വസിക്ക
യുംആയവൻനമുക്കുകല്പനതന്നപൊലെഅന്യൊന്യംസ്നെ</lg><lg n="൨൪">ഹിക്കയുംവെണംഎന്നത്രെ–അവന്റെകല്പനകളെസൂ
ക്ഷിക്കുന്നവൻഅവനിൽവസിക്കുന്നുഇവനുംഅവനിൽ(വ
സിക്കുന്നു)–അവൻനമ്മിൽവസിക്കുന്നുഎന്നത്അവൻനമു
ക്കുതന്നആത്മാവിനാലെഅറിയുന്നു–

൪.അദ്ധ്യായം

കള്ളആത്മാക്കളെവൎജ്ജിച്ചും(൭)ദെവസ്നെഹത്തെഅറിഞ്ഞും
(൧൩)താനുംസ്നെഹത്തിൽവൎദ്ധിച്ചുംവരെണം

</lg><lg n="൧">പ്രിയമുള്ളവരെഎല്ലാആത്മാവിന്നുംവിശ്വസിക്കാതെആ
ത്മാക്കൾദൈവത്തിൽനിന്നുള്ളവയൊഎന്നുശൊധനചെ
യ്‌വിൻ–കള്ളപ്രവാചകർപലരുംലൊകത്തിലെക്ക്പുറപ്പെ</lg><lg n="൨">ട്ടിട്ടുണ്ടല്ലൊ–ദെവാത്മാവെഇതിനാൽഅറിവിൻ–ജഡ
ത്തിൽവന്നവൻഎന്നുയെശുക്രീസ്തനെസ്വീകരിക്കുന്നആ
ത്മാവെല്ലാംദൈവത്തിൽനിന്നാകുന്നു–ജഡത്തിൽവന്നവ</lg><lg n="൩">ൻഎന്നുയെശുക്രീസ്തനെസ്വീകരിക്കാത്തആത്മാവെല്ലാം
ദൈവത്തിൽനിന്നുള്ളതല്ല–വരുന്നുഎന്നുനിങ്ങൾകെട്ടിരി
ക്കുന്നഎതിക്രീസ്തന്റെആത്മാവ്ഇത്‌തന്നെആയത്ഇ</lg><lg n="൪">പ്പൊൾകൂടെലൊകത്തിൽഇരിക്കുന്നു–പൈതങ്ങളെനിങ്ങൾ
ദൈവത്തിൽനിന്നുള്ളവരാകുന്നുഅവരെജയിച്ചുംഇരിക്കു
ന്നു–ലൊകത്തിൽഇരിക്കുന്നവനെക്കാൾനിങ്ങളിൽഉള്ളവ</lg><lg n="൫">ൻവലിയവനല്ലൊആകുന്നു–അവർലൊകത്തിൽനിന്ന്ആ
കയാൽലൊകത്തിൽനിന്നു(ഉള്ളതു)പറയുന്നുലൊകംഅവ</lg><lg n="൬">രെകെൾ്ക്കയുംചെയ്യുന്നു–നാംദൈവത്തിൽനിന്ന്ആകുന്നു
ദൈവത്തെഅറിയുന്നവൻനമ്മെകെൾ്ക്കുന്നുദൈവത്തിൽ
നിന്നല്ലാത്തവൻനമ്മെകെൾ്ക്കുന്നില്ല–സത്യത്തിന്റെആ</lg> [ 281 ]

<lg n="">ത്മാവെയും ഭ്രമത്തിന്റെആത്മാവെയുംഇതിനാൽനാം
അറിയുന്നു–

</lg><lg n="൭">പ്രീയമുള്ളവരെനാംഅന്യൊന്യംസ്നെഹിക്ക–സ്നെഹമ
ല്ലൊദൈവത്തിൽനിന്നാകുന്നു സ്നെഹിക്കുന്നവൻഎല്ലാം
ദൈവത്തിൽനിന്നുജനിച്ചവനായിദൈവത്തെഅറിയു</lg><lg n="൮">ന്നു—ദൈവംസ്നെഹംതന്നെആകയാൽസ്നെഹിക്കാത്തവ</lg><lg n="൯">ൻ ദൈവത്തെഅറിഞ്ഞിട്ടില്ല—ദൈവം തന്റെഎകജാ
തനായപുത്രനെനാംഅവനാൽജീവിക്കെണ്ടതിന്നുലൊ
കത്തിൽ അയച്ചിരിക്കകൊണ്ടുനമ്മിൽദൈവസ്നെഹം‌പ്ര</lg><lg n="൧൦">സിദ്ധമായി–നാംദൈവത്തെസ്നെഹിച്ചുഎന്നല്ല അവൻ
നമ്മെസ്നെഹിച്ചുതന്റെപുത്രനെനമ്മുടെപാപങ്ങൾ്ക്കപ്രായ
ശ്ചിത്തമാവാൻ അയച്ചുഎന്നതിൽതന്നെസ്നെഹം(കാ</lg><lg n="൧൧">ണ്‌മാൻ)ഉണ്ടു— പ്രീയമുള്ളവരെദൈവംനമ്മെ ഇപ്രകാരം
സ്നെഹിച്ചുഎന്നാൽ നാമുംഅന്യൊന്യംസ്നെഹിക്കെണ്ടതു–</lg><lg n="൧൨">–ദൈവത്തെ ഒരുത്തരുംഒരുനാളുംകണ്ടിട്ടില്ലനാംഅ
ന്യൊന്യംസ്നെഹിച്ചാൽദൈവംനമ്മിൽവസിക്കുന്നുഅവന്റെ</lg><lg n="൧൩">സ്നെഹം‌നമ്മിൽതികഞ്ഞുംഇരിക്കുന്നു—നാം അവനിലുംഅ
വൻ‌നമ്മിലുംവസിക്കുന്നുഎന്നതിനെഅവൻ‌തന്റെആത്മാ</lg><lg n="൧൪">വിൽനിന്നുനമുക്കു തന്നതിനാൽ‌അറിയുന്നു–പിതാവുത
ന്റെപുത്രനെലൊകരക്ഷിതാവാവാൻ‌അയച്ചിരിക്കു</lg><lg n="൧൫">ന്നുഎന്നുഞങ്ങൾകണ്ടിട്ടുസാക്ഷ്യംചൊല്ലുന്നു—യെശു
ദെവപുത്രൻ‌എന്നുആരാനുംസ്വീകരിച്ചാൽദൈവംഅ
വനിലുംഅവൻദൈവത്തിലും വസിക്കുന്നു–ഇങ്ങിനെ
ദൈവത്തിന്നുനമ്മിലുള്ളസ്നെഹത്തെനാം‌അറിഞ്ഞും</lg><lg n="൧൬">വിശ്വസിച്ചുംഇരിക്കുന്നു— ദൈവംസ്നെഹംതന്നെആകു
ന്നു—സ്നെഹത്തിൽവസിക്കുന്നവൻ‌ദൈവത്തിലുംദൈ</lg>

[ 282 ] <lg n="൧൭">വം അവനിലും‌വസിക്കുന്നു—നമുക്കുവിധിദിവസത്തി
ൽപ്രാഗത്ഭ്യം‌ഉണ്ടാവാനായിനാമുംഅവൻ ഇരിക്കുമ്പൊ
ലെഈലൊകത്തിൽഇരിക്കുന്നതിനാൽസ്നെഹംനമ്മുടെഇട</lg><lg n="൧൮">യിൽതികഞ്ഞിരിക്കുന്നു—സ്നെഹത്തിൽഭയംഇല്ലഭയ
ത്തിന്നുദണ്ഡനംഉണ്ടാകയാൽതികഞ്ഞസ്നെഹംഭയത്തെ
പുറത്താക്കികളയുന്നുഭയപ്പെടുന്നവൻസ്നെഹത്തിൽതി</lg><lg n="൧൯">കവുവന്നവനല്ല–അവൻമുമ്പെനമ്മെസ്നെഹിച്ചത്കൊ</lg><lg n="൨൦">ണ്ടുനാംഅവനെസ്നെഹിക്കാ ക—ഒരുവൻഞാൻദൈവ
ത്തെസ്നെഹിക്കുന്നുഎന്നുചൊല്ലിതന്റെസഹൊദരനെ
പകെച്ചാൽഅവൻകള്ളനാകുന്നു–താൻകണ്ടസഹൊദ
രനെസ്നെഹിക്കാത്തവൻകാണാത്തദൈവത്തെഎങ്ങി</lg><lg n="൨൧">നെസ്നെഹിച്ചു കൂടും—ദൈവത്തെസ്നെഹിക്കുന്നവൻത
ന്റെസഹൊദരനെയുംസ്നെഹിക്കഎന്നീകല്പനനമുക്ക്
അവങ്കൽനിന്നുഉണ്ടു—

൫.അദ്ധ്യായം

ജയം വരുത്തുന്നതു(൬)ദെവസാക്ഷ്യത്തെപ്രമാണിക്കുന്നവി
ശ്വാസത്തിന്നും(൧൪)അതിൽ ഉത്ഭവിച്ചപ്രാൎത്ഥനാ
നിശ്ചയത്തിന്നുംഅത്രെ–

</lg><lg n="൧">യെശുതന്നെക്രീസ്തൻഎന്നുവിശ്വസിക്കുന്നവൻഎല്ലാം
ദൈവത്തിൽനിന്നുജനിച്ചിരിക്കുന്നു–ജനിപ്പിച്ചവനെ
സ്നെഹിക്കുന്നവൻഎല്ലാംഅവനിൽനിന്നുംജനിച്ചവനെ</lg><lg n="൨">യുംസ്നെഹിക്കുന്നു–നാംദൈവത്തെസ്നെഹിച്ചുഅവന്റെ
കല്പനകളെസൂക്ഷിക്കുമ്പൊൾദെവമക്കളെനാം സ്നെഹിക്കു</lg><lg n="൩">ന്നുഎന്നറിയുന്നു—അവന്റെകല്പനകളെസൂക്ഷിക്കുന്ന
തല്ലൊദെവസ്നെഹംആകുന്നുഅവന്റെകല്പനകൾഭാരം</lg><lg n="൪"> ഉള്ളതും‌അല്ല—കാരണംദൈവത്തിൽനിന്നുജനിച്ചത്</lg> [ 283 ]

<lg n="">ഒക്കയും ലൊകത്തെജയിക്കുന്നുലൊകത്തെജയിച്ചജ</lg><lg n="൫">യമൊനമ്മുടെവിശ്വാസമത്രെ—യെശുദൈവപുത്രൻഎന്നു
വിശ്വസിക്കുന്നവനല്ലാതെപിന്നെആരാകുന്നുലൊകത്തെജ
യിക്കുന്നവൻ

</lg><lg n="൬">ആയവൻ ജലത്താലുംരക്തത്താലുംവന്നവനത്രെയെശു
ക്രീസ്തൻതന്നെ–ജലത്താൽമാത്രമല്ലജലത്താലുംരക്ത
ത്താലുംആത്രെ–ആത്മാവ്തന്നെസത്യംആകയാൽ സാക്ഷ്യം</lg><lg n="൭">ചൊല്ലുന്നത്ആത്മാവ്തന്നെ–(സ്വൎഗ്ഗത്തിൽസാക്ഷ്യംപ
റയുന്നവർമൂവർ ഉണ്ടല്ലൊപിതാവുവചനംവിശുദ്ധാത്മാവ്</lg><lg n="൮"> എന്നിവർമൂവരുംഒന്നുതന്നെ–(ഭൂമിയിലും) സാക്ഷ്യംപറ
യുന്നവർമൂവർഉണ്ടല്ലൊ ആത്മാവുജലംരക്തംഎന്നിവർ</lg><lg n="൯">തന്നെ–മൂവരുംഒന്നിലെക്ക്ആകുന്നു–നാംമനുഷ്യരുടെ സാ
ക്ഷ്യത്തെകൈക്കൊണ്ടാൽദൈവത്തിൽസാക്ഷ്യംഎ
റെവലുതാകുന്നു—അവൻതന്റെപുത്രനെകുറിച്ചുചൊല്ലി</lg><lg n="൧൦">യതുദൈവസാക്ഷ്യംആകുന്നുവല്ലൊ—ദെവപുത്രനിൽവി
ശ്വസിക്കുന്നവന്നുആ സാക്ഷ്യംഉള്ളിൽഉണ്ടുദൈവത്തിന്നു
വിശ്വസിക്കാത്തവൻദൈവംസ്വപുത്രനെ കുറിച്ചു ചൊ
ല്ലിയസാക്ഷ്യത്തെവിശ്വസിക്കാഞ്ഞതിനാൽഅവനെകള്ള</lg><lg n="൧൧">നാക്കുന്നു—ആ സാക്ഷ്യമാവിത്ദൈവംനമുക്കുനിത്യജീ
വനെതന്നുഎന്നുംആജീവൻഅവന്റെപുത്രനിൽ ആകു</lg><lg n="൧൨">ന്നുഎന്നുംഉള്ളതത്രെ— പുത്രനുള്ളവന്നുജീവൻഉണ്ടുദെ</lg><lg n="൧൩">വപുത്രൻഇല്ലാത്തവന്നു ജീവനുംഇല്ല–ദെവപുത്രന്റെ
നാമത്തിൽവിശ്വസിക്കുന്നനിങ്ങൾ്ക്കഞാൻഇവഎഴുതിയ
തു നിങ്ങൾനിത്യജീവനുള്ളവർഎന്നറിഞ്ഞുദെവപുത്ര
ന്റെനാമത്തിൽ(ഇനിയും) വിശ്വസിക്കെണ്ടതിന്നത്രെ—</lg><lg n="൧൪"> നമുക്കുഅവനൊടുള്ളപ്രാഗത്ഭ്യമാവിത്–നാം അവന്റെ</lg>

[ 284 ] ഇഷ്ടപ്രകാരംവല്ലതുംയാചിച്ചാൽഅവൻനമ്മെകെൾ്ക്കുന്നു</lg><lg n="൧൫">എന്നത്രെ—എന്തുയാചിച്ചാലുംഅവൻനമ്മെകെൾ്ക്കുന്നുഎ
ന്നറികിൽനാംഅവനൊടുയാചിച്ചയാചനകൾ ലഭിച്ചുഎ</lg><lg n="൧൬">ന്നും‌അറിയുന്നു—ആരാനുംതന്റെസഹൊദരൻ‌മരണ
ത്തിലെക്കല്ലാത്തപാപം ചെയ്തുപിഴെക്കുന്നതുകണ്ടാൽ
യാചിക്കുംഅവനുജീവനെകൊടുക്കയുംആംമരണത്തിലെ
ക്കല്ലാത്തപാപം‌ചെയ്യുന്നവൎക്കതന്നെ–മരണത്തിന്നുള്ള
പാപംഉണ്ടു—അതിന്നായിചൊദിക്കെണം എന്നുഞാൻ</lg><lg n="൧൭">ചൊല്ലുന്നില്ല—എല്ലാഅനീതിയുംപാപമാകുന്നു–മരണത്തി</lg><lg n="൧൮">ന്നല്ലാത്തപാപവും ഉണ്ടു—ദൈവത്തിൽനിന്നുജനിച്ചവ
ൻ‌ആരുംപാപംചെയ്യാഎന്നുനാം‌അറിയുന്നു–അല്ലദൈ
വത്തിൽനിന്നുജനിച്ചവൻതന്നെത്താൻസൂക്ഷിക്കുന്നുദു</lg><lg n="൧൯">ഷ്ടൻ‌അവനെ തൊടുന്നതുംഇല്ല—നാംദൈവത്തിൽനി
ന്നുആകുന്നുഎന്നുംസൎവ്വലൊകവുംദുഷ്ടനിൽകിടക്കുന്നു</lg><lg n="൨൦">എന്നുംനാം അറിയുന്നു—ദെവപുത്രൻവന്നുനാംസത്യമു
ള്ളവനെഅറിവാനായിനമുക്കുവിവെകം തന്നുഎന്നുംഅ
റിയുന്നു—അതിനാൽനാംസത്യമുള്ളവനിൽഅവന്റെപു
ത്രനായയെശു ക്രീസ്തനിൽതന്നെആകുന്നു–ഇവൻസത്യ</lg><lg n="൨൧">ദൈവവുംനിത്യജീവനുംആകുന്നു—പൈതങ്ങളെ വിഗ്ര
ഹങ്ങളിൽനിന്നുനിങ്ങളെകാത്തുകൊൾ്‌വിൻ</lg> [ 285 ]

<lg n="">൨. യൊഹനാൻ

ഒരുസഭയെ(൪)വിശ്വാസസ്നെഹങ്ങളിൽനിലനില്പാൻ
പ്രബൊധിപ്പിക്കുന്നതു–

</lg><lg n="൧">തെരിഞ്ഞെടുക്കപ്പെട്ട കൎത്ത്രിക്കുംഞാൻസത്യത്തിൽസ്നെ</lg><lg n="൨">ഹിക്കുന്നഅവളുടെമക്കൾ്ക്കും മൂപ്പൻ(എഴുതുന്നത്)—ഞാൻ
മാത്രമല്ലസത്യത്തെഅറിഞ്ഞവർഎല്ലാവരുംനമ്മിൽ വസി
ക്കുന്നതുംനമ്മൊടുഎന്നെക്കുംനില്പതുംആകുന്നസത്യത്തിൽ</lg><lg n="൩">നിമിത്തം(നിങ്ങളെ സ്നെഹിക്കുന്നു)—പിതാവായദൈവ
ത്തിൽനിന്നുംപിതാവിൻപുത്രനായയെശു ക്രീസ്തൻഎന്ന
കൎത്താവിൽനിന്നുംസത്യത്തിലുംസ്നെഹത്തിലുംനിങ്ങ</lg><lg n="൪">ളൊടുകരുണകനിവു സമാധാനവുംഉണ്ടാവൂ—നമുക്കു
പിതാവിൽനിന്നുകല്പനവന്നതുപൊലെനിന്റെമക്ക
ളിൽ ചിലർസത്യത്തിൽനടക്കുന്നതുഞാൻകണ്ടെത്തു</lg><lg n="൫">കയാൽഅത്യന്തംസന്തൊഷിച്ചു—ഇനി കൎത്ത്രീ നിണക്ക
പുതിയകല്പനഅല്ലആദിമുതൽനമുക്കുഉണ്ടായതത്രെ
ഞാൻഎഴുതിക്കൊണ്ടുനാം അന്യൊന്യംസ്നെഹിക്കാക</lg><lg n="൬">എന്നുനിന്നൊടുചൊദിക്കുന്നു—നാംഅവന്റെകല്പനക
ളിൻ പ്രകാരംനടക്കുകഎന്നത് സ്നെഹംതന്നെആകുന്നു–
ആയതിനാൽനടക്കെണംഎന്നത് നാം ആദിമുതൽകെട്ടപ്ര
കാരംകല്പനആകുന്നതു—ജഡത്തിൽവരുന്നവൻ</lg><lg n="൭">എന്നുയെശുക്രീസ്തനെസ്വീകരിക്കാത്തവഞ്ചകർപ
ലരും ലൊകത്തിൽപുക്കുവല്ലൊ–വഞ്ചകനുംഎതിൎക്രീ</lg><lg n="൮">സ്തനുംഇപ്രകാരമുള്ളവനത്രെ—നാംഅദ്ധ്വാനിച്ചു ഉ
ണ്ടാക്കിയതുകളയാതെപൂൎണ്ണകൂലിയെപ്രാപിക്കെണ്ടതി</lg>

[ 286 ] <lg n="൯">ന്നു നിങ്ങളെതന്നെനൊക്കുവിൻ—ക്രീസ്തന്റെഉപദെ
ശത്തിൽവസിക്കാതെലംഘിപ്പവന്നു ആൎക്കുംദൈവം
ഇല്ലക്രീസ്തന്റെഉപദെശത്തിൽവസിക്കുന്നവന്നുപിതാ</lg><lg n="൧൦">വുംപുത്രനുംഉണ്ടു— ഒരുത്തൻഈഉപദെശംധരിക്കാ
തെനിങ്ങളിലെക്ക് വരികിൽഅവനെവീട്ടിൽചെൎത്തുകൊ</lg><lg n="൧൧">ൾ്കയുംകുശലംപറകയുംഅരുതു–അവനൊടുകുശലം പറയു
ന്നവൻഅവന്റെദുഷ്ക്രിയകൾ്ക്കകൂട്ടാളിആകുന്നുസത്യം</lg><lg n="൧൨">—നിങ്ങൾ്ക്കഎഴുതുവാൻ പലവുംഉണ്ടായിട്ടുംകടലാസ്സും
മഷിയുംകൊണ്ടുചെയ്‌വാൻമനസ്സില്ലാഞ്ഞു—കാരണം
നമ്മുടെസന്തൊഷംപൂൎണ്ണമാകെണ്ടതിന്നുനിങ്ങളിൽവ</lg><lg n="൧൩">ന്നുമുഖാമുഖമായിചൊല്വാൻആശിക്കുന്നു— നിന്റെ
തെരിഞ്ഞെടുത്തസഹൊദരിയുടെമക്കൾനിന്നെവന്ദി
ക്കുന്നു—

൩. യൊഹനാൻ

ഗായനെസഹൊദര പ്രീതി നിമിത്തംപുകണ്ണു(൯)ദ്യൊത്ര
ഫാവിന്റെ കുറ്റവുംമറ്റുംചൊല്ലിഎഴുതുന്നതു

</lg><lg n="൧">മൂപ്പനായഞാൻസത്യത്തിൽസ്നെഹിക്കുന്നപ്രീയഗായന്നു</lg><lg n="൨">(എഴുതുന്നതു)— ഹെ പ്രീയനിന്റെദെഹിസുഖിക്കുമ്പൊ
ലെനീഎല്ലാംകൊണ്ടുംതഴെച്ചുംസുഖിച്ചുംവരെണംഎന്നു</lg><lg n="൩"> ഞാൻഅപെക്ഷിക്കുന്നു—സഹൊദരന്മാർവന്നുനീസത്യ
ത്തിൽനടക്കുന്നപ്രകാരം നിന്റെസത്യത്തിന്നുസാക്ഷ്യം</lg><lg n="൪">ചൊല്ലുകയാൽ ഞാൻഅത്യന്തംസന്തൊഷിച്ചു—എന്റെ
മക്കൾസത്യത്തിൽനടക്കുന്നുഎന്നുകെൾ്ക്കയിൽഅധികം</lg> [ 287 ]

<lg n="൫">വലിയസന്തൊഷംഎനിക്കില്ല—പ്രീയനീസഹൊദരരിലും
അതിഥികളിലുംഅദ്ധ്വാനിക്കുന്നത് ഒക്കയുംവിശ്വാസ്തമാ</lg><lg n="൬">യി ചെയ്യുന്നു—അവർസഭയുടെമുമ്പാകെനിന്റെസ്നെഹത്തി
ന്നു സാക്ഷ്യംചൊല്ലിഇവരെനീദൈവത്തിന്നുയൊഗ്യമാ</lg><lg n="൭">കുംവണ്ണംയാത്രഅയച്ചുഎങ്കിൽനന്നായി ചെയ്യും—അവ
രല്ലൊആനാമത്തിന്നുവെണ്ടിപുറപ്പെട്ടുജാതികളൊടുഒ</lg><lg n="൮">ന്നും മെടിക്കാതെനടക്കുന്നു—എന്നാൽ‌ഇപ്രകാരമുള്ളവ
രെനാംസത്യത്തിന്നുകൂട്ടുപണിക്കാർ ആകുവാൻതുണെ</lg><lg n="൯">ച്ചുകൊള്ളെണ്ടതു—(അങ്ങെ)സഭെക്കുഞാൻഎഴുതി
എങ്കിലുംഅവരിൽ മുതലാളിയായിനടിക്കുന്നദ്യൊത്ര</lg><lg n="൧൦">ഫാ ഞങ്ങളെകൈക്കൊള്ളുന്നില്ല—ആകയാൽഞാൻ
വന്നാൽഞങ്ങളെദുൎവ്വാക്കുകളാൽശകാരിച്ചുകൊണ്ടുചെ
യ്യുന്ന ക്രീയകളെഅവനെ ഒൎമ്മവരുത്തും–ആയവപൊരാഎ
ന്നുവെച്ചുംസഹൊദരരെതാൻഎറ്റുകൊള്ളാത്തത് എന്നി
യെമനസ്സുള്ളവരെവിരൊധിക്കയുംസഭയിൽ നിന്നുആട്ടി</lg><lg n="൧൧">ക്കളകയുംചെയ്യുന്നു— പ്രീയനല്ലതല്ലാതെതീയതിനെഅ
നുകരിക്കൊല്ലാ–നന്മചെയ്യുന്നവൻദൈവത്തിൽ നിന്നുആ</lg><lg n="൧൨">കുന്നുതിന്മചെയ്യുന്നവൻദൈവത്തെകണ്ടില്ല—ദെമെ
ത്രീയന്നുഎല്ലാവരാലും സത്യംഎന്നതിനാലുംതന്നെസാ
ക്ഷ്യംവന്നിട്ടുണ്ടു–ഞങ്ങളുംസാക്ഷ്യംചൊല്ലുന്നുഞങ്ങളുടെ
സാക്ഷ്യംസത്യമുള്ളത്എന്നുനിങ്ങൾഅറികയുംചെയ്യു</lg><lg n="൧൩">ന്നു—എഴുതുവാൻപലവുംഉണ്ടായിട്ടും മഷിയുംതൂവലും</lg><lg n="൧൪">കൊണ്ടുനിണക്കഎഴുതുവാൻമനസ്സില്ല—വെഗംനിന്നെ
കാണ്മാൻ ആശിക്കുന്നുതാനുംഎന്നാൽനാംമുഖാമുഖമാ</lg><lg n="൧൫">യിചൊല്ലാം–നിണക്കസമാധാനം—സ്നെഹിതന്മാർ നിന്നെ
വന്ദിക്കുന്നു–സ്നെഹിതന്മാരെപെരുപെരായിട്ടുവന്ദിക്ക.</lg>

[ 288 ] യൂദാവിന്റെ ലെഖനം

പെത്രൻ (൨. പെ. ൨) മുന്നറിയിച്ച ഉപദെഷ്ടാക്കളുടെ വ്യാപാ
രത്താൽ സംഗതി വന്ന ഉപദെശപ്രബൊധനങ്ങൾ

<lg n="൧">യെശുക്രീസ്തന്റെ ദാസനും യാകൊബിന്റെ സഹൊദര
നുമായ യൂദാ- വിളിക്കപ്പെട്ടും പിതാവായ ദൈവത്തിൽ വി
ശുദ്ധീകരിക്കപ്പെട്ടും യെശുക്രിസ്തന്നായി സൂക്ഷിക്കപ്പെട്ടും</lg><lg n="൨"> ഇരിക്കുന്നവൎക്ക (എഴുതുന്നത്)- നിങ്ങൾ്ക്ക കനിവും സമാധാന
സ്നെഹങ്ങളും പെരുകി വരുവൂതാക</lg>

