തിരഞ്ഞെടുത്ത ഹദീസുകൾ/നമസ്കാരം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

നമസ്കാരം[തിരുത്തുക]

ഉമ്മുഅത്ത്വിയ(റ) നിവേദനം: അന്തഃപുരത്തു ഇരിക്കുന്ന സ്ത്രീകളേയും ആർത്തവകാരികളായസ്ത്രീകളേയും പെരുന്നാൾ മൈതാനത്തേക്ക്‌ കൊണ്ടുവരാൻ നബി(സ) ഞങ്ങളോട്കൽപിച്ചിരുന്നു. അവർ മുസ്ലിങ്ങളുടെ ജമാഅത്തിലും പ്രാർത്ഥനയിലും പങ്കെടുക്കും. ഋതുമതികൾനമസ്കാരസ്ഥലത്ത്‌ നിന്ന്‌ അകന്നു നിൽക്കും. ഒരു സ്ത്രീ ചോദിച്ചു. അല്ലാഹുവിന്റെ ദൂതരെ!ഞങ്ങളിൽ ഒരുവൾക്ക്‌ വസ്ത്രമില്ലെങ്കിലോ? അവിടുന്നു പറഞ്ഞു അവളുടെ സഹോദരി തന്റെവസ്ത്രത്തിൽ നിന്ന്‌ അവളെ ധരിപ്പിക്കട്ടെ. (ബുഖാരി. 1.8.347)

മുഹമ്മദ്ബ്നുമുൻകദിർ പറയുന്നു. ഒരിക്കൽ ജാബിർ തന്റെ തുണി പിരടിയിൽബന്ധിച്ച്‌ നമസ്കരിച്ച്തന്റെ തട്ടം വസ്ത്രം തൂക്കിയിടുന്ന വടിയിൽ വെച്ചിട്ടുണ്ട്‌. അപ്പോൾ ഒരാൾ ചോദിച്ചു.തട്ടമുണ്ടായിട്ടും താങ്കൾ ഒരു വസ്ത്രം ധരിച്ച്‌ നമസ്ക്കരിക്കുകയാണോ? ഉടനെ അദ്ദേഹം മറുപടിപറഞ്ഞു. അതെ, ഞാനിത്‌ ചെയ്തത്‌ നിന്നെപ്പോലെയുള്ള വിഡ്ഢികൾ എന്നെ കണ്ടുപഠിക്കുവാനാണ്‌. നബി(സ)യുടെ കാലത്തു ഞങ്ങളിൽ ആർക്കാണ്‌ രണ്ടു വസ്ത്രംഉണ്ടായിരുന്നത്‌. (ബുഖാരി. 1.8.348)

മുഹമ്മദ്‌ പറയുന്നു: ജാബിർ(റ) ഒരു വസ്ത്രം മാത്രം ധരിച്ചു കൊണ്ടു നമസ്ക്കരിക്കുന്നത്‌ ഞാൻകണ്ടിട്ടുണ്ട്‌. എന്നിട്ട്‌ അദ്ദേഹം പറയും. തിരുമേനി(സ) ഒരു വസ്ത്രം ധരിച്ച്‌ നമസ്ക്കരിക്കുന്നത്ഞ്ഞാൻ കണ്ടിട്ടുണ്ട്‌. (ബുഖാരി. 1.8.349)

ഉമറുബ്നു അബീസലമ:(റ) നിവേദനം: തിരുമേനി(സ) ഒരൊറ്റ വസ്ത്രം ധരിച്ചുകൊണ്ട്നമസ്കരിച്ചു. അന്നേരം അതിന്റെ രണ്ടു തലയും രണ്ടു കൈചട്ടകളുടെ മുകളിലേക്ക്‌ ഇടത്തോട്ടുംവിപരീതമായി ഇട്ടിരിക്കയായിരുന്നു. (ബുഖാരി. 1.8.350)

ഉമർബ്നു അബീസലമ:(റ) നിവേദനം: ഉമ്മുസലമ: യുടെ വീട്ടിൽ വെച്ച്‌ ഒരു വസ്ത്രം മാത്രം ധരിച്ചുകൊണ്ട്‌ തിരുമേനി(സ) നമസ്കരിക്കുന്നത്‌ ഞാൻ കണ്ടിട്ടുണ്ട്‌. അതിന്റെ രണ്ടറ്റവും അവിടുത്തെഇരു ചുമലിലും ഇട്ടിട്ടുണ്ട്‌. (ബുഖാരി. 1.8.351)

ഉമർബ്നുഅബീസലമ:(റ) നിവേദനം: തിരുമേനി(സ) ഒരു വസ്ത്രം ചുറ്റിപ്പുതച്ച്‌ ഉമ്മുസലമ: യുടെവീട്ടിൽ വച്ച്‌ നമസ്കരിക്കുന്നത്‌ ഞാൻ കണ്ടിട്ടുണ്ട്‌. അതിന്റെ രണ്ടറ്റവും തന്ററണ്ട്‌ ചുമലിലുംഇട്ടിട്ടുണ്ട്‌. (ബുഖാരി. 356)ഉമ്മുഹാനിഅ​‍്‌(റ) നിവേദനം: മക്കാവിജയ വർഷം തിരുമേനി(സ)യുടെ അടുത്ത്‌ ഞാൻ ചെന്നു.അവിടുന്നു കുളിക്കുന്നതായി ഞാൻ കണ്ടു. ഫാത്വിമ: ഒരു മറ നബി(സ)ക്ക്പിടിച്ച്കൊണ്ടിരിക്കുന്നു. ഞാൻ നബി(സ)ക്ക്‌ സലാം പറഞ്ഞു. ഇതാരെന്ന്‌ നബി(സ) ചോദിച്ചു.അബൂത്വാലിബിന്റെ മകൾ ഉമ്മുഹാനിഅ ആണെന്ന്‌ ഞാൻ മറുപടി പറഞ്ഞു. ഉമ്മുഹാനിഅക്ക്സ്വാഗതം എന്ന്‌ നബി(സ) അരുളി: അവിടുന്ന്‌ കുളിയിൽ നിന്ന്‌ വിരമിച്ചപ്പോൾ എട്ട്‌ റൿഅത്തു നിന്ന്നമസ്കരിച്ചു. ഒരു വസ്ത്രം മാത്രം ചുറ്റി പുതച്ച്കൊണ്ട്‌ നമസ്കാരത്തിൽ നിന്ന്‌ വിരമിച്ചപ്പോൾഞ്ഞാൻ പറഞ്ഞു. അല്ലാഹുവിന്റെ ദൂതരേ! ഞാൻ അഭയം നൽകിയിരിക്കുന്ന ഇന്ന ആളെകൊൻങ്കളയുമെന്ന്‌ എന്റെ സഹോദരൻ അലി ഭീഷണിപ്പെടുത്തുന്നുവേന്ന്‌. അപ്പോൾ തിരുമേനി(സ)അരുളി: ഓ ഉമ്മു ഹാനിഅ​‍്‌! നീ അഭയം നൽകിയവന്‌ ഞാനും അഭയം നൽകിയിരിക്കുന്നു ഉമ്മുഹാനിഅ​‍്‌ പറയുന്നു. അതു ളുഹാ നമസ്കാരമായിരുന്നു. (ബുഖാരി. 1.8.353)

അബൂഹുറൈറ(റ) നിവേദനം: ഒരു വസ്ത്രം ധരിച്ചുകൊണ്ട്‌ നമസ്കരിക്കുന്നതിനെക്കുറിച്ച്‌ ഒരാൾനബി(സ)യോട്‌ ചോദിച്ചു. അപ്പോൾ അല്ലാഹുവിന്റെ ദൂതൻ പറഞ്ഞു. നിങ്ങളെല്ലാവർക്കും ഈരണ്ടു വസ്ത്രമുണ്ടോ? (ബുഖാരി. 1.8.354)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: പിരടിയിൽ ഒന്നുമില്ലാതെ ഒരൊറ്റ വസ്ത്രംധരിച്ചുകൊണ്ട്‌ നിങ്ങളാരും നമസ്കരിക്കരുത്‌. (ബുഖാരി. 1.8.355)

സഈദ്‌ പറയുന്നു. ഒരു വസ്ത്രം ധരിച്ചുകൊണ്ട്‌ നമസ്കരിക്കുന്നതിനെ സംബന്ധിച്ച്ജാബിറി(റ)നോട്‌ ഞങ്ങൾ ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു. ഞാൻ നബി(സ)യുടെ കൂടെ ഒരുയാത്രയിൽ പുറപ്പെട്ടു. എന്നിട്ട്‌ ഒരിക്കൽ എന്റെ ഒരാവശ്യത്തിന്‌ രാത്രിയിൽ തിരുമേനി(സ)യുടെഅടുത്തുവന്നു. തിരുമേനി(സ) നമസ്കരിക്കുന്നതായി ഞാൻ കണ്ടു. എന്റെ ശരീരത്തിൽ ഒരൊറ്റവസ്ത്രമാണ്‌ ഉണ്ടായിരുന്നത്‌. ഞാനാ വസ്ത്രം ചുറ്റിപ്പുതച്ച്‌ തിരുമേനി(സ)യുടെ ഒരു ഭാഗത്ത്‌ നിന്ന്നമസ്കരിച്ചു. നമസ്കാരത്തിൽ നിന്നു വിരമിച്ചപ്പോൾ തിരുമേനി(സ) ചോദിച്ചു. ജാബിർ!എന്തിനാണീ രാത്രിയിൽ വന്നത്‌? അപ്പോൾ എന്റെ ആവശ്യം തിരുമേനി(സ)യെ ഉണർത്തി. ഞാൻവിരമിച്ചപ്പോൾ തിരുമേനി(സ) ചോദിച്ചു. ഞാൻ കാണുന്ന ഈ ചുറ്റിപ്പുതക്കലെന്താണ്‌? ഞാൻപറഞ്ഞു. വസ്ത്രം ഇടുങ്ങിയതാണ്‌. തിരുമേനി(സ) അരുളി: വസ്ത്രം വീതിയുള്ളതാണെങ്കിൽ അത്ചുറ്റിപ്പുതച്ചുകൊള്ളുക. വീതിയില്ലാത്തത്താണെങ്കിൽ അത്‌ ഉടുക്കുകയും ചെയ്യുക. (ബുഖാരി. 1.8.357)

സഹ്ല്‌(റ) നിവേദനം: കുട്ടികൾ ചെയ്യാറുള്ളത്‌ പോലെ തങ്ങളുടെ തുണിയുടെ തലപിരടിയിൽകെട്ടിക്കൊണ്ടു ചില ആളുകൾ തിരുമേനി(സ) യോടൊപ്പം നമസ്ക്കരിക്കാറുണ്ടായിരുന്നു.അപ്പോൾ പുരുഷ?​‍ാർ സുജൂടിൽ നിന്നും എഴുന്നേറ്റ്‌ ഇരിക്കും മുമ്പ്‌ സ്ത്രീകൾ സുജൂടിൽ നിന്നുംതല ഉയർത്തരുതെന്ന്‌ തിരുമേനി(സ) സ്ത്രീകളോട്‌ കൽപ്പിച്ചു. (ബുഖാരി. 1.8.358)

മൂഗീറ(റ) നിവേദനം: ഞാനൊരിക്കൽ ഒരു യാത്രയിൽ തിരുമേനി(സ)യുടെ കൂടെയുണ്ടായിരുന്നു.മുഗീറ! നി വെള്ളപാത്രമെടുക്കൂ എന്ന്‌ തിരുമേനി(സ) അരുളി: അപ്പോൾ ഞാൻവെള്ളപാത്രമെടുത്തു കൊടുത്തു. തിരുമേനി(സ) അതു കൊണ്ടുപോയി എന്റെ ദൃഷ്ടിയിൽ നിൻന്മറയുന്നതുവരെ. എന്നിട്ട്‌ അവിടുന്നു മലമൂത്രവിസർജനം ചെയ്തു. അന്നേരം ഒരു ശാമിജുബ്ബഅവിടുന്ന്‌ ശരീരത്തിൽ ധരിച്ചിരുന്നു ആ ജുബ്ബയുടെ കൈ മേൽപ്പോട്ടുകയറ്റാൻ തിരുമേനി(സ)ശ്രമിച്ചപ്പോൾ കഴിഞ്ഞില്ല. അതിന്റെ കൈ വളരെ ഇടുങ്ങിയിരുന്നു. അതിനാൽ തന്റെ കൈതിരുമേനി(സ) ഉള്ളിലേക്ക്‌ ഊരിയെടുത്തു. ഞാൻ നബി(സ)ക്ക്‌ വെള്ളമൊഴിച്ചുകൊടുത്തു.നമസ്കാരത്തിന്‌ എന്നതുപോലെ അവിടുന്നു വുളു എടുത്തു. ഇരുകാലുകളും രണ്ട്ബൂട്ട്സി​‍േ?ലായി തടവി. ശേഷം അവിടുന്നു നമസ്കരിച്ചു. (ബുഖാരി. 1.8.359)

ജാബിർ(റ) നിവേദനം: തിരുമേനി(സ) ഖുറൈശികളോടൊപ്പം കഅ​‍്ബ: പുനരുദ്ധരിക്കാൻ കല്ല്ചുമന്നു കൊണ്ടുപോവുകയായിരുന്നു. ഒരു ഉടുതുണി മാത്രമേ തിരുമേനി(സ)യുടെശരീരത്തിലുണ്ടായിരുന്നുള്ളൂ. അന്നേരം പിതൃവ്യൻ അബ്ബാസ്‌ തിരുമേനി(സ) യോടു പറഞ്ഞു:സഹോദരപുത്രാ! നീ നിന്റെ വസ്ത്രമഴിച്ച്‌ ചുരുട്ടി ചുമലിൽ വെച്ച്‌ അതി​‍േ?ൽ കല്ല്‌ വെച്ചുകൊണ്ട്പോന്നാൽ നന്നായിരുന്നു. ജാബിർ പറയുന്നു. ഉടനെ നബി(സ) വസ്ത്രമഴിച്ച്‌ ചുമലിൽ വെച്ചു.താമസിയാതെതന്നെ ബോധം കെട്ടുവീഴുകയും ചെയ്തു. അതിനുശേഷം തിരുമേനി(സ)യെനഗ്നനായി ഒരിക്കലും കണ്ടിട്ടില്ല. (ബുഖാരി. 1.8.360)

അബൂഹുറൈറ(റ) നിവേദനം: ഒരാൾ എഴുന്നേറ്റു നിന്നുകൊണ്ട്‌ ഒരു വസ്ത്രം മാത്രംധരിച്ചുകൊണ്ട്‌ നമസ്കരിക്കാമോ എന്ന്‌ നബി(സ)യോട്‌ ചോദിച്ചു. അവിടുന്ന്‌ അരുളി: നിങ്ങളിൽഎല്ലാവർക്കും രണ്ടു വസ്ത്രം ലഭിക്കുമോ? പിന്നീട്‌ ഉമർ(റ)നോട്‌ (അദ്ദേഹത്തിന്റെ ഭരണകാലത്ത്‌​‍ാമ്രാൾ ഇതിനെ സംബന്ധിച്ച്‌ ചോദിച്ചു. അപ്പോൾ ഉമർ(റ) പറഞ്ഞു. അല്ലാഹു നിങ്ങൾക്ക്‌വിശാലമാക്കിയാൽ നിങ്ങളും വിശാലമാക്കുവീൻ. തന്റെ വസ്ത്രം ഒരാൾ ശേഖരിച്ച്‌ നമസ്കരിക്കട്ടെ,തുണിയും തട്ടവും, തുണിയും കുപ്പായവും, തുണിയും നീളക്കുപ്പായവും, പാന്റ്സും കുപ്പായവുംപാന്റ്സും നീളക്കുപ്പായവും, കാലുറയും നീളക്കുപ്പായവും കാലുറയും കുപ്പായവും കാലുറയുംതട്ടവും, ധരിച്ച്‌ നമസ്ക്കരിക്കട്ടെ. (ബുഖാരി. 1.8.361)

അബൂസഈദുൽഖുദ്‌രി(റ) നിവേദനം: നെഞ്ചും കൈകളുമെല്ലാം ഉള്ളിലാക്കി ഒരൊറ്റ വസ്ത്രംകൊണ്ട്‌ മൂടിപ്പുതക്കുക. അപ്രകാരം തന്നെ, കണങ്കാലുകൾ കുത്തി നിറുത്തിയിട്ട്‌ ചന്തിനിലത്തൂന്നിക്കൊണ്ടിരിക്കുകയും ഗുഹ്യസ്ഥാനത്ത്‌ വസ്ത്രത്തിൽ നിന്നും ഒന്നുമില്ലാതെ ഒരൊറ്റവസ്ത്രം കൊണ്ട്‌ ശരീരം മൂടിപ്പുതച്ചിരിക്കുകയും ചെയ്യുക. ഇവ രണ്ടും തിരുമേനി(സ)വിരോധിച്ചിരിക്കുന്നു. (ബുഖാരി. 1.8.363)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി രണ്ടു തരം കച്ചവടത്തെ വിരോധിച്ചിരിക്കുന്നു.ഇന്നതി​‍േ?ൽ തൊട്ടാൽ ആ തൊട്ട ആൾക്കു ആ സാധനം കിട്ടുമെന്ന്‌ വ്യവസ്ഥ ചെയ്യുന്ന കച്ചവടം,ഇന്ന സാധനം ഇന്നവിധത്തിൽ എറിഞ്ഞാൽ ആ സാധനം ലഭിക്കുമെന്ന്‌ വ്യവസ്ഥ ചെയ്യുന്നകച്ചവടം, ഇപ്രകാരം തന്നെ നെഞ്ചും കൈകളുമെല്ലാം ഉള്ളിലാക്കി ഒരൊറ്റ വസ്ത്രം കൊണ്ടുമൂടിപ്പുതപ്പിക്കുക, കണങ്കാലുകൾ കുത്തിനിറുത്തിയിട്ട്‌ ചന്തി നിലത്തൂന്നി ഗുഹ്യസ്ഥാനം മറക്കാതെഒരൊറ്റ വസ്ത്രവും കൊണ്ട്‌ ശരീരം മൂടിപ്പുതച്ചിരിക്കുക എന്നീ വസ്ത്ര രീതിയും തിരുമേനി(സ)വിരോധിച്ചിരിക്കുന്നു. (ബുഖാരി. 1.8.364)