<lg n="൩">പ്രീയമുള്ളവരെ സാധാരണരക്ഷയെ കൊണ്ടു നിങ്ങ
ൾ്ക്കു എഴുതുവാൻ എല്ലാ പ്രയത്നവും ചെയ്തിരിക്കും കാലം വിശു
ദ്ധൎക്ക ഒരിക്കൽ ഭരമെല്പിക്കപ്പെട്ട വിശ്വാസത്തിന്നായി
പൊരാടെണ്ടതിന്നു പ്രബൊധിപ്പിച്ചെഴുതുവാൻ ഒർ ആ</lg><lg n="൪">വശ്യം തൊന്നി- എങ്ങിനെ എന്നാൽ നമ്മുടെ ദൈവത്തി
ൻ കരുണയെ കാമഭൊഗത്തിലെക്ക് മറിച്ചു വെച്ചു എക നാ
ഥനും നമ്മുടെ കൎത്താവുമായ യെശുക്രീസ്തനെ തള്ളിപ്പറ
യുന്ന അഭക്തർ ചിലരും നുഴഞ്ഞുവന്നു- അവർ പണ്ടെ
ഈ ന്യായവിധിയിലെക്ക മുൻ എഴുതപ്പെട്ടവർ തന്നെ-</lg><lg n="൫"> ഇത് എല്ലാം പണ്ട് അറിഞ്ഞവർ എങ്കിലും നിങ്ങളെ ഞാൻ
ഒപ്പിപ്പാൻ ഇഛ്ശിക്കുന്നിതു- കൎത്താവു മിസ്രയിൽ നിന്നു
സ്വജനത്തെ രക്ഷിച്ചിട്ടും വിശ്വസിക്കാത്തവരെ പിന്നെ</lg><lg n="൬">യും നശിപ്പിച്ചു എന്നും- തങ്ങളുടെ വാഴ്ചയെ കാത്തു കൊള്ളാ
തെ സ്വവാസത്തെ വിട്ടുപൊയ ദൂതരെ എന്നെക്കുമുള്ള
കെട്ടുകളാൽ അന്ധകാരത്തിങ്കീൖയിട്ടു മഹാദിവസത്തിൻ</lg><lg n="൭"> വിധിക്കായി സൂക്ഷിച്ചിരിക്കുന്നു എന്നും- അതുപൊലെ</lg> [ 289 ]

<lg n="">സദൊംഘമൊറയും അവറ്റിൻ ചുറ്റുമുള്ള പട്ടണങ്ങളും അ
വൎക്ക ഒത്തവണ്ണം പുലയാടി അന്യജഡത്തിൻ പിന്നാലെ
നടന്നു പൊയതിനാൽ നിത്യാഗ്നി വിധിയെ സഹിച്ചു ദൃഷ്ടാ</lg><lg n="൮">ന്തമായിക്കിടക്കുന്നു എന്നും ഉള്ളവ തന്നെ-എങ്കിലുംസ
മപ്രകാരത്തിൽ ഇവരും സ്വപ്നാവസ്ഥയിലായി ജഡത്തെ
മലിനമാക്കുന്നു കൎത്തൃത്വത്തെ നിരസിക്കുന്നു തെജസ്സുക</lg><lg n="൯">ളെ ദുഷിച്ചു ചൊല്ലുന്നു- എന്നാൽ പ്രധാനദൂതനായ മിക
യെൽ കൂടെ പിശാചൊട് ഇടഞ്ഞു മൊശയുടെ ദെഹം ചൊല്ലി
വാദിക്കുമ്പൊൾ ദൂഷണവിധിയെ ഉച്ചരിപ്പാൻ തുനിയാ
തെ കൎത്താവ് നിന്നെ ശാസിക്ക എന്നു പറഞ്ഞതെ ഉള്ളു-</lg><lg n="൧൦"> ഇവരൊ തങ്ങൾ അറിയാത്തവയെല്ലാം ദുഷിച്ചു പറയുന്നു-
ബുദ്ധിയില്ലത്താ മൃഗങ്ങളെ പൊലെ എന്തെല്ലാം പ്രാകൃതമാ</lg><lg n="൧൧">യി ബൊധിക്കുന്നു എവറ്റിൻ കെട്ടുപൊകുന്നു- അവൎക്ക
ഹാ കഷ്ടം കായിൻ വഴിയിൽ നടന്നു കൂലിക്കായി ബില്യാ
മിൻ ഭ്രമത്തിൽ ലയിച്ചു കൊറഹിൻ കലഹവാക്കിനാൽ</lg><lg n="൧൨"> നശിച്ചുപൊയവരല്ലൊ- ഇവർ നിങ്ങളുടെ സ്നെഹസദ്യക
ളിൽ അഞ്ചാതെ കൂടി (യഥെഷ്ടം) നുകൎന്നു തങ്ങളെ ത
ന്നെ മെക്കുക കൊണ്ടു കടല്പാറകൾ ആകുന്നു- കാറ്റുകൾ അ
ടിച്ചു നീർ ചൊരിയാതെ കടക്കുന്ന മെഘങ്ങൾ- കായ്ക്കും കാ
ലം കഴിഞ്ഞ നിഷ്ഫലവൃക്ഷങ്ങൾ രണ്ടുരു ചത്തവയും വെ</lg><lg n="൧൩">രറ്റു പൊയവയും തന്നെ- തങ്ങളുടെ നാണക്കെടുകളെ
നുരെച്ചു തള്ളുന്ന കടലിലെ കൊടുന്തിരകൾ- അന്ധത
മസ്സു നിത്യതെക്കായി കാക്കപ്പെട്ടുള്ള ഭ്രമനക്ഷത്രങ്ങ</lg><lg n="൧൪">ൾ തന്നെ- ഇവരെ ഉദ്ദേശിച്ചു ആദാമിൽ നിന്നു എ
ഴാമനായ ഹാനൊൿ കൂടെ പ്രവചിച്ചിതു- ഇതാ കൎത്താ
വ് തന്റെ വിശുദ്ധ ലക്ഷങ്ങളൊടു കൂടെ വന്നതു-</lg>

[ 290 ] <lg n="൧൫">എല്ലാവൎക്കായും ന്യായം വിസ്തരിപ്പാനും ഭക്തികെടായി ചെ
യ്ത സകല അധൎമ്മ ക്രീയകൾ നിമിത്തവും പാപികൾ തനിക്ക ച്പ്
ന്ന സകല നിഷ്ഠുരങ്ങൾ നിമിത്തവും അവരുടെ അഭക്തരെ ഒ</lg><lg n="൧൬">ക്കയും ബൊധം വരുത്തി ശാസിപ്പാനും എന്നത്രെ- ഇവർ
തങ്ങളുടെ മൊഹങ്ങ്ലെ അനുസരിച്ചു നടക്കകൊണ്ടു പിറുപി
റുപ്പുകാരും ആവലാധിക്കാരും ആകുന്നു- പ്രയൊജനം വി
ചാരിച്ചു മുഖസ്തുതി ആചരിച്ചും കൊണ്ടു അവരുടെ വായി അ</lg><lg n="൧൭">തി മാനുഷം ചൊല്ലുന്നു- നിങ്ങളൊ പ്രീയമുള്ളവരെ നമ്മുടെ
കൎത്താവായ യെശുക്രീസ്തന്റെ അപൊസ്തൊലർ മുൻ ചൊ</lg><lg n="൧൮">ന്ന വാക്കുകളെ ഒൎപ്പിൻ- അന്ത്യകാലത്തിൽ തങ്ങളുടെ ഭ
ക്തി ഹീനമൊഹങ്ങളിൻ പ്രകാരം നടക്കുന്ന പരിഹാസ</lg><lg n="൧൯">ക്കാരുണ്ടാകുമെന്നവർ നിങ്ങളൊടു പറഞ്ഞുവല്ലൊ ആയവർ
വെർപിരിഞ്ഞു കൊണ്ടു ആത്മാവില്ലാത്ത പ്രാണമയന്മാ</lg><lg n="൨൦">ർ അത്രെ- നിങ്ങളൊ പ്രിയമുള്ളവരെ നിങ്ങളുടെ അതി
വിശുദ്ധവിശ്വാസത്തിന്മെൽ നിങ്ങളെ തന്നെ പണി ചെ</lg><lg n="൨൧">യ്തും- വിശുദ്ധാത്മമൂലം പ്രാൎത്ഥിച്ചും നമ്മുടെ കൎത്താവായ യെ
ശുക്രീസ്തന്റെ കനിവെ നിത്യജീവനായിട്ടു പാൎത്തും കൊണ്ടു</lg><lg n="൨൨"> ദെവസ്നെഹത്തിൽ നിങ്ങളെ തന്നെ കാത്തു കൊൾ്വിൻ- പി
ന്നെ അതുൽ സംശയിക്കുന്നവരെ ബൊധം വരുത്തുവിൻ</lg><lg n="൨൩"> ചിലരെ തീയിൽ നിന്നു പറിക്കും വണ്ണം ഉദ്ധരിപ്പിൻ ജഡ
ത്താൽ കറവന്നാൽ അങ്കിയെയും ദ്വെഷിച്ചു ചിലരെ ഭയത്തൊ
ടെ കനിഞ്ഞും കൊൾ്വിൻ.</lg> <lg n="൨൪">നിങ്ങളെ പിഴുകാതെ സൂക്ഷിച്ചു തന്റെ തെജസ്സിൻ മുമ്പി
ൽ കറകൂടാതെ ഉല്ലാസത്തൊടെ നിറുത്തുവാൻശക്തിയുള്ള</lg><lg n="൨൫"> എകദൈവവും (നമ്മുടെ കൎത്താവായ യെശുക്രീസ്തന്മൂലം)
നമ്മുടെ രക്ഷിതാവും ആയവന്നു തെജസ്സും മഹിമയും ബ</lg> [ 291 ]

<lg n="">ലവും അധികാരവും സൎവ്വയുഗത്തിന്മുമ്പെയും ഇപ്പൊഴും എ
ല്ലായുഗങ്ങളിലും ഇരിപ്പൂതാക- ആമെൻ-</lg>

യൊഹനാന്റെ വെളിപ്പാടു

൧. അദ്ധ്യായം

(൪) വന്ദനം (൯) യൊഹനാന്റെ ദൎശന വിവരം

<lg n="൧">യെശുക്രീസ്തന്റെ വെളിപ്പാടു- ആയതിനെ വെഗത്തി
ൽ ഉണ്ടാകെണ്ടുന്നവ സ്വദാസന്മാൎക്ക കാണിക്കെണ്ടതിന്നു
ദൈവം അവനു കൊടുത്തു അവനും സ്വദൂതനെ കൊണ്ടു
നിയൊഗിച്ചു തന്റെ ദാസനായ യൊഹനാനെ അറിയി</lg><lg n="൨">ച്ചതു- ഇവൻ ദെവവചനവും യെശുക്രിസ്തന്റെ സാക്ഷ്യവും</lg><lg n="൩"> ആയിതാൻ കണ്ടവ ഒക്കയും സാക്ഷിപ്പെടുത്തി- (ഈ) പ്ര
വാചക വാക്കുകളെ വായിക്കുന്നവനും കെൾ്ക്കുന്നവരും അതി
ൽ എഴുതിയവറ്റെ സൂക്ഷിക്കുന്നവരും ധന്യന്മാർ- സമയം അ
ടുത്തിരിക്കുന്നു സത്യം-</lg>

<lg n="൪">ആസ്യയിലുള്ള എഴു സഭകൾ്ക്കും യൊഹനാൻ (എഴുതു
ന്നതു)- ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനും ആയ
വനിൽ നിന്നും അവന്റെ സിംഹാസനത്തിന്മുമ്പിലുള്ള ൭</lg><lg n="൫"> ആത്മാക്കളിൽ നിന്നും- വിശ്വാസ്തസാക്ഷിയും മരിച്ചവ
രിൽ ആദ്യജാതനും ഭൂമിരാക്കന്മാരെ വാഴുന്നവനും
ആയ യെശുക്രീസ്തനിൽ നിന്നും നിങ്ങൾ്ക്ക കരുണയും സമാ</lg><lg n="൬">ധാനവും ഉണ്ടാക- നമ്മെ സ്നെഹിക്കുന്നവനും നമ്മെ പാപ
ങ്ങളിൽ നിന്നു സ്വരക്തത്തിൽ കഴുകി നമ്മെ സ്വപിതാവാ
യ ദൈവത്തിന്നു രാജ്യവും പുരൊഹിതരും ആക്കി തീ</lg>

[ 292 ] <lg n="">ൎത്തവനും ആയവനു യുഗാദിയുഗങ്ങളൊളം തെജസ്സും ബ</lg><lg n="൭">ലവും (ഉണ്ടു) ആമെൻ- കണ്ടാലും അവൻ മെഘങ്ങളുമായി
വരുന്നു എല്ലാം കണ്ണും (ജക. ൧൨, ൧൦) അവനെ കുത്തി തുളെ
ച്ചവരും അവനെ കാണും- ഭൂമിയിലെ ഗൊത്രങ്ങൾ ഒക്കയും</lg><lg n="൮"> അവനെ ചൊല്ലി തൊഴിക്കയും ചെയ്യും- അതെ ആമെൻ-
ഞാൻ അകാരവും ഓകാരവും (ആദിയും അന്തവും) ആകു
ന്നു എന്നു ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനും ആയ
കൎത്താവാകുന്ന സൎവ്വശക്തൻ പറയുന്നു-</lg> <lg n="൯">നിങ്ങളുടെ സഹൊദര കഷ്ടതയിലും രാജ്യത്തിലും യെ
ശുവിങ്കലെ ക്ഷാന്ത്രിയിലും കൂട്ടാളിയുമായ യൊഹനാൻ എ
ന്നുള്ള ഞാൻ ദൈവവചനവും യെശുസാക്ഷ്യവും നിമിത്ത</lg><lg n="൧൦">മായി പത്മനാമമുള്ള ദ്വീപിൽ ആയി- കൎത്താവിൻ വാരത്തി
ൽ ആത്മാവിലായി എന്റെ പിറകിൽ കാഹളത്തിന്നൊ</lg><lg n="൧൧">ത്ത മഹാശബ്ദം കെട്ടുഞാൻ അകാരവും ഓകാരവും ഒന്നാമ
ന്നും ഒടുക്കത്തവനും തന്നെ നീ ദൎശിക്കുന്നത് പുസ്തകത്തിൽ എ
ഴുതി എഫെസു- സ്മുൎന്ന- പെൎഗ്ഗമു- ധുയതൈര- സൎദ്ദി ഫിലദല്പി</lg><lg n="൧൨">യ- ലവുദിക്യ എന്ന ൭ സഭകൾ്ക്കും അയക്കുക- എന്നു എന്നൊ
ടു ഉരെക്കുന്ന ശ്ബ്ദത്തെ കാണ്മാൻ തിരിഞ്ഞു- തിരിഞ്ഞ</lg><lg n="൧൩">പ്പൊൾ ൭ പൊൻ നിലവിളക്കുകളെയും- നിലവിളക്കുകളു
ടെ നടുവിൽ മനുഷ്യപുത്രനൊടു സദൃശനായവനെയും കണ്ടു
അവൻ നിലയങ്കി ധരിച്ചും മുലകളൊടു പൊൻ കച്ച പൂണ്ടും</lg><lg n="൧൪"> ഉള്ളവൻ- അവന്റെ തലയും മുടിയും വെളുത്ത പഞ്ഞി
പൊലെ ഹിമത്തൊളം വെള്ളയും കണ്ണുകൾ അഗ്നിജ്വാലെ</lg><lg n="൧൫">ക്ക ഒത്തതും- അവന്റെ കാലുകൾ ഉലയിൽ ചുട്ടുപഴുപ്പിച്ച
അമ്പർ ലൊഹത്തിന്നു സദൃശവും അവന്റെ ശബ്ദം ബഹു</lg><lg n="൧൬"> ജലങ്ങളുടെ ശബ്ദം പൊലയും തന്നെ- അവന്റെ വലങ്ക</lg> [ 293 ]

<lg n="൧൬">യ്യിൽ ൭ നക്ഷത്രങ്ങൾ ഉണ്ടു- അവന്റെ വായിൽ നിന്നു മൂൎച്ച
യുള്ള ഇരുമുനവാൾ പുറപ്പെടുന്നു- അവന്റെ മുഖം ആദി</lg><lg n="൧൭">ത്യൻ തൻ ശക്തിയിൽ പ്രകാശിക്കും പൊലെ തന്നെ- ആ
യവനെ ഞാൻ കണ്ടപ്പൊൾ ചത്തവനെപൊലെ അവ
ന്റെ കാൽക്കൽ വീണു അവനും തൻ വലങ്കൈ എന്മെൽ
വെച്ചു- ഭയപ്പെടല്ല ഞാൻ ആദ്യനും അന്ത്യനും ജീവനുള്ള</lg><lg n="൧൮">വനും ആകുന്നു- ഞാൻ മരിച്ചവനായി ഇതാ യുഗാദിയുഗ
ങ്ങളൊളം ജീവിച്ചിരിക്കുന്നവനും ആകുന്നു- പാതാളത്തി</lg><lg n="൧൯">ന്നും മരണത്തിന്നും ഉള്ളതാക്കൊലുകളും എനിക്കുണ്ടു- എ
ങ്കിലൊ നീ കണ്ടവയും ആകുന്നവയും ഇതിൽ പിന്നെ സം</lg><lg n="൨൦">ഭവിപ്പാനുള്ളവയും എഴുതുക- നീ എന്റെ വലങ്കൈ
മെൽ കണ്ട ൭ നക്ഷത്രങ്ങളുടെ മൎമ്മത്തെയും ആ ൭ പൊൻ
നിലവിളക്കുകളെയും (എഴുതുക)- ആ ൭ നക്ഷത്രങ്ങൾ ൭ സ
ഭകളുടെ ദൂതന്മാരാകുന്നു- ആ ൭ നിലവിളക്കുകൾ ൭ സഭകളുമ്മാകുന്നു</lg>

൨ അദ്ധ്യായം

(൧‌) എഫെസു- (൮) സ്മുൎന്ന- (൧൨)- പെൎഗ്ഗമു- (൧൮) ധുയ
തൈര ഈ സഭകൾ്ക്കുള്ള ലെഖനങ്ങൾ

<lg n="൧">എഫെസ്യസഭയുടെ ദൂതന്നു എഴുതുക- എഴുനക്ഷത്രങ്ങ
ളെയും തന്റെ വലങ്കൈയ്യിൽ പിടിച്ചും കൊണ്ടു ൭ പൊന്നി</lg><lg n="൨">ലവിളക്കുകളുടെ നടുവിലും നടക്കുന്നവർ പറയുന്നിതു- ഞാ
ൻ നിന്റെ ക്രീയകളെയും നിന്റെ പ്രയത്നക്ഷാന്തികളെ
യും ആകാത്തവരെ പൊറുത്തു കൂടാതതും അപൊസ്തലരല്ലാ
തിരിക്കെ തങ്ങൾ അപൊസ്തലർ എന്നു ചൊല്ലുന്നവരെ പ</lg><lg n="൩">രീക്ഷിച്ചു കള്ളന്മാർ എന്നു കണ്ടതും- നീ ക്ഷാന്തിയുള്ള
വനായി തളൎച്ച വരാതെ എൻ നാമം നിമിത്തം പൊറുത്തു</lg><lg n="൪">കൊണ്ടതും ഞാൻ അറിഞ്ഞിരിക്കുന്നു- എങ്കിലും നിന്റെ</lg>

[ 294 ] <lg n="">ആദ്യസ്നെഹത്തെ കൈവിട്ടു എന്നുള്ളതു നിന്റെ നെരെ</lg><lg n="൫"> എനിക്കുണ്ടു- ആകയാൽ നീ എന്തിങ്കൽ നിന്നു വീണി
രിക്കുന്നു എന്ന് ഒൎത്തുമനന്തിരിഞ്ഞു ആദ്യക്രീയകളെ ചെ
യ്തുകൊൾ്ക- അല്ലാഞ്ഞാൽ ഞാൻ വെഗത്തിൽ നിണക്കാ
യി വന്നു നിന്റെ നിലവിളക്കിനെ സ്വസ്ഥലത്തിൽ നിന്നു</lg><lg n="൬"> നീക്കും മാനസാന്തരപ്പെടാഞ്ഞാലത്രെ- എങ്കിലും ഞാനും
പകെക്കുന്ന നിക്കൊലാവ്യരുടെ ക്രീയകളെ നീ പകെക്കുന്ന</lg><lg n="൭">തു തന്നെ നിണക്കുണ്ടു- ആത്മാവ് സഭകളൊടു പറയുന്നത്
എന്തെന്നു ചെവിയുള്ളവർ കെൾ്ക്കുക- ജയിക്കുന്നവന്നു ഞാ
ൻ ദൈവത്തിൻ പരദീസയിൽ ഇരിക്കുന്ന ജീവവൃക്ഷത്തിൽ
നിന്നു ഭക്ഷിപ്പാൻ കൊടുക്കും.</lg>

<lg n="൮">സ്മുൎന്നയിലെസഭയുടെ ദൂതന എഴുതുക- ആദ്യനും അന്ത്യനും
ആയി മരിച്ചശെഷം ജീവിച്ചുകൊണ്ടവൻ പറയുന്നിതു-</lg><lg n="൯"> ഞാൻ നിന്റെ ക്രിയകളെയും കഷ്ടതയെയും ദാരിദ്യ
ത്തെയും (നീ ധനവാനാകുന്നു താനും) തങ്ങൾ യഹൂദർ എന്നു
ചൊല്ലിയും യഹൂദരല്ല സാത്താന്റെ പള്ളീയാകുന്നവരുടെ</lg><lg n="൧൦"> ദൂഷണത്തെയും അറിഞ്ഞിരിക്കുന്നു- നീ സഹിപ്പാനു
ള്ളവ ഒന്നും ഭയപ്പെടായ്ക- കണ്ടാലും നിങ്ങൾ പരീക്ഷിക്ക
പ്പെടുവാൻ പിശാച് നിങ്ങളിൽ ചിലരെ തടവിൽ ആക്കി
ക്കളയും പത്തുദിവസം കൊണ്ടു നിങ്ങൾ്ക്ക ഉപദ്രവം ഉണ്ടാകും-
മരണപൎയ്യന്തം വിശ്വസ്തനാക എന്നാൽ ഞാൻ ജീവകിരീ</lg><lg n="൧൧">ടത്തെ നിണക്ക തരും- ആത്മാവ് പറയുന്നത് എ
ന്തെന്നു ചെവിയുള്ളവൻ കെൾ്ക്കുക- ജയിക്കുന്നവനു രണ്ടാം മ
രണത്താൽ ചെതം വരികയില്ല-</lg>

<lg n="൧൨">പെൎഗ്ഗമിലെസഭയുടെ ദൂതനു എഴുതുക- മൂൎച്ചയുള്ള ഇരുമു</lg><lg n="൧൩">നവാളുള്ളവൻ പറയുന്നിതു- ഞാൻ നിന്റെ ക്രിയകളെയും</lg> [ 295 ]

<lg n="">നീ പാൎക്കുന്നതു സാത്താന്റെ സിംഹാസനം ഉള്ളെടം എന്നും
നീ എന്റെ നാമത്തെ പിടിച്ചിരിക്കുന്നതും അന്തിപാ എനി
ക്ക വിശ്വസ്തസാക്ഷിയായ നാളുകളിലും എന്റെ വിശ്വാസ
ത്തെ തള്ളിപ്പറയാഞ്ഞതു്. ഞാനറിഞ്ഞിരിക്കുന്നു അ
വനല്ലൊ നിങ്ങളിടയിൽ കൊല്ലപ്പെട്ടു സാത്താൻ പാൎക്കു</lg><lg n="൧൪">ന്നെടത്തിൽ തന്നെ- എങ്കിലും നിന്റെ നെരെ എനി
ക്ക അല്പം ചിലതുണ്ടു. ഇസ്രയെൽ പുത്രർ വിഗ്രഹാൎപ്പിത
ങ്ങളെ തിന്നും പുലയാട്ടു ചെയ്തും പൊകെണ്ടതിന്നു അവൎക്ക
ഇടൎച്ചവെപ്പാൻ ബാലാക്കിന്നു ഉപദെശിച്ചുള്ള ബില്യാമി
ന്റെ ഉപദെശത്തെ പിടിക്കുന്നവർ അവിടെ നിണക്കുണ്ടു-</lg><lg n="൧൫"> അപ്രകാരം ഞാൻ പകെക്കുന്ന നിക്കൊലാവ്യരുടെ ഉപ</lg><lg n="൧൬">ദെശത്തെ പിടിച്ചുകൊള്ളുന്നവർ നിണക്കും ഉണ്ടു- ആക
യാൽ മനന്തിരിയുക- അല്ലാഞ്ഞാൻ ഞാൻ വെഗം നിണക്കാ
യ്വന്നു എന്റെ വായിലെ വാളുകൊണ്ടു അവരൊടു പൊരാ</lg><lg n="൧൭">ടും- ആത്മാവ് സഭകളൊട് പറയുന്നത് എന്തെന്നു ചെവി
യുള്ളവൻ കെൾ്ക്കുക- ജയിക്കുന്നവനു ഞാൻ മറഞ്ഞിട്ടുള്ള
മന്നയിൽ നിന്നു കൊടുക്കും അവനു വെള്ളവിധിക്കല്ലും ല
ഭിക്കുന്നവനല്ലാതെ ആൎക്കും തിരിയാത പുതുപെർ ആ കല്ലി
ന്മെൽ എഴുതീട്ടുള്ളതിനെയും കൊടുക്കും</lg>

<lg n="൧൮">ധുയതൈരയിലെ സഭയുടെ ദൂതനു എഴുതുക- അഗ്നിജ്വാ
ലെക്ക ഒത്ത കണ്ണുകളും അമ്പർ ലൊഹത്തൊടു സദൃശമാ</lg><lg n="൧൯">യ കാലുകളും ഉള്ള ദൈവപുത്രൻ പറയുന്നിതു- ഞാൻ
നിന്റെ ക്രിയകളെയും സ്നെഹവിശ്വാസങ്ങളെയും നി
ന്റെ ശുശ്രൂഷയും ക്ഷാന്തിയും ഒടുക്കത്തെ ക്രീയകൾ മുമ്പി</lg><lg n="൨൦">ലെവറ്റിൽ എറയുള്ളതും അറിഞ്ഞിരിക്കുന്നു- എങ്കി
ലും നിന്റെ നെരെ എനിക്കുള്ളതു- താൻ പ്രവാചകി എ</lg>

[ 296 ] <lg n="">ന്നു ചൊല്ലി എന്റെ ദാസരെ പുലയാട്ടുവാനും വിഗ്രഹാൎപ്പി
തങ്ങളെ ഭക്ഷിപ്പാനും ഉപദെശിച്ചും ഭ്രമിപ്പിച്ചും കൊള്ളു
ന്ന ഇജബൽ എന്ന സ്ത്രീയെ നീ (തടുക്കാതെ) വിടുന്നതത്രെ</lg><lg n="൨൧"> അവൾ്ക്കു മനന്തിരിവാൻ ഞാൻ ഇടകൊടുത്തിട്ടും തന്റെ പു</lg><lg n="൨൨">ലയാട്ടു വിട്ടു മനന്തിരിഞ്ഞില്ല- കണ്ടാലും ഞാൻ അവളെ കി
ടക്കമെലും വളൊടു വ്യഭിചരിക്കുന്നവരെ വലിയ കഷ്ട
തയിലും ആക്കിക്കളയും അവളുടെ ക്രീയകളിൽ നിന്നു അ</lg><lg n="൨൩">വർ മനന്തിരിയാതെ പാൎത്താലത്രെ- അവളുടെ മക്ക
ളെയും ചാക്കിനാൽ കൊല്ലും ഞാൻ ഉൾ്പൂവുകളെയും ഹൃദയ
ങ്ങളെയും ആരായുന്നവർ എന്നു എല്ലാ സഭകളും അറി
യും- ഞാൻ നിങ്ങൾ്ക്ക എവൎക്കും ക്രീയകൾ്ക്ക അടുത്തത് കൊ</lg><lg n="൨൪">ടുക്കയും ചെയ്യും- പിന്നെ ഈ ഉപദെശത്തെ എടുക്കാ
തെ കണ്ടു അവർ പറയും പൊലെ സാത്താന്റെ ആഴങ്ങ
ൾ തിരിയാതെ ധുയതൈരയിൽ ശെഷിച്ചുള്ള നിങ്ങ
ൾ്ക്കു ഞാൻ പറയുന്നു- അന്യഭാരത്തെ നിങ്ങളിൽ ചുമത്തുക</lg><lg n="൨൫">യില്ല- എങ്കിലും നിങ്ങൾ്ക്കുള്ളതിനെ ഞാൻ വരുംവരെ പി</lg><lg n="൨൬">ടിച്ചുനില്പിൻ- ജയിച്ചും എന്റെ ക്രീയകളെ ഒടുക്കം വ
രെ സൂക്ഷിച്ചും കൊള്ളുന്നവന്നു ഞാൻ എന്റെ പിതാവി
ൽ നിന്നു ലഭിച്ച പ്രകാരം ജാതികളിന്മെൽ അധികാരം</lg><lg n="൨൭"> കൊടുക്കും- കുശവപാത്രങ്ങൾ നുറുങ്ങിപൊകും പൊലെ</lg><lg n="൨൮"> അവൻ ഇരിമ്പ് കൊൽ കൊണ്ടു അവരെ മെയ്ക്കും- ഞാ
ൻ ഉദയനക്ഷത്രത്തെയും അവനു കൊടുക്കും- ആത്മാ
വ സഭകളൊടു പറയുന്നത് എന്തെന്നു ചെവിയുള്ളവൻ
കെൾ്ക്കുക-</lg>

൩. അദ്ധ്യായം

(൧) സൎദ്ദീ- (൭) ഫിലദല്ഫിയ- (൧൪) ലവുദിക്യഈ സഭ [ 297 ]

കൾ്ക്കുള്ള ലെഖനങ്ങൾ

<lg n="൧">സൎദ്ദിയിലെ സഭയുടെ ദൂതനു എഴുതുക- ദൈവത്തിന്റെ
എഴാത്മാക്കളും ൭ നക്ഷത്രങ്ങളും ഉള്ളവൻ പറയുന്നിതു-
ഞാൻ നിന്റെ ക്രീയകളെയും ജീവനുള്ളവൻ എന്നു
പെരുണ്ടായിട്ടും ചത്തവനായിരിക്കുന്നതിനെയും അറിയു</lg><lg n="൨">ന്നു- ജാഗരിച്ചുവരിക ചാവാറായ ശെഷിച്ചുകളെ സ്ഥി
രീകരിക്കയും ചെയ്ക- നിന്റെ ക്രീയകളല്ലൊ എൻ ദൈ
വത്തിന്മുമ്പാകെ പൂൎണ്ണതയുള്ളവ അല്ല എന്നു ഞാൻ കണ്ടി</lg><lg n="൩">രിക്കുന്നു- ആകയാൽ നീ എതുപ്രകാരം ലഭിച്ചും കേട്ടും ഇരി
ക്കുന്നു എന്ന് ഒൎത്തും സൂക്ഷിച്ചും കൊണ്ടു മനന്തിരിയുക-
നീ ജാഗരിക്കുന്നില്ല എങ്കിലൊ ഞാൻ കള്ളനെ പൊലെ
വരും എതു നാഴികെക്ക നിന്റെ മെൽ വരും എന്നു നീ</lg><lg n="൪"> അറികയും ഇല്ല- തങ്ങളുടെ ഉടുപ്പുകളെ മലിനമാക്കാത്ത</lg><lg n="൫"> കുറയപെരുകൾ സൎദ്ദിയിൽ നിണക്കുണ്ടുതാനും- അവ
ർ പാത്രമാകയാൽ വെള്ളധരിച്ചും കൊണ്ടു എന്നൊടു
കൂടെ നടക്കും- ജയിക്കുന്ന വൻവെള്ളഉടുപ്പുകൾ ധരിക്കും
അവന്റെ നാമത്തെ ഞാൻ ജീവപുസ്തകത്തിൽ നിന്നു
മാച്ചുകളയാതെ എൻ പിതാവിനും അവന്റെ ദൂതന്മാ
ൎക്കും മുമ്പാകെ അവന്റെ നാമത്തെ എറ്റുപറകയും</lg><lg n="൬"> ചെയ്യും- ആത്മാവസഭകളൊടു പറയുന്നത് എന്തെന്നു
ചെവിയുള്ളവൻ കെൾ്ക്കുക-</lg>

<lg n="൭">ഫിലദല്ഫിയസഭയുടെ ദൂതനു എഴുതുക- വിശുദ്ധനും സ
ത്യവാനും ദാവീദിൻ താക്കൊലുള്ളവനും ആയി- ആരും
അടെക്കാതവണ്ണം തുറക്കയും ആരും തുറക്കാതെ അടെ</lg><lg n="൮">ക്കയും ചെയ്യുന്നവൻ പറയുന്നിതു- ഞാൻ നിന്റെ ക്രീയ
കളെ അറിഞ്ഞിരിക്കുന്നു- ഇതാ ഞാൻ നിന്റെ മുമ്പാ</lg>

[ 298 ] <lg n="">കെ തുറന്നവാതിൽ വെച്ചിരിക്കുന്നു ആയത് ആൎക്കും അടെ
ച്ചുകൂടാ- കാരണം നീ ചെറ്റുശക്തിയുള്ളവൻ എങ്കിലും എ
ന്റെ വചനത്തെ കാത്തു എൻ നാമത്തെ തള്ളിപ്പറായാ</lg><lg n="൯">തെ നിന്നു- കണ്ടാലും യഹൂദരല്ല കളവുപറയുന്നവരായി
ട്ടത്രെ തങ്ങൾ യഹൂദർ എന്നു ചൊല്ലുന്ന സാത്താൻ പള്ളി
യിൽ നിന്നു ചിലരെ ഞാൻ തരും ഇതാ അവർ നിൻ പാദ
ങ്ങളിൽ വന്നു കുമ്പിട്ടു ഞാൻ നിന്നെ സ്നെഹിച്ചു എന്നു</lg><lg n="൧൦"> ബൊധിപ്പാറുമാക്കും- എന്റെ ക്ഷാന്തിയുടെ വചനത്തെ
നീ കാത്തുകൊണ്ടതാൽ ഭൂവാസികളെ പരീക്ഷിപ്പാൻ
പ്രപഞ്ചം എങ്ങും വരെണ്ടുന്ന പരീക്ഷനാഴികയിൽ നി</lg><lg n="൧൧">ന്നു ഞാനും നിന്നെ കാക്കും- കണ്ടാലും ഞാൻ വെഗം വരും
നിന്റെ കിരീടത്തെ ആരും എടുക്കായ്വാൻ നിണക്കുള്ള</lg><lg n="൧൨">തിനെ പിടിച്ചുകൊൾ- ജയിക്കുന്നവനെ എന്റെ ദൈ
വത്തിന്റെ ആലയത്തിൽ തൂണാക്കി വെച്ചു ഇനി പു
റത്തു പൊകാതാക്കും- എൻ ദൈവത്തിൻ നാമവും എൻ
ദൈവത്തിൻ പൊക്കൽ സ്വൎഗ്ഗത്തിങ്കന്നു ഇറങ്ങുന്ന പുതു
യരുശലെം എന്നു എൻ ദൈവത്തിൻ പട്ടണത്തിന്റെ
നാമവും എന്റെ പുതിയ നാമവും ഞാൻ അതിന്മെൽ എ</lg><lg n="൧൩">ഴുതും- ആത്മാവ് സഭകളൊടു പറയുന്നത് എന്തെന്നു
ചെവിയുള്ളവൻ കെൾ്ക്കുക-</lg> <lg n="൧൪">ലവുദിക്യയിലെ സഭയുടെ ദൂതനു എഴുതുക- വിശ്വസ്ത
തയും സത്യവും ഉള്ള സാക്ഷിയായി ദെവസൃഷ്ടിയുടെ ആ</lg><lg n="൧൫">ദിയാകുന്ന ആമെൻ എന്നവൻ പറയുന്നിതു- ഞാൻ
നിന്റെ ക്രീയകളെ നീ ശീതവാനുമല്ല ഉഷ്ണവാനുമല്ല എ
ന്നറിഞ്ഞിരിക്കുന്നു- ശീതവാനൊ ഉഷ്ണവാനൊ ആയാൽ</lg><lg n="൧൬"> കൊള്ളായിരുന്നു- ഇങ്ങിനെ ശീതവാനുമല്ല ഉഷ്ണവാനു</lg> [ 299 ]

<lg n="">മല്ല ശീതൊഷ്ണവാനാകയാൽ നിന്നെ എൻ വായിൽ നി</lg><lg n="൧൭">ന്നു ഉമിണ്ണുകളവാൻ ഇരിക്കുന്നു- ഞാൻ ധനവാൻ ത
ന്നെ- സമ്പന്നനായി- ഒന്നിന്നും മുട്ടില്ല എന്നു ചൊല്ലി കൊ
ണ്ടു നീ ആ നിൎഭാഗ്യനും അരിഷ്ടനും ദരിദ്രനും കുരുട</lg><lg n="൧൮">നും നഗ്നനും എന്നു തിരിയായ്കയാൽ- സമ്പന്നനാവാ
ൻ തീയിൽ ചുട്ടു കഴിച്ച പൊന്നും നിന്റെ നഗ്നതയുടെ
ലജ്ജ വിളങ്ങി വരാതവണ്ണം ധരിക്കെണ്ടും വെള്ള ഉടു
പ്പുകളും എന്നൊടു മെടിക്കയും- നീ കാണ്മാനായി കണ്ണൂക
ളിൽ ലെപം എഴുതുകയും വെണം എന്നു നിന്നൊടു മന്ത്രീ</lg><lg n="൧൯">ക്കുന്നു- ഞാൻ പ്രീയം ഭാവിക്കുന്നവരെ ഒക്കെയും ആ
ക്ഷെപിച്ചു ശിക്ഷിക്കുന്നു- ആകയാൽ എരിവുണ്ടായി മാന
സാന്തരപ്പെടുക- ഇതാ ഞാൻ വാതുക്കൽ നിന്നു മുട്ടുന്നു-</lg><lg n="൨൦"> ആരും എന്റെ ശബ്ദം കെട്ടു വാതിലെ തുറന്നാൽ അവ
ന്റെ അടുക്കെ ഞാൻ പുക്കും അവനൊടും അവൻ എ</lg><lg n="൨൧">ന്നൊടും കൂടെ അത്താഴം കഴിക്കും- ജയിക്കുന്നവന്നു ഞാൻ
എന്നൊടു കൂടെ എന്റെ സിംഹാസനത്തിൽ ഇരിപ്പാൻ
നല്കും- ഞാനും ജയിച്ചു എൻ പിതാവിനൊടു കൂടി അവ
ന്റെ സിംഹാസനത്തിൽ ഇരുന്നു കൊണ്ടപ്രകാരം ത</lg><lg n="൨൨">ന്നെ- ആത്മാവ് സഭകളൊടു പറയുന്നത് എന്തെന്നു ചെ
വിയുള്ളവൻ കെൾ്ക്കുക-</lg>


൪. അദ്ധ്യായം

സിംഹാസനസ്ഥനായ ദൈവത്തെ (൪)സഭയിലും സൃഷ്ടി
യിലും സാരാംശമായവർ ചുറ്റി സ്തുതിച്ചു നില്ക്കുന്നതി
നെ ദൎശിച്ചതു-

<lg n="൧">അനന്തരം ഞാൻ കണ്ടതു- ഇതാ സ്വൎഗ്ഗത്തിൽ ഒരു വാതി
ൽ തുറന്നിട്ടു ആദിയിൽ കാഹളം പൊലെ എന്നൊടു പറ</lg>

[ 300 ] <lg n="">ഞ്ഞു കെട്ട ശബ്ദം ഇവിടെ കരെറ്റിവാ ഇതിൽ പിന്നെ ഉണ്ടാ
കെണ്ടുന്നവ ഞാൻ നിണക്ക കാണിക്കും എന്നു ചൊല്ലിയ</lg><lg n="൨"> ഉടനെ- ഞാൻ ആത്മാവിലായി ചമഞ്ഞു- ഇതാ സ്വൎഗ്ഗത്തി
ൽ ഇരിക്കുന്ന ഒരു സിംഹാസനവും സിംഹാസനത്തിന്മെൽ</lg><lg n="൩"> ഇരിക്കുന്നവനും (കാണായി)- ഇരിക്കുന്നവൻ കാഴ്ചെക്ക
യസ്പി സൎദ്യകല്ലുകളൊടു സദൃശനും മരതകത്തിന്നു സമ
മായ പച്ചവില്ലും സിംഹാസനത്തിന്റെ ചുറ്റും (ആകുന്നു)-</lg><lg n="൪">- - സിംഹാസനത്തെ ചുറ്റി നില്ക്കുന്നത് ൨൪ സിംഹാസ
നങ്ങൾ തന്നെ- ആസനങ്ങളിന്മെൽ വെള്ളയുടുപ്പുകൾ
ധരിച്ചും തലകളിൽ പൊൻകിരീടങ്ങൾ അണിഞ്ഞും ഉള്ള</lg><lg n="൫"> മൂപ്പന്മാർ ഇരുപത്തുനാല്വരും ഇരുന്നു കണ്ടു- സിംഹാ
സനത്തിൽ നിന്നു മിന്നലുകളും ഒലികളും മുഴക്കങ്ങളും പുറ
പ്പെടുകയും ദൈവത്തിന്റെ ൭ ആത്മാക്കലുമാകുന്ന ൭ അ</lg><lg n="൬">ത്രി ദീപങ്ങൾ സിംഹാസനത്തിന്മുമ്പിൽ ജ്വലിക്കുകയും സിം
ഹാസനത്തിന്മുമ്പാകെ പളുങ്കിനൊത്ത കണ്ണാടി കടലും സിം
ഹാസനത്തിന്റെ നടുവിലും ചുറ്റിലും നാല് ജീവികൾ കണ്ണൂ
കളാൽ മുമ്പുറവും പിമ്പുറവും നിറഞ്ഞുള്ളവയും (ഉണ്ടു)-</lg><lg n="൭"> ഒന്നാംജീവി സിംഹസദൃശം- രണ്ടാം ജീവി കാളയൊടു സ
ദൃശം- മൂന്നാം ജീവി മനുഷ്യനെ പൊലെ മുഖമുള്ളതു- നാ</lg><lg n="൮">ലാം ജീവി പറക്കുന്ന കഴുകിന്നതുല്യം- നാല് ജീവികളും
ഒരൊന്ന ആറാറചിറകുള്ളവയായി നാലുപുറവും അക
ത്തും കണ്ണുകൾ നിറഞ്ഞും നിന്നും- (യശ. ൬, ൩) സൎവ്വശ
ക്തനായ യഹൊവ എന്ന ദൈവം വിശുദ്ധൻ വിശുദ്ധ
ൻ വിശുദ്ധൻ എന്നു രാപ്പകൽ വിശ്രമം വരാതെ പറ</lg><lg n="൯">ഞ്ഞും കൊണ്ടിരിക്കുന്നു- സിംഹാസനത്തിലിരുന്നു യു
ഗാദിയുഗങ്ങളൊളം ജീവിച്ചിരിക്കുന്നവനു- ആ ജീ</lg> [ 301 ]

<lg n="">വികൾ തെജസ്സും ബഹുമാനവും സ്തൊത്രവും കൊടുക്കുന്തൊറും-</lg><lg n="൧൦"> - ൨൪ മൂപ്പന്മാരും സിംഹാസനത്തിൽ ഇരിക്കുന്നവന്റെ മുമ്പി
ൽ വീണുകൊണ്ടു യുഗാദിയുഗങ്ങളൊളം ജീവിച്ചിരിക്കുന്നവ
നെ കുമ്പിട്ടു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിന്മുമ്പിൽ</lg><lg n="൧൧"> ഇട്ടു കളഞ്ഞു- കൎത്താവെ നീ സൎവ്വവും സൃഷ്ടിച്ചു നിന്റെ
ഇഷ്ടത്താൽ എല്ലാം ഉണ്ടായി പടെക്കപ്പെട്ടതാകകൊണ്ടു
തെജസ്സിനെയും ബഹുമാനത്തെയും ശക്തിയെയും കൈ
ക്കൊൾ്വാൻ നീ പാത്രമാകുന്നു എന്നു പറയും-</lg>

൫ അദ്ധ്യായം

മുദ്രീതമായ ദെവാലൊചനാപുസ്തകത്തെ (൬) കുഞ്ഞാ
ടായവൻ എടുത്തുകൊൾ്കയാൽ (൮‌) ജീവികൾ മൂപ്പന്മാരും
(൧൧) ദൂതാദികളും സ്തുതിക്കുന്നു.

<lg n="൧">പിന്നെ ഞാൻ സിംഹാസനസ്ഥാന്റെ വലങ്കൈയിൽ ഒരു
പുസ്തകം കണ്ടു- അത് അകവും പുറവും എഴുത്തുള്ളതും ൭ മുദ്ര</lg><lg n="൨">കളാൽ മുദ്ര ഇട്ടതും തന്നെ- ഈ പുസ്തകത്തെ വിടൎത്തുവാനും
അതിൻ മുദ്രകളെ അഴിപ്പാനും ആർ പാത്രമാകുന്നു എ
ന്നു മഹാശബ്ദത്തൊടെ ഘൊഷിക്കുന്ന ഊക്കനായ ദൂത</lg><lg n="൩">നെയും കണ്ടു- പുസ്തകത്തെ വിടൎത്തുവാനൊ നൊക്കിക്കൊ
ൾ്വാനൊ സ്വൎഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കീഴിലും ആൎക്കും ക</lg><lg n="൪">ഴിഞ്ഞതും ഇല്ല- പുസ്തകത്തെ വിടൎത്തുവാനൊ നൊക്കുവാ
നൊ ആരും പാത്രമായി കാണായ്കകൊണ്ടു ഞാൻ എറ്റവും
കരഞ്ഞാറെ മൂപ്പന്മാരിൽ ഒരുത്തൻ എന്നൊടു പറയുന്നു-</lg><lg n="൫">- കരയല്ല ഇതാ യഹൂദഗൊത്രത്തിലെ സിംഹവും ദാവി
ദ് വെ(ൎത്തളി)രുമായവൻ പുസ്തകത്തെയും അതിന്റെ ൭</lg><lg n="൬"> മുദ്രകളെയും തുറപ്പാന്തക്കവണ്ണം ജയം കൊണ്ടു- - ഉട
നെ ഞാൻ സിംഹാസനത്തിന്നും നാലുജീവികൾ്ക്കും മൂപ്പന്മാ</lg>

[ 302 ] <lg n="">ൎക്കും മദ്ധ്യത്തിങ്കൽ അറുക്കപ്പെട്ടുള്ളതുപൊലെ ഒരു കുഞ്ഞാ</lg><lg n="൭">ടു നില്ക്കുന്നതുകണ്ടു- സൎവ്വലൊകത്തെക്കും അയക്കപ്പെട്ടുള്ള
ദൈവാത്മാക്കൾ എഴും ആകുന്ന ൭ കൊമ്പുകളും ൭ കണ്ണുക
ളും അതിനുണ്ടു- അതും വന്നു പുസ്തകത്തെ സിംഹാസന</lg><lg n="൮">സ്ഥന്റെ വലങ്കയ്യിൽ നിന്നു വാങ്ങി- - പുസ്തകം വാങ്ങി
യാറെ നാലുജീവികളും ൨൪ മൂപ്പന്മാരും അവനവൻ വീണ
കളും വിശുദ്ധരുടെ പ്രാൎത്ഥനകൾ ആകുന്ന ധൂപവൎഗ്ഗങ്ങൾ
നിറഞ്ഞുള്ള പൊൻ കലാശങ്ങളും, പിടിച്ചും കൊണ്ടു കുഞ്ഞാ</lg><lg n="൯">ടിന്മുമ്പാകെവീണു- പുസ്തകത്തെ വാങ്ങുവാനും അതി
ൻ മുദ്രകളെ തുറപ്പാനും നീ പാത്രം നീയല്ലൊ അറുക്കപ്പെ
ട്ടു ഞങ്ങളെ തിരുരക്തം കൊണ്ടു സൎവ്വഗൊത്രത്തിലും ഭാ
ഷയിലും വംശത്തിലും ജാതിയിലും നിന്നു ദൈവത്തിന്നാ</lg><lg n="൧൦">യി മെടിച്ചു കൊണ്ടു- ഞങ്ങൾ ഭൂമിയിന്മെൽ വാഴുംവണ്ണം
ഞങ്ങളുടെ ദൈവത്തിന്നു രാജാക്കളും പുരൊഹിതരും</lg><lg n="൧൧"> ആക്കിവെച്ചു- എന്നൊരു പുതിയ പാട്ടുപാടുന്നു--പി
ന്നെ ഞാൻ സിംഹാസനത്തിന്നും ജീവികൾ്ക്കും മൂപ്പന്മാൎക്കും
ചുഴലവും കണ്ട എറിയദൂതന്മാരുടെ ശബ്ദംകെട്ടു അവരു
ടെ എണ്ണം ലക്ഷലക്ഷങ്ങളും സഹസ്രസഹസ്രങ്ങളും ത</lg><lg n="൧൨">ന്നെ- ആയവർ മഹാശബ്ദത്തൊടെ പറഞ്ഞു- അറുക്ക
പ്പെട്ടകുഞ്ഞാടായവൻ ശക്തിധനം ജ്ഞാനം ഊക്കു ബ
ഹുമാനം തെജസ്സനുഗ്രഹങ്ങളും ലഭിപ്പാൻ പാത്രമാകു</lg><lg n="൧൩">ന്നു- എന്നാറെ സ്വൎഗ്ഗത്തിലും ഭൂമിമെലും ഭൂമിക്കു കീഴും
സമുദ്രത്തിലും ഉള്ള സകലസൃഷ്ടിയും അവറ്റിലുള്ളത്
എപ്പെരും- സിംഹാസനസ്ഥനും കുഞ്ഞാടിനും അനുഗ്ര
ഹവും ബഹുമാനവും തെജസ്സും ബലവും യുഗാദിയുഗങ്ങളി
ലും (ഉണ്ടാക) എന്നു പറഞ്ഞുകെട്ടു- നാലുജീവികളും ആ</lg> [ 303 ]

<lg n="">മെൻ എന്നു പറഞ്ഞു ൨൪ മൂപ്പന്മാരും യുഗാദിയുഗങ്ങളിലും ജീ
വിക്കുന്നവനെ വീണു കുമ്പിടുകയും ചെയ്തു-</lg>

൬. അദ്ധ്യായം

ആറുമുദ്രകളെ തുറക്കുകയാൽ ൟറ്റുനൊവുകളുടെ ആരം
ഭത്തെ കാട്ടുന്നത്

<lg n="൧">പിന്നെ ഞാൻ കണ്ടു കുഞ്ഞാടായവൻ ൭ മുദ്രകളിൽ ഒന്നി
നെ തുറന്നപ്പൊൾ നാലുജീവികളിൽ ഒന്നു നീ വന്നു നൊക്കു</lg><lg n="൨"> എന്നു ഇടിയൊലിയൊടെ പറഞ്ഞു കെട്ടു- ഉടനെ ഞാൻ
കണ്ടതിതാ ഒരു വെള്ളക്കുതിര അതിന്മെൽ ഇരിക്കുന്ന
വനു വില്ലുണ്ടു കിരീടവും നല്കപ്പെട്ടു അവൻ ജയിക്കുന്നവനാ</lg><lg n="൩">യി ജയം കെൾ്പാനും പുറപ്പെട്ടു- - അവൻ രണ്ടാം മുദ്ര
യെ തുറന്നാറെ വരിക എന്നു രണ്ടാംജീവി പറന്നു കെട്ടു-</lg><lg n="൪">- ചുവന്നതായ മറ്റൊരു കുതിരപുറപ്പെട്ടു അതിന്മെൽ ഇരി
ക്കുന്നവനു ഭൂമിയിൽ നിന്നു സമാധാനത്തെ എടുപ്പാനും തങ്ങ്
ലിൽ അറുക്കുമാറാക്കുവാനും അനുജ്ഞ ഉണ്ടായി വലിയ വാ</lg><lg n="൫">ളും കൊടുക്കപ്പെട്ടു- മൂന്നാം മുദ്രയെ തുറന്നാറെ ഞാൻ
മൂന്നാം ജീവിവരിക എന്നുപറഞ്ഞുകെട്ടുനൊക്കി- ഇതാ
കറുത്തകുതിര അതിന്മെൽ ഇരിക്കുന്നവൻ കയ്യിൽ തുലാ</lg><lg n="൬">സ് പിടിച്ചിരിക്കുന്നു- നാലു ജീവികളുടെ മദ്ധ്യത്തിൽ നിന്നു
ഒരു ശബ്ദം- ഇടങ്ങഴി കൊതമ്പ് ഒരു പണത്തിന്നും മൂന്നി
ടങ്ങഴി യവം ഒരു പണത്തിന്നും (ആക) എണ്ണയും മധുരസ</lg><lg n="൭">വും നഷ്ടം ചെയ്യല്ല താനും എന്നു പറഞ്ഞുകെട്ടു- - നാലാം
മുദ്രയെ തുറന്നാറെ ഞാൻ നാലാം ജീവിയുടെ ശബ്ദം വരിക</lg><lg n="൮"> എന്നു പറഞ്ഞുകെട്ടു നൊക്കി ഇതാ മഞ്ഞളിച്ച കുതിരയും അതി
ന്മെൽ ഇരിക്കുന്നവനു മരണം എന്നു പെരുള്ളതും പാതാ
ളം പിഞ്ചെല്ലുന്നതും (കണ്ടു) അവൎക്കുവാളും ക്ഷാമവും ചാ</lg>