അബൂഹുറൈറ(റ) നിവേദനം: (അബൂബക്കർ(റ)നെ നേതാവായി നിയോഗിച്ചിരുന്ന) ആ ഹജ്ജിൽബലിയുടെ ദിവസം മിനായിൽ വെച്ച്‌ വിളിച്ചുപറയാൻ നിയോഗിച്ചയച്ചിരുന്നവരുടെ കൂട്ടത്തിൽഅബൂബക്കർ(റ) എന്നെയും അയച്ചിരുന്നു. ഇക്കൊല്ലത്തിനുശേഷം ഒരു ബഹുദൈവവിശ്വാസിയുംഹജ്ജ്‌ ചെയ്യാൻ പാടില്ല. നഗ്നരായിക്കൊണ്ട്‌ ആരും കഅ​‍്ബയെ പ്രദക്ഷിണം വെക്കാനും പാടില്ലഎന്ന്‌ പരസ്യമായി വിളിച്ചു പറയാൻ ഹുമൈദ്‌(റ) പറയുന്നു. പിന്നീട്‌ ഖുർആനിലെ ബറാഅത്തുസൂറത്തു വിളംബരം ചെയ്യാൻ പിന്നാലെ അലി(റ)നെയും തിരുമേനി(സ) അയച്ചു.അബൂഹുറൈറ(റ) പറയുന്നു. അങ്ങനെ അലി(റ)യും മിനായിലെ ജനക്കൂട്ടത്തിനിടയിൽനിന്നുകൊണ്ട്‌ ഞങ്ങളുടെ കൂടെ വിളിച്ചു പറഞ്ഞു. ഇക്കൊല്ലത്തിന്‌ ശേഷം ഒരുബഹുദൈവവിശ്വാസിയും ഹജ്ജ്‌ ചെയ്യരുത്‌. ഒരാളും നഗ്നരായിക്കൊണ്ട്‌ കഅ​‍്ബയെ പ്രദക്ഷിണംചെയ്യരുത്‌. (ബുഖാരി. 1.8.365)

മുഹമ്മദ്ബ്നുമുൻകദർ നിവേദനം: ഞാൻ ജാബിർ(റ)ന്റെ അടുക്കൽ ഒരിക്കൽ പ്രവേശിച്ചു. അദ്ദേഹംതന്റെ ഒരു വസ്ത്രം ചുറ്റിപ്പുതച്ച്‌ നമസ്കരിക്കുകയാണ്‌. മേൽമുണ്ട്‌ വസ്ത്രം തൂക്കിയിടുന്നവടിമേൽ വെച്ചിട്ടുണ്ട്‌. അദ്ദേഹം നമസ്കാരത്തിൽ നിന്ന്‌ വിരമിച്ചപ്പോൾ ഞങ്ങൾ പറഞ്ഞു:അബൂഅബ്ദില്ലാ! താങ്കൾ മേൽമുണ്ട്‌ ഉപയോഗിക്കാതെ നമസ്കരിക്കുകയാണോ? അദ്ദേഹംപറഞ്ഞു. അതെ, നിന്നെപ്പോലെയുള്ള വിഡ്ഢികൾ ഇതു കാണും ഞാൻ ആഗ്രഹിച്ചു.തിരുമേനി(സ) ഇപ്രകാരം നമസ്കരിക്കുന്നത്‌ ഞാൻ കണ്ടിട്ടുണ്ട്‌. (ബുഖാരി. 1.8.366)

ആയിശ(റ) നിവേദനം: തിരുമേനി(സ) സുഭി നമസ്കാരം നിർവ്വഹിക്കുമ്പോൾസത്യവിശ്വാസികളായ സ്ത്രീകളും വസ്ത്രം മൂടിപ്പുതച്ചുകൊണ്ട്‌ പള്ളിയിൽഹാജറാവാറുണ്ടായിരുന്നു. പിന്നീട്‌ സ്വഗൃഹങ്ങളിലേക്ക്‌ അവർ തിരിച്ചുപോകുമ്പോൾ ആർക്കുംഅവരെ (ഇരുട്ടുകാരണം) മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. (ബുഖാരി. 1.8.368)


ആയിശ(റ) നിവേദനം: തിരുമേനി(സ) ഒരിക്കൽ ഒരു വിരിപ്പിൽ നമസ്കരിച്ചു. അതിൽ ചിലചിത്രപ്പണികളുണ്ടായിരുന്നു. തിരുമേനി(സ)യുടെ ദൃഷ്ടി അതിൽ പതിഞ്ഞു. നമസ്കാരത്തിൽനിന്ന്‌ വിരമിച്ചപ്പോൾ അവിടുന്ന്‌ അരുളി: എന്റെ ഈ വിരിപ്പ്‌ അബൂജഹ്മിന്‌ കൊടുത്തിട്ട്‌അബൂജഹ്മിന്റെ അംബിജാനിയ്യ: വിരിപ്പ്‌ എനിക്ക്‌ നിങ്ങൾ കൊണ്ടുവരൂ. നിശ്ചയം. ഇത്‌ ഇപ്പോൾഎന്റെ ശ്രദ്ധയെ തിരിച്ചുകളഞ്ഞു നമസ്കാരത്തിൽ നിന്നും. (ബുഖാരി. 1.8.369)

അനസ്‌(റ) നിവേദനം: ആയിശയുടെ അടുക്കൽ ഒരു വിരിയുണ്ടായിരുന്നു. അവരുടെ വീട്ടിന്റെ ഒരുഭാഗം അതുകൊണ്ടവർ മറച്ചിരുന്നു. തിരുമേനി(സ) അരുളി: നീ ഞങ്ങളുടെ മുമ്പിൽ നിന്ന്‌ നിന്റെഈ വിരി നീക്കം ചെയ്യുക. അതിലെ ചിത്രങ്ങൾ നമസ്ക്കാരവേളയിൽ എന്റെ മുമ്പാകെപ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. (ബുഖാരി. 1.8.371)

ഉഖ്ബത്തു(റ) നിവേദനം: തിരുമേനി(സ)ക്ക്‌ പട്ടിന്റെ ഒരു ജുബ്ബ ചിലർ സമ്മാനിച്ചു. അവിടുന്ന്‌ അത്ധരിച്ച്‌ നമസ്ക്കരിച്ചു. നമസ്ക്കാരത്തിൽ നിന്ന്‌ വിരമിച്ചുകഴിഞ്ഞ ശേഷം വെറുത്തിട്ടെന്നവണ്ണംവളരെ ശക്തിയോടെ അത്‌ ഊരിയിട്ട്‌ തിരുമേനി(സ) അരുളി: ഭയഭക്ത?​‍ാർക്ക്‌ ഇത്‌യോജിക്കുകയില്ല. (ബുഖാരി. 1.8.372)

അബൂജുഹൈഫ(റ) നിവേദനം: തിരുമേനി തോലിന്റെ ഒരു ചുമന്ന കൂടാരത്തിൽ ഇരിക്കുന്നതായിഞ്ഞാൻ കണ്ടു. ബിലാളിനെ ഞാൻ കണ്ടതു തിരുമേനി(സ)ക്ക്‌ വുളു എടുക്കുവാനുള്ള വെള്ളംകയ്യിൽ പിടിച്ചു നിൽക്കുന്ന അവസ്ഥയിലാണ്‌. ആ വുളുവിന്റെ അവശേഷിച്ച വെള്ളംകരസ്ഥമാക്കുവാൻ വേണ്ടി ആളുകൾ ധൃതി കാണിക്കുന്നവരായും ഞാൻ കണ്ടു. എന്നിട്ട്‌ അതിൽനിന്ന്‌ അൽപം വെള്ളം കിട്ടിയവൻ ആ വെള്ളം ശരീരത്തിൽ തടവി. തീരെ ലഭിക്കാത്തവൻ തന്റെസ്നേഹിതന്റെ കയ്യിലെ നനവ്‌ തൊട്ടിട്ടു അത്‌ സ്വശരീരത്തിൽ തടവാൻ തുടങ്ങി. പിന്നീട്‌ ബിലാൽഒരു ചെറിയ കുന്തം എടുത്തിട്ട്‌ അത്‌ നിലത്തു നാട്ടുന്നതായി ഞാൻ കണ്ടു. തിരുമേനി(സ)കണങ്കാലിന്‌ മുകളിൽ ഒരു ചുവന്ന വസ്ത്രം ധരിച്ചുകൊണ്ടു പുറത്തുവന്നിട്ട്‌ ആ കുന്തത്തിന്റെനേരെ തിരിഞ്ഞു ജനങ്ങളുടെ ഇമാമായി നിന്നുകൊണ്ട്‌ രണ്ട്‌ റൿഅത്തു നമസ്ക്കരിച്ചു. മനുഷ്യരുംമൃഗങ്ങളുമെല്ലാം ആ കുന്തത്തിന്റെ മുമ്പിലൂടെ നടക്കുന്നതു ഞാൻ കണ്ടു. (ബുഖാരി. 1.8.373)

അബൂഹാസിം(റ) നിവേദനം: സഹ്ല്ബ്നു സഅ​‍്ദ്‌(റ)നോട്‌ നബി(സ)യുടെ മിമ്പറഎന്തുകൊണ്ടായിരുന്നുവേന്ന്‌ അവർ ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു. അതിനെക്കുറിച്ച്‌എന്നെക്കാൾ അറിവുള്ളവരാരും ഇന്ന്‌ ജീവിച്ചിരിക്കുന്നില്ല. ഗാബ എന്ന സ്ഥലത്തെ അസൽ മരംകൊണ്ടാണതുണ്ടാക്കിയത്‌ തിരുമേനി(സ)ക്ക്‌ വേണ്ടി അത്‌ പണിതത്താവട്ടെ ഇന്ന സ്ത്രീയുടെകൈക്ക്‌ സ്വാതന്ത്ര്യം നേടിയ അടിമ ഇന്നവനുമാണ്‌. അങ്ങനെ അത്‌ പണിത്‌ അതിന്റെസ്ഥാനത്തുകൊണ്ടുവന്നു വെച്ച്‌ കഴിഞ്ഞപ്പോൾ തിരുമേനി(സ) അതി​‍േ?ൽ കയറിയിട്ട്‌ ഖിബ്ലയുടെനേരെ തിരിഞ്ഞ്‌ നിന്നു. എന്നിട്ട്‌ അവിടുന്ന്‌ തക്ബീർ ചൊല്ലി. ജനങ്ങൾ പിന്നിലും നിന്നു. അങ്ങനെഅവിടുന്നു ഓതി. റുകൂഅ​‍്‌ ചെയ്തപ്പോൾ ജനങ്ങളും റുകൂഅ​‍്‌ ചെയ്തു. പിന്നീട്‌ തിരുമേനി(സ) തലഉയർത്തി. അനന്തരം തിരുമേനി(സ) കാൽ പിന്നോട്ടുവെച്ചുകൊണ്ട്‌ താഴെ ഇറങ്ങി ഭൂമിയിൽസുജൂട്‌ ചെയ്തു. അനന്തരം മിമ്പറിലേക്ക്‌ തന്നെ മടങ്ങി. പിന്നീട്‌ റുകൂഅ​‍്‌ ചെയ്തു. അവിടുത്തെതല ഉയർത്തി. അനന്തരം കാൽ പിന്നോട്ട്‌ വെച്ചുകൊണ്ട്‌ കീഴ്പോട്ടിറങ്ങി. ഭൂമിയിൽ സുജൂദ്ചെയ്തു. ഇതാണ്‌ മിമ്പറിന്റെ പ്രശ്നം. അബൂഅബ്ദില്ല പറയുന്നു. അലിയ്യ്ബ്നു അബ്ദില്ല(റ)പറഞ്ഞു. ഈ ഹദീസിനെക്കുറിച്ച്‌ അഹമദ്ബ്നുഹമ്പൽ എന്നോട്‌ ചോദിച്ചു. ഞാൻ പറഞ്ഞുനബി(സ) ജനങ്ങളേക്കാൾ ഉയർന്ന സ്ഥലത്തായിരുന്നു എന്ന്‌ ഞാൻ ഇതുകൊണ്ട്‌ ഉദ്ദേശിക്കുന്നു.അതിനാൽ ഇമാമ്‌ ജനങ്ങളെക്കാൾ ഉയർന്നു നിൽക്കുന്നതിന്‌ വിരോധമില്ല. അലി, അഹമ്മദിനോട്പറഞ്ഞു. സുഫ്‌യാൻ ഇതിനെക്കുറിച്ച്‌ ചോദിക്കപ്പെടാറുണ്ട്‌. താങ്കൾ ഇതു അദ്ദേഹത്തിൽ നിൻങ്കേട്ടിട്ടില്ലേ? അഹമ്മദ്‌(റ) പറഞ്ഞു. ഇല്ല. (ബുഖാരി. 1.8.374)

അനസ്‌(റ) നിവേദനം: തിരുമേനി(സ) ഒരിക്കൽ തന്റെ കുതിരപ്പുറത്തുനിന്നു വീഴുകയും അവിടുത്തെകാല്‌ അല്ലെങ്കിൽ ചുമല്‌ ചതഞ്ഞു. അതിനാൽ ഒരു മാസം ഭാര്യമാരിൽ നിന്നും അകന്ന്‌ ജീവിക്കാൻതീരുമാനിച്ചു. അനന്തരം തന്റെ ഉയർന്ന മുറിയിൽ കയറി ഇരുന്നു.ഈത്തപ്പനതടികൊണ്ടുള്ളതായിരുന്നു അതിന്റെ ചവിട്ടുപടികൾ. അവിടുത്തെ അനുയായികൾസ?അശി!​‍ുവാൻ വന്ന സ?അഭത്തിൽ ഇരുന്നു കൊണ്ട്‌ അവർക്ക്‌ ഇമാമായി നമസ്കരിച്ചു. അവർനിന്നുകൊണ്ട്‌ പിൻതുടർന്നു. തിരുമേനി(സ) നമസ്കാരത്തിൽ നിന്നും സലാം വീട്ടിയപ്പോൾപറഞ്ഞു. നിശ്ചയം ഇമാമ്‌ നിശ്ചയിക്കപ്പെടുന്നത്‌ അദ്ദേഹത്തെ പിൻതുടരുവാൻ വേണ്ടിയാണ്‌.അതിനാൽ അദ്ദേഹം തക്ബീർ ചൊല്ലിയാൽ നിങ്ങളും തക്ബീർ ചൊല്ലുവീൻ. റുകൂഅ​‍്‌ ചെയ്താൽനിങ്ങളും റുകൂഅ​‍്‌ ചെയ്യുവീൻ, സുജൂട്‌ ചെയ്താൽ നിങ്ങളും സുജൂട്‌ ചെയ്യുവീൻ. അദ്ദേഹം നിന്നുനമസ്കരിച്ചാൽ നിങ്ങളും നിന്നു നമസ്കരിക്കുവീൻ മാസം 29 ദിവസം കഴിച്ചപ്പോൾ നബി(സ)ഇറങ്ങി. അപ്പോൾ അവർ പറഞ്ഞു. അല്ലാഹുവിന്റെ ദൂതരെ! താങ്കൾ ഒരു മാസം അകലുവാനാൺതീരുമാനിച്ചതു. തിരുമേനി(സ) അരുളി: നിശ്ചയം മാസം 29 ദിവസമാണ്‌. (ബുഖാരി. 1.8.375)

മൈമൂന(റ) നിവേദനം: അല്ലാഹുവിന്റെ ദൂതൻ(സ) നമസ്കരിക്കുമ്പോൾ ഞാൻആർത്തവക്കാരിയായി ക്കൊണ്ട്‌ അവിടുത്തെ വിലങ്ങ്‌ കിടക്കും. ചിലപ്പോൾ അവിടുത്തെ വസ്ത്രംഎന്റെ ശരീരത്തിൽ സുജൂട്‌ ചെയ്യുമ്പോൾ സ്പർശിക്കാറുണ്ട്‌. മൈമൂന(റ) പറയുന്നു.തിരുമേനി(സ) വിരിപ്പിൽ നമസ്കരിക്കാറുണ്ട്‌. (ബുഖാരി. 1.8.376)

അനസ്‌(റ) നിവേദനം: അദ്ദേഹത്തിന്റെ ഉമ്മൂമ്മ മുലൈക്കത്തു, തിരുമേനി(സ)ക്ക്‌ വേണ്ടി ഒരുവിരുന്നു ഒരുക്കിയിട്ട്‌ വിളിച്ചു. എന്നിട്ട്‌ അൽപം ആഹാരം തിരുമേനി(സ) കഴിച്ചു. ശേഷം അവിടുന്നുഅരുളി: എഴുന്നേൽക്കുവീൻ. ഞാൻ നിങ്ങളെയും കൊണ്ട്‌ നമസ്കരിക്കാം. അനസ്‌(റ) പറയുന്നു.അന്നേരം ദീർഘകാലത്തെ ഉപയോഗം കാരണം കറുത്തുപോയിരുന്ന ഞങ്ങളുടെ ഒരു പായഎടുക്കാൻ ഞാൻ എഴുന്നേറ്റു. അങ്ങനെ ഞാൻ അതിൽ വെള്ളം തളിച്ചു. തിരുമേനി(സ) എഴുന്നേറ്റുനിന്നു. ഞാനും ഒരനാഥക്കുട്ടിയും തിരുമേനി(സ)യുടെ പിന്നിൽ ഒരു വരിയിൽ നിന്നു. കിഴവിഞ്ഞങ്ങളുടെ പിന്നിലും അങ്ങനെ തിരുമേനി(സ) ഞങ്ങളെയും കൂട്ടിയിട്ട്‌ രണ്ട്‌ റൿഅത്തുനമസ്കരിച്ചു. അനന്തരം പിരിഞ്ഞുപോയി. (ബുഖാരി. 1.8.377)

മൈമൂന(റ) നിവേദനം: തിരുമേനി(സ) പരമ്പിൽ നമസ്കരിക്കാറുണ്ട്‌. (ബുഖാരി. 1.8.378)

ആയിശ(റ) നിവേദനം: ഞാൻ തിരുമേനി(സ)യുടെ മുമ്പിൽ കിടന്നുറങ്ങാറുണ്ട്‌. എന്റെ രണ്ടുകാലും തിരുമേനി(സ)യുടെ മുമ്പിൽ വീണു കിടക്കും. എന്നിട്ട്‌ തിരുമേനി(സ) സുജൂട്‌ ചെയ്യുമ്പോൾഎന്റെ കാൽ പിടിച്ച്‌ പിച്ചും. അന്നേരം എന്റെ കാൽ ഞാൻ ഒതുക്കിവെക്കും. തിരുമേനി(സ)സുജൂടിൽ നിന്നെഴുന്നേറ്റു കഴിഞ്ഞാലോ ഞാൻ പിന്നേയും കാൽ നീട്ടും. ആയിശ(റ) പറയുന്നു.അന്നു വീടുകളിൽ വിളക്കുണ്ടായിരുന്നില്ല. (ബുഖാരി. 382)ആയിശ(റ) നിവേദനം: തിരുമേനി(സ) രാത്രി നമസ്കരിക്കുമ്പോൾ തിരുമേനി(സ)യുടെവീട്ടുകാരുടെ വിരിപ്പിൽ നിന്നുകൊണ്ട്‌ തന്നെയാണ്‌ നമസ്കരിച്ചിരുന്നത.​‍്‌ അന്നേരം അവർനബി(സ) ക്കും ഖിബ്ലക്കുമിടയിൽ മയ്യത്തിനെ കിടത്തിയത്‌ പോലെ കിടക്കും. (ബുഖാരി. 1.8.380)

ഉർവ്വ(റ) നിവേദനം: തിരുമേനി(സ) നമസ്കരിക്കുമ്പോൾ ആയിശ(റ)ഖിബ്ലക്കും തിരുമേനി(സ)ക്കും ഇടയിലായി അവർ രണ്ടുപേരും കിടന്നുറങ്ങാറുള്ള വിരിപ്പിൽ കിടക്കാറുണ്ട്‌. (ബുഖാരി.1.8.381)അനസ്‌(റ) നിവേദനം: ഞങ്ങൾ തിരുമേനി(സ) യോടൊപ്പം നമസ്കരിക്കുമ്പോൾ ഞങ്ങളിൽ ചിലർഉഷ്ണത്തിന്റെ കാഠിന്യം നിമിത്തം സുജൂടിന്റെ സ്ഥലത്ത്‌ ഞങ്ങൾ ധരിച്ച വസ്ത്രത്തിന്റെ ഒരറ്റംവിരിച്ചിട്ട്‌ അതിൽ സുജൂട്‌ ചെയ്യാറുണ്ടായിരുന്നു. (ബുഖാരി. 1.8.382)

സഈദ്‌ നിവേദനം: തിരുമേനി(സ) ചെരിപ്പ്‌ ധരിച്ച്‌ നമസ്കരിക്കാറുണ്ടോ എന്ന്‌ ഞാൻഅനസ്‌(റ)നോട്‌ ചോദിച്ചു. അപ്പോൾ അതെയെന്ന്‌ അദ്ദേഹം മറപടി നൽകി. (ബുഖാരി. 1.8.383)

ഹമ്മാമ്‌(റ) നിവേദനം: ജരീർ(റ) ഒരിക്കൽ മൂത്രിക്കുകയും ശേഷം വുളു എടുക്കുകയും ചെയ്തു.അദ്ദേഹത്തിന്റെ രണ്ടു ബൂട്സി​‍േ?ൻ തടവി. അനന്തരം എഴുന്നേറ്റു നിന്ന്‌ രണ്ടു റൿഅത്തുനമസ്കരിച്ചു. അപ്പോൾ അതിനെപ്പറ്റി അദ്ദേഹത്തോട്‌ ചിലർ ചോദിച്ചു. തിരുമേനി(സ) ഇങ്ങനെചെയ്യുന്നത്‌ ഞാൻ കണ്ടിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇബ്രാഹിം പറയുന്നു.ആളുകളെ ഈ ഹദീസ്‌ തൃപ്തിപ്പെടുത്തിയിരുന്നു. കാരണം തിരുമേനിയുടെ ജീവിതത്തിന്റെഅന്ത്യഘട്ടത്തിൽ ഇസ്ലാം മതം സ്വീകരിച്ചവരിൽ ഒരാളായിരുന്നു ജരീർ(റ). (ബുഖാരി. 1.8.384)

മുഗീറ:(റ) നിവേദനം: തിരുമേനി(സ) വുളു എടുക്കുകയും അങ്ങനെ ബൂട്സി​‍േ?ൽ തടവിനമസ്കരിക്കുകയും ചെയ്തു. (ബുഖാരി. 1.8.385)

അബ്ദുല്ലാഹിബ്നു മാലിക്‌(റ) നിവേദനം: തിരുമേനി(സ) നമസ്കരിക്കുമ്പോൾ (സുജൂടിൽ) തന്ററണ്ടു കയ്യും (പാർശ്വങ്ങളിൽ നിന്ന്‌) വിടുത്തി വെക്കാറുണ്ടായിരുന്നു. അവിടുത്തെ കക്ഷത്തിലെവെളുപ്പ്‌ വ്യക്തമാകുന്നതുവരെ. (ബുഖാരി. 1.8.385)

അനസ്‌(റ) നിവേദനം: അല്ലാഹുവിന്റെ ദൂതൻ പറഞ്ഞു: നാം നമസ്കരിക്കുന്നതുപോലെനമസ്കരിക്കുകയും നമ്മുടെ ഖിബ്ല: യെ ഖിബ്ലയാക്കുകയും നാം അറുത്തത്‌ ഭക്ഷിക്കുകയുംചെയ്യുന്നവനാരോ അവനത്രേ മുസ്ലീം. അവന്ന്‌ അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയുംസംരക്ഷണ ബാധ്യതയുണ്ട്‌. അതുകൊണ്ട്‌ അല്ലാഹുവിന്റെ സംരക്ഷണ ബാധ്യതയിൽ നിങ്ങൾലംഘനം പ്രവർത്തിക്കരുത്‌. (ബുഖാരി. 1.8.386)

അനസ്‌(റ) നിവേദനം: തിരുമേനി(സ) അരുളി: ജനങ്ങൾ അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നുപ്രഖ്യാപിക്കുന്നത്‌ വരെ അവരോട്‌ യുദ്ധം ചെയ്യാൻ എന്നോട്‌ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. അവരതുപ്രഖ്യാപിക്കുകയും നാം നമസ്കരിക്കുന്നതുപോലെ നമസ്കരിക്കുകയും നമ്മുടെ ഖിബ്ലയെഅഭിമുഖീകരിക്കുകയും നാം അറുത്തത്‌ ഭക്ഷിക്കുകയും ചെയ്താൽ അവരുടെ രക്തവും ധനവുംഎന്റെ മേൽ നിഷിദ്ധമാണ്‌. അവകാശത്തിനല്ലാതെ, അവരുടെ വിചാരണ അല്ലാഹുവിങ്കലാണ്‌.(ബുഖാരി. 1.8.387)

അനസ്‌(റ) നിവേദനം: ഒരു മനുഷ്യന്റെ രക്തവും ധനവും നിഷിദ്ധമാക്കുന്നത്‌ എന്താണെന്ന്അദ്ദേഹത്തോട്‌ ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു: ലാഇലാഹ ഇല്ലല്ലാഹു എന്നതിന്‌ വല്ലവനുംസാക്ഷി നിൽക്കുകയും നമ്മുടെ ഖിബ്ല: യെ അഭീമുഖീകരിക്കുകയും നാം നമസ്കരിച്ചതു പോലെനമസ്കരിക്കയും നാം അറുത്തത്‌ ഭക്ഷിക്കയും ചെയ്താൽ അവൻ മുസ്ലീമാണ്‌. മുസ്ലീമിന്ന്ലഭിക്കുന്ന അവകാശങ്ങൾ അവനുണ്ട്‌. ബാധ്യതകളും ഉണ്ട്‌. (ബുഖാരി. 1.8.387)

അബൂഅയ്യൂബ്‌(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങൾ മലമൂത്രവിസർജ്ജനത്തിൻപുറപ്പെട്ടാൽ ഖിബ്ലയെ അഭീമുഖീകരിക്കയോ പിന്നിടുകയോ ചെയ്യരുത്‌. എന്നാൽ നിങ്ങൾകിഴക്കോട്ടോ, പടിഞ്ഞാറോട്ടോ തിരിയുക. അബൂഅയ്യൂബ്‌(റ) പറയുന്നു: ഞങ്ങൾ ശാമിൽചെന്നപ്പോൾ പരിഷ്കൃത കക്കൂസുകൾ ഖിബ്ലക്ക്‌ അഭിമുഖമായി നിർമ്മിച്ചതു കണ്ടു. ഞങ്ങൾതെറ്റിയിരിക്കുകയും അല്ലാഹുവിനോട്‌ പാപമോചനം തേടുകയും ചെയ്യും. (ബുഖാരി. 1.8.388)

അനസ്‌(റ) നിവേദനം: ഉമർ(റ) പറഞ്ഞു: മൂന്ന്‌ പ്രശ്നങ്ങളിൽ എന്റെ രക്ഷിതാവിനോട്‌ എന്റെഅഭിപ്രായം യോജിക്കുകയുണ്ടായി. ഞാൻ പറഞ്ഞു അല്ലാഹുവിന്റെ ദൂതരെ! മഖാമുഇബ്രാഹിമിനെനാം നമസ്കാരസ്ഥലമാക്കിയിരുന്നുവേങ്കിൽ നന്നായിരുന്നു. അപ്പോൾ അല്ലാഹു അവതരിപ്പിച്ചു.മഖാമു ഇബ്രാഹിമിനെ നിങ്ങൾ നമസ്കാരസ്ഥലമാക്കി വെക്കുവീൻ, പർദ്ദയുടെ ആയത്തിലുംയോജിച്ചു. ഞാൻ പറഞ്ഞു. അല്ലാഹുവിന്റെ ദൂതരെ അങ്ങയുടെ പത്നിമാരോട്‌ ജനദൃഷ്ടിയിൽനിന്ന്‌ മറഞ്ഞിരിക്കാൻ അങ്ങുന്നു കൽപിച്ചെങ്കിൽ നന്നായിരുന്നു. കാരണം അവരോട്‌ ഇന്ന്ദുഷ്ടനും നല്ലവനും സംസാരിക്കുന്നു. അപ്പോൾ പർദ്ദയുടെ ആയത്തു അവതരിപ്പിച്ചു.തിരുമേനി(സ)യുടെ പത്നിമാർ തിരുമേനി(സ) ക്കെതിരിൽ ഞങ്ങളുടെ അഭിമാനംപൊക്കിപ്പിടിച്ചുകൊണ്ട്‌ സംഘടിച്ചു. അപ്പോൾ തിരുമേനി(സ) നിങ്ങളെ വിവാഹമുക്തരാക്കുന്നപക്ഷം നിങ്ങളേക്കാൾ ഉത്തമരായ പത്നിമാരെ അല്ലാഹു അദ്ദേഹത്തിന്‌ പകരം നൽകുമെന്ന്‌ ഞാൻഅവരോട്‌ പറഞ്ഞു. അപ്പോൾ ഇപ്രകാരം തന്നെ ആയത്തു അവതരിപ്പിച്ചു. (ബുഖാരി. 1.8.395)

ഇബ്നുഉമർ(റ) നിവേദനം: ഖുബാഇൽ ജനങ്ങൾ സുഭ്‌ നമസ്കരിച്ച്കൊണ്ടിരിക്കുമ്പോൾഅവരുടെ അടുത്തു ഒരാൾ വന്നു പറഞ്ഞു: നിശ്ചയം ഇന്നു രാത്രിയിൽ തിരുമേനി(സ)ക്ക്ഖൂർആൻ അവതരിപ്പിച്ചപ്പോൾ കഅ​‍്ബാലയത്തെ ഖിബ്ല: യാക്കുവാൻ നിർദ്ദേശിച്ചിരുന്നു. അപ്പോൾഅവർ (നമസ്കാരത്തിൽ തന്നെ) അതിന്റെ നേരെ തിരിഞ്ഞു. ആദ്യം അവർ ശാമിന്റെ നേരെതിരിഞ്ഞാണ്‌ നമസ്കരിച്ചിരുന്നത്‌. അങ്ങനെ അവർ കഅ​‍്ബയുടെ നേരെ ചുറ്റിത്തിരിഞ്ഞു. (ബുഖാരി.1.8.397)അബ്ദുല്ല(റ) നിവേദനം: തിരുമേനി ഒരിക്കൽ ളുഹ്ര് അഞ്ച്‌ റൿഅത്തു നമസ്കരിച്ചു. അപ്പോൾസഹാബി വര്യ?​‍ാർ പറഞ്ഞു. നമസ്കാരത്തിൽ (റൿഅ​‍്ത്ത്‌) വർദ്ധിപ്പിക്കപ്പെട്ടുവോ? അവിടുൻഞ്ചോദിച്ചു: എന്താണത്‌? അവർ പറഞ്ഞു: താങ്കൾ അഞ്ച്‌ റകഅത്ത്‌ നമസ്കരിച്ചു. ഉടനെതിരുമേനിതന്റെ ഇരുകാലുകളും ചുരുട്ടിവെച്ച്‌ രണ്ടു സുജൂട്‌ ചെയ്തു. (ബുഖാരി. 1.8.308)


അനസ്‌(റ) നിവേദനം: തിരുമേനി(സ) ഒരിക്കൽ ഖിബ്ലയുടെ ഭാഗത്ത്‌ അൽപം കഫം കണ്ടു.തിരുമേനി(സ) ക്കത്‌ അസുഖകരമായിത്തോന്നി. അതിന്റെ ലക്ഷണം അവിടുത്തെ മുഖത്ത്പ്രത്യക്ഷപ്പെട്ടു. ഉടനെ തിരുമേനി(സ) എഴുന്നേറ്റ്‌ സ്വന്തം കൈകൊണ്ട്‌ അതവിടെ നിന്ന്‌ നീക്കംചെയ്തു എന്നിട്ട്‌ അവിടുന്ന്‌ അരുളി: നിങ്ങളിൽ വല്ലവനും നമസ്കരിക്കാൻ നിന്നാൽ അവൻ തന്റെനാഥനോട്‌ രഹസ്യസംഭാഷണം നടത്തുകയാണ്‌. അല്ലെങ്കിൽ അവന്റെ നാഥൻ അവന്റെയുംഖിബ്ലയുടെയും ഇടയിലുണ്ട്‌. അതുകൊണ്ട്‌ നിങ്ങളിൽ ആരും തന്നെ തന്റെ ഖിബ്ലയുടെ നേരെതുപ്പിപ്പോകരുത്‌. എന്നാൽ ഇടതുഭാഗത്തേക്ക്‌ തുപ്പട്ടെ. അല്ലെങ്കിൽ കാലിന്റെ താഴ്ഭാഗത്തേക്ക്‌. ഇത്പറഞ്ഞിട്ട്‌ തിരുമേനി തന്റെ തട്ടമെടുത്തു അതിൽ അൽപം തുപ്പി. അനന്തരം അതിന്റെ ഒരു ഭാഗംമറ്റേ ഭാഗത്തി​‍േ?ൽ പിടിച്ചമർത്തി. എന്നിട്ട്‌ അല്ലെങ്കിൽ അവൻ ഇങ്ങനെ ചെയ്യട്ടെ എന്നരുളി.(ബുഖാരി. 1.8.399)