[ 304 ] <lg n="">ക്കും കൊണ്ടും ഭൂമിയിലെ മൃഗങ്ങളാലും ഭൂമിയുടെ കാലംശ
ത്തൊളം കൊന്നുകളവാൻ അധികാരം നല്കപ്പെട്ടു</lg>

<lg n="൯">അവൻ അഞ്ചാം മുദ്രയെ തുറന്നാറെ ദൈവവചനവും
പിടിച്ചുള്ള സാക്ഷ്യവും നിമിത്തമായി അറുക്കപ്പെട്ടവരുടെ</lg><lg n="൧൦">ദെഹികളെ ബലിപീഠത്തികീഴിൽ ഞാൻ കണ്ടു- അല്ല
യൊ വിശുദ്ധനും സത്യവാനുമായ ഉടയവനെ ഭൂവാസികളിൽ
ഞങ്ങളുടെ രക്തം (ചൊല്ലി) നീ വിസ്താരവും പ്രതികാരവും നട
ത്താത്തത് എത്രത്തൊളം എന്നു മഹാശബ്ദത്തൊടെ വിളി</lg><lg n="൧൧">ച്ചാറെ- അവൎക്കെവനും വെള്ളഅങ്കി നല്കപ്പെട്ടു അവർ എന്ന പൊ
ലെ കുലപെടെണ്ടിയിരിക്കുന്ന അവരുടെ കൂട്ടുസാസരും സഹൊ
ദരരും നിറവായ്പരുവൊളത്തെക്ക ഇനി ചെറ്റുകാലം സ്വസ്ഥ
മായ്പാൎക്കണം എന്നു പറയപ്പെടുകയും ചെയ്തു-</lg>

<lg n="൧൨">ആറാം മുദ്രയെ തുറന്നാറെ ഞാൻ കണ്ടതു- വലിയ ഭൂ
കമ്പം ഉണ്ടായി സൂൎയ്യൻ കരിമ്പടമ്പൊലെ കറുത്തു ചന്ദ്ര</lg><lg n="൧൩">ൻ രക്തതുല്യമായും ചമഞ്ഞു- അത്തിമരം പെരുങ്കാറ്റു
കളാൽ കുലുങ്ങീട്ടു അകാലക്കായ്കളെ ഉതിൎക്കും പൊലെ വാ</lg><lg n="൧൪">നത്തിലെ നക്ഷത്രങ്ങളും ഭൂമിമെൽ വീണു- ചുരുട്ടുന്ന പുസ്ത
കച്ചുരുൾ പൊലെ വാനവും വാങ്ങി എല്ലാ മലയും ദ്വീപും സ്വ</lg><lg n="൧൫">സ്ഥാനങ്ങളിൽ നിന്നു ഇളകിപൊകയും ചെയ്തു- ഭൂമിയിലെ രാ
ജാക്കൾ മഹത്തുകൾ സഹസ്രാധിപരും ധനവാന്മാരും ഊക്ക
രും സകലദാസനും സകലസ്വതന്ത്രനും ഗുഹകളിലും മലപ്പാ
റകളിലും ഒളിച്ചുകൊണ്ടു മലകളൊടും പാറകളൊടും പറഞ്ഞു-</lg><lg n="൧൬"> ഞങ്ങൾമെൽ വീഴുവിൻ സിംഹാസനസ്ഥന്റെ മുഖത്തിൽ
നിന്നും കുഞ്ഞാടിൻ കൊപത്തിൽ നിന്നും ഞങ്ങളെ മറെ</lg><lg n="൧൭">ക്കയും ചെയ്വിൻ- അവന്റെ മഹാകൊപദിവസം വന്നു സ
ത്യം- പിന്നെ നിലെപ്പാൻ ആൎക്കു കഴിയും-</lg> [ 305 ]

൭. അദ്ധ്യായം

വിശ്വാസികൾക്കു മുദ്രയിട്ടതിനാൽ അന്ത്യശിക്ഷയിൽ നിന്നു
പൊക്കുണ്ടായ ശെഷം (൯) രക്ഷിക്കപ്പെട്ടവർ സിംഹാ
സനത്തിന്മുമ്പിൽ സ്തുതിച്ചുകാണുന്നു

<lg n="൧">അതിന്റെ ശെഷം ഭൂമിമെലും കടലിന്മെലും യാതൊരു
മരത്തിന്മെലും കാറ്റ ഊതായ്വാൻ ൪ ദൂതന്മാർ ഭൂമിയിലെ നാ
ലു കാറ്റുകളെ പിടിച്ചും കൊണ്ടു ഭൂമിയുടെ നാമു കൊണുക</lg><lg n="൨">ളിലും നില്ക്കുന്നത് ഞാൻ കണ്ടു- മറ്റൊരു ദൂതൻ ജീവനു
ള്ള ദൈവത്തിന്റെ മുദ്രയുമായി സൂൎയ്യൊദയത്തിങ്കന്നു ക
രെറുന്നതും കണ്ടു- അവൻ ഭൂമിയെയും സമുദ്രത്തെയും
ചെതം വരുത്തുവാൻ വരം ലഭിച്ചുഌഅ നാലുദൂതന്മാൎക്ക മഹാ</lg><lg n="൩">ശബ്ദത്തൊടെ ആൎത്തു പറഞ്ഞു- നമ്മുടെ ദൈവത്തിന്റെ
ദാസരെ അവരുടെ നെറ്റികളിൽ ഞങ്ങൾ മുദ്രയിട്ടുകഴി
വൊളം ഭൂമിയെയും കടലിനെയും മരങ്ങളെയും ചെതംവ</lg><lg n="൪">രുത്തൊല്ല എന്നത്രെ- - പിന്നെ മുദ്രയിടപ്പെട്ടവരു
ടെ എണ്ണം ഇസ്രയെൽ പുത്രരുടെ സകലഗൊത്രത്തിൽ നിന്നും
നൂറ്റിനാല്പത്തുനാലായിരം പെർ മുദ്രയിട്ടവർ എന്നു ഞാ</lg><lg n="൫">ൻ കെട്ടു- യഹൂദഗൊത്രത്തിൽ മുദ്രിതർ ൧൨൦൦൦- രൂബൻ
ഗൊത്രത്തിൽ ൧൨൦൦൦- ഗാദ്ഗൊത്രത്തിൽ ൧൨൦൦൦ അ</lg><lg n="൬">ശെർഗൊത്രത്തിൽ ൧൨൦൦൦- നപ്തലി ഗൊത്രത്തിൽ ൧൨൦൦൦</lg><lg n="൭"> മനശ്ശെ ഗൊത്രത്തിൽ ൧൨൦൦൦ - ശിമ്യൊൻ ഗൊത്രത്തി
ൽ ൧൨൦൦൦- ലെവിഗൊത്രത്തിൽ ൧൨൦൦൦- ഇസസ്കാർഗൊ</lg><lg n="൮">ത്രത്തിൽ ൧൨൦൦൦- ജബുലൂൻ ഗൊത്രത്തിൽ ൧൨൦൦൦
യൊസെഫ ഗൊത്രത്തിൽ ൧൨൦൦൦- ബിന്യാമീൻ ഗൊത്രത്തിൽ
മുദ്രയിട്ടവർ ൧൨൦൦൦ എന്നത്രെ-</lg>

<lg n="൯">അതിൽ പിന്നെ ഞാൻ കണ്ടതിതാ സകലജാതിയി</lg>

[ 306 ] <lg n="">ലും ഗൊത്രത്തിലും വംശത്തിലും ഭാഷയിലും നിന്നു (ചെൎന്നു) ആ
ൎക്കും എണ്ണികൂടാതൊരു മഹാപുരുഷാരം വെള്ളഅങ്കിക
ളും കൈകളിൽ കുരുത്തൊലകളും പൂണ്ടുസിംഹാസനത്തി</lg><lg n="൧൦">ന്നും കുഞ്ഞാടിനും മുമ്പാകെ നിന്നു- സിംഹാസനസ്ഥനായ
നമ്മുടെ ദൈവത്തിന്നും കുഞ്ഞാടിന്നും തന്നെ രക്ഷയുള്ളു</lg><lg n="൧൧"> എന്നു മഹാശബ്ദത്തൊടെ വിളിച്ചുകൊണ്ടിരിക്കുന്നു- എല്ലാ
ദൂതന്മാരും സിംഹാസനത്തിന്നും മൂപ്പന്മാൎക്കും നാലുജീവി
കൾ്ക്കും ചൂഴവും നിന്നുസിംഹാസനത്തിന്മുമ്പിൽ മുഖങ്ങൾ ക</lg><lg n="൧൨">വിണ്ണുവീണു- ആമെൻ- അനുഗ്രഹവും തെജസ്സും ജ്ഞാ
നവും സ്തൊത്രവും ബഹുമാനവും ശക്തിയും ഊക്കും നമ്മു
ടെ ദൈവത്തിന്നു യുഗാദിയുഗങ്ങളിലും (ഉണ്ടു) എന്നു</lg><lg n="൧൩">ദൈവത്തെ കുമ്പിടുകയും ചെയ്തു- 0 മൂപ്പരിൽ ഒരുത്ത
ൻ ഉരിയാടി ഈ വെള്ളഅങ്കികളെ ഉടുത്തവർ ആരാ
കുന്നു എവിടെ നിന്നു വന്നു എന്നു എന്നൊടു പറഞ്ഞതി</lg><lg n="൧൪">ന്നു- കൎത്താവെ നീ അറിയുമല്ലൊ എന്നു ഞാൻ ചൊ
ല്ലിയപ്പൊൾ അവൻ എന്നൊടു പറഞ്ഞിതു ഇവർ മഹാ
ക്ലെശത്തിൽ നിന്നു വരുന്നവർ തങ്ങളുടെ അങ്കികളെ
കുഞ്ഞാടിൻ രക്തത്തിൽ അലക്കി വെളുപ്പിച്ചു കൊണ്ട</lg><lg n="൧൫">വർ- ആകയാൽ ദെവസിംഹാസനത്തിന്മുമ്പിൽ ഇരു
ന്നു അവന്റെ ആലയത്തിൽ രാപ്പകൽ അവനെ ഉപാ
സിക്കുന്നു സിംഹാസനസ്ഥൻ അവരുടെ മെൽകുഴിപാ</lg><lg n="൧൬">ൎക്കും - ഇനി വിശക്കയും ഇല്ല ദാഹിക്കയും ഇല്ല വെയിലും</lg><lg n="൧൭"> യാതൊരു ചൂടും അവൎക്കു തട്ടുകയും ഇല്ല- കാരണം സിം
ഹാസനത്തിൻ മദ്ധ്യെ ഉള്ള കുഞ്ഞാട് അവരെ മെച്ചു
ജീവനീരുറവുകളിലെക്ക് വഴിനടത്തുകയും ദൈവം താ
ൻ (യശ. ൨൫, ൮) അവരുടെ കണ്ണുകളിൽ നിന്നും അശ്രു
ക്കളെല്ലാം തുടെച്ചു കളകയും ചെയ്യും-</lg> [ 307 ]

൮. അദ്ധ്യായം

(൮. അ.) എഴാം മുദ്രയെ തുറന്നിട്ടു ൭ കാഹളധ്വനികൾ
വരുന്നതിൽ (൭) ഒന്നാമത്തെ കാഹളധ്വനികൾ നാലു

<lg n="൧">(കുഞ്ഞാട്) ആയവൻ എഴാം മുദ്രയെ തുറന്നാറെ സ്വൎഗ്ഗ
ത്തിൽ എകദെശം അരമുഹൂൎത്തം മൌനത ഉണ്ടായി-</lg><lg n="൨"> - അപ്പൊൾ സൈവത്തിന്മുമ്പാകെ നില്ക്കുന്ന ദൂതന്മാർ എഴു
വരെയും ഞാൻ കണ്ടു- അവൎക്കു ൭ കാഹളങ്ങൾ നല്കപ്പെ</lg><lg n="൩">ട്ടു- മറ്റൊരു ദൂതൻ പൊന്നിൻ തീക്കലശവുമായി വന്നു
ബലിപീഠത്തൊടടുത്തു നിന്നു സിംഹാസനത്തിൻ മുമ്പി
ലുള്ള സ്വൎണ്ണപീഠത്തിന്മെൽ സകല വിശുദ്ധരുടെ പ്രാൎത്ഥ
നകൾ്ക്കായിക്കൊണ്ടും അൎപ്പിച്ചുകൊടുക്കെണ്ടതിന്നു അനെ</lg><lg n="൪">കധൂപവൎഗ്ഗങ്ങളും അവനു നല്കപ്പെട്ടു- ആ ധൂപങ്ങളുടെ പു
ക വിശുദ്ധരുടെ പ്രാൎത്ഥനകൾ്ക്കായിട്ടു ദൂതന്റെ കൈയി</lg><lg n="൫">ൽ നിന്നു ദൈവമുമ്പിലെക്ക് കരെറി- ദൂതൻ തീക്കലശ
ത്തെ എടുത്തു ബലിപീഠത്തിലെ കനൽ കൊണ്ടു നിറച്ചു
ബൂമിമെൽ തൂകി കളഞ്ഞു ഉടനെ ഒലികളും മുഴക്കങ്ങളും</lg><lg n="൬"> മിന്നലുകളും ഭൂകമ്പവും ഉണ്ടായി- ൭ കാഹളങ്ങളുള്ള
ദൂതർ എഴുവരും കാഹളം ഊതുവാൻ ഒരുങ്ങുകയും ചെയ്തു</lg>

<lg n="">ഒന്നാമൻ ഊതിയാറെ ചൊര ഇടകൎന്നുള്ള ആ</lg><lg n="൭">ലിപ്പഴവും അഗ്നിയും ഉണ്ടായി ഭൂമിമെൽ ചൊരിഞ്ഞിട്ടു
ഭൂമിയിൽ മൂന്നാലൊന്നു വെന്തുമരങ്ങളും മൂന്നലൊന്നു</lg><lg n="൮"> വെന്തു എല്ലാം പച്ചപുല്ലും വെന്തുപൊയി- രണ്ടാം ദൂതൻ
ഊതിയാറെ അഗ്നി എരിയുന്ന വന്മലെക്ക് ഒത്തതു കാലി
ൽ തള്ളപ്പെട്ടിട്ടു കടലിൽ മൂന്നാലൊന്നു ചൊരയായ്തീൎന്നു-</lg><lg n="൯"> കടലിലെ സൃഷ്ടികൾ പ്രാണങ്ങളുള്ളവറ്റിൽ മൂന്നാലൊ
ന്നു ചത്തു കപ്പലിലും മൂന്നാലൊന്നു ചെതം വന്നു പൊയി-</lg>

[ 308 ] <lg n="൧൦">മൂന്നാംദൂതൻ ഊതിയാറെ ദീപം പൊലെ കത്തുന്ന മഹാ
നക്ഷത്രം വാനത്തിൽ നിന്നു വീണു പുഴകളിൽ മൂന്നൊന്നി
ന്മെലും നീരുറവുകളിലും തട്ടി- നക്ഷത്രത്തിന്നു കാഞ്ഞിരം</lg><lg n="൧൧"> എന്ന പെർ ചൊല്ലുന്നു- വെള്ളങ്ങളിൽ മൂന്നൊന്നു കാ
ഞ്ഞിരമായ്പൊകുന്നു- കൈപ്പായതിനാൽ വെള്ളങ്ങ</lg><lg n="൧൨">ൾ കൊണ്ടു മനുഷ്യരിൽ പലരും മരിച്ചുപൊയി- - നാ
ലാം ദൂതൻ ഊതിയാറെ സൂൎയ്യനിൽ മൂന്നൊന്നും ചന്ദ്രനി
ൽ മൂന്നൊന്നും നക്ഷത്രങ്ങളിൽ മുന്നൊന്നും അഴിക്ക
പ്പെട്ടതു- അതിൽ മൂന്നൊന്നു ഇരിണ്ടു പൊകയും പക
ലിലും രാത്രീയിലും മൂന്നൊന്നു വെളിച്ചമില്ലാതെ ഇരിക്ക</lg><lg n="൧൩">യും ആകെണ്ടതിന്നത്രെ- - പിന്നെ ഞാൻ കണ്ടതുഒ
രു കഴുകു നടുവാനത്തൂടെ പറന്നു- അല്ലയൊ ദൂതർ മൂവ
രും ഊതെണ്ടുന്ന ശെഷം കാഹളധ്വനികൾഹെതുമായി
ട്ടു ഭൂവാസികൾ്ക്ക് ഹാകഷ്ടം കഷ്ടം എന്നു മഹാ
ശബ്ദത്തൊടെ പറഞ്ഞുകെട്ടു-</lg>

൯. അദ്ധ്യായം

അഞ്ചാമതും (൧൩) ആറാമതുമായ കാഹളധ്വനിക
ളാലെ ഹാ കഷ്ടങ്ങൾ രണ്ടും.

<lg n="൧">അഞ്ചാം ദൂതൻ ഊതിയാറെ വാനത്തിൽ നിന്നു ഭൂമിയി
ൽ ചാടിയിരിക്കുന്ന ഒരു നക്ഷത്രത്തെ ഞാൻ കണ്ടു- ആ
യവനു അഗാധകിണറ്റിനുള്ള താക്കൊൽ കൊടുക്കപ്പെ</lg><lg n="൨">ട്ടു- അഗാധ കിണറ്റിനെ തുറന്നാറെ വലിയ ഉലയുടെ
പുകപൊലെ കിണറ്റിൽ നിന്നു പുകപൊങ്ങി കിണറ്റിൽ</lg><lg n="൩"> പുകയാൽ സൂൎയ്യനും ആകാശവും ഇരുണ്ടുപൊയി- പുക
യിൽ നിന്നു തുള്ളൻ കൂട്ടം ഭൂമിമെൽ പുറപ്പെടുകയും
ചെയ്തു- - അവറ്റിന്നു ഭൂമിയിലെ തെളുകൾ്ക്കുള്ള അധി</lg> [ 309 ]

<lg n="൪">കാരം പൊലെ അധികാരം നല്കപ്പെട്ടു- നെറ്റികളിൽ
ദെവമുദ്ര ഇല്ലാത്ത മനുഷ്യരെ മാത്രമല്ലാതെ ഭൂമിയുടെ
പുല്ലും പച്ചഒന്നും ഒരു മരവും ചെതം വരുത്തരുത് എന്നു</lg><lg n="൫"> പറയപ്പെട്ടു- ആയവരെ കൊല്ലുക അല്ലതാനും ൫ മാസം
പീഡിപ്പിക്കെണം എന്നത്രെ അവറ്റിന്നു അനുജ്ഞ ആ</lg><lg n="൬">യി - അവരുടെ പീഡയൊ തെൾ മനുഷ്യനെ കുത്തുന്ന പീഡ
പൊലെ ആ ദിവസങ്ങളിൽ മനുഷ്യർ മരണത്തെ അന്വെ
ഷിക്കും കാണ്കയില്ല താനും ചാവാൻ കൊതിക്കും മരണം അ</lg><lg n="൭">വരെ വിട്ടു ഒടുകയും ചെയ്യും- തുള്ളന്മാരുടെ രൂപങ്ങൾ യു
ദ്ധത്തിന്നു ചമയിച്ച കുതിരകൾ്ക്ക ഒത്തത്- തലകളിന്മെൽ
പൊൻ കിരീടങ്ങൾ പൊലെ മുഖങ്ങൾ മനുഷ്യമുഖങ്ങൾ</lg><lg n="൮"> പൊലെയും (കണ്ടു)- സ്ത്രീ കൂന്തൽ പൊലെ മൂടിയും സിംഹങ്ങ</lg><lg n="൯">ൾ്ക്ക ഒത്തപല്ലുകളും ഉണ്ടു- ഇരിമ്പ് ചട്ടങ്ങൾ പൊലെ കവചങ്ങ
ൾ ഉണ്ടു- ചിറകുകളുടെ ശബ്ദം എറിയ കുതിരത്തെരുകൾ പ</lg><lg n="൧൦">ടയിൽ ഒടുന്നതിന്റെ നാദം പൊലെ- തെളുകൾ്ക്ക ഒത്തവാ
ലുകളും വാലുകളിൽ വിഷമുള്ളുകളും ഉണ്ടു മനുഷ്യരെ ൫ മാ</lg><lg n="൧൧">സം ചെതം വരുത്തുവാൻ അധികാരം ഉണ്ടു- രാജാവാ
യി അവറ്റിനു മീതെ അഗാധത്തിൽ ദൂതൻ ഉണ്ടു- അവനു എ
ബ്രായഭാഷയിൽ അബദ്ദൊൻ എന്നും യവനത്തിൽ അ</lg><lg n="൧൨">പൊല്ലുയൊൻ (സംഹാരി) എന്നും പെരാകുന്നു- ഹാകഷ്ടം ഒ
ന്നു കഴിഞ്ഞു- കണ്ടാലും ഇത്ര ഹാ കഷ്ടങ്ങൾ രണ്ടും ഇതില്പിന്നെവരുന്നു</lg>

<lg n="൧൩">ആറാംദൂതൻ ഊതിയാറെ ദെവമുമ്പിലെ സ്വൎണ്ണപീഠത്തി</lg><lg n="൧൪">ന്റെ നാലുകൊമ്പുകളിൽ നിന്നും ഒരു ശബ്ദം വന്നു കാഹ
ളമുള്ള ആറാം ദൂതനൊടു ഫ്രാത്ത എന്ന മഹാനദി വക്കത്തു
കെട്ടുപെട്ടുള്ള ൪ ദൂതരെ അഴിച്ചുവിടുക എന്നു പറയുന്ന</lg><lg n="൧൭">തു ഞാൻ കെട്ടു- ഉടനെ മനുഷ്യരിൽ മൂന്നൊന്നിനെകൊ</lg>

[ 310 ] <lg n="">ല്ലുവാൻ നാഴികെക്കും നാളെക്കും മാസത്തിന്നും ആണ്ടിന്നും ഒ
രുങ്ങി നില്ക്കുന്നദൂതന്മാർ നാല്വരും കെട്ടഴിക്കപ്പെട്ടു- കുതിര</lg><lg n="൧൬">പടകളുടെ സംഖ്യ ഇരുപതിനായിരത്തിൽ പെരുക്കിയ പ
തിനായിരം തന്നെ- എന്നു ഞാൻ അവറ്റിൽ എണ്ണത്തെ</lg><lg n="൧൭">കെട്ടു- ദൎശനത്തിൽ ഞാൻ കുതിരകളെയും പുറത്തുകരെറി
യവരെയും കണ്ടതിപ്രകാരം- തീ നിറവും രക്തനീലവും ഗ
ന്ധകവൎണ്ണവുമുള്ള കവചങ്ങൾ ഉണ്ടു- കുതിരത്തലകൾ സിം
ഹശിരസ്സുകൾ പൊലെയും വായ്ക്കളിൽ നിന്നു തീപുകഗന്ധകങ്ങ</lg><lg n="൧൮">ൾ പുറപ്പെട്ടും (കണ്ടു)‌- ഈ മൂന്നു ബാധകളാൽ മനുഷ്യരിൽ
മൂന്നൊന്നു മരിച്ചുപൊയി- അവറ്റിൽ വായ്കളിൽ നിന്നു പുറ</lg><lg n="൧൯">പ്പെടുന്ന തീപുകഗന്ധകങ്ങളാലത്രെ- അവറ്റിന്റെ അധി
കാരം എങ്കിലൊ അവറ്റിൻ വായിലും വാലുകളിലും ആകു
ന്നു വാലുകളെല്ലൊ സൎപ്പങ്ങൾ പൊലെ തലകൾ ഉള്ളവ ത</lg><lg n="൨൦">ന്നെ- ഇവകൊണ്ടത്രെ നഷ്ടം വരുത്തുന്നു- ഇവബാധകളാ
ൽ കൊല്ലപ്പെടാത്തശെഷം മനുഷ്യരൊ ദുൎഭൂതങ്ങളെയും
കണ്ടും കെട്ടും നടന്നും കൂടാത്തപൊൻ വെള്ളി ചെമ്പു കല്ലു മ
രം ഇവറ്റാലുള്ള ബിംബങ്ങളെയും കുമ്പിടാതവണ്ണം തങ്ങ</lg><lg n="൨൧">ളുടെ കൈക്രിയകളെ വിട്ടുമനന്തിരിഞ്ഞിട്ടില്ല- തങ്ങളു
ടെ കുലങ്ങളെയും ഒടികളെയും പുലയാട്ടിനെയും കളവുക
ളെയും വിട്ടു മനം തിരിഞ്ഞതും ഇല്ല-</lg>

൧൦ അദ്ധ്യായം

ദൈവമൎമ്മം വൈകാതെ നിവൃത്തിയാകും എന്നു (൮) ദൎശ
നക്കാരൻ (രണ്ടാം കാണ്ഡത്തിൽ) അറിയിക്കെ
ണ്ടതു-

<lg n="൧">ഞാൻ ഊക്കനായ മറ്റൊരുദൂതൻ സ്വൎഗ്ഗത്തിൽ നിന്നു
ഇറങ്ങുന്നത് കണ്ടു- അവൻ മെഘം ഉടുത്തും തലമെൽ</lg> [ 311 ]