ഇബ്നുഉമർ(റ) നിവേദനം: തിരുമേനി(സ) ഖിബ്ലയുടെ ചുമരിൽ ആരോ തുപ്പിയതുകണ്ടു.അവിടുന്ന്‌ അത്‌ നീക്കം ചെയ്തു. ശേഷം ജനങ്ങളെ അഭീമുഖീകരിച്ച്കൊണ്ട്‌ പറഞ്ഞു: നിങ്ങളിൽആരെങ്കിലും നമസ്കരിക്കുകയാണെങ്കിൽ അവന്റെ മുഖത്തിന്‌ നേരെ അവൻ തുപ്പരുത്‌. കാരണംഅവൻ നമസ്കരിക്കുമ്പോൾ അല്ലാഹു അവന്‌ അഭിമുഖമായിട്ടുണ്ട്‌. (ബുഖാരി. 1.8.400)

ആയിശ:(റ) നിവേദനം: തിരുമേനി(സ) ഖിബ്ലയുടെ ചുമരിൽ കഫമോ അല്ലങ്കിൽ തുപ്പലോഅല്ലെങ്കിൽ മൂക്ക്‌ കറന്നതോ കണ്ടു. അപ്പോൾ അവിടുന്ന്‌ അത്‌ നീക്കിക്കളഞ്ഞു. (ബുഖാരി. 1.8.401)

അഭുറൈറ(റ)യും അബൂസഈദുൽഖുദ്‌രി(റ)യും നിവേദനം ചെയ്യുന്നു: തിരുമേനി(സ)പള്ളിയിലെ ചുമരിൽ ഒരു കഫം കണ്ടു. അവിടുന്ന്‌ ഒരു കല്ലുകൊണ്ട്‌ അത്‌ നീക്കം ചെയ്തു.എന്നിട്ട്‌ അവിടുന്ന്‌ അരുളി: നിങ്ങളിൽ ആരെങ്കിലും തുപ്പിയാൽ തന്റെ മുഖത്തിന്‌ നേരെ തുപ്പരുത്‌.അതു പോലെ വലതുഭാഗത്തേക്കും. എന്നാൽ ഇടതുഭാഗത്തേക്കോ തന്റെ ഇടതുകാലിന്റെചുവട്ടിലേക്കോ തുപ്പട്ടെ. (ബുഖാരി. 1.8.402)

അനസ്‌(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങളിൽ ആരും തന്നെ തന്റെ മുമ്പിലേക്കുംവലതുഭാഗത്തേക്കും തുപ്പരുത്‌. എന്നാൽ തന്റെ ഇടതുഭാഗത്തേക്കോ കാലിന്‌ താഴ്ഭാഗത്തേക്കോതുപ്പട്ടെ. (ബുഖാരി. 1.8.404)

അനസ്‌(റ) നിവേദനം: തിരുമേനി(സ) അരുളി: പള്ളിയിൽ തുപ്പുന്നത്‌ ഒരു കുറ്റമാണ്‌. എന്നാൽഅതിന്റെ പ്രായശ്ചിത്തം അതു പള്ളിയിൽ കുഴിച്ചുമൂടുന്നതാണ്‌ (ബുഖാരി. 1.8.407)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: എന്റെ ശ്രദ്ധ ഞാൻ ഇങ്ങോട്ടു മാത്രംതിരിച്ചിരിക്കുകയാണെന്ന്‌ നിങ്ങൾ വിചാരിക്കുന്നുണ്ടോ? അല്ലാഹു സത്യം. നിങ്ങളുടെ ഭയഭക്തിയുംനിങ്ങളുടെ റുക്കൂഉം എനിക്ക്‌ ഗോപ്യമാകുന്നില്ല. എന്റെ പിൻഭാഗത്ത്‌ നിന്ന്‌ തന്നെ നിങ്ങളെ എനിക്ക്കാണാൻ കഴിയും. (ബുഖാരി. 1.8.410)

ഇബ്നുഉമർ(റ) നിവേദനം: ശരീരം മെലിയിച്ച്‌ പാകപ്പെടുത്തിയ ചില കുതിരകളെ സംഘടിപ്പിച്ചിട്ട്‌ഒരിക്കൽ തിരുമേനി(സ) ഒരു പന്തയം നടത്തി. ഓട്ടമാരംഭിച്ചതു ഹൈഫായിൽ നിന്നാണ്‌. ഓട്ടംഅവസാനിപ്പിക്കേണ്ടത്‌ സനിയ്യത്തൂൽ വദാഅ​‍്‌ ആയിരുന്നു. ഇപ്രകാരം തന്നെ ശരീരംമെലിയിച്ചിട്ടില്ലാത്ത ചില കുതിരകളെ സംഘടിപ്പിച്ചും അവിടുന്നു പന്തയം നടത്തി. സനിയ്യത്തൂൽവദാഇൽ നിന്ന്‌ മസ്ജിദുമ്പനീസുറൈക്ക്‌ (ബനൂസുറൈഖിന്റെ പള്ളി) വരേയായിരുന്നു ഓട്ടത്തിന്റെഅതിരു നിശ്ചയിച്ചിരുന്നത്‌. ഇബ്നുഉമറും ആ കുതിരപ്പന്തയത്തിൽ പങ്കെടുത്തിരുന്നു. (ബുഖാരി.1.8.412)അനസ്‌(റ) നിവേദനം: തിരുമേനി(സ) ഒരു സംഘം ആളുകളുടെ കൂടെ പള്ളിയിൽ ഇരിക്കുന്നത്ഞ്ഞാൻ കണ്ടു. അപ്പോൾ ഞാൻ അദ്ദേഹത്തെ സമീപിച്ചു. തിരുമേനി(സ) എന്നോട്‌ ചോദിച്ചു.അബൂത്വൽഹ: നിന്നെ അയച്ചതാണോ? അതെയെന്ന്‌ ഞാൻ മറുപടി നൽകി. തിരുമേനി(സ):ഭക്ഷണത്തിന്‌ ക്ഷണിക്കുവാനാണോ? അതെയെന്ന്‌ ഞാൻ മറുപടി നൽകി. ഉടനെ തിരുമേനി(സ)തന്റെ കൂടെയുള്ളവരോട്‌ പറഞ്ഞു: എഴുന്നേൽക്കുവീൻ. അങ്ങനെ നബി(സ) പുറപ്പെട്ടു. ഞാൻമുമ്പിലായി നടന്നു. (ബുഖാരി. 1.8.414)

സഹ്ല്‌(റ) നിവേദനം: ഒരു മനുഷ്യൻ തിരുമേനി(സ)യോട്‌ ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരേ!ഒരാൾ തന്റെ ഭാര്യയുടെ കൂടെ മറ്റൊരു പുരുഷനെ കണ്ടാൽ അവനെ വധിക്കട്ടെയോ? അങ്ങനെഅവർ പള്ളിയിൽ വെച്ച്‌ ശാപ പ്രാർത്ഥന നടത്തി. ഞാൻ അതിന്ന്‌ സാക്ഷിയായിരുന്നു. (ബുഖാരി.1.8.415)ഇത്ബാൻ(റ) നിവേദനം: തിരുമേനി(സ) അദ്ദേഹത്തിന്റെ വീട്ടിൽ വന്നു. എന്നിട്ട്‌ ചോദിച്ചു. നിന്റെവീട്ടിൽ എവിടെ വെച്ച്‌ നമസ്കരിക്കുവാനാണ്‌ നീ ഉദ്ദേശിക്കുന്നത്‌. അദ്ദേഹം പറയുന്നു: അപ്പോൾഒരു സ്ഥലം ഞാൻ ചൂണ്ടിക്കാണിച്ചു. ഉടനെ തിരുമേനി(സ) തക്ബീർ ചൊല്ലി നമസ്കാരത്തിൽപ്രവേശിച്ചു. ഞങ്ങൾ അദ്ദേഹത്തിന്റെ പിന്നിൽ അണിനിന്നു. അവിടുന്നു രണ്ടു റക്‌ൿഅത്ത്നമസ്കരിച്ചു. (ബുഖാരി. 1.8.416)

ആയിശ(റ) നിവേദനം: നബി(സ)യുടെ മിക്ക പ്രശ്നങ്ങളിലും വലതുഭാഗത്തെ മുന്തിപ്പിക്കുന്നതിനെഇഷ്ടപ്പെട്ടിരുന്നു. അവിടുത്തെ ശുദ്ധീകരണം, മുടി ചീകൽ, ചെരുപ്പ്‌ ധരിക്കൽ മുതലായവയിൽ(ബുഖാരി. 1.8.418)

ആയിശ(റ) നിവേദനം: അബ്സീനിയായിലെ കനീസയിൽ ഉമ്മു ഹബീബയും ഉമ്മു സലമ:(റ)യുംകണ്ട ചില രൂപങ്ങളെക്കുറിച്ച്‌ അവർ തിരുമേനി(സ) അരുളി: അക്കൂട്ടരിൽപ്പെട്ട ഒരു നല്ല മനുഷ്യൻമൃതിയടഞ്ഞാൽ അയാളുടെ ഖബറി?ൽ അവർ പള്ളി പണിയും. എന്നിട്ട്‌ അതിൽ ആ രൂപങ്ങൾനിർമ്മിക്കും. അന്ത്യദിനത്തിൽ അല്ലാഹുവിന്റെ അടുത്ത്‌ ഏറ്റവും ദുഷ്ട?​‍ാർ ഇവരത്രെ. (ബുഖാരി.1.8.419)അനസ്‌(റ) നിവേദനം: പള്ളി നിർമ്മിക്കുന്നതിന്‌ മുമ്പ്‌ തിരുമേനി(സ) ആടുകളെ കെട്ടിയിടുന്നസ്ഥലത്ത്‌ നമസ്കരിക്കാറുണ്ട്‌. (ബുഖാരി. 1.8.421)

നാഫിഅ​‍്‌(റ) നിവേദനം: ഇബ്നുഉമർ(റ)തന്റെ ഒട്ടകത്തിന്റെ നേരെ തിരിഞ്ഞു നിന്നിട്ട്നമസ്കരിക്കുന്നത്‌ ഞാൻ കണ്ടിട്ടുണ്ട്‌. തിരുമേനി(സ) അങ്ങനെ ചെയ്യുന്നത്‌ ഞാൻകണ്ടിട്ടുണ്ടെന്ന്‌ അദ്ദേഹം പറയാറുണ്ടായിരുന്നു. (ബുഖാരി. 1.8.422)

ഇബ്നു അബ്ബാസ്‌(റ) നിവേദനം: ഒരിക്കൽ സൂര്യനു ഗ്രഹണം ബാധിച്ചു. അപ്പോൾ തിരുമേനി(സ)നമസ്കരിച്ചു. ശേഷം അവിടുന്നു പറഞ്ഞു. അഗ്നി എനിക്ക്‌ ദർശിപ്പിക്കപ്പെട്ടു. മുമ്പ്‌ ഇതുപോലെവികൃതമായ ഒരു കാഴ്ച ഞാൻ കണ്ടിട്ടില്ല. (ബുഖാരി. 1.8.423)

അബ്ദുല്ല(റ) നിവേദനം: തിരുമേനി(സ) അരുളി: കരഞ്ഞും കൊണ്ട്‌ അല്ലാതെ ശിക്ഷ ഇറക്കപ്പെട്ടസ്ഥലത്ത്‌ നിങ്ങൾ പ്രവേശിക്കരുത്‌. നിങ്ങൾ കരയുന്നില്ലെങ്കിൽ അവിടെ പ്രവേശിക്കരുത്‌.അല്ലാഹുവിന്റെ ശിക്ഷ നിങ്ങൾക്കും അവർക്ക്‌ ബാധിച്ചതുപോലെ ബാധിക്കാതിരിക്കുവാൻ.(ബുഖാരി. 1.8.425)

ആയിശ(റ)യും ഇബ്നുഅബ്ബാസും(റ) നിവേദനം: അവർ രണ്ടുപേരും പറയുന്നു: തിരുമേനി(സ)ക്ക്മരണരോഗം ആരംഭിച്ചപ്പോൾ തന്റെ തട്ടം തിരുമേനി(സ) മുഖത്തി​‍േ?ൽ ഇട്ടുകൊണ്ടിരുന്നു. കുറെകഴിഞ്ഞു വിഷമം അതു മൂലം തോന്നിയാൽ മുഖത്ത്‌ നിന്ന്‌ അത്‌ നീക്കം ചെയ്യും. അന്നേരംതിരുമേനി(സ) ഇങ്ങനെ പറഞ്ഞിരുന്നു. ജൂത?​‍ാരെയും ക്രിസ്ത്യാനികളെയും അല്ലാഹു ശപിക്കട്ടെ.അവർ തങ്ങളുടെ നബിമാരുടെ ഖബറുകളെ പ്രാർത്ഥനാ കേ​‍്ര?ങ്ങളാക്കി വെച്ചുകളഞ്ഞു. അവരുടെപ്രവർത്തനങ്ങളെ അനുകരിക്കരുതെന്ന്‌ സ്വന്തം അനുയായികളെ താക്കീതു ചെയ്യുകയായിരുന്നു.തിരുമേനി(സ)യുടെ ഉദ്ദേശ്യം. (അല്ലാതെ അവരെ ശപിക്കൽ മാത്രമായിരുന്നില്ല.) (ബുഖാരി. 1.8.427)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ജൂത?​‍ാരെ അല്ലാഹു ശപിക്കട്ടെ. അവർഅവരുടെ പ്രാവാചക?​‍ാരുടെ ഖബറുകൾ പള്ളികളാക്കി. (ബുഖാരി. 1.8.428)

ആയിശ(റ) നിവേദനം: ഒരറബിക്കുടുംബത്തിന്‌ ഒരു നീഗ്രോ അടിമപ്പെണ്ണുണ്ടായിരുന്നു. അവളെആ കുടുംബം സ്വതന്ത്രയാക്കി. എന്നിട്ടും അവൾ അവരുടെ കൂടെ താമസിച്ചു. അവൾ പറയുന്നു. ആകുടുംബത്തിലെ ഒരു പെൺകുട്ടി ഒരിക്കൽ വീട്ടിൽ നിന്ന്‌ പുറത്തുപോയി. അവളുടെ ശരീരത്തിൽരത്നം പതിച്ചതും തോലുകൊണ്ടുണ്ടാക്കിയതുമായ ഒരു ചുകന്ന ഏത്താപ്പുപട്ടയുണ്ടായിരുന്നു.ആ കുട്ടി ആ ഏത്താപ്പുപട്ട സ്വയം ഊരി നിലത്തിട്ടു. അല്ലെങ്കിൽ കുട്ടിയുടെ പക്കൽ നിന്ന്‌ അത്താഴെ വീണു പോയി. ഉടനെ അതിനടുത്തുകൂടി ഒരു പരുന്ത്‌ വട്ടമിട്ട്‌ പാറിവന്നു. മാംസമെന്ന്ധരിച്ചിട്ട്‌ പരുന്ത്‌ അത്‌ റാഞ്ചിയെടുത്തുകൊണ്ടുപോയി. ആ സ്ത്രീ പറയുന്നു: എന്നിട്ടും ആകുടുംബം ആ ഏത്താപ്പുപട്ട അന്വേഷിച്ചു. അവർക്കത്‌ കിട്ടിയില്ല. അപ്പോൾ എന്നെ അവർതെറ്റിദ്ധരിച്ചു. എന്നിട്ട്‌ അവളുടെ ശരീരം ആകമാനം പരിശോധിച്ചു. ജനനേ​‍്ര?​‍ിയം പോലും അവർപരിശോധിച്ചു നോക്കാതിരുന്നില്ല. അവൾ പറയുന്നു: അല്ലാഹുസത്യം! ഞാൻ അവരോടൊപ്പംനിൽക്കുകയായിരുന്നു. അന്നേരം ആ പരുന്ത്‌ അതിലെ പാറിവന്നു. ആ ഏത്താപ്പ്‌ പട്ട പരുന്ത്താഴെയിട്ടു. അപ്പോൾ ഞാൻ പറഞ്ഞു. ഇതാ നിങ്ങൾ എന്നെ തെറ്റിദ്ധരിക്കാനിടവരുത്തിയ മാല.നിങ്ങൾ എന്റെ പേരിൽ കുറ്റം ചുമത്തി. ഞാൻ ഒരപരാധവും ചെയ്തിട്ടില്ല. ഇപ്പോൾ ആ മാല ഇതാ.ആയിശ(റ) പറയുന്നു: പിന്നീട്‌ അവൾ തിരുമേനി(സ)യുടെ മുമ്പിൽ വന്നു ഇസ്ലാം സ്വീകരിച്ചു.അവൾക്ക്‌ പള്ളിയിൽ ഒരു കൂടാരം അല്ലെങ്കിൽ മറച്ചുകെട്ടിയ ചെറിയൊരു മുറിയുണ്ടായിരുന്നു.അവൾ എന്റെ അടുക്കൽ വന്നിട്ട്‌ സാധാരണ വർത്തമാനം പറയാറുണ്ടായിരുന്നു. എപ്പോൾവന്നിരുന്നാലും ഈ ഒരു വരി പാട്ട്‌ അവൾ പാടാതിരിക്കുകയില്ല. ഏത്താപ്പുപട്ടയുടെ (രഹസ്യംപുലർന്ന) ദിവസം നമ്മുടെ രക്ഷിതാവിന്റെ അത്ഭുതങ്ങളിലൊന്നാണ്‌. നിങ്ങളോർക്കണം,സത്യനിഷേധികളുടെ നാട്ടിൽ നിന്ന്‌ എന്നെ മോചിപ്പിച്ചതു അവനാണ്‌. ആയിശ(റ) പറയുന്നു.ഒരിക്കൽ ഞാനവളോട്‌ ചോദിച്ചു. എന്താണ്‌ നിന്റെ ചരിത്രം? നീയെന്റെ കൂടെ ഇരിക്കുന്നഒരവസരത്തിലും ഇത്‌ പാടാതിരുന്നിട്ടില്ലല്ലോ. ആയിശ(റ) പറയുന്നു: അന്നേരം ഈസംഭവങ്ങളെല്ലാം അവൾ എനിക്ക്‌ വിശദീകരിച്ചുതന്നു. (ബുഖാരി. 1.8.430)