<lg n="">പച്ചവില്ലുപൂണ്ടും മുഖം സൂൎയ്യനെപൊലെയും കാലുകൾ തീത്തൂ</lg><lg n="൨">ണുകൾ പൊലെയും ഉള്ളവൻ- അവന്റെ കയ്യിൽ തുറന്നിട്ടു
ള്ള ചെറുപുസ്തകം ഉണ്ടു- വലത്തെക്കാലെ കടലിന്മെലും ഇട</lg><lg n="൩">ത്തെക്കാലെ ഭൂമിമെലും വെച്ചു- സിംഹം അലറുംപൊലെ അവ
ൻ മഹാശബ്ദത്തൊടെ കൂക്കികൂക്കിയ ഉടനെ ൭ ഇടിമുഴക്കങ്ങ</lg><lg n="൪">ളും തങ്ങളുടെ ഒലികളെ കെൾ്പിച്ചു- എഴിടികളും കെൾ്പിച്ചാറെ ഞാ
ൻ എഴുതുവാൻ ഭാവിച്ചപ്പൊൾ എഴിടികളും കെൾ്പിച്ചത് എഴുതാ
തെ മുദ്രയിട്ടെക്ക എന്നു സ്വൎഗ്ഗത്തിൽ നിന്നൊരു ശബ്ദം പറഞ്ഞു</lg><lg n="൫">കെട്ടു- പിന്നെ സമുദ്രഭൂമികളിന്മെൽ നിന്നുകണ്ട ദൂതൻ ത</lg><lg n="൬">ന്റെ വലങ്കയ്യെ വാനത്തെക്കുയൎത്തി- വാനത്തെയും അതിലുള്ള
വയും ഭൂമിയെയും അതിലുള്ളവയും സമുദ്രവും അതിലുള്ളവ
യും സൃഷ്ടിയും യുഗാസിയുഗങ്ങൾ ജീവിച്ചും ഇരിക്കുന്നവൻ ആ</lg><lg n="൭">ണസത്യം ചെയ്തിതു- ഇനികാലമാകയില്ല എഴാംദൂതൻ കാഹ
ളം ഊതുവാനിരിക്കുന്ന നാദത്തിൻ ദിവസങ്ങളിൽ ദൈവത്തി
ന്റെ മൎമ്മം അവൻ സ്വദാസരായ പ്രവാചകൎക്ക സുവിശെ
ഷിച്ചുകൊടുത്തപ്രകാരം (ദാനി. ൧൨, ൭) നിവൃത്തിയായി ക
ഴിഞ്ഞു എന്നത്രെ-</lg>

<lg n="൮">ഞാൻ സ്വൎഗ്ഗത്തിൽ നിന്നുകെട്ട ശബ്ദം പിന്നെയും എ
ന്നൊടുരിയാടി- നീ ചെന്നു സമുദ്രഭൂമികളിന്മെൽ നില്ക്കുന്നദൂ
തന്റെ കയ്യിൽ നിന്നു ആ തുറന്നപുസ്തകത്തെ വാങ്ങുക എ</lg><lg n="൯">ന്നു പറഞ്ഞു- ഞാൻ ദൂതനെചെന്നു നൊക്കി എനിക്ക പുസ്ത
കം തരുവാൻ ചൊദിച്ചാറെ- അതിനെ വാങ്ങി ഭക്ഷിക്ക നി
ന്റെ വയറ്റിനെ കൈപ്പിക്കും എങ്കിലും വായിൽ തെനു</lg><lg n="൧൦"> പൊലെ മധുരിക്കും- ഞാൻ ദൂതന്റെ കൈയ്യിൽ നിന്നുപുസ്ത
കത്തെ വാങ്ങി ഭക്ഷിച്ചു അത് അന്റെ വായിൽ തെനു
പൊലെ മധുരമായി (ഫജ, ൩, ൩‌ തിന്നുകളഞ്ഞാറെ എ</lg>

[ 312 ] <lg n="൧൧">ന്റെ വയറു കച്ചുപൊയി- അവനും അന്നൊടുപറഞ്ഞു നീ ഇ
നിയും അനെകം വംശങ്ങളെയും ജാതികളെയും ഭാഷകളെ
യും രാജാക്കന്മാരെയും കൊണ്ടു പ്രവചിക്കെണം</lg>

൧൧ അദ്ധ്യായം

ഒടുക്കം യരുശലെമിൽ ജാതികളാലെ പീഡയും (൩) രണ്ടു
സാക്ഷികളാൽ അനുതാപഘൊഷണവും (൧൩‌ ശിക്ഷ
യാൽ മാനസാന്തരവും വരെണ്ടതു- (൧൫) ഋഴാം കാല
ളത്താലെ മുമ്പെ സ്വൎഗ്ഗത്തിൽ നിവൃത്തി വരുന്നത്

<lg n="൧">പിന്നെ കൊലിന്റെ പ്രായത്തിൽ ഒര ഒട എനിക്ക തരപ്പെ
ട്ടുവാക്കുണ്ടായിതു- അല്ലയൊ ദൈവത്തിൻ ആലയത്തെയും
ബലിപീഠത്തെയും അതിൽ കുമ്പിടുന്നവരെയും അളന്നു</lg><lg n="൨">കൊൾ്ക- ആലയത്തിന്നു പുറത്തുള്ള പ്രാകാരത്തെ അളക്കാ
തെ പുറമെ വിട്ടെക്ക- അതല്ലൊ ജാതികൾ്ക്ക കൊടുക്കപ്പെട്ടു</lg><lg n="൩"> അവർ വിശുദ്ധനഗരത്തെ ൪൨ മാസം ചവിട്ടി നടക്കും - -അന്നു
ഞാൻ എന്റെ സാക്ഷികൾ്ക്ക ഇരുവൎക്കും (അധികാരം) കൊടുക്കും
അവർ രട്ടുടുത്തും കൊണ്ടു ആയിരത്തിരുനൂറ്ററുപതുദിവസം</lg><lg n="൪"> പ്രവചിക്കും- ആയവർ ഭൂമിയുടെ കൎത്താവിന്മുമ്പാകെ നി
ല്ക്കുന്ന (ജക. ൪, ൨. ൩. ൧൪) ആ രണ്ടു ഒലിവ മരങ്ങളും രണ്ടു നി</lg><lg n="൫">ലവിളക്കുകളും ആകുന്നു- ആരും അവരെ ചെതം വരുത്തു
വാൻ ഇഛ്ശിച്ചാൽ അവരുടെ വായിൽ നിന്നും അഗ്നി പുറപ്പെ
ട്ടു അവരുടെ ശത്രുക്കളെ തിന്നുകളയും- അവരെ ആരും
കൊല്ലുവാൻ ഇഛ്ശിച്ചാൽ അവൻ അങ്ങിനെ കൊല്ലപ്പെടെ</lg><lg n="൬">ണം- അവരുടെ പ്രവാചകദിവസങ്ങളിൽ മഴപെയ്യാതവ
ണ്ണം വാനത്തെ അടെപ്പാൻ അധികാരം ഉണ്ടു- വെള്ളങ്ങ
ളെ രക്തമാക്കി മാറ്റുവാനും തൊന്നുംതൊറും സകല ബാധ</lg><lg n="൫">കൊണ്ടും ഭൂമിയെ തല്ലുവാനും അധികാരം ഉണ്ടു- അവരു</lg> [ 313 ]

<lg n="">ടെ സാക്ഷ്യത്തെ തികെച്ചപ്പൊൾ അഗാധത്തിൽ നിന്നു കരെ
റി വരുന്ന മൃഗം അവരൊടുപടകൂടി അവരെ ജയിച്ചു കൊ</lg><lg n="൮">ന്നു കളയും- അവരുടെ കൎത്താവും ക്രൂശിക്കപ്പെട്ട മഹാനഗ
രത്തിന്റെ വീഥിയിൽ അവരുടെ ശവങ്ങളും കിടക്കും- അ
തിനു ആത്മികമായി (യശ. ൩, ൯) സദൊം എന്നും മിസ്ര എന്നും</lg><lg n="൯"> പെരുണ്ടു- വംശഗൊത്രങ്ങളിലും ഭാഷാജാതികളിലും പ
ലരും അവരുടെ ശവങ്ങൾ മൂന്നരദിവസം കണ്ടു ശവങ്ങളെ</lg><lg n="൧൦"> തറകളിൽ വെപ്പാൻ സമ്മതിക്കാതെ ഇരിക്കുന്നു - ഭൂവാ
സികളും അവർ നിമിത്തം സന്തൊഷിച്ചും കളിച്ചും കൊള്ളു
ന്നു- പ്രവാചകന്മാർ ഇരുവരും ഭൂവാസികളെ പീഡിപ്പിച്ച
വരാകയാൽ അന്യൊന്യം കാഴ്ചകൾ കൊടുത്തയക്കും-</lg><lg n="൧൧">- മൂന്നരദിവസം കഴിഞ്ഞാൽ പിന്നെ ദൈവത്തിൽ നി
ന്നു ജീവന്റെ ആത്മാവ് അവരിൽ പുക്കു അവറ്റ് കാലുകൾ
ഊന്നിനിന്നു- അവരെ നൊക്കികാണുന്നവൎക്കു മഹാഭയം</lg><lg n="൧൨"> തട്ടുകയും ചെയ്തു- എന്നാറെ ഇവിടെ കരെറി വരുവിൻ എ
ന്നു സ്വൎഗ്ഗത്തിൽ നിന്നു മഹാശബ്ദം അവരൊടു പറയുന്നത്
കെട്ടു- അവരും ശത്രുക്കൾ അവരെ കണ്ടിരിക്കവെ മെ</lg><lg n="൧൩">ഘത്തിലായി സ്വൎഗ്ഗത്തെക്ക കരെറിപൊയി- - ആ നാഴി
കയിൽ വലിയ ഭൂകമ്പം ഉണ്ടായി. പട്ടണത്തിൽ പത്തൊ
ന്നു ഇടിഞ്ഞുവീണു ഭൂകമ്പത്തിൽ മനുഷ്യർ എഴായിരം
പെർ കൊല്ലപ്പെട്ടു ശെഷിച്ചവർ ഭയവശരായ്വന്നുസ്വൎഗ്ഗത്തി</lg><lg n="൧൪">ൽ സൈവത്തിന്നു തെജസ്സുകൊടുക്കയും ചെയ്തു- - രണ്ടാമ
ത്തെ ഹാ കഷ്ടം കഴിഞ്ഞു കണ്ടാലും മൂന്നാമത്തെ ഹാകഷ്ടം
വെഗംവരുന്നു-</lg>

<lg n="൧൫">ശെഷം എഴാംദൂതൻ കാഹളം ഊതിയാറെ സ്വൎഗ്ഗത്തി
ൽ മഹാശബ്ദങ്ങൾ ഉണ്ടാക്കി- ലൊകരാജ്യം നമ്മുടെ കൎത്താ</lg>

[ 314 ] <lg n="">വിന്നും അവന്റെ അഭിഷിക്തനും ആയ്തീൎന്നു- അവൻ യുഗാ</lg><lg n="൧൩">ദിയുഗങ്ങളിൽ വാഴുകയും ചെയ്യും എന്നത്രെ- ദെവമുമ്പാകെ സിം
ഹാസനങ്ങളിൽ ഇരിക്കുന്ന ൨൪ മുപ്പന്മാരും മുഖങ്ങളിൽ വീണു</lg><lg n="൧൭"> ദൈവത്തെ കുമ്പിട്ടു പറഞ്ഞു- സ്വ്ൎവ്വശക്തിയുള്ള കൎത്താ
വാകുന്ന ദൈവമെ ഇരിക്കുന്നവനും ഇരുന്നവനും ആയു
ള്ളൊവെ നിന്റെ മഹാശക്തിയെ നീ കൈക്കൊണ്ടുവാഴുക</lg><lg n="൧൮">യാൽ ഞങ്ങൾ നിന്നെ സ്തുതിക്കുന്നു- ജാതികൾ കൊപിച്ചു
നിന്റെ കൊപവും വന്നു- മരിച്ചവൎക്കു ന്യായവിധിചെയ്വാ
നും പ്രവാചകർ വിശുദ്ധർ തിരുനാമത്തെ ഭയപ്പെടുന്ന
വർ ചെറിയവരും വലിയവരുമായി നിന്റെ ദാസന്മാൎക്ക
(എല്ലാം) കൂലിയെ കൊടുപ്പാനും ഭൂമിയെ കെടുക്കുന്നവ</lg><lg n="൧൯">രെ കെടുപ്പാനും കാലവും വന്നു- എന്നാറെ സ്വൎഗ്ഗത്തിൽ
ദെവാലയം തുറന്നു അവന്റെ നിയമപ്പെട്ടകം അവന്റെ
ആലയത്തിൽ കാണായ്വന്നു- മിന്നലുകളും ശബ്ദങ്ങളും മുഴ
ക്കങ്ങളും ഭൂകമ്പവും വലിയ കന്മഴയും ഉണ്ടാകയും
ചെയ്തു</lg>

൧൨ അദ്ധ്യായം

ക്രിസ്തശത്രുക്കളിൽ ആദ്യജാതനായ മഹാസൎപ്പം (൭) സ്വൎഗ്ഗ
ത്തിൽ തൊറ്റു (൧൩) സഭയെ ഹിംസിക്കുന്നു.

<lg n="൧">സ്വൎഗ്ഗത്തിൽ വലിയൊരു ലക്ഷ്യം കാണായിതു- സൂൎയ്യനെ ധ
രിച്ചുള്ള സ്ത്രീയും അവളുടെ കാല്ക്കീൖ ചന്ദ്രനും അവളുടെ തല</lg><lg n="൨">മെൽ ൧൨ നക്ഷത്രങ്ങളാലുള്ള കിരീടവും തന്നെ- അവൾ
ഗൎഭിണിയായി ൟറ്റുനൊവുണ്ടായി പ്രസവിപ്പാൻ പീഡി</lg><lg n="൩">ച്ചു നിലവിളിക്കുന്നു- - സ്വൎഗ്ഗത്തിൽ മറ്റൊരു ലക്ഷ്യം കാ
ണായി- ഇതാ തീ നിറമുള്ള മഹാസൎപ്പം എഴുതലയും പ
ത്തുകൊമ്പുകളും തലകളിന്മെൽ എഴ് രാജമുടികളും ഉള്ള</lg> [ 315 ]

<lg n="൪">തു- അതിൻ വാൽ വാനത്തിലെ നക്ഷത്രങ്ങളിൽ മൂന്നൊ
ന്നിനെവാരിക്കൊണ്ടുഭൂമിയിലെക്ക് എറിഞ്ഞു കളഞ്ഞു- പ്ര
സവിപ്പാറാകുന്നസ്ത്രീയുടെ മുമ്പിൽ സൎപ്പം നിന്നു കൊണ്ടു പ്ര
സവിച്ചാലുടനെ അവളുടെ കുട്ടിയെ തിന്നുകളവാൻ ഭാവി</lg><lg n="൫">ച്ചു- അവളൊ (സങ്കീ. ൨, ൧൦) ഇരിമ്പ് കൊൽകൊണ്ടു എ
ല്ലാജാതികളെയും മെയ്ക്കെണ്ടുന്ന ആൺ പൈതലിനെപ്ര
സവിച്ചു അവളുടെ കുട്ടി ദൈവത്തൊടും അവന്റെ സിംഹാ</lg><lg n="൬">സനത്തിലും ആ മാറുപറിക്കപ്പെട്ടു- പിന്നെ സ്ത്രീ മരുഭൂമിയി
ലെക്ക് മണ്ടി- അവിടെ അവളെ ആയിരത്തിരുന്നൂറ്റ് അരു
പതു ദിവസം പൊറ്റിക്കൊള്ളെണ്ടതിന്നു ദൈവം ഒരുക്കീട്ടു</lg><lg n="൭">ള്ള സ്ഥലം അവൾ്ക്കുണ്ടു- പിന്നെ സ്വൎഗ്ഗത്തിൽ യുദ്ധം ഉണ്ടായി</lg><lg n="൮"> മികയെലും അവന്റെ ദൂതമാരും സൎപ്പത്തൊടു പടകൂടി- സൎപ്പം
തന്റെ ദൂതന്മാരുമായി പടകൂടിവെന്നില്ല താനും സ്വൎഗ്ഗത്തിൽ ഇ</lg><lg n="൯">നി അവരുടെ സ്ഥലം കാണപ്പെട്ടതും ഇല്ല- പ്രപഞ്ചത്തെ മുഴു
വൻ ഭ്രമിപ്പിക്കുന്ന പിശാചും സാത്താനും എന്നുള്ള മഹാസൎപ്പ
മാകുന്ന പഴയപാമ്പ് ഭൂമിയിലെക്ക് തള്ളിക്കളയപ്പെട്ടു അ</lg><lg n="൧൦">വന്റെ ദൂതരുംകൂടെ തള്ളപ്പെട്ടു- - എന്നാറെ ഞാൻ സ്വൎഗ്ഗ
ത്തൊൽ മഹാശബ്ദം പറഞ്ഞുകെട്ടിതു- ഇപ്പൊൾ രക്ഷായും ശ
ക്തിയും രാജ്യവും നമ്മുടെ ദൈവത്തിന്നും അധികാരം അവ
ന്റെ അഭിഷിക്തനും ആയ്വന്നു- കാരണം നമ്മുടെ സഹൊ
ദരന്മാരെ രാപ്പകൽ ദൈവമുമ്പിൽ കുറ്റംചുമത്തുന്ന അവ</lg><lg n="൧൧">രുടെ അപവാദി തള്ളിക്കളയപ്പെട്ടു- അവരൊ കുഞ്ഞാ
ടിന്റെ രക്തംമൂലവും തങ്ങളുടെ സാക്ഷ്യവചനം മൂലവും
സ്വപ്രാണനെ മരനപൎയ്യന്തം സ്നെഹിക്കാതെ കണ്ടും</lg><lg n="൧൨"> അവനെ ജയിച്ചത്- ആകയാൽ സ്വൎഗ്ഗങ്ങളും അ
തിൽ കുഴിയിരിക്കുന്നവരുമായുള്ളൊരെ ആ ന</lg>

[ 316 ] <lg n="">ന്ദിപ്പിൻ- ഭൂമിക്കും സമുദ്രത്തിന്നും ഹാകഷ്ടം- നിങ്ങളിലെ
ക്കല്ലൊ പിശാച് തനിക്ക അല്പകലമെ (ശെഷിപ്പ്) ഉള്ളു
എന്നറിഞ്ഞു മഹാക്രൊധത്തൊടെ ഇറങ്ങിപൊയി എ</lg><lg n="൧൩">ന്നത്രെ- - സൎപ്പം താൻ ഭൂമിയിൽ തള്ളപ്പെട്ടതു ക</lg><lg n="൧൪">ണ്ടു മകനെ പ്രസവിച്ച സ്ത്രീയെ ഹിംസിച്ചു തുടങ്ങി- സ്ത്രീക്കു
മരുഭൂമിയിൽ സ്വസ്ഥലത്തെക്ക് പറന്നു പൊകെ കണ്ടതി
ന്നു വലിയ കഴുകിന്റെ രണ്ടുചിറകുകളും നല്കപ്പെട്ടു- അ
വിടെ അവൾ പാമ്പിൽ നിന്നു (നിൎഭയമായി) കാലവും (ഇ
രു) കാലങ്ങളും അരക്കാലവും (ദാനി. ൭, ൨൫) പൊറെപ്പെ</lg><lg n="൧൫">ടുന്നു- സ്ത്രീയുടെ വഴിയെ പാമ്പുതന്റെ വായിൽ നിന്നു
പുഴപൊലെ വെള്ളത്തെ ചാടി അവളെ പുഴ കൊണ്ട് ഒ</lg><lg n="൧൬">ഴുക്കിക്കളവാൻ ഭാവിച്ചാറെ- ഭൂമി സ്ത്രീക്കതുണനിന്നു
സൎപ്പം തന്റെ വായിൽ നിന്നു ചാടിയ പുഴയെ ഭൂമിവാ</lg><lg n="൧൭">യ്തുറന്നു മിഴുങ്ങുകയും ചെയ്തു- സൎപ്പം സ്ത്രീയിൽ കൊപംഭാ
വിച്ചു അവളുടെ സന്തതിയായി ദെവകല്പനകളെ കാത്തും
യെശുസാക്ഷ്യത്തെ പിടിച്ചും കൊള്ളുന്ന ശെഷിപ്പുള്ള
വരൊടു യുദ്ധം ചെയ്വാൻ പുറപ്പെടുകയും ചെയ്തു-</lg>

൧൩ അദ്ധ്യായം

ശെഷം ക്രിസ്ത ശത്രുക്കളായ (ദാനി. ൭, ൭) ലൊകസാ
മ്രാജ്യവും (൧൧) കള്ളപ്രവാചകനും കാണായതു

<lg n="൧">ഞാൻ കടൽ മണലിന്മെൽ നിന്നുകൊണ്ടു- എഴു തല
യും പത്തുകൊമ്പുകളും കൊമ്പുകളിന്മെൽ പത്ത് രാജ
മുടികളും തലകളിന്മെൽ ഒരൊദൂഷണനാമവും ഉള്ളൊ</lg><lg n="൨">രു മൃഗം സമുദ്രത്തിൽ നിന്നു കരെറുന്നത് കണ്ടു- ഞാൻ ക
ണ്ടമൃഗം പുള്ളിപ്പുലിക്ക സദൃശവും (ദാനി. ൭, ൬) കാലുക
ൾ കരടിക്കൊത്തതും (൭, ൫) വായി സിംഹമുഖം പൊലെ</lg> [ 317 ]

<lg n="">യും ആയി (൭, ൪)- അതിന്നു സൎപ്പം തന്റെ ശക്തിയെയും
സ്വസിംഹാസനത്തെയും വലിയ അധികാരവും കൊടു</lg><lg n="൩">ത്തു- അതിൻ തലകളിൽ ഒന്നു മരണത്തിന്നായി അറുക്ക
പ്പെട്ടതും (കണ്ടു)- അതിന്റെ മരണമുറിവുപൊറുത്തു
പൊയി സൎവ്വഭൂമിയും മൃഗത്തെ അത്ഭുതപ്പെട്ടു പിഞ്ചെ</lg><lg n="൪">ന്നു- മൃഗത്തിന്നു അധികാരം കൊടുക്കയാൽ സൎപ്പത്തെ
കുമ്പിട്ടു മൃഗത്തിന്നു ആർ തുല്യൻ അതിനൊടു പൊരാ
ടുവാൻ ആൎക്ക കഴിയും എന്നു ചൊല്ലി മൃഗത്തെയും കു</lg><lg n="൫">മ്പിടുകയും ചെയ്തു- വമ്പുകളും ദൂഷണങ്ങളും ഉരെ
ക്കുന്നവായി അതിന്നുകൊടുക്കപ്പെട്ടു നാല്പത്തുരണ്ടു മാ
സം വരെ പ്രവൃത്തിപ്പാൻ അധികാരവും നല്കപ്പെട്ടു-</lg><lg n="൬"> അതു ദൈവത്തിൻ നാമത്തെയും കൂടാരത്തെയും
സ്വൎഗ്ഗത്തിൽ കുടിയിരിക്കുന്നവരെയും ദുഷിപ്പാൻ</lg><lg n="൭"> ദൈവദൂഷണങ്ങൾ്ക്കായി തന്റെ വായ്തുറന്നു- വിശുദ്ധ
രൊടു യുദ്ധം ചെയ്ത് അവരെ ജയിപ്പാനും നല്കപ്പെട്ടു സ
കലഗൊത്രഭാഷാജാതികളിന്മെലും അധികാരവും</lg><lg n="൮"> കൊടുക്കപ്പെട്ടു- അറുക്കപ്പെട്ട കുഞ്ഞാടിന്റെ ജീവ
പുസ്തകത്തിൽ ലൊകസ്ഥാപനം മുതൽ പെർ എഴു
തിക്കിടക്കാത്ത ഭൂവാസികൾ ഒക്കയും അതിനെ കുമ്പി</lg><lg n="൯">ടും - - ഒരുത്തനു ചെവി ഉണ്ടെങ്കിൽ അവൻ കെൾക്കു</lg><lg n="൧൦">ക- അടിമയാക്കി കൊണ്ടുപൊകയാൽ താൻ അടിമ
യായി നടന്നുപൊകും- വാൾ കൊണ്ടു കൊന്നാൽ താൻ
വാളാൽ കൊല്ലപ്പെടെണ്ടതു- വിശുദ്ധന്മാരുടെ ക്ഷാന്തി
യും വിശ്വാസവും ഇവിടെ (കാണ്മാൻ) ഉണ്ടു-</lg>

<lg n="൧൧">മറ്റൊരു മൃഗം ഭൂമിയിൽ നിന്നു കരെറുന്നതും (ഞാൻ)
കണ്ടു- അതിന്നു കുഞ്ഞാടിന്നൊത്ത രണ്ടു കൊമ്പുകളും</lg>

[ 318 ] <lg n="൧൨">ണ്ടു സൎപ്പം പൊലെ ഉരെക്കുന്നതും ആകുന്നു- അത് ഒന്നാം
മൃഗം കാണ്കെ അതിന്റെ അധികാരത്തെ എല്ലാം നടത്തി
ഭൂമിയെയും അതിൽ വസിക്കുന്നവരെയും മരണമുറി
വു പൊറുത്തുപൊയ ഒന്നാം മൃഗത്തെ കുമ്പിടുമാറാക്കുന്നു-</lg><lg n="൧൩"> അതു വലിയാടയാളങ്ങളെ ചെയ്കയും മനുഷ്യർ കാ
ണ്കെ അഗ്നിയെ വാനിൽ നിന്നു ഭൂമിയിൽ ഇറക്കുകയും-</lg><lg n="൧൪"> മൃഗത്തിന്മുമ്പിൽ ചെയ്വാൻ വരം കിട്ടിയ അടയാളങ്ങളെ
ക്കൊണ്ട ഭൂവാസികളെ ഭ്രമിപ്പിക്കയും വാളാലെ മുറിവുണ്ടാ
യിട്ടും ജീവിച്ചുഌഅ മൃഗത്തിന്നു പ്രതിമൗണ്ടാക്കുവാൻ ഭൂ</lg><lg n="൧൫">വാസികളൊടു പറകയും ചെയ്യുന്നു- മൃഗത്തിൻ പ്രതിമെ
ക്ക് ആത്മാവ് കൊടുപ്പാനും മൃഗപ്രതിമ ഉരിയാടി ആ പ്രതി
മയെ കുമ്പിടാതവരെ ഒക്കയും കൊല്ലുവാനും (അധികാരം)</lg><lg n="൧൬"> നല്കപ്പെട്ടു- ചെറിയവരും വലിയവരും സമ്പന്നരും ദരി
ദ്രരും സ്വതന്ത്രരും ദാസരും എല്ലാവരും വലങ്കൈമെ</lg><lg n="൧൭">ലൊ നെറ്റിമെലൊ കുറീട്ടുകൊൾ്വാറും- മൃഗത്തിന്റെ
നാമം എങ്കിലും നാമസംഖ്യ എങ്കിലും അതിന്റെ കുറിയു
ള്ളവനല്ലാതെ വാങ്ങുക താൻ വില്ക്കുക താൻ അരുതാത വാ</lg><lg n="൧൮">റും വരുത്തുന്നു- ഇവിടെ ജ്ഞാനം (കാണ്മാൻ) ഉണ്ടു- ബുദ്ധി
യുള്ള വൻമൃഗത്തിന്റെ (നാമ)സംഖ്യയെ എണ്ണിക്കൊൾ്വു-
ആയതല്ലൊ മനുഷ്യസംഖ്യ ആകുന്നു- അതിന്റെ സംഖ്യ
അറുനൂറ്ററുപത്താറു എന്നത്രെ-</lg>

൧൪ അദ്ധ്യായം

നിവൃത്തിയെ സൂചിപ്പിക്കുന്നു ദൎശനം -(൬) രക്ഷാന്യായവിധി
കളുടെ പ്രവചനം- (൧൪) ദൈവത്തിൻ കൊയ്ത്തും ചക്കാട്ടവും