അബ്ദുല്ല(റ) നിവേദനം: അദ്ദേഹം യുവാവും അവിവാഹിതനുമായിരുന്ന കാലത്ത്‌ നബി(സ)യുടെപള്ളയിലാണ്‌ കിടന്നുറങ്ങാറുള്ളത്‌. (ബുഖാരി. 1.8.431)

സഹ്ല്‌(റ) നിവേദനം: ഒരിക്കൽ തിരുമേനി(സ) ഫാത്തിമ: യുടെ വീട്ടിൽ വന്നു. അപ്പോൾഅലി(റ)യെ തിരുമേനി(സ) ചോദിച്ചു. നിന്റെ പിതൃവ്യപുത്രനെവിടെ? അവർ പറഞ്ഞു. എനിക്കുംഅദ്ദേഹത്തിനുമിടയിൽ ഒരു ചെറിയ വഴക്കുണ്ടായി. എന്നിട്ട്‌ എന്നോട്‌ കോപിച്ച്‌ അദ്ദേഹം പുറത്തുപോയിക്കളഞ്ഞു. എന്റെ കൂടെ അദ്ദേഹം ഉച്ചക്ക്‌ ഉറങ്ങിയിട്ടില്ല. അന്നേരം ഒരു മനുഷ്യനോട്തിരുമേനി(സ) അരുളി: അലി എവിടെയുണ്ടെന്ന്‌ നീ അന്വേഷിക്കുക. അയാൾ തിരിച്ചുവന്നുപറഞ്ഞു. അല്ലാഹുവിന്റെ ദൂതരേ! അദ്ദേഹം പള്ളിയിൽ ഉറങ്ങിക്കിടക്കുകയാണ്‌. ഉടനെതിരുമേനി(സ) അവിടെ വന്നു. അദ്ദേഹം കിടക്കുകയാണ്‌. ശരീരത്തിൽ നിന്ന്‌ തട്ടം താഴെവീണുപോയിട്ടുണ്ട്‌. ശരീരത്തിൽ മണ്ണു ബാധിച്ചിട്ടുമുണ്ട്‌. തിരുമേനി(സ) അദ്ദേഹത്തിന്റെശരീരത്തിലെ മണ്ണ്‌ തട്ടിനീക്കിക്കൊണ്ട്‌ അബാതുറാബ്‌ (മണ്ണിന്റെ പിതാവേ!) എഴുന്നേൽക്കൂ എന്ന്ആവർത്തിച്ചു പറയാൻ തുടങ്ങി. (ബുഖാരി. 1.8.432)

അബൂഹുറൈറ(റ) നിവേദനം: പള്ളിയിലെ മൂലയിൽ താമസിച്ചവരായ എഴുപതിൽ അധികം പേരെഞ്ഞാൻ കണ്ടിട്ടുണ്ട്‌. അവരിൽ ആർക്കും തന്നെ തട്ടമുണ്ടായിരുന്നില്ല. ചിലർക്ക്‌ തുണിമാത്രവുംമറ്റുചിലർക്ക്‌ പിരടിയിൽ ബന്ധിച്ച പുതപ്പ്‌ മാത്രവും ഉണ്ടായിരുന്നുള്ളു. ചിലത്‌ കാൽതണ്ടിന്റെപകുതി വരെ എത്തുന്നതും ചിലത്‌ നെരിയാണി വരെ എത്തുന്നതുമായിരുന്നു. നഗ്നതവെളിവാക്കാതിരിക്കുവാൻ വേണ്ടി അവരുടെ കൈ കൊണ്ട്‌ അത്‌ ചേർത്തിപ്പിടിക്കാറുണ്ട്‌.(ബുഖാരി. 1.8.433)

ജാബിർ(റ) നിവേദനം: തിരുമേനി(സ) പള്ളിയിലിരിക്കവേ, അവിടുത്തെ സന്നിധിയിൽ ഞാൻപ്രവേശിച്ചു. തിരുമേനി(സ) അരുളി: നീ രണ്ടു റൿഅത്തു നമസ്കരിക്കുക. തിരുമേനി(സ) എനിക്ക്കടം തരാനുണ്ടായിരുന്നു. അവിടുന്ന്‌ അത്‌ വർദ്ധിപ്പിച്ചുതന്നു. (ബുഖാരി. 1.8.434)

അബുക്ഖത്താദ(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങളിൽ ആരെങ്കിലും പള്ളിയിൽപ്രവേശിച്ചാൽ അവൻ ഇരിക്കുന്നതിന്‌ മുമ്പായി രണ്ട്‌ റൿഅത്തു നമസ്കരിക്കട്ടെ. (ബുഖാരി.1.8.435)അബൂഹുറൈറ(റ) നിവേദനം: വുളു മുറിയാത്ത അവസ്ഥയിൽ ഒരാൾ താൻനമസ്കരിച്ചസ്ഥലത്തുതന്നെ ഇരിക്കുന്ന സമയത്ത്‌ മലക്കുകൾ അവനുവേണ്ടി പാപമോചനത്തിന്തേടുന്നതാണ്‌. അവർ പറയും. അല്ലാഹുവേ, ഇവന്‌ നീ പൊറുത്തു കൊടുക്കേണമേ, അല്ലാഹുവേ,ഇവന്‌ നീ പൊറുത്തുകൊടുക്കേണമേ. (ബുഖാരി. 1.8.436)

ഇബ്നുഉമല്ല?(റ) നിവേദനം: (മദീന:) പല്ല?​‍ി തിരുമേനി(സ)യുടെ കാലൽത്ത്‌ ചുടാൽത്തഇഷ്ടികകൊണ്ടാണ്‌ നില്ല?ൽമ്മിൽച്ചിരുൽന്നത്‌. അതില്ലേക്ല മേല്ല?ൽപ്പുര ഈൽത്തൽപ്പനപൽട്ട കൊണ്ടും തൂണുകല്ല?ഈൽത്തൽപ്പനയുടെ താഴ്ല്ത്തടികൊണ്ടും നില്ല?ൽമ്മിൽക്ക​‍െൽപ്പൽട്ടതായിരുൽന്നു. പിൽന്നീട്‌ അബൂബൽക്കല്ല?(റ)ല്ലേക്ലകാലൽത്ത്‌ അതിലൊൽന്നും കൂൽട്ടി​‍േൽച്ചല്ല?ൽത്തില്ല?. ഹ: ഉമല്ല?(റ)ല്ലേക്ല ഭരണകാലൽത്ത്‌ അതില്ല? കുറ​‍െൽച്ചാ​‍െൽക്കകൂൽട്ടിൽച്ചല്ല?ൽത്തു. തിരുമേനി(സ)യുടെ കാലൽത്തുണ്ടായിരുൽന്ന തറയിന്റേ?ക്ലല്ല?ൽത്ത​‍െൽന്ന ചുടാൽത്ത ഇഷ്ടികയുംഈൽത്തൽപ്പനപൽട്ടയുംകൊണ്ട്‌ അ​‍േൽദ്ദഹം പല്ല?​‍ി പുതുൽക്കിൽപ്പണിതു. അ​‍േൽന്നരം തൂണുകല്ല? മാത്രംമരൽത്തില്ലേക്ലതാൽക്കി. പിൽന്നീട്‌ ഉസ്മാൽൻ(റ) അതില്ല? വലിയ മാല്ലഗ്ഗൽങ്ങല്ല? വരുൽത്തി അത്‌ വിപുലീകരിൽച്ചു.പല്ല?​‍ിയുടെ ചുമല്ല? ചിത്രപണികളുള്ള? കരിൽങ്കല്ല?​‍ുകല്ല?കൊണ്ടും കുൽമ്മായംകൊണ്ടും കെൽട്ടി. തൂണുകല്ല?കെൽട്ടിയതും, ചിത്രപണികളോടുകൂടിയ കരിൽങ്കല്ല?​‍ുകല്ല? കൊണ്ടാണ്‌. മേല്ല?ൽപ്പുര തേൽക്കുകൊണ്ടും.(ബുഖാരി. 1.8.437)

ഇക്‌രിമ(റ) നിവേദനം: ഇബ്നുഅൽബ്ബാസ്‌(റ) എ​‍േൽന്നാടും അ​‍േൽദ്ദഹൽത്തില്ലേക്ല പുത്രനോടും പറൽഞ്ഞു:നിൽങ്ങല്ല? അബൂസഈദുല്ല?ഖുദ്‌രി(റ)യുടെ അടുൽക്കല്ല? പോയി അ​‍േൽദ്ദഹൽത്തില്ലേക്ല ഹദീസുകല്ല?പഠിൽക്കുവിൽൻ. അൽങ്ങനെ ഞൽങ്ങല്ല? പുറ​‍െൽപ്പൽട്ടു. അ​‍േൽപ്പാല്ല? അ​‍േൽദ്ദഹം ഒരു തോൽട്ടൽത്തില്ല? അതുനനൽച്ചുകൊണ്ടിരിൽക്കയായിരുൽന്നു. ഉടനെ തല്ലേക്ല വസ്ത്രം എടുൽത്തു ശരീരം ചുള്ളഗ്ഗി​‍െൽപ്പാതിൽഞ്ഞു.അനൽന്തരം ഞൽങ്ങളോട്‌ ഹദീസ്‌ പറയുവാൽൻ തുടൽങ്ങി. അൽങ്ങനെ പല്ല?​‍ിയുടെ നില്ല?ൽമ്മാണ​‍െൽത്തൽക്കുറിൽച്ച്പരാമല്ല?ശിൽച്ചുകൊണ്ട്‌ അ​‍േൽദ്ദഹം പറൽഞ്ഞു. ഞൽങ്ങല്ല? ഓരോ ഇഷ്ടിക മാത്രമേചുമൽന്നുകൊണ്ടുപോയിരുൽന്നുള്ള?​‍ു. അൽമ്മാല്ല? ഈരണ്ട്‌ ഇഷ്ടികകളാണ്‌ ചുമൽന്നുകൊണ്ട്പോയിരുൽന്നത്‌. അതുകണ്ട​‍േൽപ്പാല്ല? അൽമ്മാറില്ലേക്ല ശരീരൽത്തിലെ മൽണ്ണ്‌ തുടൽച്ചുനീൽക്കി​‍െൽക്കാടുൽത്തിൽട്ട്തിരുമേനി(സ) അരുളി: ഹാ! അൽമ്മാല്ല? അതിക്രമികളായ ഒരു സംഘൽക്കാല്ല? അവനെ വധിൽച്ചുകളയും.അവൽൻ അവരെ സ്വല്ല?ൽഗ്ഗൽത്തിലേൽക്കാണ്‌ വിളിൽക്കുക. അവല്ല? അവനെ നരകൽത്തിലേൽക്കും. ഇക്‌രിമ(റ)പറയുൽന്നു: അൽമ്മാല്ല?(റ) പറയാറുണ്ട്‌. കുഴൽപ്പൽത്തില്ല? നിൽന്ന്‌ അല്ല?​‍ാഹുവിനോട്‌ ഞാൽൻ രൽക്ഷതേടുൽന്നു.(ബുഖാരി. 1.8.438)

സഹ്ല്‌(റ) നിവേദനം: തിരുമേനി(സ) ഒരു സ്ത്രീയുടെ അടുൽക്കലേൽക്ക്‌ നീ നില്ലേക്ല അടിമയായആശാരിയോടു എനിൽക്കു ഇരിൽക്കുവാൽൻ പടിക? ഉള്ള? മിൽമ്പറ നില്ല?ൽമ്മിൽക്കാൽൻ നില്ല?​‍േൽദ്ദശിൽക്കുക എൽന്നുആവശ്യ​‍െൽപ്പൽട്ടുകൊണ്ട്‌ ഒരാളെ നിയോഗിൽച്ചയൽച്ചു. (ബുഖാരി. 1.8.439)

ജാബില്ല?(റ) നിവേദനം: നില്ല?യം ഒരു സ്ത്രീ പറൽഞ്ഞു. അല്ല?​‍ാഹുവില്ലേക്ല ദൂതരേ! താൽങ്കല്ല?ൽക്‌ൿഇരിൽക്കുവാൽൻ ഞാൽൻ എ​‍െൽന്തൽങ്കിലും നില്ല?ൽമ്മിൽക്ക​‍െൽട്ടയോ? എനിൽക്ക്‌ ആശാരിയായ ഒരടിമയുണ്ട്‌.തിരുമേനി(സ) അരുളി: നീ ഉ​‍േൽദ്ദശിൽക്കുൽന്നുവെൽങ്കില്ല? അപ്രകാരം ചെയ്തുകൊല്ല?​‍ുക. അൽങ്ങനെ അവല്ല?മിൽമ്പറ നില്ല?ൽമ്മിൽച്ചു. (ബുഖാരി. 1.8.440)

ഉസ്മാൽൻ(റ) നിവേദനം: മസ്ജിദുൽന്നബവി പുതുൽക്കിൽപ്പണിത​‍േൽപ്പാല്ല? മനുഷ്യല്ല? (സഹാബിമാല്ല?)അതിനെൽക്കുറിൽച്ച്‌ സംസാരിൽക്കാൽൻ തുടൽങ്ങി. അവസാനം അ​‍േൽദ്ദഹം പറൽഞ്ഞു. നിൽങ്ങല്ല? എ​‍െൽന്നവളരെയധികം വിമല്ല?ശിൽച്ചു. നില്ല?യം. തിരുമേനി(സ) അരുളിയതായി ഞാൽൻ കേൽട്ടിൽട്ടുണ്ട്‌. വല്ല?വനുംഅല്ല?​‍ാഹുവില്ലേക്ല മാത്രം പ്രീതി ഉ​‍േൽദ്ദശിൽച്ചുകൊണ്ട്‌ ഒരു പല്ല?​‍ി പണിതാല്ല? തൽത്തുല്യമായൊരു മക്ടമ്പിരംഅല്ല?​‍ാഹു അവൽന്ന്‌ വേണ്ടി സ്വല്ല?ൽഗ്ഗൽത്തില്ല? പണിതുകൊടുൽക്കും. (ബുഖാരി. 1.8.441)

ജാബില്ല?(റ) നിവേദനം: ഒരാല്ല? പല്ല?​‍ിയിലൂടെ നടൽക്കു​‍േൽമ്പാല്ല? അയാളുടെ കൽയ്യില്ല? അൽമ്പുകല്ല?ഉണ്ടായിരുൽന്നു. അ​‍േൽന്നരം തിരുമേനി(സ) അയാളോട്‌ അരുളി: നീ അവയുടെ മുനകല്ല? കൂൽട്ടിപിടിൽക്കുക. (ബുഖാരി. 1.8.442)

അബൂബല്ല?ദ(റ)തല്ലേക്ല പിതാവില്ല? നിൽന്ന്‌ നിവേദനം ചെൽയ്യുൽന്നു; തിരുമേനി(സ) അരുളി: നൽമ്മുടെഏതെൽങ്കിലും പല്ല?​‍ിയിലൂടെയോ അല്ലേ?ൽങ്കില്ല? അൽങ്ങാടിയിലൂടെയോ വല്ല?വനും അൽമ്പും കൽയ്യില്ല?പിടിൽച്ചുകൊണ്ട്‌ നടൽക്കുൽന്ന പൽക്ഷം അവയുടെ മുനകളിന്റേ?ക്ലല്ല? അവൽൻ കൈവെൽക്ക​‍െൽട്ട. തല്ലേക്ലകൈകൊണ്ട്‌ ഒരു മുല്ല?​‍ിമിനെ മുറി​‍െൽപ്പടുൽത്താൽൻ ഇട വരാതിരിൽക്ക​‍െൽട്ട. (ബുഖാരി. 1.8.443)

ഹല്ല?​‍ാനുബ്നുസാബിൽത്ത്‌(റ) നിവേദനം: അ​‍േൽദ്ദഹം അബൂഹുറൈറ(റ)നോട്‌ സാൽക്ഷ്യംവഹിൽക്കുവാനാവശ്യ​‍െൽപ്പൽട്ടുകൊണ്ട്‌ പറൽഞ്ഞു. അല്ല?​‍ാഹുവിനെ മുൽൻ നിറുൽത്തി​‍െൽക്കാണ്ട്‌ ഞാനിതാനിൽങ്ങളോട്‌ ചോദിൽക്കുൽന്നു. ഹല്ല?ൽൻ! നീ ദൈവദൂതല്ലേക്ല പൽക്ഷൽത്തുനിൽന്ന്‌ ഇല്ല?​‍ാമില്ലേക്ല ശത്രുൽക്കല്ല?ൽക്ക്മറുപടി നല്ല?കുക. (കവിത ചൊല്ല?​‍ി​‍െൽക്കാണ്ട്‌) അല്ല?​‍ാഹുവേ! പരിശുൽദ്ധാല്ല?​‍ാവിനെ​‍െൽക്കാണ്ട്‌ നീഹല്ല?നു പിൽൻബലം നല്ല?കേണമേയെൽന്നു തിരുമേനി(സ) അരുളുൽന്നത്‌ നിൽങ്ങല്ല? കേൽട്ടിൽട്ടില്ലേ?? അ​‍േൽപ്പാല്ല?അതെ എൽന്ന്‌ അബൂഹുറൈറ(റ) മറുപടി നല്ല?കുക. (ബുഖാരി. 1.8.444)

ആയിശ(റ) നിവേദനം: ഒരു ദിവസം തിരുമേനി(സ) എല്ലേക്ല മുറിയുടെ വാതില്ല?ൽക്കല്ല? നില്ല?ൽക്കുൽന്നത്ഞ്ഞാൽൻ കണ്ടിൽട്ടുണ്ട്‌. അബ്സീനിയൽക്കാല്ല? അ​‍േൽന്നരം പല്ല?​‍ിയില്ല? ആയുധാഭ്യാസപ്രദല്ല?ശനംനടൽത്തി​‍െൽക്കാണ്ടിരിൽക്കുകയായിരുൽന്നു. തിരുമേനി(സ) തല്ലേക്ല തൽട്ടവും കൊണ്ട്‌ എ​‍െൽന്ന മറൽച്ചിരുൽന്നു.ഞാൽൻ അവരുടെ ആയുധാഭ്യാസ പ്രദല്ല?ശനം നോൽക്കി​‍െൽക്കാണ്ടുമിരുൽന്നു. (ബുഖാരി. 1.8.445)

ആയിശ(റ) നിവേദനം: ഹിറാബ്‌ (കുൽന്തം പോലെ ഒരു ആയുധം) കൊണ്ട്‌ അബ്സീനിയൽക്കാല്ല?കളിൽക്കു​‍േൽമ്പാല്ല? നബി(സ) അവ നോൽക്കി നില്ല?ൽക്കുൽന്നത്‌ ഞാൽൻ കണ്ടു. (ബുഖാരി. 1.8.445)

ആയിശ(റ) നിവേദനം: ബറീറ എൽന്ന പെൽൺകുൽട്ടി ത​‍െൽന്ന അടിമൽത്തൽത്തില്ല? നിൽന്ന്‌ മോചിൽപ്പിൽക്കുവാൽൻമോചനപത്രം എഴുതി​‍െൽക്കാടുൽക്കുവാൽൻ വേണ്ടി ആയിശ(റ)യോട്‌ ആവശ്യ​‍െൽപ്പൽട്ടു. അ​‍േൽപ്പാല്ല?ആയിശ(റ) പറൽഞ്ഞു. നീ ഉ​‍േൽദ്ദശിൽക്കുൽന്നുവെൽങ്കില്ല? നില്ലേക്ല യജമാനന്‌ ഞാൽൻ അതിനുള്ള? സംഖ്യനല്ല?കാം. എൽന്നാല്ല? വലാഅ​‍്‌ എനിൽക്കായിരിൽക്കും. ബറീറയുടെ യജമാണൽൻ പറൽഞ്ഞു. ആയിശ(റ)ഉ​‍േൽദ്ദശിൽക്കുൽന്നുവെൽങ്കില്ല? നി​‍െൽന്ന അവല്ല? മോചിൽപ്പിൽച്ചുകൊല്ല?​‍െൽട്ട എൽന്നാല്ല? വലാഅ​‍്‌ ഞൽങ്ങല്ല?ൽക്ക്ത​‍െൽന്നയായിരിൽക്കും. തിരുമേനി(സ) വൽന്ന​‍േൽപ്പാല്ല? ആയിശ(റ) ഈ വിഷയം അ​‍േൽദ്ദഹ​‍േൽത്താട്‌ പറൽഞ്ഞു.ഉടനെ തിരുമേനി(സ) അരുളി: നീ അവളെ വില കൊടുൽത്തുവാൽങ്ങി മോചിൽപ്പിൽച്ചുകൊല്ല?​‍ുക. നില്ല?യംവലാഅ​‍്‌ അടിമയെ മോചിൽപ്പിൽക്കുൽന്നവല്ല?ൽക്കുള്ള?താണ്‌. അനൽന്തരം നബി(സ) മിൽമ്പറന്റേ?ക്ലല്ല? കയറിഇപ്രകാരം പ്രസംഗിൽച്ചു. എൽന്താണ്‌ ചില മനുഷ്യരുടെ അവല്ല?? അല്ല?​‍ാഹുവില്ലേക്ല മതൽത്തില്ല? ഇല്ല?​‍ാൽത്തനിബല്ല?നകല്ല? അവല്ല? ഉണ്ടാൽക്കുകയാണോ? വല്ല?വനും അല്ല?​‍ാഹുവില്ലേക്ല കിതാബില്ല? ഇല്ല?​‍ാൽത്തനിയമൽങ്ങല്ല? ഉണ്ടാൽക്കിയാല്ല? അതവന്‌ ലഭിൽക്കുകയില്ല? നൂറ്‌ നിബല്ല?നകല്ല? അവൽൻ ഉണ്ടാൽക്കിയാലും.(ബുഖാരി. 1.8.446)

കഅ​‍്ബ്‌(റ) നിവേദനം: ഇബ്നു അബീഹദ്‌റദ്‌ കടം വാൽങ്ങിയ സംഖ്യ പല്ല?​‍ിയില്ല? വെൽച്ച്‌ അ​‍േൽദ്ദഹംആവശ്യ​‍െൽപ്പൽട്ടു. അൽങ്ങനെ രണ്ടു പേരും ശബ്ദം ഉയല്ല?ൽത്തി സംസാരിൽച്ചു. തിരുമേനി(സ) അവരുടെസംസാരം കേല്ല?ൽക്കുൽന്നതുവരെ അവിടുൽന്നു തല്ലേക്ല വീൽട്ടിലായിരുൽന്നു. ഉടനെ തിരുമേനി(സ) തല്ലേക്ലമുറിയുടെ മറ പൊൽക്കിയിൽട്ട്‌ പുറൽത്ത്‌ വൽന്നു. എൽന്നിൽട്ട്‌ കഅ​‍്ബിനെ വിളിൽച്ചു. ഉടനെ അല്ല?​‍ാഹുവില്ലേക്ലദൂതരെ, ഞാനിതാ ഹാജല്ല? എൽന്ന്‌ കഅ​‍്ബ്‌ പറൽഞ്ഞു. തിരുമേനി(സ) ആംഗ്യം കാണിൽച്ചുകൊണ്ട്നില്ലേക്ല കടൽത്തില്ല? നിൽന്ന്‌ പകുതി വീൽട്ടി​‍െൽക്കാടുൽക്കുക എൽന്ന്‌ കഅ​‍്ബിനോട്‌ പറൽഞ്ഞു. ഉടനെകഅ​‍്ബിനുമാലിൽക്ക്‌(റ) പറൽഞ്ഞു. പ്രവാചകരേ, ഞാനിതാ വിൽട്ടുകൊടുൽത്തിരിൽക്കുൽന്നു. ഉടനെഇബ്നുഅബീഹദ്‌റദിനോട്‌ തിരുമേനി(സ) അരുളി: വേഗം പോയി അ​‍േൽദ്ദഹൽത്തില്ലേക്ല കടം നീ വീൽട്ടുക.(ബുഖാരി. 1.8.447)

അബൂഹുറൈറ(റ) നിവേദനം: നീഗ്രോ വംശജനായ ഒരു പുരുഷൽൻ അല്ലേ?ൽങ്കില്ല? സ്ത്രീതിരുമേനി(സ)യുടെ കാലൽത്ത്‌ പല്ല?​‍ി അടിൽച്ചുവാരി വൃൽത്തിയാൽക്കാറുണ്ടായിരുൽന്നു. അതിനിടൽക്‌ൿഅയാല്ല? മരിൽച്ചു. (കാണാതായ​‍േൽപ്പാല്ല?) അയാളെൽക്കുറിൽച്ച്‌ തിരുമേനി(സ) ചോദിൽച്ചു. അയാല്ല?മരിൽച്ചുപോയെൽന്ന്‌ അവല്ല? പറൽഞ്ഞു. അവിടുൽന്നു പറൽഞ്ഞു. നിൽങ്ങല്ല?ൽക്ക്‌ എ​‍െൽന്ന മരണവാല്ല?ൽത്തഅറിയിൽക്കാമായിരുൽന്നില്ലേ?? ശരി, ഇനി അയാളുടെ ഖബല്ല? അല്ലേ?ൽങ്കില്ല? അവളുടെ ഖബല്ല? നിൽങ്ങല്ല?എനിൽക്ക്‌ കാണിൽച്ചു തരിക. അൽങ്ങനെ തിരുമേനി(സ) അയാളുടെ ഖബറില്ലേക്ല അടുൽക്കല്ല? ചെൽന്നുമൽയ്യിൽത്ത്‌ നമസ്കരിൽച്ചു. (ബുഖാരി. 1.8.448)

ആയിശ:(റ) നിവേദനം: അല്ല?ബഖറ: യിലെ പലിശ സംബല്ല?​‍ിൽച്ചുള്ള? വാക്യൽങ്ങല്ല? അവതരിൽപ്പിൽച്ച​‍േൽപ്പാല്ല?തിരുമേനി(സ) പല്ല?​‍ിയിലേൽക്ക്‌ പുറ​‍െൽപ്പൽട്ടു. എൽന്നിൽട്ട്‌ ആ കല്ല?ൽപ്പനകല്ല? ഓതി​‍േൽക്കല്ല?ൽപ്പിൽച്ചു. പിൽന്നീട്പല്ല?​‍ിയില്ല?വെൽച്ച്‌ ത​‍െൽന്ന മദ്യവ്യാപാരം നിഷിൽദ്ധമാൽക്കി​‍െൽക്കാണ്ട്‌ പ്രഖ്യാപിൽക്കുകയും ചെയ്തു.(ബുഖാരി. 1.8.449)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ജിൽന്നുകളില്ല? പെൽട്ട ഒരു മല്ല?ൽൻ ഇൽന്നലെ രാത്രിഎല്ലേക്ല മുൽമ്പില്ല? വൽന്നു ചാടി ല്ലമ്ല അല്ലേ?ൽങ്കില്ല? അതുപോലെ ഒരു വാൽക്കാണ്‌ നബി(സ) അരുളിയത്‌ ല്ലമ്ലഎല്ലേക്ല നമസ്കാരം മുറിൽച്ചുകളയാനാണ്‌ അവനൽങ്ങനെ ചെയ്തത്‌. എനിൽക്ക്‌ അവനെ പിടികൂടാൽൻഅല്ല?​‍ാഹു സൗകര്യം ചെയ്തുതൽന്നു. എൽന്നിൽട്ട്‌ പല്ല?​‍ിയിലെ ഒരു തൂണിന്റേ?ക്ലല്ല? അവനെ പിടിൽച്ചുകെൽട്ടാൽൻഞ്ഞാനു​‍േൽദ്ദശിൽച്ചു. എൽന്നാല്ല? നിൽങ്ങളെല്ല?​‍ാവല്ല?ൽക്കും പ്രഭാതൽത്തില്ല? അവനെ കാണാൽൻ കഴിയുമായിരുൽന്നു.പ​‍െൽക്ഷ, എല്ലേക്ല സഹോദരൽൻ സുലൈമാൽൻ നബി (അ) യുടെ പ്രാല്ല?ൽത്ഥന ഞാൽൻ ഓല്ല?ൽമ്മിൽച്ചുപോയി.രൽക്ഷിതാവേ! എനിൽക്കു ശേഷം മല്ലഗ്ഗാല്ല?ൽക്കും പിടിൽച്ചടൽക്കുക ൽക്ഷിപ്രസാധ്യമല്ല?​‍ാൽത്ത ഒരാധിപത്യം എനിൽക്ക്നീ പ്രദാനം ച്ചേ​‍േൽയ്യണമേ (38:35) എൽന്നത്‌. അതിനാല്ല? ഞാനവനെ ആൽട്ടി ഓടിൽച്ചു കൊണ്ട്‌ വിൽട്ടയൽച്ചു.(ബുഖാരി. 1.8.450)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) നജ്ദില്ലേക്ല നേരെ ഒരു കുതിരപൽട്ടാള​‍െൽത്ത നിയോഗിൽച്ചു.ബനൂഹനീഫ ഗോത്രൽത്തില്ല?പെൽട്ട സുമാമൽത്തുബ്നുഅസാല്ല? എ​‍െൽന്നാരു മനുഷ്യനെ അവല്ല?പിടിൽച്ചുകൊണ്ടുവൽന്നു. എൽന്നിൽട്ട്‌ അവനെ പല്ല?​‍ിയിലെ ഒരു തൂണിന്റേ?ക്ലല്ല? ബല്ല?​‍ിൽച്ചു. തിരുമേനി(സ)അവല്ലേക്ല അടുൽത്തു പ്രവേശിൽച്ചു. എൽന്നിൽട്ട്‌ സുമാമൽത്തിനെ നിൽങ്ങല്ല? മോചിൽപ്പിൽക്കുവിൽൻ എൽന്ന്‌ അരുളി.അനൽന്തരം സുമാമൽത്തു ഒരു ചെറിയ കുളൽത്തില്ലേക്ല നേരെ പുറ​‍െൽപ്പൽട്ടു. അതില്ല? നിൽന്ന്‌ കുളിൽച്ച്‌ പല്ല?​‍ിയില്ല?പ്രവേശിൽച്ചു. എൽന്നിൽട്ട്‌ ലാഇലാഹ ഇല്ല?ല്ല?​‍ാഹു വഅൽന്നമുഹൽമ്മദൽൻ റസൂലില്ല?​‍ാഹി എൽന്ന്‌ സാൽക്ഷ്യംവഹിൽച്ചു. (ബുഖാരി. 1.8.451)


ആയിശ:(റ) നിവേദനം: ഖാന്തക്ക്‌ യുദ്ധത്തിൽ സഅ​‍്ദുബ്നു മുആദ്‌(റ)ന്ന്‌ കൈക്ക്‌ മുറിവ്‌ പറ്റി.കയ്യിലെ പ്രധാന രക്തധമനി അറ്റു. അപ്പോൾ തന്റെ അടുത്തുതന്നെ കിടത്തിയിട്ട്‌രോഗശുശ്രൂഷയുടെ മേൽനോട്ടം വഹിക്കുവാൻ വേണ്ടി തിരുമേനി(സ) പള്ളിയിൽ തന്നെ ഒരുതമ്പ്‌ കെട്ടി അദ്ദേഹത്തെ അതിൽ കിടത്തി. മറ്റൊരു തമ്പും ബനൂഗിഫാർ ഗോത്രത്തിന്റെ വകയായിപള്ളിയിലുണ്ടായിരുന്നു. സഅ​‍്ദിന്റെ ശരീരത്തിൽ നിന്ന്‌ ഒലിച്ചുകൊണ്ടിരുന്ന രക്തം ആതമ്പിലേക്ക്‌ പെട്ടെന്ന്‌ ഒഴുകിച്ചെന്നത്‌ കണ്ടപ്പോൾ മാത്രമാണ്‌ അവർ പരിഭ്രമിച്ചതു. അങ്ങനെഞ്ഞെട്ടിയിട്ട്‌ അവർ വിളിച്ചുചോദിച്ചു. തമ്പിലുള്ളവരേ! നിങ്ങളുടെ ഭാഗത്ത്‌ നിന്ന്‌ ഞങ്ങളുടെഅടുക്കലേക്ക്‌ ഈ ഒഴുകിക്കൊണ്ടിരിക്കുന്നതെന്താണ്‌? നോക്കുമ്പോൾ സഅ​‍്ദിന്റെ മുറിവിൽ നിന്ന്‌രക്തമതാ ശക്തിയായി ഒഴുകിക്കൊണ്ടിരിക്കുന്നു. അങ്ങനെ അതിൽ അദ്ദേഹം മരണപ്പെട്ടു.(ബുഖാരി. 1.8.452)

ഉമ്മുസലമ(റ) നിവേദനം: എനിക്കു ദേഹസുഖമില്ലെന്നു ഞാൻ നബി(സ)യോട്‌ ആവലാതിപ്പെട്ടു.തിരുമേനി(സ) അരുളി: നീ ജനങ്ങളുടെ പിന്നിൽ വാഹനത്തിലിരുന്നു കൊണ്ടു ത്വവാഫ്ചെയ്തുകൊള്ളുക. അങ്ങനെ തന്നെ ഞാൻ ത്വവാഫ്‌ ചെയ്തു. തിരുമേനി(സ) വത്തൂരിവകിതാബിമ്മസ്ത്തൂർ എന്ന സൂറത്ത്‌ ഓതിക്കൊണ്ട്‌ കഅ​‍്ബയുടെ ഒരു ഭാഗത്തുനിന്ന്നമസ്കരിക്കുകയായിരുന്നു. (ബുഖാരി. 1.8.453)