<lg n="൧">ഞാൻ കണ്ടതിതാ- ചിയൊൻ മലമെൽ കുഞ്ഞാടായ
വനും അവന്റെ നാമവും പിതാവിൻ നാമവും നെറ്റി</lg> [ 319 ]

<lg n="">കളിൽ എഴുതിക്കിടക്കുന്ന ൧൪൪൦൦൦വും ഒന്നിച്ചു നില്ക്കുന്നു</lg><lg n="൨">- വളരെ വെള്ളങ്ങളുടെ ഒലിപൊലെയും തകൎത്തൊര്
ഇടിമുഴക്കം പൊലെയും സ്വൎഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും
കെട്ടു- ഞാൻ കെട്ട ശബ്ദം തങ്ങളുടെ വീണകളെ മീട്ടുന്ന വൈ</lg><lg n="൩">ണികളുടെതുപൊലെയത്രെ- അവർ സിംഹാസനത്തി
ന്നും നാലു ജീവികൾ്ക്കും മൂപ്പന്മാൎക്കും മുമ്പാകെ പുതിയപാട്ടു
പാടുന്നു- ഭൂമിയിൽനിന്നു വീണ്ടുകൊള്ളപ്പെട്ടുള്ള നൂറ്റി
നാല്പത്തുനാലായിരവും ഒഴികെ ആ പാട്ടുപഠിപ്പാൻ ആ
ൎക്കും കഴിഞ്ഞതുമില്ല- ഇവർ കന്യകകളാകയാൽ സ്ത്രീകളൊ</lg><lg n="൪">ടു മാലിന്യപ്പെടാത്തവർ- ഇവർ കുഞ്ഞാടു ചെല്ലുന്തൊറും പി
ഞ്ചെല്ലുന്നവർ- ഇവർ ദൈവത്തിന്നും കുഞ്ഞാടിന്നും ആ</lg><lg n="൫">ദ്യഫലമായി മനുഷ്യരിൽ നിന്നുമെടിക്കപ്പെട്ടവർ- അ
വരുടെ വായിൽ കളവുകാണപ്പെട്ടതും ഇല്ല അവർ നി
ഷ്കളങ്കരത്രെ-</lg>

<lg n="൬">വെറൊരുദൂതൻ നടുവാനത്തൂടെ പരക്കുന്നതും കണ്ടു അ
വൻ സകലജാതിഗൊത്രഭാഷാവംശങ്ങളിലും ഭൂമിസ്ഥ
ന്മാരൊടു ഒക്കയും സുവിശെഷിപ്പാൻ നിത്യസുവിശെഷം</lg><lg n="൭">ഉള്ളവനായി- ദൈവത്തെ ഭയപ്പെട്ടു അവനു തെജ
സ്സ് കൊടുപ്പിൻ അവന്റെ ന്യായവിധിയുടെ നാഴികവ
ന്നുവല്ലൊ- വാനത്തെയും ഭൂമിയെയും കറ്റലെയും നീരു
റവുകളെയും ഉണ്ടാക്കിയവനെ കുമ്പിടുകയും ചെയ്വിൻ-
എന്നു മഹാശബ്ദത്തൊടെ പറഞ്ഞും കൊണ്ടിരുന്നു-</lg>

<lg n="൮">വെറൊരു ദൂതൻ വഴിയെ വന്നു പറഞ്ഞു- മഹതി
യായ ബാബൽ വീണുവീണു (യശ. ൨൧, ൯)- തന്റെ പുല
യാട്ടിന്റെ ക്രൊധമദ്യത്തിൽ നിന്നു സകലജാതികളെ
യും കുടിപ്പിച്ചവൾ തന്നെ (യി ൨൫, ൭)</lg>

[ 320 ] <lg n="൯">അവരുടെ പിന്നിൽ മൂന്നാമതൊരു ദൂതൻ വന്നു മഹാശ
ബ്ദത്തൊടെ പറഞ്ഞു- യാതൊരുത്തൻ മൃഗത്തെയും തൽ
പ്രതിമയെയും കുമ്പിട്ടും നെറ്റിമെലൊ കൈമെലൊ കു</lg><lg n="൧൦">റിയെഇട്ടും കൊണ്ടാൽ- അവനുംകൂടെ ദെവകൊപത്തി
ൻ പാത്രത്തിൽ ഇടകലരാതെ പകൎന്നീട്ടുള്ള ദെവക്രൊ
ധമദ്യത്തിൽ നിന്നുകുടിക്കും- വിശുദ്ധദൂതന്മാൎക്കും കുഞ്ഞാ
ടിനും മുമ്പാകെ അഗ്നിഗന്ധകങ്ങളിൽ പീഡിച്ചു പൊകയും</lg><lg n="൧൧"> ചെയ്യും- അവരുടെ പീഡയുടെ പുകയുഗാദിയുഗങ്ങളി
ലും പൊങ്ങുന്നു (യശ.൩൪, ൧൦)- മൃഗത്തെയും തൽ പ്രതിമ
യെയും കുമ്പിട്ടും അതിന്റെ നാമക്കുറിയെ ഇട്ടും കൊള്ളു</lg><lg n="൧൨">ന്നവൎക്ക എല്ലാ രാപ്പകലും തണുപ്പുവരാ- ദെവകല്പനക
ളെയും യെശുവിശ്വാസത്തെയും കാത്തുകൊള്ളുന്ന വി
ശുദ്ധരുടെ ക്ഷാന്തി ഇവിടെ (കാണ്മാൻ) ഉണ്ടു-</lg>

<lg n="൧൩">ഞാൻ സ്വൎഗ്ഗത്തിൽ നിന്നു ഒരു ശബ്ദം പറഞ്ഞു കെട്ട
ത് എന്തെന്നാൽ- കൎത്താവിൽ ചാകുന്നമൃതന്മാർ ഇന്നുമു
തൽ ധന്യർ എന്നെഴുതുക- അതെ അവർ തങ്ങളുടെ പ്രയ
ത്നങ്ങളിൽ നിന്നു ഒഴിഞ്ഞു തണുക്കെണ്ടത് അവരുടെ ക്രീ
യകൾ അവൎക്കു പെഞ്ചെല്ലുകയും ചെയ്യുന്നു എന്നു ആത്മാവ്
പറയുന്നു-</lg>

<lg n="൧൪">പിന്നെ ഞാൻ കണ്ടതിതാ വെളുത്തമെഘവും മെഘ
ത്തിന്മെൽ ഇരുന്നുകൊണ്ടു മനുഷ്യപുത്രനു സദൃശനായ
വനും തന്നെ- അവനു തൽമെൽ പൊൻ കിരീടവും കയ്യിൽ</lg><lg n="൧൫"> മൂൎച്ചയുള്ള അരിവാളും ഉണ്ടു- മറ്റൊരു ദൂതൻ ദെവാലയ
ത്തിങ്കന്നു പുറപ്പെട്ടു മെഘത്തിന്മെൽ ഇരിക്കുന്നവനൊ
ടു ഭൂമിയിലെ വിളവു വരണ്ടതിനാൽ കൊഴ്ത്തിന്നു നാഴിക വ
ന്നതു കൊണ്ടു നിന്റെ അരിവാളെ കടത്തി കൊയ്ക എന്നു</lg> [ 321 ]

<lg n="൧൬">മഹാശബ്ദത്തൊടെ കൂക്കി- മെഘത്തിൽ ഇരിക്കുന്നവൻ
തന്റെ അരിവാളെ ഭൂമിയിൽ കടത്തി ഭൂമികൊയ്യപ്പെടുക</lg><lg n="൧൭">യും ചെയ്തു- - മറ്റൊരുദൂതൻ താനും മൂൎത്തുള്ളൊര് അരി
വാൾ പിടിച്ചും കൊണ്ടു സ്വൎഗ്ഗത്തിലെ ആലയത്തിൽ നിന്നു പു</lg><lg n="൧൮">റപ്പെട്ടു- അഗ്നിമെൽ അധികാരമുള്ള അന്യദൂതൻ ബലി
പീഠത്തെ വിട്ടു പുറപ്പെട്ടു മൂൎത്തരിവാളുള്ളവനൊടു ഭൂമി
യിലെ മുന്തിരിങ്ങകൾ പഴുക്കയാൽ നിന്റെ മൂൎത്തരിവാ
ൾ കടത്തി ആ വള്ളിയുടെ കുലകളെ മൂൎന്നെടുക്ക എന്നുറക്കെ ആ</lg><lg n="൧൯">ൎത്തു മൊഴിഞ്ഞു- ദൂതനും തന്റെ അരിവാളെ ഭൂമിയിൽ
കടത്തി ഭൂമിയിലെ മുന്തിരിവള്ളിയിൽ നിന്നു മൂൎന്നെടുത്തു</lg><lg n="൨൦"> ദെവകൊപത്തിന്റെ വലിയ ചക്കിൽ ചാടിയിട്ടു- ചക്കു
നഗത്തിന്നു പുറത്തുമെതിച്ചു പിഴിഞ്ഞ രക്തം ചക്കിൽ
നിന്നു ഒഴുകി കുതിരകളുടെ കടിവാളങ്ങളൊളം ൧൬൦൦൦
സ്താദ്യവഴിദൂരം (പരക്കയും ചെയ്തു)</lg>

൧൫. അദ്ധ്യായം

ജയിക്കുന്നവരുടെ സന്തൊഷത്തൊടെ (൫) ൭ ക്രൊധക
ലശങ്ങളെയും നിറെച്ചു കൊടുത്തതു-

<lg n="൧">ഞാൻ വലുതും അത്ഭുതവുമായ മറ്റൊരു ലക്ഷ്യത്തെ
സ്വൎഗ്ഗത്തിൽ കണ്ടു- ഒടുക്കത്തെ ബാധകൾ എഴുമുള്ള ഏഴു
ദൂതന്മാരെ തന്നെ- അവറ്റാൽ ദെവക്രൊധം തികഞ്ഞുവ</lg><lg n="൨">ന്നു സത്യം- - അഗ്നികലൎന്നുള്ള പളുങ്കുകടല്ക്ക് ഒത്തതും മൃ
ഗത്തൊടും തൽ പ്രതിമയൊടും നാമസംഖ്യയൊടും (പെ
റായി) ജയിക്കുന്നവർ ദെവവീണകൾ പിടിച്ചും കൊണ്ടു</lg><lg n="൩"> പളുങ്കുകടൽ പുറത്തുനില്ക്കുന്നതും കണ്ടു- ആയവർ ദെവ
ദാസനായ മൊശയുടെ പാട്ടും കുഞ്ഞാടിന്റെ പാട്ടും പാ
ടികൊള്ളുന്നതിങ്ങിനെ- സൎവ്വശക്തിയുള്ള ദൈവമായ</lg>

[ 322 ] <lg n="">കൎത്താവെ നിന്റെ ക്രിയകൾ വലുതും അത്ഭുതവുമായവ
(സങ്കി. ൧൧൧, ൨)- നിന്റെ വഴികൾ നീതിയും സത്യവുമുള്ളവ</lg><lg n="൪"> (൨ തിമൊ. ൩൦, ൪)- ജാതികളുടെ രാജാവായുള്ളൊവെ- നി
ന്നെ ഭയപ്പെടാത്തതാരു പൊൽ (യിറ. ൧൦, ൭) കൎത്താവെ
തിരുനാമത്തെ വാഴ്ത്താത്തതും ആർ- നീയല്ലൊ എകപവി
ത്രൻ- നിന്റെ നീതിന്യായങ്ങൾ വിളങ്ങിവന്നതിനാൽ സ
കലജാതികളും വന്നു തിരുമുമ്പിൽ കുമ്പിടുകയും ചെയ്യും (സ. ൮൬, ൯)</lg><lg n="൫"> അതിൽ പിന്നെ ഞാൻ കണ്ടതൊ സ്വൎഗ്ഗത്തിൽ സാക്ഷി</lg><lg n="൬"> കൂടാരമാകുന്ന ദെവാലയം തുറന്നു- ഏഴുബാധകളുള്ള ൭ ദൂ
തരും ശുദ്ധശുഭ്രമായ ശണവസ്ത്രം ധരിച്ചും മാറുകളിൽ
പൊൻ കച്ചകൾ പൂണ്ടും കൊണ്ടു ദെവാലയത്തിൽ നിന്നു</lg><lg n="൭"> പുറപ്പെട്ടാറെ- നാലുജീവികളിൽ ഒന്നുയുഗങ്ങളിൽ ജീവിക്കുന്ന ദൈവത്തിന്റെ കൊപം നിറഞ്ഞുള്ള പൊ</lg><lg n="൮">ൻ കലശങ്ങൾ ഏഴും ആ ഏഴു ദൂതന്മാൎക്ക കൊടുത്തു- ദെ
വ തെജസ്സും അവന്റെ ശക്തിയും ഹെതുവായിട്ടു ദെവാ
ലയത്തിൽ പുക നിറഞ്ഞു- ഏഴുദൂതരുടെ ബാധകൾ ഏ
ഴും തികവൊളത്തിന്നു ആലയത്തിൽ പ്രവെശിപ്പാൻ ആ
ൎക്കും കഴിഞ്ഞതും ഇല്ല-</lg>

൧൬. അദ്ധ്യായം

ഏഴു ക്രൊധകലശങ്ങളും

<lg n="൧">നിങ്ങൾ പൊയി ക്രൊധത്തിൻ കലശങ്ങൾ എഴും ഭൂമിയി
ൽ ഒഴിച്ചു കളവിൻ എന്ന് ഒരു മഹാശബ്ദം ദെവാലയത്തി
ൽ നിന്നു എഴുദൂതന്മാരൊടും പറയുന്നത് ഞാൻ കെട്ടു-</lg>

<lg n="൨">ഒന്നാമൻ പൊയി തന്റെ കലശത്തെ ഭൂമിയിൽ
ഒഴിച്ചുകളഞ്ഞാറെ മൃഗത്തിന്റെ കുറിയെ ഇട്ടും കൊണ്ടു
തൽപ്രതിമയെ കുമ്പിടുന്ന മനുഷ്യരിൽ വല്ലാത്തെ ഒരു ദു</lg> [ 323 ]

<lg n="൩">ൎവ്രണം ഉണ്ടായി- - രണ്ടാമത്തെദൂതൻ തന്റെ കലശത്തെ സ
മുദ്രത്തിൽ ഒഴിച്ചപ്പൊൾ പട്ടുപൊയവതിൽ നിന്ന് എന്ന പൊ
ലെ ചൊര ഉണ്ടായി കടലിൽ ജീവനുള്ള പ്രാണി ഒക്കയും</lg><lg n="൪"> ചാകയും ചെയ്തു- - മൂന്നാമൻ നദികളിലും നീരുറവക
ളിലും തന്റെ കലശത്തെ ഒഴിച്ചാറെ രക്തം ഉണ്ടായി-</lg><lg n="൫">അപ്പൊൾ ഞാൻ വെള്ളങ്ങളുടെ ദൂതൻ പറഞ്ഞുകെട്ട
തിവ്വണ്ണം- പവിത്രനായിരിക്കുന്നവും ഇരുന്നവനും ആ
യുള്ളൊവെ നീ ഇപ്രകാരം ന്യായം വിധിക്കയാൽ നീതിമാ</lg><lg n="൬">ൻ ആകുന്നു- വിശുദ്ധരുടെയും പ്രവാചകരുടെയും രക്ത
ത്തെ അവർ ചിന്നിച്ച് കൊണ്ടല്ലൊ നീ അവൎക്കും രക്തം
കുടിപ്പാൻ കൊടുത്തു- (അതിന്ന്) അവർ പാത്രം അ</lg><lg n="൭">ത്രെ- - എന്നാറെ ബലിപീഠവും അതെ സൎവ്വശക്ത
ദൈവമായ കൎത്താവെ നിന്റെ ന്യായവിധികൾ സത്യവും
നീതിയുമുള്ളവ എന്നു പറയുന്നതു ഞാൻ കെട്ടു--</lg><lg n="൮"> നാലാം ദൂതൻ തന്റെ കലശത്തെ സൂൎയ്യനിൽ ഒഴിച്ചു-
അതിന്നു മനുഷ്യരെ തീ കൊണ്ടു ചുടുവാൻ അനുജ്ഞ ഉണ്ടാ</lg><lg n="൯">യി- മനുഷ്യരും അത്യുഷ്ണത്താൽ വെന്തു ഈ ബാധകളിൽ
അധികാരമുള്ള ദൈവത്തിൻ നാമത്തെ ദുഷിച്ചതല്ലാതെ അ</lg><lg n="൧൦">വനു തെജസ്സ് കൊടുപ്പാൻ മനന്തിരിഞ്ഞിട്ടില്ല- - അഞ്ചാം
മൻ തന്റെ കലശത്തെമൃഗത്തിന്റെ സിംഹാസനത്തി
ന്മെൽ ഒഴിച്ചാറെ- അതിന്റെ രാജ്യം ഇരുണ്ടു പൊയി (പ്ര</lg><lg n="൧൧">ജകൾ) പാടുനിമിത്തം നാവുകളെ കടിച്ചും കൊണ്ടു- പാ
ടുകളെയും വ്രണങ്ങളെയും ചൊല്ലി സ്വൎഗ്ഗത്തിൻ ദൈവ
ത്തെ ദുഷിച്ചതല്ലാതെ സ്വക്രീയകളെ വിട്ടു മനന്തി
രിഞ്ഞിട്ടില്ല</lg>

<lg n="൧൨">ആറാം (ദൂതൻ) തന്റെ കലശത്തെ ഫ്രാത്ത് എന്ന മഹാ</lg>

[ 324 ] <lg n="">നദിമെൽ ഒഴിച്ചു- സൂൎയ്യൊദയത്തിൽ നിന്നു (വരുന്ന) രാ
ജാക്കന്മാൎക്ക വഴി ഒരുങ്ങുകത്തക്കവണ്ണം അതിന്റെ വെ</lg><lg n="൧൩">ള്ളം വറ്റിപ്പൊകയും ചെയ്തു- സൎപ്പത്തിൻ വായിലും മൃഗത്തി
ൻ വായിലും കള്ളപ്രവാചകന്റെ വായിലും നിന്നു തവ
ളകൾ എന്നപൊലെ അശുദ്ധാത്മാക്കൾ മൂന്നും പുറപ്പെട്ടു ക</lg><lg n="൧൪">ണ്ടു- സമസ്തപ്രപഞ്ചത്തിലും ഉഌഅ രാജാക്കന്മാരെ സൎവ്വ
ശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തി
ന്നായിട്ടുകൂട്ടി ചെൎപ്പാൻ അതിശയങ്ങൾ ചെയ്തും കൊണ്ടു അ
വരടുക്കലെക്ക് പുറപ്പെടുന്ന ഭൂതാത്മാക്കൾ ഇവ ആകുന്ന</lg><lg n="൧൫">ത്- - ഇതാ ഞാൻ കഌഅനെ പൊലെ വരുന്നു തന്റെ
ലജ്ജയെ കാണുമാറു നഗ്നനായി നടക്കാതെ ഉടുപ്പുകളെ</lg><lg n="൧൬">സൂക്ഷിച്ചും ജാഗരിച്ചും കൊള്ളുന്നവൻ ധന്യൻ- - ആയ
വരെ അവ കൂട്ടിചെൎത്തത് എബ്രയത്തിൽ ഹൎമ്മഗദൊ
ൻ എന്നു പെരുള്ള സ്ഥലത്തിൽ തന്നെ-</lg> <lg n="൧൭">ഏഴാം (ദൂതൻ) തന്റെ കലശത്തെ ആകാശത്തിൽ ഒഴി
ച്ചാറെ ചെയ്തുതീൎന്നു എന്നു ഒരു മഹാശബ്ദം സ്വൎഗ്ഗാലയത്തി</lg><lg n="൧൮">ൻ പൊക്കൽ സിംഹാസനത്തിൽ നിന്നു വന്നു- മിന്നലുക
ളും ഒലികളും മുഴക്കങ്ങളും സംഭവിച്ചു ഭൂമിയിൽ മനുഷ്യ
ർ ഉള്ളനാൾമുതൽ ഉണ്ടായിട്ടില്ലാത്ത വലിപ്പത്തിൽ മഹാ</lg><lg n="൧൯">ഭൂകമ്പം ജനിക്കയും ചെയ്തു- മഹാനഗരം മൂന്നംശമായി
തിരിഞ്ഞു ജാതികളുടെ പട്ടണങ്ങളും വീണു- ദെവ
കൊപത്തിന്റെ ക്രൊധമദ്യമുള്ള പാത്രം അവൾ്ക്കു കൊടുക്കെ
ണ്ടുന്നതിന്നു മഹതിയായ ബാബെലിന്റെ ഒൎമ്മ ദൈവത്തി</lg><lg n="൨൦">ന്മുമ്പിൽ വരികയും ചെയ്തു- സകല ദ്വീപും മണ്ടിപ്പൊയി</lg><lg n="൨൧"> മലകൾ ഇനി കാണ്മാറും ഇല്ല- താലന്തൊളം കനത്തിൽ
വലിയ കന്മഴവാനത്തിൽ നിന്നു മനുഷ്യരുടെ മെൽ ഇ</lg> [ 325 ]

<lg n="">റങ്ങുന്നു- മനുഷ്യരും കന്മഴയുടെ ബാധ എറ്റം വലുതാകകൊ
ണ്ടു ആ ബാധ നിമിത്തം ദൈവത്തെ ദുഷിക്കയും ചെയ്തു-</lg>

൧൭ അദ്ധ്യായം

ബാബെൽ എന്നവളെയും ആദ്യമൃഗത്തെയും (൧൩,൨)
വൎണ്ണിച്ചത്

<lg n="൧">എഴുകലശങ്ങളുള്ള ദൂതന്മാർ എഴുവരിലും ഒരുവൻ വന്നു എ
ന്നൊടു ഉരിയാടി- വാ എറിയ വെള്ളങ്ങളുടെ മീതെ ഇരിക്കു
ന്ന മഹാവെശ്യയുടെ ന്യായവിധിയെ ഞാൻ നിണക്ക കാ</lg><lg n="൨">ണിക്കും- യാതൊരുത്തിയൊടു ഭൂമിയിലെ രാജാക്കന്മാർ
പുലയാടിയതും യാതൊരുത്തിയുടെ പുലയാട്ടിന്റെ മദ്യ
ത്താൽ ഭൂവാസികൾ മത്തരായ്ചമഞ്ഞതും ആയവൾ ത</lg><lg n="൩">ന്നെ- എന്നു പറഞ്ഞു ആത്മാവിൽ എന്നെ മരുഭൂമിയി
ലെക്ക് കൊണ്ടുപൊയി- ഉടനെ ൭ തലയും പത്തുകൊമ്പും
ഉള്ളതും ദൂഷണനാമങ്ങൾ നിറഞ്ഞതുമായി അരക്കുനിറ</lg><lg n="൪">മുള്ള മൃഗത്തിന്മെൽ ഒരു സ്ത്രീ കുത്തിരിക്കുന്നതും കണ്ടു- സ്ത്രീ
ധൂമ്രവൎണ്ണവും അരക്കുനിറവും ഉള്ളതു ധരിച്ചും പൊന്നു ര
ത്നം മുത്തുകളും അണിഞ്ഞും വെറുപ്പുകളാലും തന്റെ പുല
യാട്ടിൻ അശുദ്ധികളാലും നിറഞ്ഞുള്ള പൊൻപാത്രം കയ്യി</lg><lg n="൫">ൽ പിടിച്ചും കൊണ്ടിരിക്കുന്നു- മൎമ്മം- വെശ്യമാൎക്കും ഭൂമിയു
ടെ വെറുപ്പുകൾ്ക്കും മാതാവായ മഹാബാബെൽ എന്ന നാ</lg><lg n="൬">മം അവളുടെ നെറ്റിമെൽ എഴുതീട്ടും ഉണ്ടു- വിശുദ്ധരു
ടെ രക്തം കൊണ്ടും യെശുസാക്ഷികളുടെ രക്തം കൊണ്ടും
സ്ത്രീമത്തായതും കണ്ടു- അവളെ കണ്ടിട്ടു മഹാശ്ചൎയ്യത്താ
ൽ അതിശയിക്കയും ചെയ്തു-</lg>

<lg n="൭">പിന്നെ ദൂതൻ എന്നൊടു പറഞ്ഞു നീ അതിശയിച്ചത് എന്തു
- ഈ സ്ത്രീയിയുടെയും അവളെ ചുമന്നു എഴു തലയും പത്തുകൊമ്പും</lg>

[ 326 ] <lg n="">ഉള്ള മൃഗത്തിന്റെയും മൎമ്മത്തെ ഞാൻ കെൾ്പിച്ചു തരാം- -</lg><lg n="൮"> നീ കണ്ട മൃഗം ഉണ്ടായിരുന്നതും (ഇപ്പൊൾ) ഇല്ലാത്തതും
ഇനി അഗാധത്തിൽ നിന്നു കരെറി നാശത്തിലെക്ക പൊ
കെണ്ടതും ആകുന്നു- ലൊകസ്ഥാപനം മുതൽ ജീവപുസ്തക
കത്തിൽ പെർ എഴുതാതെ ഉള്ള ഭൂവാസികൾ മൃഗം ഇരു
ന്നതും (പിന്നെ) ഇല്ലാത്തതും ഇനി വരുന്നതും കണ്ടിട്ട്</lg><lg n="൯"> അതിശയിക്കും - - ജ്ഞാനമുള്ള ബുദ്ധി ഇവിടെ (കാണ്മാ
ൻ) ഉണ്ടു- എഴുതലകളും സ്ത്രീ ഇരുന്നു കൊള്ളുന്ന ൭ മലകൾ</lg><lg n="൧൦"> ആകുന്നു- എഴുരാജാക്കളും ആകുന്നു- (അതിൽ) ഐവ
ർ പട്ടുപൊയി ഒരുത്തൻ ഉണ്ടു മറ്റവൻ ഇതുവരെ വന്നില്ല</lg><lg n="൧൧"> വന്നാൽ പിന്നെ കുറയ മാത്രം വസിക്കെണ്ടതു- ഇരുന്ന
തും ഇല്ലാത്തതും ആയമൃഗം താൻ എട്ടാമനും ആകുന്നു എ
ഴുവരിൽ കൂടിയവനും തന്നെ നാശത്തിലെക്ക് പൊക</lg><lg n="൧൨">യും ചെയ്യും- - നീ കണ്ട പത്തുകൊമ്പുകളൊ പത്തു രാജാ
ക്കൾ ആകുന്നു- അവർ രാജ്യം പ്രാപിച്ചില്ല മൃഗത്തൊടു ഒ</lg><lg n="൧൩">ന്നിച്ചു ഒരു നാഴികെക്ക അധികാരം ലഭിക്കും താനും- അവ
ർ ഐകമത്യമുള്ളവർ തങ്ങളുടെ ശക്തിയെയും അധികാര</lg><lg n="൧൪">ത്തെയും മൃഗത്തിന്നു കൊടുക്കുന്നു- ഇവർ കുഞ്ഞാടിനൊടു
പൊരാടും- കൎത്താധികൎത്താവും രാജാധിരാജാവും ആക
കൊണ്ടു കുഞ്ഞാടായൻ (താൻ) വിളിച്ചും തെരിഞ്ഞെടുത്തും
ഉള്ള വിശ്വസ്തരുമായി അവരെ ജയിക്കും-</lg> <lg n="൧൫">പിന്നെ അവൻ എന്നൊടു പറയുന്നു- വെശ്യ കുത്തിയി
രിക്കുന്ന വെള്ളങ്ങൾ നീ കണ്ടതു വംശസമൂഹങ്ങളും ജാതി</lg><lg n="൧൬">ഭാഷകളും ആകുന്നു- പിന്നെ നീ കണ്ട പത്തുകൊമ്പുകളും
മൃഗവും ആയവർ വെശ്യയെ ദ്വെഷിക്കയും പാഴാക്കി നഗ്ന
തവരുത്തുകയും അവലുടെ മാംസങ്ങളെ തിന്നുകയും അ</lg> [ 327 ]

<lg n="൧൭">വളെ തീ കൊടുത്തു ദഹിപ്പിക്കയും ചെയ്യും- ദൈവമല്ലൊ അ
തിന്റെ അഭിപ്രായം ചെയ്വാനും എകമായ അഭിപ്രായം
നടത്തുവാനും ദെവമൊഴികൾ നിവൃത്തിയാകുവൊളത്തെ
ക്ക് തങ്ങളുടെ രാജത്വത്തെ മൃഗത്തിന്നു കൊടുപ്പാനും അവരു</lg><lg n="൧൮">ടെ ഹ്ർദയങ്ങളിൽ തൊന്നിച്ചതു- നീ കണ്ട സ്ത്രീയൊ ഭൂമി
യുടെ രാജാക്കളിൽ രാജത്വമുള്ള മഹാനഗരമത്രെ-</lg>

൧൮ അദ്ധ്യായം

ബാബെലിന്റെ നാശത്തെ അറിയിക്കുന്നതു

<lg n="൧">അനന്തരം ഞാൻ വലിയ അധികാരമുഌഅ മറ്റൊരു ദൂതൻ
സ്വൎഗ്ഗത്തിൽ നിന്നു ഇറങ്ങുന്നത് കണ്ടു- അവന്റെ തെജ</lg><lg n="൨">സ്സിനാൽ ഭൂമിപ്രകാശിക്കയും ചെയ്തു- അവൻ മഹാസബ്ദ
ത്തൊടെ ഉറക്കെ ആൎത്തു പറഞ്ഞു മഹാബാബെൽ വീണു
വീണു (൧൪, ൮) ഭൂതങ്ങളുടെ പാൎപ്പിടവും എല്ലാ അശുദ്ധാത്മാ
വിൻ കാവലും അറെക്കത്തക്ക അശുദ്ധപക്ഷികൾ്ക്ക് ഒക്ക</lg><lg n="൩">വെ തടവുമായ്തീൎന്നു- കാരണം അവളുടെ പുലയാട്ടിൻ ക്രൊധ
മദ്യത്തിൽ നിന്നു സകലജാതികളും കുടിച്ചു ഭൂമിയിലെ രാ
ജാക്കൾ അവളൊടു പുലയാടി ഭൂമിയിലെ വ്യാപാരികൾ അ
വളുടെ പുളപ്പിന്റെ വമ്പിനാൽ സമ്പത്തുണ്ടാക്കി-</lg>

<lg n="൪">ഞാൻ വെറൊരു ശബ്ദം സ്വൎഗ്ഗത്തിൽ നിന്നു പറഞ്ഞു
കെട്ടിതു- (യിറ ൫൧, ൪൫) എൻ ജനമായുള്ളൊരെ അവളി
ൽ നിന്നു പുറപ്പെട്ടു പൊരുവിൻ- അവളുടെ പാപങ്ങളിൽ കൂ
ട്ടാളികളായിതൻ ബാധകളിൽ നിന്നു കൊള്ളായ്വാൻ തന്നെ-</lg><lg n="൫"> അവളുടെ പാപങ്ങളല്ലൊ വാനൊളം എത്തി അവളുടെ അ</lg><lg n="൬">തിക്രമങ്ങളെ ദൈവം ഒൎത്തും ഇരിക്കുന്നു- 0 അവൾ ആച
രിച്ച പ്രകാരം അവളൊടു പ്രതിയായിട്ടു ആചരിപ്പിൻ (യിറ
൫൦, ൧൫) അവളുടെ ക്രീയകൾ്ക്കടുത്തത് ഇരട്ടിച്ചു കൊടുപ്പിൻ-</lg>

[ 328 ] <lg n="">അവൾ കലക്കിയ പാനപാത്രത്തിൽ അവൾ്ക്ക ഇരട്ടി പകരുവി
ൻ- അവൾ തിക്ക തെജസ്സുകൂട്ടി പുളച്ചെടത്തൊളം അവ</lg><lg n="൭">ൾ്ക്കു പീഡയും ഖെദവും കൊടുപ്പിൻ- - ഞാൻ രാജ്ഞിയാ
യി അമൎന്നിക്കുന്നു വിധവയാകയില്ല ഖെദം കാണ്കയില്ല എന്നവ</lg><lg n="൮">ൾ ഹൃദയം കൊണ്ടു പറയുന്നത് നിമിത്തം- ഒരു നാളിൽ മരണം
ക്ഷെദം ക്ഷാമം ഈ ബാധകൾ അവൾ്ക്കവരും- അവൾ തീയിൽ
ചുട്ടുപൊകയുമാം- അവൾ്ക്ക ന്യായം വിധിച്ച കൎത്താവ് ഊക്കനാ</lg><lg n="൯">കുന്നു സത്യം- - അവളൊടു പുലയാടി പുളച്ചുള്ള രാജാക്ക
ൾ അവളുടെ പീഡനിമിത്തം ഭയപ്പെട്ടു ദൂരവെനിന്നു അവ
ളുടെ ദഹനത്തിൻ പുകയെ കാണുമ്പൊൾ അവളെ ചൊല്ലിക</lg><lg n="൧൦">രഞ്ഞും തൊഴിച്ചും കൊണ്ടു- അയ്യൊ അയ്യൊ ബാബെൽ എ
ന്ന മഹാനഗരം ഉറപ്പെറിയപട്ടണം ഒരു നാഴികയിൽ നി</lg><lg n="൧൧">ന്റെ ന്യാവിധിവന്നുവല്ലൊ എന്നു പറയും- - ഭൂമിയി
ലെ വ്യാപാരികൾ തങ്ങളുടെ ചരക്ക് ഇനി ആരും വാങ്ങുന്നില്ല എ</lg><lg n="൧൨">ന്നിട്ട അവളെ ചൊല്ലികരഞ്ഞു ഖെദിക്കുന്നു- പൊൻ വെള്ളി
രത്നം ത്തുനെരിയതുണി ധൂമ്രവസ്ത്രം പട്ട് അരക്കു ചെലതുടങ്ങി
യ ചരക്കും- ചന്ദനത്തരങ്ങൾ എല്ലാം ആനക്കൊമ്പിൻ പണി
വിലയെറിയ മരം ചെമ്പ് ഇരിമ്പ് കുമ്മായക്കല്ല ഇവറ്റാലെ ഒ</lg><lg n="൧൩">രൊരൊ പണിയും ലവംഗം ഏലം ധൂപവൎഗ്ഗങ്ങൾ കണ്ടി വെണ്ണകു
ന്തുരുക്കം മദ്യം തൈലം മെത്തര മാവു കൊതമ്പം ആടുമാടു
കളും കുതിരരഥങ്ങളും അടിമദെഹങ്ങൾ മനുഷ്യദെഹികളും</lg><lg n="൧൪">എന്നുള്ള (ചരക്ക) എല്ലാം- നിന്റെ ഉള്ളം മൊഹിച്ച കായ്കനിയും
നിന്നെ വിട്ടുമാറി മുഴുപ്പും മിനുക്കവും ഉള്ളത് എല്ലാം നിണല്ല ഒ</lg><lg n="൧൫">ടുങ്ങിപ്പൊയി ഇനി കാണ്മാറാകയും ഇല്ല- 0 ഈവക കൊ
ണ്ടു വ്യാപാരം ചെയ്തു അവളിൽ സമ്പത്തുണ്ടാക്കിയവർ അവ
ളുടെ പീഡയെ ഭയപ്പെട്ടു ദൂരവെ നിന്നു കരഞ്ഞും ഖെദിച്ചും</lg> [ 329 ]

<lg n="൧൬">പറയും- അയ്യൊ അയ്യൊ മഹാനഗരം നെരിയതും ധൂമ്രവ
ൎണ്ണവും അരക്കുനിറവും ഉടുത്തും പൊൻരത്നമുത്തുകൾ അണി
ഞ്ഞും ഉള്ളവളെ ഇത്ര സമ്പത്തു എല്ലാം ഒരു നാഴികയിൽ</lg><lg n="൧൭"> പാഴായി പൊയല്ലൊ- - എല്ലാമായുമിയും ഒരൊ തീരസ്ഥല
ത്തെക്ക് ഒടുന്നവനും കപ്പല്ക്കാരും കടലിൽ ജീവിതം ഉണ്ടാ
ക്കുന്നവരും ഒക്കെവെ അവളുടെ ദഹനത്തിൻ പുകയെ കണ്ടു-</lg><lg n="൧൮"> ദൂരവെ നിന്നു മഹാനഗരത്തൊട് ഒത്തവൾ ആർ എന്നു ആ</lg><lg n="൧൯">ൎത്തു പറഞ്ഞു- തലകളിന്മെൽ പൂഴി വാരീട്ടും കരഞ്ഞും ഖെദി
ച്ചും മുറയിട്ടും പറഞ്ഞു- അയ്യൊ അയ്യൊ തന്റെ നിക്ഷെ
പങ്ങളാൽ കടലിൽ പടകുകൾ ഉള്ളവൎക്ക എല്ലാം സമ്പത്തു
വൎദ്ധിപ്പിച്ച മഹാനഗരം ഒരു നാഴികയിൽ പാഴായി പൊയ</lg><lg n="൨൦">ല്ലൊ- സ്വൎഗ്ഗവും വിശുദ്ധ അപൊസ്തൊലരും പ്രവാചകരുമായു
ള്ളൊരെ ദൈവം അവളിൽ നിങ്ങളുടെ വ്യവഹാരത്തെ ന
ടത്തി തീൎത്തത് കൊണ്ട് അവളെ ചൊല്ലി ആനന്ദിക്ക-</lg>

<lg n="൨൧">പിന്നെ ഊക്കനായൊരു ദൂതൻ തിരികല്ലൊളം വലുതാ
യ കല്ലിനെ എടുത്തു സമുദ്രത്തിൽ എറിഞ്ഞു പറഞ്ഞു-ഇ
പ്രകാരം ആഞ്ഞു തള്ളീട്ടു ബാബെൽ എന്ന മഹാനഗരം എറി</lg><lg n="൨൨">ഞ്ഞുപൊകും ഇനി കാണ്മാറാകയും ഇല്ല- വൈണികർ
വാദ്യക്കാർ കുഴലൂതികൾ കാഹളക്കാർ ഇവരുടെ നാദം നി
ന്നിൽ ഇനി കെൾ്ക്കപ്പെടുകയും ഇല്ല (ഹജ ൨൧, ൧൩)- യാതൊ
രു തൊഴിലുള്ള ശില്പി ഇനി നിന്നിൽ എത്തപ്പെടുകയും ഇ
ല്ല തിരിക്കല്ലിന്റെ ഒച്ച ഇനി നിന്നിൽ കെൾ്ക്കപ്പെടുക</lg><lg n="൨൩">യും ഇല്ല- വിളക്കിന്റെ വെളിച്ചം ഇനി നിന്നിൽ മിന്നുക
യും ഇല്ല- (യിറ. ൨൫, ൧൦) മണവാളന്റെയും കാന്തയുടെ
യും ശബ്ദം ഇനി നിന്നിൽ കെൾ്ക്കാകയും ഇല്ല നിൻ ഒടിയാൽ സ
കല ജാതികളും വശീകരിക്കപ്പെടുക കൊണ്ടു നിന്റെ</lg>

[ 330 ] <lg n="">വ്യാപാരികൾ ഭൂമിയിലെ മഹത്തുക്കൾ ആയിരുന്നു സത്യം-
പ്രവാചകർ വിശുദ്ധർ മുതലായി ഭൂമിയിൽ അറുക്കപ്പെട്ട സ
കലുടെ ചൊരകളും അവളിൽ അത്രെ കാണപ്പെട്ടതു-</lg>

൧൯ അദ്ധ്യായം

ബാബെൽ വിനാശത്തെ സ്വൎഗ്ഗത്തിൽ കൊണ്ടാടിയതും (൧൧)
ദെവപുത്രൻ ജയം കൊണ്ടു (൧൭) രണ്ടു മൃഗങ്ങളെയും നി
ഗ്രഹിക്കുന്നതു-

<lg n="൧">അവറ്റിന്റെ ശെഷം ഞാൻ സ്വൎഗ്ഗത്തിൽ എറിയ കൂട്ടത്തി
ന്റെ മഹാശബ്ദം പൊലെ പറഞ്ഞു കെട്ടിതു- ഹല്ലലുയാ ര
ക്ഷയും തെജസ്സും ശക്തിയും നമ്മുടെ (കൎത്താവായ) ദൈവ</lg><lg n="൨">ത്തിന്നത്രെ- തൻ പുലയാട്ടു കൊണ്ടു ഭൂമിയെ കെടുത്ത മ
ഹാവെശ്യക്ക് അവൻ ശിക്ഷ വിധിച്ചു സ്വദാസരുടെ രക്ത
ത്തെ അവളുടെ കൈയിൽ നിന്നു (ചൊദിച്ചു) പ്രതിക്രിയ ചെ
യ്കകൊണ്ടു അവന്റെ ന്യായവിധികൾ സത്യവും നീതിയും ഉള്ള</lg><lg n="൩">വ (൧൬, ൭)- പിന്നെയും അവൻ പറഞ്ഞു ഹല്ലലുയാ- അവളു</lg><lg n="൪">ടെ പുകയുഗാദിയുഗങ്ങളിലും പൊങ്ങുന്നു (യശ. ൩൪, ൧൦)- ഇരു
പത്തുനാലുമൂപ്പന്മാരും നാലുജീവികളും വീണു ആമെൻ ഹല്ല
ലുയാ എന്നു സിംഹാസനസ്ഥനായ ദൈവത്തിന്നു കുമ്പിടുക</lg><lg n="൫">യും ചെയ്തു- - സിംഹാസനത്തിങ്കന്നു ഒരു ശബ്ദം പുറപ്പെട്ടു
പറഞ്ഞിതു നമ്മുടെ ദൈവത്തെ പുകഴുവിൻ അവന്റെ സ
കലദാസരും (സങ്കീ. ൧൩൪, ൧) അവനെ ഭയപ്പെടുന്ന ചെ</lg><lg n="൬">റിയവരും വലിയവരുമായുള്ളൊരെ (സ ൧൧൫, ൧൩)- എന്നാ
റെ എറിയ കൂട്ടത്തിന്റെ ശബ്ദവും വളരെ വെള്ളങ്ങളുടെ ഒ
ലിയും തകൎത്ത ഇടികളുടെ മുഴക്കവും പൊലെ ഞാൻ കെൾ്ക്കെ
പറയുന്നിതു- ഹല്ലലുയാ- സൎവ്വശക്ത ദൈവമായ കൎത്താവ്</lg><lg n="൭"> വാണു കൊണ്ടു സത്യം- നാം സന്തൊഷിച്ചുല്ലസിച്ചു അവനു</lg> [ 331 ]

<lg n="">തെജസ്സു കൊടുപ്പൂതാക കുഞ്ഞാടിന്റെ കല്യാണം വന്നുവ</lg><lg n="൮">ല്ലൊ അവന്റെ കാന്ത തന്നെത്താൻ ഒരുക്കി- അവൾ്ക്കുശുദ്ധ
വും ശുഭ്രവുമായ നെരിയ ശീല ഉടുപ്പാൻ വരം ലഭിക്കയും ചെ
യ്യും എന്നത്രെ- (നെരിയ തുണി എങ്കിലൊ കിശുദ്ധരുടെ നീ</lg><lg n="൯">തികൾ ആകുന്നു)- പിന്നെ (ദൂതൻ) എന്നൊടു പറയുന്നു- കുഞ്ഞാ
ടിൻ കല്യാണത്തിലെ അത്താഴത്തിന്നായി ക്ഷണിക്കപ്പെ
ട്ടവർ ധന്യർ എന്ന് എഴുതുക- ഇവ ദൈവത്തിന്റെ സത്യ</lg><lg n="൧൦">വചനങ്ങൾ ആകുന്നു എന്നും പറഞ്ഞാറെ- അവനെ കുമ്പിടെ
ണ്ടതിന്നു അവന്റെ കാലുകളിൽ വീണു- അരുതു നിന്നെ നൊ
ക്കികൊൾ ഞാൻ നിണക്കും യെശുസാക്ഷ്യത്തെ പിടിച്ചുള്ള
നിന്റെ സഹൊദരന്മാൎക്കും കൂട്ടുദാസനാകുന്നു- ദൈവത്തെ
കുമ്പിടുക- യെശുസാക്ഷ്യമല്ലൊ പ്രവാചകന്റെ ആത്മാവു
തന്നെ എന്ന് അവൻ എന്നൊടു പറയുന്നു-</lg>

<lg n="൧൧"> സ്വൎഗ്ഗം തുറന്നതും ഇതാവെള്ളക്കുതിര (ഇറങ്ങുന്നതും)
ഞാൻ കണ്ടു- അതിന്മെൽ ഇരിക്കുന്നവൻ വിശ്വസ്തനും സത്യ</lg><lg n="൧൨">വാനും (൩, ൧൪) എന്നു വിളിക്കപ്പെടുന്നവൻ- നീതിയിൽ വി
ധിച്ചു പൊരാടുന്നവനും തന്നെ- അവന്റെ കണ്ണുകൾ അഗ്നി
ജ്വാലെക്ക് ഒത്തതു- തലമെൽ അനെകം രാജമുടികളും
ഉണ്ടു- അവൻ ഒഴികെ ആരും അറിയാത്തൊരു നാമം എഴു</lg><lg n="൧൩">തീട്ടും ഉണ്ടു- ചൊരയിൽ മുക്കിയ ഉടുപ്പു ധരിച്ചിരിക്കുന്നു- അ</lg><lg n="൧൪">വന്റെ പെർ ദെവവചനം എന്നു തന്നെ- - സ്വൎഗ്ഗത്തിലെ
സൈന്യങ്ങൾ വെള്ളക്കുതിരകൾ പുറത്തും ശുദ്ധമുള്ള നെരിയ</lg><lg n="൧൫"> വെള്ളത്തുണികൾ ധരിച്ചും പിഞ്ചെല്ലുന്നു- ജാതികളെ വെ
ട്ടുവാൻ മൂൎച്ചയുള്ള വാൾ അവന്റെ വായിൽ നിന്നു പുറപ്പെ
ടുന്നു- അവൻ ഇരിമ്പുകൊൽ കൊണ്ടു അവരെ മെയ്ക്കും സൎവ്വ
ശക്തിയുള്ള ദൈവകൊപത്തിൻ ക്രൊധമദ്യത്തിന്റെ ചക്കി</lg>

[ 332 ] <lg n="൧൬">നെ അവൻ മെതിക്കുന്നു- (൧൪, ൨൦)- രാജാധിരാജാവും ക
ൎത്താധികൎത്താവും എന്നൊരു നാമം അവനു ഉടുപ്പിൽ തുട
മെൽ തന്നെ എഴുതീട്ടും ഉണ്ടു- - </lg>

<lg n="൧൭">ഒരു ദൂതൻ സൂൎയ്യനിൽ നില്ക്കുന്നതു കണ്ടു അവൻ നടുവാന
ത്തൂടെ പറക്കുന്ന സകലപക്ഷികൾ്ക്കും മഹാശബ്ദത്തൊടെ കൂ
ക്കി പറഞ്ഞു- മഹാദൈവത്തിന്റെ അത്താഴത്തിന്നായി</lg><lg n="൧൮"> വന്നുകൂടുവിൻ (ഹജ. ൩൯, ൧൭)- രാജാക്കന്മാരുടെ മാംസവും ആ
ഹസ്രാധിപമാംസവും വീരമാംസവും കുതിരമാംസവും കുതി
രപ്പുറത്തുള്ളവരുടെ മാംസവും സ്വതന്ത്രർ ദാസരും ചെറി
യവർ വലിയവരും എല്ലാവരുടെ മാംസങ്ങളും തിന്മാൻ എ</lg><lg n="൧൯">ന്നു തന്നെ- - കുതിരപ്പുറത്തിരിക്കിന്നവനൊടും അവന്റെ
സൈന്യത്തൊടും ആ യുദ്ധത്തെ ചെയ്വാൻ മൃഗവും ഭൂമിയിലെ രാ
ജാക്കന്മാരും അവരുടെ സൈന്യങ്ങളും ഒന്നിച്ചു കൂടി നില്പതും</lg><lg n="൨൦"> ഞാൻ കണ്ടു- മൃഗവും അതിന്മുമ്പാകെ അതിസയങ്ങളെ ചെയ്തു
മൃഗക്കുറിയെ കൈക്കൊണ്ടവരെയും തൽ പ്രതിമയെ കുമ്പി
ട്ടവരെയും അവറ്റാൽ ഭ്രമിപ്പിച്ച കള്ളപ്രവാചകനും കൂടെ
പിടിക്കപ്പെട്ടു- ഗന്ധകത്തിൽ കത്തുന്നതീപ്പൊയ്കയിൽ ഇ</lg><lg n="൨൧">രുവരും ജീവനൊടെ തള്ളപ്പെട്ടു- ശെഷിച്ചവർ കുതിരപ്പു
രത്തിരിക്കുന്നവന്റെ വായിൽ നിന്നു പുറപ്പെടുന്നവാൾ കൊണ്ടു
കൊല്ലപ്പെട്ടു- അവരുടെ മാംസങ്ങളാൽ സകലപക്ഷിക
ൾ്ക്കും തൃപ്തിവന്നു-</lg>

൨൦ അദ്ധ്യായം

സാത്താനെ ജയിക്കയാൽ (൪) ആയിരത്താണ്ടെ വാഴ്ചയെ
വരുത്തുന്നത്- (൭) അന്ത്യയുദ്ധവും ന്യായവിധിയും

<lg n="൧">പിന്നെ അഗാധത്തിന്റെ താക്കൊലും വലിയചങ്ങലയും
കയ്യിൽ പിടിച്ചിരിക്കുന്ന ദൂതൻ സ്വൎഗ്ഗത്തിൽ നിന്നു ഇറ</lg> [ 333 ]

<lg n="൨">ങ്ങുന്നതു കണ്ടു- പിശാചും സാത്താനും എന്നുള്ള പഴയ പാമ്പാകു
ന്ന സൎപ്പത്തെ അവൻ പിടിച്ചു ആയിരത്താണ്ടുവരെ കെട്ടീട്ടു-</lg><lg n="൩"> അവനെ അഗാധത്തിൽ എറിഞ്ഞു പൂട്ടിവെച്ചു ആയിരത്താ
ണ്ടും തീരുവൊളം ജാതികളെ ഇനി ഭ്രമിപ്പിക്കാതെ ഇരിപ്പാൻ
അവന്മെൽ മുദ്ര ഇടുകയും ചെയ്തു- അതിൽ പിന്നെ അവനെ
അല്പകാലത്തെക്ക് കെട്ടഴിച്ച് വിടെണ്ടിയതു-</lg>

<lg n="൪">ഞാൻ ന്യായാസനങ്ങളെ കണ്ടു (ദാനി. ൭, ൯) അവറ്റിൽ ഇ
രുന്നു കൊണ്ടതു ന്യായം വിധിപ്പാൻ വരം ലഭിച്ചവരത്രെ-
യെശുസാക്ഷ്യവും ദൈവവചനവും നിമിത്തമായി ശിരശ്ഛെ
ദം വന്നവരുടെ ദെഹികളെയും മൃഗത്തെയൊ തൽപ്രതിമ
യെയൊ കുമ്പിടാതെയും നെറ്റിമെലും കൈമെലും അതി
ന്റെ കുറിയെ കൈക്കൊള്ളാതെയും ഉള്ളവരുടെ (ദെഹികളെ
യും കണ്ടു- അവർ ഉയിൎത്തു ക്രിസ്തനൊടു കൂടി ആയിരത്താണ്ടും</lg><lg n="൫"> വാണു- ശെഷം മരിച്ചവരൊ ൧൦൦൦ ആണ്ടും തീരുവൊളം വീ</lg><lg n="൬">ണ്ടും ഉയിൎത്തു വന്നില്ല- ഇത് ഒന്നാം പുനരുത്ഥാനം- ഒന്നാം പു
നരുത്ഥാനത്തിൽ അംശമുള്ളവൻ ധന്യനും വിശുദ്ധനും തന്നെ-
ഇവരുടെമെൽ രണ്ടാം മരണത്തിന്നും ഒരധികാരവുമില്ല ദൈവ
ത്തിന്നും ക്രിസ്തനും പുരൊഹിതരാകയും അവനൊടു കൂടെ ആ</lg><lg n="൭">യിരത്താണ്ടും വാഴുകയും ചെയ്യും- ആയിരത്താണ്ടും കഴിഞ്ഞാ
ൽ പിന്നെ സാത്താൻ തന്റെ തടവിൽ നിന്നു അഴിച്ചു വിടപ്പെ</lg><lg n="൮">ട്ടു- ഭൂമിയുടെ നാലുകൊണുകളിലും ഉള്ള ജാതികളായ ഗൊ
ഗ് മാഗൊഗ് എന്നവരെ കടൽ മണലൊളം സംഖ്യയിൽ ആ യു
ദ്ധത്തിന്നായി കൂട്ടിച്ചു കൊള്ളെണ്ടതിന്നു അവരെ ഭ്രമിപ്പിപ്പാ</lg><lg n="൯">ൻ പുറപ്പെടും- അവരും ഭൂമിയുടെ പരപ്പിൽ കരെറിച്ചെന്നു
വിശുദ്ധരുടെ പാളയത്തെയും സ്നെഹിക്കപ്പെട്ടുള്ള നഗരത്തെ
യും വളഞ്ഞു കൊണ്ടാറെ- (ദൈവത്തിൻ പൊക്കൽ) വാനിൽ</lg>