അനസ്‌(റ) നിവേദനം: തിരുമേനി(സ)യുടെ ശിഷ്യ?​‍ാരിൽ രണ്ടുപേർ ഒരു ഇരുൾ മുറ്റിയ രാവിൽതിരുമേനി(സ)യുടെ അടുക്കൽ നിന്നു പുറപ്പെട്ടു. മുമ്പിലേക്ക്‌ വെളിച്ചം കാണിക്കാൻ ഉതകുന്നവിളക്കുപോലെയുള്ള രണ്ടു സാധനങ്ങൾ അവരുടെ കൂടെയുണ്ടായിരുന്നു. അവസാനം അവർരണ്ടുപേരും പിരിഞ്ഞുപോയപ്പോൾ കുടുംബത്തിലെത്തും വരേക്കും ഓരോരുത്തരോടൊപ്പവുംഓരോ വിളക്കുണ്ടായിരുന്നു. (ബുഖാരി. 1.8.454)

ഇബ്നു ഉമർ(റ) നിവേദനം: തിരുമേനി(സ) മക്കയിൽ പ്രവേശിച്ചപ്പോൾ ഉസ്മാനുബ്നു ത്വൽഹയെവിളിച്ച്‌ കഅ​‍്ബയുടെ വാതിൽ തുറന്നു. അനന്തരം തിരുമേനി, ബിലാൽ, യു.എസ്‌.എമ:ഉസ്മാനുബ്നുത്വൽഹ എന്നിവർ അതിൽ പ്രവേശിച്ചു. ശേഷം വാതിലടച്ചു ഒരു മണിക്കൂർ നേരംഅവിടെ താമസിച്ചു പുറത്തു കടന്നു. ഇബ്നുഉമർ(റ) പറയുന്നു. ഞാൻ ധൃതിപ്പെട്ടു ബിലാളിനെസമീപിച്ചുകൊണ്ട്‌ നബി(സ) നമസ്കരിച്ചുവോ? എന്നു ചോദിച്ചു. അതെ എന്ന്‌ അദ്ദേഹം മറുപടിനൽകി. എവിടെ വെച്ച്‌ എന്ന്‌ ഞാൻ വീണ്ടും ചോദിച്ചപ്പോൾ രണ്ടു തൂണുകൾക്കിടയിൽ എന്ന്ബിലാൽ പ്രത്യുത്തരം നൽകി. ഇബ്നുഉമർ(റ) പറയുന്നു; എത്ര നമസ്കരിച്ചുവേന്ന്‌ ചോദിക്കാൻഞ്ഞാൻ മറന്നുപോയി. (ബുഖാരി. 1.8.457)

സാത്തുബ്‌(റ) നിവേദനം: ഞാൻ പള്ളിയിൽ നിൽക്കുമ്പോൾ ഒരാൾ എന്നെ ഒരു ചെറിയ കല്ല്കൊണ്ട്‌ എറിഞ്ഞു. ഞാൻ തിരിഞ്ഞ്‌ നോക്കിയപ്പോൾ അതു ഉമർ(റ) ആയിരുന്നു. അപ്പോൾഅദ്ദേഹം എന്നോട്‌ പറഞ്ഞു: നീ പോയി ഈരണ്ടു പുരുഷൻമാരെ വിളിച്ചുകൊണ്ടുവരിക.അങ്ങനെ ഞാൻ അവരെയുമായി ഉമർ(റ)ന്റെ അടുത്തുവന്നു. ഉമർ(റ) ചോദിച്ചു. നിങ്ങൾഎവിടെനിന്ന്‌ വരുന്നു? അവർ പറഞ്ഞു: ത്വാഇഫിൽ നിന്ന്‌, ഉമർ(റ) പറഞ്ഞു: നിങ്ങൾ ഈ നാട്ടിലെനിവാസികൾ ആയിരുന്നുവേങ്കിൽ നിങ്ങളെ ഞാൻ വേദനിപ്പിക്കുമായിരുന്നു. നബി(സ)യുടെപള്ളിയിൽ വെച്ച്‌ നിങ്ങൾ ശബ്ദം ഉയർത്തുകയോ? (ബുഖാരി. 1.8.459)

ഇബ്നുഉമർ(റ) നിവേദനം: തിരുമേനി(സ) മിമ്പറി?ൽ നിൽക്കുമ്പോൾ തിരുമേനി(സ)യോട്‌ ഒരാൾചോദിച്ചു. രാത്രി നമസ്കാരത്തെക്കുറിച്ച്‌ അങ്ങയുടെ നിർദ്ദേശമെന്താണ്‌? തിരുമേനി(സ) അരുളി:ഈരണ്ട്‌ റക്‌ൿഅത്ത്‌ നമസ്കരിക്കണം. പിന്നീട്‌ പ്രഭാതത്തെക്കുറിച്ച്‌ സംശയം തോന്നിയാൽഅവസാനം ഒരൊറ്റ റക്‌ൿഅത്ത്‌ നമസ്കരിച്ച്‌ ഇതുവരെ നമസ്കരിച്ചതിനെ നീ വിത്‌റാക്കുക.രാത്രിയുടെ അവസാനം നീ വിത്‌റാക്കുക എന്ന്‌ നബി പറഞ്ഞതിനാൽ ഇബ്നുഉമർ(റ) പറയാറുണ്ട്‌.(ബുഖാരി. 1.8.462)

ഉബാദ്‌(റ)തന്റെ പിതൃവ്യനിൽ നിന്ന്‌ ഉദ്ധരിക്കുന്നു. ഒരു കാൽ മറ്റേ കാലി​‍േ?ൽ വെച്ചുകൊണ്ട്തിരുമേനി(സ) പള്ളിയിൽ മലർന്ന്‌ കിടക്കുന്നത്‌ ഞാൻ കണ്ടിട്ടുണ്ട്‌. ഉമർ(റ), ഉസ്മാൻ(റ)എന്നിവരും ഇപ്രകാരം ചെയ്യാറുണ്ടെന്ന്‌ സഈദ്ബ്നു മുസൈയ്യബ്‌(റ) പറയുന്നു. (ബുഖാരി.1.8.464)ആയിശ(റ) നിവേദനം: എനിക്ക്‌ ബുദ്ധി ഉറച്ചതു മുതൽ ഇസ്ലാം മതംഅനുഷ്ഠിക്കുന്നവരായിട്ടല്ലാതെ എന്റെ മാതാപിതാക്കളെ (അബൂബക്കർ, ഉമ്മുറുമ്മാൻ) ഞാൻകണ്ടിട്ടില്ല. എല്ലാപകലിന്റെയും രണ്ടറ്റമായ പ്രഭാതത്തിലും വൈകുന്നേരവും നബി(സ) ഞങ്ങളുടെവീട്ടിൽ വരാറുണ്ടായിരുന്നു അനന്തരം വീട്ടിന്റെ മുറ്റത്ത്‌ ഒരു പള്ളി നിർമ്മിക്കാൻ അബൂബക്കർതീരുമാനിച്ചു. അദ്ദേഹം ഖുർആൻ ഉറക്കെ ഓതിക്കൊണ്ട്‌ അതിൽ വെച്ച്‌ നമസ്കരിക്കും.അബൂബക്കറിനെ വീക്ഷിച്ചുകൊണ്ടും പാരായണം ആകർഷിച്ചുകൊണ്ടും മുശ്‌രിക്കുകളുടെസ്ത്രീകളും കുട്ടികളും അവിടെ ഒരുമിച്ച്‌ കൂടും. ഖുർആൻ ഓതുമ്പോൾ തന്റെ ഇരുനേത്രങ്ങളേയുംനിയന്ത്രിക്കാൻ സാധിക്കാതെ കൂടുതൽ കരയുന്ന പ്രകൃതിയായിരുന്നു അബൂബക്കറിന്റേത്‌.മുശ്‌രിക്കുകളായ ഖുറൈശീ നേതാക്ക?​‍ാരെ ഇത്‌ പരിഭ്രമിപ്പിച്ചു. (ബുഖാരി. 1.8.465)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: സ്വന്തം വീട്ടിൽ വെച്ചോ അങ്ങാടിയിൽവെച്ചോ നമസ്കരിക്കുന്നതിനേക്കാൾ ഇരുപത്തഞ്ചിരട്ടി പുണ്യമുണ്ട്‌, പള്ളിയിൽ വെച്ചുള്ളജമാഅത്തിന്‌. നിങ്ങളിലാരെങ്കിലും നന്നായി വുളു ചെയ്തു എന്നിട്ടവൻ പള്ളിയിൽ വന്നുനമസ്കാരമല്ലാതെ മറ്റൊരു ഉദ്ദേശവും അവനില്ലതാനും - എന്നാൽ അവൻ മുമ്പോട്ട്‌ വെക്കുന്നഓരോ ചവിട്ടടിയുടെയും എണ്ണം കണ്ടു ഓരോപടി അല്ലാഹു അവനെ ഉയർത്താതിരിക്കുകയില്ല.അപ്രകാരം തന്നെ ഓരോ കുറ്റവും അവനു പൊറുത്തു കൊടുക്കാതിരിക്കുകയുമില്ല. പള്ളിയിൽപ്രവേശിക്കും വരേക്കും ആ അവസ്ഥ തുടരുന്നതാണ്‌. പള്ളിയിൽ അവൻ പ്രവേശിച്ച്‌ കഴിഞ്ഞാലോനമസ്കാരത്തെ കാത്തിരിക്കുന്ന സമയമത്രയും അവൻ പ്രതിഫലത്തിൽ നമസ്കാരത്തിൽതന്നെയായിരിക്കും . നമസ്കാരത്തിന്‌ വേണ്ടി ചെന്നിരിക്കുന്ന ആ സദസ്സിൽഅവനുണ്ടായിരിക്കുന്ന സമയമത്രയും മലക്കുകൾ അവന്ന്‌ വേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരിക്കും.'അല്ലാഹുവേ! അവന്ന്‌ നീ പൊറുത്തുകൊടുക്കണമേ, അല്ലാഹുവേ! അവന്‌ നീ കൃപ ചെയ്യേണമേ, 'എന്ന്‌ മലക്കുകൾ പ്രാർത്ഥിച്ച്‌ കൊണ്ടിരിക്കും. അവന്റെ വുളു ദുർബ്ബലപ്പെടുത്താതിരിക്കുന്നസമയമത്രയും ആ നിലപാട്‌ തുടർന്നു കൊണ്ടിരിക്കും. (ബുഖാരി. 1.8.466)

അബ്ദുല്ല(റ) നിവേദനം: തിരുമേനി(സ) അരുളി: അബ്ദുല്ല! ജനങ്ങളുടെ ഇടയിലുള്ള ചികളുടെകൂട്ടത്തിൽ നീ (ഇടകലർന്നു) ജീവിക്കുമ്പോൾ നിന്റെ അവസ്ഥ എങ്ങിനെയായിരിക്കും? തുടർന്ന്അവിടുന്ന്‌ വിരലുകൾ കോർത്തുപിടിച്ചു. (ബുഖാരി. 1.8.467)


അബൂമൂസാ(റ) നിവേദനം: തിരുമേനി(സ) അരുളി: ഒരു സത്യവിശ്വാസിക്ക്‌ മറ്റേസത്യവിശ്വാസിയുമായുള്ള ബന്ധം ഒരു കെട്ടിടം പോലെയാണ്‌. അതിന്റെ ഒരു വശത്തിന്ന്‌ മറ്റേവശം പിൻബലം നൽകുന്നു. ശേഷം തിരുമേനി(സ) തന്റെ വിരലുകളെ തമ്മിൽ കോർത്തു.(ബുഖാരി. 1.8.468)

മൂസ(റ) നിവേദനം: ഇബ്നുഉമർ(റ)ന്റെ പുത്രൻ സാലിമ്‌(റ)വഴിയിൽ ചില സ്ഥലത്തുവെച്ച്നമസ്കരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുന്നത്‌ ഞാൻ കണ്ടിട്ടുണ്ട്‌. അദ്ദേഹത്തിന്റെ പിതാവ്‌ ഈസ്ഥലങ്ങളിൽ നമസ്കരിച്ചിരുന്നുവേന്ന്‌ അദ്ദേഹം പറയാറുണ്ട്‌. പിതാവ്‌ നബി(സ) പ്രസ്തുതസ്ഥലത്തു നമസ്കരിച്ചിരുന്നത്‌ ഞാൻ കണ്ടിട്ടുണ്ടെന്ന്‌ പറയാറുണ്ട്‌. നാഫിഅ​‍്‌(റ) ഇബ്നുഉമർ(റ)നിന്നും പ്രസ്തുത സ്ഥലങ്ങളിൽ നമസ്കരിച്ചതായി നിവേദനം ചെയ്യുന്നുണ്ട്‌. സാലിമും നാഫിഈഎല്ലാ സ്ഥലത്തിന്റെയും പ്രശ്നത്തിൽ യോജിക്കാനും ശറഫുൽ റൗഹാഈലെ പള്ളിയുടെപ്രശ്നത്തിൽ മാത്രമാണ്‌ അവർ പരസ്പരം ഭിന്നിക്കുന്നത്‌. (ബുഖാരി. 1.8.470)

ഇബ്നു ഉമർ(റ) നിവേദനം: തിരുമേനി(സ) ഉംറക്കും അവിടുന്ന്‌ നിർവ്വഹിച്ച്‌ ഹജ്ജിനും പുറപ്പെട്ടുപോയപ്പോൾ ദുൽഹുലൈഫായിൽ ഇന്നു സ്ഥിതിചെയ്യുന്ന പള്ളിയുടെ സ്ഥാനത്തുള്ള സമുറമരത്തിന്റെ ചുവട്ടിൽ ഇറങ്ങാറുണ്ടായിരുന്നു. അപ്രകാരം തന്നെ തിരുമേനി(സ) ഒരു യുദ്ധംകഴിഞ്ഞു മടങ്ങി എന്നിട്ടു ആ വഴിക്കു വന്നു. എന്നാൽ താഴ്‌വരയുടെ അടിയിൽ തിരുമേനി(സ)വന്നിറങ്ങും . പിന്നീട്‌ താഴ്‌വരയുടെ അടിയിൽ നിന്ന്‌ മേൽപോട്ട്‌ കയറിയാലോ, ആ താഴ്‌വരയുടെകിഴക്കേ വക്കിലുള്ള വിശാലമായ ചരൽ പ്രദേശത്ത്‌ തിരുമേനി(സ) ഒട്ടകങ്ങളെ നിറുത്തിവാഹനത്തിൽ നിന്ന്‌ ഇറങ്ങും. എന്നിട്ട്‌ രാവിന്റെ അന്ത്യദശയിൽ പ്രഭാതം വരേക്കും അവിടെ ഒന്നുവിശ്രമിക്കും. കൽകൂട്ടത്തി​‍േ?ൽ ഇന്നു സ്ഥിതി ചെയ്യുന്ന പള്ളിയുടെ അടുത്തല്ല തിരുമേനി(സ)ഇറങ്ങിയിരുന്ന ആ സ്ഥലം. അപ്രകാരം തന്നെ ഇന്നു പള്ളി നിലകൊള്ളുന്ന ആകുന്നി​‍േ?ലുമായിരുന്നില്ല. അവിടെ ഒരു ചോല (അരുവി) ഉണ്ടായിരുന്നു. അതിനടുത്തു വച്ച്‌ഇബ്നുഉമർ(റ) നമസ്കരിക്കാറുണ്ടായിരുന്നു. ആ ചോലയിൽ ചില മണൽകൂമ്പാരങ്ങളുണ്ടായിരുന്നു. തിരുമേനി(സ) അവിടെ വച്ച്‌ നമസ്കരിക്കാറുണ്ടായിരുന്നു. പിന്നീട്മലവെള്ളം വന്നപ്പോൾ അവിടെ ചരക്കല്ലുകൾ വന്നു നിറഞ്ഞു. എന്നിട്ട്‌ ഇബ്നുഉമർനമസ്കരിച്ചിരുന്ന ആ സ്ഥലത്തെ ചരക്കല്ലുകൾ മൂടിക്കളഞ്ഞു. (ബുഖാരി. 1.8.472)

ഇബ്നുഉമർ(റ)തുടരുന്നു: രൗഹായിലെ ഉയർന്ന സ്ഥലത്ത്‌ സ്ഥിതിചെയ്യുന്ന പള്ളിക്കടുത്ത്നിലകൊള്ളുന്ന ചെറിയ പള്ളി നിൽക്കുന്ന സ്ഥലത്ത്‌ വച്ച്‌ തിരുമേനി(സ)നമസ്കരിക്കാറുണ്ടായിരുന്നു. തിരുമേനി(സ) നമസ്കരിക്കാറുണ്ടായിരുന്ന സ്ഥലങ്ങളെക്കുറിച്ച്‌ഇബ്നുഉമർ(റ) അറിവുള്ളവനായിരുന്നു. നീ പള്ളിയിൽ നിന്നുകൊണ്ട്‌ നമസ്കരിക്കുമ്പോൾ ആസ്ഥലം നിന്റെ വലതുഭാഗത്തായിരിക്കും. നീ മക്കത്തേക്കു പോകുമ്പോൾ ആ പള്ളി വഴിയുടെവലത്തെ ഓരത്തു സ്ഥിതിചെയ്യുന്നത്‌ കാണാം. അതിനും വലിയ പള്ളിക്കുമിടയിൽ ഒരുകല്ലെടുത്തെറിഞ്ഞാൽ എത്തുന്ന ദൂരമേ ഉള്ളൂ. അതുപോലെയുള്ള ദൂരം. (ബുഖാരി. 1.8.472)