[ 334 ] <lg n="">നിന്നു ഇറങ്ങി അവരെ തിന്നു കളഞ്ഞു (ഹജ. ൩൮, ൨൦)-</lg><lg n="൧൦"> അവരെ ഭ്രമിപ്പിക്കുന്ന പിശാചൊ മൃഗവും കള്ളപ്രവാചകനും
ഉള്ള ഗന്ധകത്തീപ്പൊയ്കയിൽ തള്ളപ്പെട്ടു അവർ യുഗാദിയുഗങ്ങ
ളിലും രാപ്പകൽ പീഡപ്പെട്ടുപൊകും-</lg>

<lg n="൧൧">പിന്നെ ഞാൻ വലുതായ വെള്ളസിംഹാസനത്തെയും അതി
ന്മെൽ ഇരിക്കുന്നവനെയും കണ്ടു- അവന്റെ സന്നിധിയിൽ നി
ന്നു ഭൂമിയും വാനവും മങ്ങിപ്പൊയി അവറ്റിന്നു സ്ഥലം കാണാ</lg><lg n="൧൨">യതും ഇല്ല- ചെറിയവരും വലിയവരും മരിച്ചവർ ആകെ
ദൈവത്തിന്മുമ്പിൽ നില്ക്കുന്നതും കണ്ടു- പുസ്തകങ്ങൾ തുറക്കപ്പെട്ടു
(ദാനി. ൭, ൧൦) ജീവന്റെ പുസ്തകമാകുന്ന മറ്റൊന്നും തുറക്കപ്പെ
ട്ടു- പുസ്തകങ്ങളിൽ എഴുതിക്കിടക്കുന്നവറ്റിൽ നിന്നു മരിച്ചവൎക്ക
അവരുടെ ക്രിയകൾ്ക്കടുത്തവണ്ണം ന്യായവിധി ഉണ്ടാകയും ചെയ്തു-</lg><lg n="൧൩"> സമുദ്രം തന്നിലെ മരിച്ചവരെ (എല്പിച്ചു) കൊടുത്തു മരണവും
പാതാളവും തങ്ങളിലെ മരിച്ചവരെ കൊടുത്തു- അവനവനു താ</lg><lg n="൧൪">ന്താന്റെ ക്രിയകൾ്ക്കടുത്ത ന്യായവിധി ഉണ്ടായി- മരണവും
പാതാളവും ആയവ തീപ്പൊയ്കയിൽ തള്ളപ്പെട്ടു- ഈ തീപ്പൊ
യ്കയത്രെ രണ്ടാം മരണം ആകുന്നതു- യാവനും ജീവപുസ്തകത്തി
ൽ (പെർ) എഴുതി കാണാഞ്ഞാൽ തീപ്പൊയ്കയിൽ തള്ളപ്പെ
ട്ടു-</lg>

൨൧ അദ്ധ്യായം

ലൊകപ്പുതുക്കവും (൯) പുതിയ യരുശലെമിലെ (൨൪) നിവാസികളു
ടെ നടപ്പും (൨൦, ൧) സ്വൈരവാസവും

<lg n="൧">ഞാൻ പുതിയ വാനവും പുതിയ ഭൂമിയും കണ്ടു (യശ, ൬൫, ൧൭)-
ഒന്നാം വാനവും ഒന്നാം ഭൂമിയും കഴിഞ്ഞുപൊയല്ലൊ സമുദ്രം ഇ</lg><lg n="൨">നി ഇല്ല- പുതിയ യരുശലെം ആകുന്ന വിശുദ്ധനഗരം തന്റെ
ഭൎത്താവിന്നായി അലങ്കരിച്ചിട്ടുള്ള കാന്തയെ പൊലെ ദെവത്തി</lg> [ 335 ]

<lg n="൩">ൻ പൊക്കൽ വാനത്തിൽ നിന്നു ഇറങ്ങുന്നതും കണ്ടു- സ്വൎഗ്ഗ
ത്തിൽ നിന്നു മഹാശബ്ദം പറയുന്നതും കെട്ടു- ഇതാ മനുഷ്യ
രൊടുകൂടിയ ദൈവത്തിന്റെ കൂടാരം ആയതു- അവൻ അ
വരൊടുകൂടി പാൎക്കും അവർ അനന്നു ജനമാകയും ദൈവം
താൻ അവരുടെ ദൈവമായി അവരൊടു കൂടി ഇരിക്കയും</lg><lg n="൪"> ചെയ്യും (൩ മൊ. ൨൬, ൧൨)- അവൻ അവരുടെ കണ്ണുകളിൽ നി
ന്നു അശ്രുക്കളെല്ലാം തുടച്ചു കളയും (൭, ൧൭)- ഇനി മരണം ഇ</lg><lg n="൫">ല്ല- ഖെദവും മുറവിളിയും പ്രയാസവും ഇനി ഇല്ല ഒന്നാമത്തെ
വ കഴിഞ്ഞുപൊയല്ലൊ- സിംഹാസനസ്ഥനും പറഞ്ഞു- കണ്ടാ
ലും ഞാൻ സകലവും പുതുതാക്കുന്നു- പിന്നെ അവൻ പറഞ്ഞു-
എഴുതുക ഈ വചനങ്ങളല്ലൊ സത്യവും വിശ്വസ്തതയും ഉള്ളവ-</lg><lg n="൬"> അവൻ എന്നൊടു പറഞ്ഞിതു- ചെയ്തുതീൎന്നു (൧൬, ൧൭) ഞാ
ൻ അകാരവും ഒകാരവും (൧, ൮) ആദിയും അന്തവും തന്നെ- ദാ
ഹിക്കുന്നവന് ഞാൻ ജീവനീരുറവിൽ നിന്നു സൌജന്യമാ</lg><lg n="൭">യി കൊടുക്കും (യശ. ൫൫, ൧)- ജയിക്കുന്നവൻ ഇവ (എല്ലാം)
അവകാശമായി പ്രാപിക്കും- ഞാൻ അവനു ദൈവവും അവൻ എ</lg><lg n="൮">നിക്ക പുത്രനുമായിരിക്കും (൨ ശമു. ൭, ൧൪)- എന്നാൽ ഭീരുക്കൾ
അവിശ്വാസികൾ വെറുപ്പുള്ളവർ കുലപാതകർ പുലയാടികൾ ഒ
ടിക്കാർ ബിംബാരാധികൾ ഇവൎക്കും എല്ലാ കള്ളന്മാൎക്കും ഗന്ധകാ
ഗ്നികൾ കത്തുന്ന പൊയ്കയായ രണ്ടാം മരണത്തിലെ പങ്കു
ള്ളു-</lg>

<lg n="൯">അന്ത്യബാധകൾ ഏഴും നിറഞ്ഞ കലശങ്ങൾ ഉള്ള ദൂതന്മാർ
എഴുവരിലും ഒരുവൻ വന്നു എന്നൊടു പറഞ്ഞിതു- വാ കുഞ്ഞാ</lg><lg n="൧൦">ടിന്റെ ഭാൎയ്യയായ കാന്തയെ നിണക്ക കാണിക്കും- എന്നിട്ടു ഉ
യൎന്ന വന്മലമെൽ എന്നെ ആത്മാവിൽ കൊണ്ടുപൊയി (ഹജ
൪൦, ൨) ദൈവത്തിന്റെ പൊക്കൽ സ്വൎഗ്ഗത്തിൽ നിന്ന് ഇറങ്ങുന്ന</lg>

[ 336 ] <lg n="">വിശുദ്ധ യരുശലെം നഗരത്തെ എനിക്ക കാണിച്ചു- അവൾ്ക്ക</lg><lg n="൧൧"> ദൈവത്തിൻ തെജസ്സുണ്ടു- അവളുടെ ജ്യൊതിസ്സ് വിലയെറു
യ രത്നത്തിന്നു ഒത്തതു സ്ഫടിക സ്വഛ്ശതയുള്ളവ വജ്രക്കല്ലു പൊ</lg><lg n="൧൨">ലെ- ഉയൎന്നവന്മതിലും അതിന്നു പന്ത്രണ്ടുഗൊപുരങ്ങളും ഗൊ
പുരങ്ങളിൽ ൧൨ ദൂതന്മാരും (യശ. ൬൨, ൬) ഇസ്രയെൽ പുത്രരു
ടെ ഗൊത്രങ്ങൾ പന്ത്രണ്ടിന്നും ഉള്ള നാമങ്ങൾ കൊത്തിവരെച്ചും</lg><lg n="൧൩"> ഉണ്ടു (ഹജ. ൪൮, ൩൧)- കിഴക്ക ൩ ഗൊപുരം വടക്ക ൩ ഗൊപു</lg><lg n="൧൪">രം തെക്ക ൩ ഗൊപുരം പടിഞ്ഞാറു ൩ ഗൊപുരം പട്ടണത്തി
ന്റെ മതിലിന്നും ൧൨ അടിസ്ഥാനങ്ങളും അവറ്റിൽ കുഞ്ഞാ</lg><lg n="൧൫">ടിന്റെ ൧൨ അപൊസ്തലന്മാരുടെ പെരുകളും ഉണ്ടു- - എന്നൊ
ടു ഉരിയാടുന്നവനു പട്ടണത്തെയും അതിൻ ഗൊപുരങ്ങളെയും
മതിലിനെയും അളക്കെണ്ടതിന്നു പൊന്മുളയായൊരു കൊ</lg><lg n="൧൬">ൽ ഉണ്ടു- പട്ടണം സമചതുരമായി കിടക്കുന്നു- വീതിയുള്ള തി
നൊളം നീളവും ഉണ്ടു- കൊൽ കൊണ്ട് അവൻ പട്ടണത്തെ അള</lg><lg n="൧൭">ന്നത് പന്തീരായിരം സ്താദ്യതന്നെ- അതിന്റെ നീളവും വീതിയും ഉയരവും
സമം തന്നെ- അതിന്റെ മതിൽ അളന്നത് ദൂതന്റെ അളവായ മനു</lg><lg n="൧൮">ഷ്യക്കണക്കിൽ നൂറ്റ്നാല്പത്തുനാല് മുള (ഉയരം) തന്നെ- - ആ മതിലി
ന്റെ പണിയസ്പിക്കല്ലത്രെ- പട്ടണം സ്വഛ്ശകണ്ണാടിക്കൊത്ത ശുദ്ധ</lg><lg n="൧൯">പൊന്നും അത്രെ- നഗരമതിലിന്റെ അടിസ്ഥാനങ്ങൾ സകലരത്നം കൊ
ണ്ടും അലങ്കരിച്ചവ- ഒന്നാം അടിസ്ഥാനം വജ്രം, രണ്ടാമത് നീ</lg><lg n="൨൦">ലക്കൽ മൂന്നാമത് മാണിക്യം നാലാമത് മരതകം- അഞ്ചാമ
ത് നഖവൎണ്ണി ആറാമത് ചുവപ്പുകൽ എഴാമത് ഗൊമെദകം എ
ട്ടാമത് ബെരുല്ല് ഒമ്പതാമത് പുഷ്യരാഗം പത്താമത് വൈഡൂ</lg><lg n="൨൧">ൎയ്യം ൧൧ ആമത് പത്മരാഗം ൧൨ ആമത് സുഗന്ധിക്കല്ല്- പന്ത്ര
ണ്ടു ഗൊപുരങ്ങളൊ ൧൨ മുത്തുകളത്രെ- ഒരൊ ഗൊപുരം
ഒരു മുത്തുകൊണ്ടുള്ളതു- നഗരവീഥി തെളിവെറിയ കണ്ണാടി</lg> [ 337 ]

<lg n="൨൨">തുല്യമായ ശുദ്ധപൊന്നുതന്നെ- - ദെവാലയം എന്നതൊ അ
തിൽ കണ്ടിട്ടില്ല- കാരണം സൎവ്വശക്തദൈവമായ കൎത്താവും</lg><lg n="൨൩"> കുഞ്ഞാടും തന്നെ അതിന്റെ ആലയമായതു- സൂൎയ്യനും ചന്ദ്ര
നും അതിൽ പ്രകാശിപ്പാൻ പട്ടണത്തിന്നു ഒർ ആവശ്യവും ഇ
ല്ല ദെവതെജസ്സല്ലൊ അതിന്നു വെളിച്ചം ഉണ്ടാക്കി അതി</lg><lg n="൨൪">ന്റെ വിളക്കു കുഞ്ഞാടും തന്നെ (യശ. ൬൦, ൧൯) ജാതികൾ അ
തിന്റെ വെളിച്ചത്താൽ നടക്കും (യശ. ൬൦, ൩) ഭൂമിയുടെ രാജാ
ക്കന്മാർ അതിലെക്ക് തങ്ങളുടെ തെജസ്സിനെ ചുമന്നു കൊണ്ടു</lg><lg n="൨൫">വരും- പകല്ക്കാലത്തു (രാത്രി അവിടെ ഇല്ലല്ലൊ) ഗൊപുരങ്ങ</lg><lg n="൨൬">ളെ പൂട്ടുകയില്ല- ജാതികളുടെ തെജസ്സും നിക്ഷെപവും അതി</lg><lg n="൨൭">ലെക്ക് ചുമന്നു കൊണ്ടു വരും (യശ. ൬൦, ൧൧)- കുഞ്ഞാടിന്റെ
ജീവപുസ്തകത്തിൽ എഴുതപ്പെട്ടവരല്ലാതെ അശുദ്ധമായതും
വെറുപ്പു താൻ ഭൊഷ്കു താൻ ചെയ്യുന്നതും ഒന്നും അതിൽ കടക്ക
യും ഇല്ല-</lg>

<lg n="൨൨, ൧">ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തി
ൽ നിന്നു പുറപ്പെടുന്നതായി പളുങ്കുപൊലെ ശുഭ്രമായ ജീവനീ</lg><lg n="൨">ർ നദിയെയും എനിക്ക കാണിച്ചു- അതിന്റെ വീഥിയുടെ നടു
വിലും നദിക്കിക്കരെയും അക്കരെയും ജീവവൃക്ഷം തന്നെ-
അതു പന്ത്രണ്ടു ഫലങ്ങൾ കായ്ക്കുന്നു മാസന്തൊറും അതാത് ഫ
ലത്തെ കൊടുക്കുന്നു (ഹജ ൪൭. ൧൨) മരത്തിന്റെ ഇലകൾ ജാ</lg><lg n="൩">തികളുടെ ചികിത്സെക്ക് (കൊള്ളാം)- സംഹാരശാപം ഇനി ഒട്ടും
ഉണ്ടാകയില്ല ദൈവത്തിനെയും കുഞ്ഞാടിന്റെയും സിംഹാ
സനം അതിൽ ഇരിക്കും- അവന്റെ ദാസന്മാർ അവനെ ഉ</lg><lg n="൪">പാസിക്കയും- അവന്റെ മുഖത്തെ കാൺ്കയും ചെയ്യും- അ
വന്റെ നാമം അവരുടെ നെറ്റികളിൽ തന്നെ- അവിടെ</lg><lg n="൫"> രാത്രി ആകയില്ല- ദൈവമായ കൎത്താവ് അവരുടെ മെൽ</lg>

[ 338 ] <lg n="">പ്രകാശിക്കുന്നതു കൊണ്ടു വിളക്കിന്നും വെയിലിന്നും ആവശ്യവും
ഇല്ല- അവർ യുഗാദിയുഗങ്ങളിലും വാഴുകയും ചെയ്യും-</lg>

൨൨ അദ്ധ്യായം

(൬) ദൎശനത്തിന്റെ പരമാൎത്ഥത്തെ ദൂതനും (൧൨) യെശുതാ
നും (൧൮) ദൎശനക്കാരനും ഉറപ്പിച്ചു കൊടുക്കുന്നു-

<lg n="൬">പിന്നെ (ദൂതൻ) എന്നൊടു പറഞ്ഞു- ഈ വചനങ്ങൾ സത്യവും
വിശ്വസ്തതയും ഉള്ളവ- പ്രവാചകാത്മാക്കളുടെ ദൈവമാ
യ കൎഠ്താവ് വെഗത്തിൽ സംഭവിക്കെണ്ടുന്നവ തന്റെ ദാസൎക്കു</lg><lg n="൭"> കാണിപ്പാൻ സ്വദൂതനെ അയച്ചിരിക്കുന്നു- കണ്ടാലും ഞാ
ൻ വെഗം വരുന്നു- ഈ പുസ്തകത്തിലെ പ്രവചനവാക്കുക</lg><lg n="൮">ളെ സൂക്ഷിക്കുന്നവൻ ധന്യൻ- ഇവകെട്ടതും ദൎശിച്ചതും യൊഹ
നാനായ ഞാൻ ആകുന്നു- കെട്ടു കൺറ്റശെഷം അവ കാണിച്ചു</lg><lg n="൯"> തന്ന ദൂതന്റെ കാലുകളിൽ കുമ്പിടുവാൻ വീണു- അവനൊ
എന്നൊടു പറയുന്നു- അരുതു നിന്നെ നൊക്കിക്കൊൾ നിണ
ക്കും നിന്റെ സഹൊദരരായ പ്രവാചകൎക്കും ഈ പുസ്തകത്തി
ലെ വാക്കുകളെ കാത്തുകൊള്ളുന്നവൎക്കും ഞാൻ കൂട്ടുദാസനത്രെ</lg><lg n="൨൦"> ദൈവത്തെകുമ്പിടുക (൧൯, ൧൦)- - പിന്നെ എന്നൊടു പറ
ഞ്ഞിതു- ഈ പുസ്തകത്തിലെ പ്രവചനവാക്കുകളെ മുദ്രയിടുക</lg><lg n="൧൧">ലയല്ലെ സമയം സമീപം തന്നെ- അനീതി ചെയ്യുന്നവൻ ഇ
നിയും അനീതി ചെയ്ക അഴുക്കുള്ളവൻ ഇനിയും അഴുക്കാടുക-
നീതിമാൻ ഇനിയും നീതിമാനായി കാട്ടുക വിശുദ്ധൻ ഇനിയും
തന്നെ വിശുദ്ധീകരിക്ക (ദാനി. ൧൨, ൧൦)-</lg>

<lg n="൧൨">കണ്ടാലും ഞാൻ വെഗം വരുന്നു- അവനവനു തന്റെ ക്രീയ ആ
കും പ്രകാരം കൊടുത്തു തീൎപ്പാൻ എന്റെ കൂലിയും എന്നൊടുകൂടെ</lg><lg n="൧൩"> (യശ ൪൦, ൧൦)- - ഞാൻ അകാരവും ഓകാരവും ആദിയും അ</lg><lg n="൧൪">ന്തവും ഒന്നാമനും ഒടുക്കത്തവനും തന്നെ- അവന്റെ കല്പന ക</lg> [ 339 ]

<lg n="">ളെ ചെയ്യുന്നവർ ധന്യർ- അവൎക്കു ജീവവൃക്ഷത്തിന്മെൽ അധികാ
രം ഉണ്ടാക- അവർ ഗൊപുരങ്ങളൂടെ പട്ടണത്തിൽ കടക്കയും ചെ</lg><lg n="൧൫">യ്ക- പുറത്തൊ നായ്ക്കളും ഒടിക്കാരും പുലയാടികളും കുലപാതക
രും ബിംബാരാധികളും ഭൊഷ്കിനെ കൂറുള്ളവനും ചെയ്യുന്നവനും</lg><lg n="൧൬"> ഒക്കയും തന്നെ- യെശു എന്ന ഞാൻ സഭകളായ നിങ്ങൾ്ക്ക് ഇവ
സാക്ഷിപ്പെടുത്തുവാൻ എന്റെ ദൂതനെ അയച്ചു- ഞാൻ ദാവി
ദിന്റെ വെ(ൎത്തളി)രും വംശവും ആയവൻ- ശുഭ്രമായ ഉദയന</lg><lg n="൧൭">ക്ഷത്രം തന്നെ- ആത്മാവും കാന്തയും (യെശുവെ)‌ വരിക എ
ന്നു പറയുന്നു- കെൾ്ക്കുന്നവനും വരിക എന്നു പറവൂ- ദാഹിക്കുന്ന
വൻ വരികയും ഇഛ്ശിക്കുന്നവൻ ജീവനീരെ സൌജന്യമായി
വാങ്ങുകയും ചെയ്ത-</lg>

<lg n="൧൮">ഈ പുസ്തകത്തിലെ പ്രവചനവാക്കുകളെ കെൾ്ക്കുന്ന ഏവനൊ
ടും ഞാൻ (ആണയിട്ടു) സാക്ഷിചൊല്ലുന്നിതു- അവറ്റൊടു ആരാ
നും കൂട്ടി വെച്ചാൽ ഈ പുസ്തകത്തിൽ എഴുതിയ ബാധകളെ ദൈ</lg><lg n="൧൯">വൻ അവന്മെൽ കൂട്ടിവെക്കും- ഈ പുസ്തകത്തിലെ പ്രവചനവാ
ക്കുകളിൽ നിന്നു ആരാനും അപഹരിച്ചാൽ ഈ പുസ്തകത്തിൽ
എഴുതിയ ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവന്നു</lg><lg n="൨൦">ള്ള അംശത്തെ അപഹരിക്കയും ചെയ്യും- ഇവറ്റെ സാക്ഷി
പ്പെടുത്തുന്നവൻ പറയുന്നു- അതെ ഞാൻ വെഗം വരുന്നു- എ
ന്നാൽ ആമെൻ കൎത്താവായ യെശുവെ വരെണമെ-</lg>

<lg n="">(നമ്മുടെ) കൎത്താവാകുന്ന യെശുക്രിസ്തന്റെ കരുണ എല്ലാ വിശു
ദ്ധരൊടും കൂട (ഇരിക്ക) ആമെൻ-</lg>

[ 341 ] ശുദ്ധപത്രം
ഭാഗം വര
മെൽകീൖ
അശുദ്ധം ശുദ്ധം
൧൨.— പ്രവൃത്തിയാൽ —പ്രവൃത്തിക്കയാൽ
൨൨.— ഉണൎത്തിയൻ —ഉണൎത്തിയവൻ
൨൩.— കൂട്ടാവകാശി —കൂട്ടവകാശി
൨൮.— കൊണ്ടു —കൊണ്ട
൩൨.— താനു —താനും
തയും —തവും
൪൦.— കൊണ്ടു —കൊണ്ടും
൪൪.— ൧൦ നൎക്കീസ —നൎക്കീസ്സ
൪൮.— ൧൦ ഭാവിക്ക —ഭവിക്ക
൫൧.— തജ —തെജ
൧൨ അവരി —അവനി
൫൫.— ചെയ്തു —ചെയ്ത
൫൬.— ൧൪ അതു —എന്തു
൫൭.— യെശുക്രിസ്തുവിൻ —യെശുവിൻ
വെർപ്പെട്ട —വെർപെട്ട
൬൦.— ആത്മാവിലും —(ആത്മാവിലും)
൬൨.— ഛെദന —ഛെദനഅരുതു—പരിഛെ
ദന
൬൬.— കൎത്താവിൽ —കൎത്താവിൻ
൭൩.— ൧൧ പൊകുന്ന —മദിച്ചുപൊകുന്ന
൭൯.— ൧൩ അറിഞ്ഞാൽ —അറിയാഞ്ഞാൽ
൮൨.— ചെറിയാൻ —ചെറിയവൻ
൮൪.— കൊടുക്കുന്ന —കൊടുക്കുന്നു
൮൬.— കെടായ്മയെയും —കെടായ്മയെ
൮൭.— ൧൧— കടന്നു —കടക്കുന്നു
൮൮.— അഖയ —അഖായ
[ 342 ] ശുദ്ധപത്രം
ഭാഗം വര
മെൽകീൖ
അശുദ്ധം ശുദ്ധം
൮൭.— ആശ്വാസം —ആയആശ്വാസം
൯൫.— ൧൩ അകന്നു —അകന്ന
൯൭.— അതിയായിട്ടു —അതിയായിട്ട
൧൦൦.— ഒർ —ഒരു
൧൦൩.— ആശിച്ചു —ആശിച്ച
൧൧൩. എന്നാൽസ —എന്നാൽസ്നെഹസ
൧൨൩. ക്രിസ്തു —ക്രിസ്ത
൧൩൨. ജീവിപ്പിച്ചു —ജീവിപ്പിച്ച
പുകഴ്ചക്ക —പുകഴ്ചെക്ക
൧൩൭. ൧൨ മറിഞ്ഞു —മറഞ്ഞു
൧൩൮. വരുവാനും —വളരുവാനും
൧൪൦. നീതിയും —നീതിയിലും
൧൫൨. ഇരിക്കുന്നവൻ —ഇരിക്കുന്നവർ
൧൫൮. ൧൨ കാണിച്ചും —കാച്ചും
൧൬൦. ലുവുദിക്യ —ലവുദിക്യ
൧൬൧ ൧൨ കൊണ്ടും —കൊണ്ടു
൧൬൨. കൈമുറ —കൈമുറി
സംഗതിയിൽ —സംഗതിയിലും
൧൬൮. അഖായക —അഖായ
൧൭൭. പലസൂചന —ഫലസൂചന
൧൯൬. മാറാകെണ —മാറാക്കെണ
൧൯൯. മതിയാകുന്ന —മതിയാകുന്നു
൨൦൮. ൧൧ നുന്ന —നന്ന
൨൦൯. വെച്ചു —വെച്ച
൨൧൧. അനധീന —അധീന
[ 343 ] ശുദ്ധപത്രം
ഭാഗം വര
മെൽകീൖ
അശുദ്ധം ശുദ്ധം
൨൧൩. മറീബി —മറീബ
൨൧൪. ൧൩ പൊയിമി —പൊയുമി
൨൨൦. പ്പെട്ടവനത്രെ —പ്പെട്ടവനത്രെ)
൨൩൦. ൧൨ കയ്യിനെ —കായിനെ
൨൩൯. നില്പതിനാലെ —നില്പതിനാലെഫലം
൧൪൪. അതുപൊലെ —ആയതുപൊലെ
൨൪൬. പ്രാണമായ —പ്രാണമയ
൨൫൧. എഴുതുന്നത —(എഴുതുന്നത്)
൨൫൪. പ്പെടുവിപ്പിൻ —പ്പെടുവിൻ
൨൫൭. ൧൨ പറയാത്ത —പറയാത
൨൬൬. എന്നെകന്നക്കും —എന്നെന്നെക്കും
൨൬൭. അറിഞ്ഞു —അറിഞ്ഞ
൨൭൧. ൧൨ (ആദിമുതൽ —(ആദിമുതൽ)
൨൯൫. ൧൪ പുക്കും —പുക്കു
൩൦൩. (ഹ.അ) —(—൧൧അ.)
൩൦൫. ൧൨ മൂടി —മുടി
൩൨൭. ൧൨ പ്രവാചകന്റെ —പ്രവാചകത്തിന്റെ
൩൨൮. ൧൪ അതിശ —അതിശയ