ഇബ്നുഉമർ(റ) നാഫിഇനോട്‌ പറയുന്നു: തിരുമേനി(സ) ഒരു വലിയ മരത്തിന്റെ ചുവട്ടിൽഇറങ്ങാറുണ്ടായിരുന്നു. റുവൈസത്തിന്റെ അടുത്താണ്‌ ആ സ്ഥലം. വഴിയുടെ വലതുഭാഗത്തുംവഴിയുടെ മുമ്പിലുമായി വിശാലമായിക്കിടക്കുന്ന ഒരു മണൽപ്രദേശമാണത്‌. ദുവൈസത്തിന്ററണ്ടു മെയിൽ അടുത്തുള്ള കുന്ന്‌ തിരുമേനി(സ) കടന്ന്‌ പോകും മുമ്പുള്ള സ്ഥലമാണിത്‌. ആമരത്തിന്റെ തല പോട്ടിയിട്ടുണ്ട്‌. അത്‌ ആ മരത്തിന്റെ ഉള്ളിലേക്ക്‌ ചുരുണ്ട്‌ നിൽക്കുകയാണ്‌.തായ്ത്തടി മാത്രമായിക്കൊണ്ട്‌ ആ മരം നിൽക്കുന്നു. അതിന്റെ താഴ്ഭാഗത്ത്‌ അനവധിമണൽകൂമ്പാരങ്ങളുണ്ട്‌. (ബുഖാരി. 1.8.472)

ഇബ്നുഉമർ(റ) നാഫിഈ(റ)നോട്‌ പറയുന്നു: തിരുമേനി(സ) ഒരു കുന്നിന്റെ ഓരത്ത്‌ നിന്നുകൊണ്ട്നമസ്കരിച്ചുകൊണ്ട്‌ നീഹൾബായിലേക്ക്‌ പോകുമ്പോൾ അത്‌ അറിജിന്റെ അപ്പുറത്തായിരിക്കും.ആ പള്ളിയുടെ അടുത്ത്‌ രണ്ടോ മൂന്നോ ഖബറുകളുണ്ട്‌. അവയി​‍േ?ൽ വലിയ കല്ലുകൾവെച്ചിട്ടുമുണ്ട്‌. അവ വഴിയുടെ വല ഭാഗത്താണ്‌. വഴിയിലെ കല്ലുകൾക്കടുത്ത്‌ ആകല്ലുകൾക്കിടയിലൂടെ ഉച്ചനേരത്ത്‌ സൂര്യൻ ആകാശമധ്യത്തിൽ നിന്നും തെറ്റിയശേഷം അബ്ദുല്ലയാത്ര പുറപ്പെടും. എന്നിട്ട്‌ ളുഹ്‌റ്‌ ആ പള്ളിയിൽവെച്ച്‌ നമസ്കരിക്കും. (ബുഖാരി. 1.8.472)

ഇബ്നുഉമർ(റ) നാഫിഈ(റ)നോട്‌ പറയുന്നു: ബഹർശക്കടുത്തുള്ള വെള്ളച്ചാലിൽ വഴിയുടെഇടതുഭാഗത്ത്‌ സ്ഥിതിചെയ്യുന്ന വൃക്ഷങ്ങൾക്കടുത്ത്‌ തിരുമേനി(സ) ഇറങ്ങാറുണ്ടായിരുന്നു. ആവെള്ളച്ചാൽ ഹർശയുടെ ഓരത്തോട്‌ ചേർന്നാണ്‌ കിടക്കുന്നത്‌. ആ വെള്ളച്ചാലിനും വഴിക്കുമിടയിൽഏതാണ്ട്‌ ഒരമ്പെയ്താൽ എത്തുന്ന ദൂരമേയുള്ളു. അപ്രകാരം തന്നെ വഴിയിലേക്ക്‌ കൂടുതൽഅടുത്തു നിൽക്കുന്ന ഒരു മരത്തിന്റെ നേരെ തിരിഞ്ഞ്‌ നിന്നുകൊണ്ടും ഇബ്നു ഉമർ(റ)നമസ്കരിക്കാറുണ്ട്‌. അവിടുത്തെ ഏറ്റവും വലിയ മരം അതായിരുന്നു. (ബുഖാരി. 1.8.472)

ഇബ്നുഉമർ(റ) നാഫി ഇനോട്‌ പറയുന്നു: മർറുള്ളഹ്‌റാന്റെ താഴ്ഭാഗത്തുള്ള വെള്ളച്ചാലിൽതിരുമേനി(സ) ഇറങ്ങാറുണ്ടായിരുന്നു. നീ സഫറാവാത്തിൽ നിന്ന്‌ ഇറങ്ങി വരുമ്പോൾ മദീനയുടെഭാഗത്ത്‌ ആ സ്ഥലം സ്ഥിതിചെയ്യുന്നതായി കാണാം. വെള്ളച്ചാലിന്റെ കേ​‍്ര?ത്തിൽ തിരുമേനി(സ)ഇറങ്ങാറുണ്ടായിരുന്നു. വഴിയുടെ ഇടഭാഗത്താണത്‌. നീ മക്കയിലേക്ക്‌ പോകുമ്പോൾതിരുമേനി(സ)യുടെ താവളത്തിനും വഴിക്കുമിടയിൽ കല്ലേറിലെത്തുന്ന ദൂരം മാത്രമേഉണ്ടായിരുന്നുള്ളു. (ബുഖാരി. 1.8.472)

ഇബ്നുഉമർ(റ) നാഫിഈ(റ)നോട്‌ പറയുന്നു: തിരുമേനി(സ) മക്കയിലേക്ക്‌ വരുമ്പോൾദീത്തുവായിൽ ഇറങ്ങി രാത്രി താമസിക്കും. പ്രഭാതം വരെ. എന്നിട്ട്‌ സുഭി നമസ്കരിക്കും.തിരുമേനി(സ) നമസ്കരിച്ച സ്ഥലം കല്ലുകളാൽ നിറയപ്പെട്ട ഒരു കുന്നി​‍േ?ലാണ്‌. അല്ലാതെ അവിടെഎടുക്കപ്പെട്ടുകാണുന്ന പള്ളിയില്ല. ആ പള്ളിയുടെ താഴെ കല്ലുകൾ നിറഞ്ഞ ആ കുന്നി​‍േ?ലാണ്‌.(ബുഖാരി. 1.8.472)

ഇബ്നുഉമർ(റ) നാഫിഈ(റ)നോട്‌ പറഞ്ഞു: തിരുമേനി(സ) ക്കും വളരെ ഉയർന്നു നിൽക്കുന്നപർവ്വതത്തിനുമിടയിൽ സ്ഥിതിചെയ്യുന്ന മലകളുടെ രണ്ടു ശിഖരങ്ങളുടെ നേരെയുംഅതെയവസരത്തിൽ കഅ​‍്ബത്തിന്നഭിമുഖമായും തിരിഞ്ഞു നിന്നുകൊണ്ട്‌ അവിടുന്ന്നമസ്കരിച്ചിട്ടുണ്ട്‌. എന്നിട്ട്‌ ഇബ്നു ഉമർ(റ) നമസ്കരിച്ചപ്പോൾ അവിടെ നിർമ്മിച്ച പള്ളി കുന്നിന്റെഅറ്റത്തിലുള്ള പള്ളിയുടെ ഇടതുഭാഗത്താക്കിക്കൊണ്ട്‌ നിന്നു. തിരുമേനി(സ) നമസ്കരിച്ചസ്ഥലമാവട്ടെ അതിന്‌ താഴെയായി. ആ കറുത്ത കുന്നി​‍േ?ലാണ്‌ കഅ​‍്ബത്തിനും നിനക്കുമിടയിൽസ്ഥിതിചെയ്യുന്ന മലയുടെ രണ്ടു ശിഖരങ്ങളുടെ നേരെ തിരിഞ്ഞുനിന്നുകൊണ്ട്‌ നീനമസ്കരിക്കുമ്പോൾ പത്തുമുഴമോ അല്ലെങ്കിൽ ഏതാണ്‌ അത്രയും അകലമോ കുന്നിൽ നിന്ന്‌ വിട്ടിട്ട്നീ നിൽക്കുന്ന പക്ഷം അതുതന്നെയാണ്‌ തിരുമേനി(സ) നമസ്കരിച്ച സ്ഥലം. (ബുഖാരി. 1.8.472)

ഇബ്നുഉമർ(റ) നിവേദനം: തിരുമേനി(സ) പെരുന്നാൾ ദിവസം (മൈതാനത്തേക്ക്‌ പുറപ്പെടുമ്പോൾഒരു ചെറിയ കുന്തം കൊണ്ട്‌ വരാൻ കൽപിക്കും. അങ്ങനെ അത്‌ തിരുമേനി(സ)യുടെ മുമ്പിൽനാട്ടും. എന്നിട്ട്‌ തിരുമേനി(സ) അതിലേക്ക്‌ തിരിഞ്ഞു നിന്ന്‌ നമസ്കരിക്കും. ആളുകൾതിരുമേനി(സ)ക്ക്‌ പിന്നിലും, യാത്രയിലും തിരുമേനി(സ) അങ്ങനെ ചെയ്യാറുണ്ടായിരുന്നു.അക്കാരണം കൊണ്ടാണ്‌ ഭരണമേധാവികൾ ചെറിയ കുന്തം കൊണ്ട്‌ പോകൽ പതിവാക്കിയത്‌.(ബുഖാരി. 1.8.473)

അബീജുഹൈഫ(റ) നിവേദനം: തിരുമേനി(സ) സഹാബികളെയും കൊണ്ട്‌ മക്കയിലെബത്ഥാഇൽ വെച്ച്‌ നമസ്കരിച്ചു. തിരുമേനി(സ)യുടെ മുമ്പിൽ ഒരു വടി നാട്ടിയിരുന്നു. ളുഹ്‌റുംഅസറും ഈ രണ്ട്‌ റക്‌ൿഅത്തുകളായിട്ടാണ്‌ അവിടുന്ന്‌ നമസ്കരിച്ചതു. ആ വഴിയുടെമറുവശത്ത്കൂടി സ്ത്രീകളും കഴുതയും നടക്കുന്നുണ്ടായിരുന്നു. (ബുഖാരി. 1.8.474)

സഹ്ല്‌(റ) നിവേദനം: തിരുമേനി(സ) നമസ്കരിക്കാൻ നിൽക്കുന്ന സ്ഥലത്തിനും ചുമരിന്നുമിടയിൽഒരാടിന്‌ നടന്നുപോകാൻ ഒഴിവുണ്ടായിരുന്നു. (ബുഖാരി. 1.8.475)

സലമ:(റ) നിവേദനം: മിമ്പറയുടെ അടുത്തുള്ള പള്ളിയുടെ ചുമര്‌ ഒരു ആടിന്‌ കടന്നുപോകുവാൻമാത്രം ഒഴിവുണ്ടായിരുന്നു. (ബുഖാരി. 1.8.476)

അബ്ദുല്ല(റ) നിവേദനം: നബി(സ) ക്കുവേണ്ടി ചെറിയ കുന്തം തറക്കപ്പെടുകയും ശേഷംഅവിടുന്ന്‌ അതിന്റെ നേരെ തിരിഞ്ഞു നമസ്കരിക്കുകയും ചെയ്യും. (ബുഖാരി. 1.8.477)

അനസ്‌(റ) നിവേദനം: തിരുമേനി(സ) മലമൂത്രവിസർജ്ജനത്തിന്‌ പോകുമ്പോൾ ഞാനും ഒരുചെറിയ കുട്ടിയും തിരുമേനി(സ)യുടെ പിന്നാലെ പോകും. ഞങ്ങളുടെ കൂടെ ഒരു സാധാരണവടിയോ അല്ലെങ്കിൽ കുന്തമോ ഉണ്ടായിരിക്കും. ഒരു വെള്ളപ്പാത്രവും. അങ്ങനെ തിരുമേനി(സ​‍ാമലമൂത്രവിസർജ്ജനം നിർവ്വഹിച്ചു കഴിഞ്ഞാൽ വെള്ളപ്പാത്രം തിരുമേനി(സ)ക്ക്‌ ഞങ്ങൾനൽകും.(ബുഖാരി. 1.8.479)

സലമ:(റ) നിവേദനം: മുഷഫ്‌ സൂക്ഷിച്ച പെട്ടിയുടെ അടുത്തുള്ള തൂണിന്റെ നേരെ നിന്നുകൊണ്ട്‌അദ്ദേഹം നമസ്കരിക്കാറുണ്ടായിരുന്നു. അപ്പോൾ ചിലർ അദ്ദേഹത്തോട്‌ ചോദിച്ചു: അബൂമുസ്ലിം!നിങ്ങൾ തൂണിന്നടുത്ത്‌ നിന്നുകൊണ്ട്‌ നമസ്കരിക്കാൻ ശ്രദ്ധിക്കുന്നുണ്ടല്ലോ? അദ്ദേഹം പറഞ്ഞു:തിരുമേനി(സ) ഈ തൂണിന്നടുത്തുനിന്നു കൊണ്ട്‌ നമസ്കരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നത്ഞ്ഞാൻ കണ്ടിട്ടുണ്ട്‌. (ബുഖാരി. 1.8.481)

അനസ്‌(റ) നിവേദനം: മഗ്‌രിബ്‌ നമസ്കാരത്തിനു മുമ്പ്‌ സുന്നത്ത്‌ നമസ്കരിക്കുവാൻ വേണ്ടിസഹാബിവര്യ?​‍ാരിൽ പ്രഗൽഭ?​‍ാർ തൂണുകൾക്ക്‌ നേരെ ധൃതിപ്പെടുന്നത്‌ ഞാൻ കണ്ടിട്ടുണ്ട്‌.മറ്റൊരു നിവേദനത്തിൽ നബി(സ) വരുന്നത്‌ വരെ എന്നു ഉദ്ധരിക്കുന്നു. (ബുഖാരി. 1.8.482)

ഇബ്നു ഉമർ(റ) നിവേദനം: തിരുമേനി(സ), യു.എസ്‌.എമബിലാൽ, ഉസ്മാൻ(റ) മുതലായവർ കഅ​‍്ബയിൽപ്രവേശിച്ചു. എന്നിട്ട്‌ അതിന്റെ വാതിലടച്ചു. അതിൽ കുറച്ചു സമയം കഴിച്ചുകൂട്ടി. ബിലാൽപുറത്തുവന്നപ്പോൾ ഞാൻ അദ്ദേഹത്തോടു ചോദിച്ചു. എന്താണ്‌ നബി(സ) അവിടെ ചെയ്തത്‌?അദ്ദേഹം പറഞ്ഞു: ചില തൂണുകളെ വലതുഭാഗത്തും ചില തൂണുകളെ ഇടതു ഭാഗത്തും ചിലതൂണുകളെ പിൻഭാഗത്തും ആക്കികൊണ്ട്‌ തിരുമേനി നമസ്കരിച്ചു. അന്ന്‌ കഅ​‍്ബ:ക്ക്‌ ആറുതൂണുകളാണുണ്ടായിരുന്നത്‌. ഒരു റിവായത്തിൽ രണ്ടു തൂണുകളെ വലതുഭാഗത്താക്കിക്കൊണ്ട്നമസ്കരിച്ചുവേന്നും പറയുന്നു. (ബുഖാരി. 504)ഇബ്നുഉമർ(റ) നിവേദനം: അദ്ദേഹം കഅ​‍്ബ:യിൽ പ്രവേശിച്ചാൽ തന്റെ മുന്നിലേക്ക്‌ നടന്ന്‌വാതിലിനെ തന്റെ പിന്നിലേക്കാക്കും. ചുമരിന്റെയും അദ്ദേഹത്തിന്റെയും ഇടയിൽ മൂന്നു മുഴംഅകലം ഉണ്ടാവും. നബി(സ) നമസ്കരിച്ചുവേന്ന്‌ ബിലാൽ പ്രസ്താവിച്ച സ്ഥലത്തെ അദ്ദേഹംപ്രത്യേകം ശ്രദ്ധിക്കാറുണ്ട്‌. അദ്ദേഹം പറയും. കഅ​‍്ബയുടെ ഏതു ഭാഗത്തേക്ക്‌ തിരിഞ്ഞുനമസ്കരിക്കുന്നതിനും വിരോധമില്ല. (ബുഖാരി. 1.8.483)

ഇബ്നുഉമർ(റ) നിവേദനം: തിരുമേനി(സ) തന്റെ വാഹനത്തെ വിലങ്ങിൽ കിടത്തിയിട്ട്‌ അതിന്റെനേരെ തിരിഞ്ഞുകൊണ്ട്‌ നമസ്കരിക്കാറുണ്ട്‌. അന്നേരം ആ വാഹനം എഴുന്നേറ്റുകളഞ്ഞെങ്കിലോഎന്ന്‌ ഞാൻ (നിവേദകൻ) ചോദിച്ചു. അന്നേരം അദ്ദേഹം പറഞ്ഞു. തിരുമേനി(സ) ഒട്ടകകട്ടിൽപിടിച്ച്‌ തിരിക്കും. എന്നിട്ട്‌ അതിന്റെ പിൻഭാഗത്തേക്ക്‌ തിരിഞ്ഞു നിന്നു നമസ്കരിക്കും. ഇബ്നുഉമർ(റ) അങ്ങനെ തന്നെയാണ്‌ ചെയ്യാറുണ്ടായിരുന്നത്‌. (ബുഖാരി. 1.8.485)

ആയിശ(റ) നിവേദനം: അവർ ഒരിക്കൽ ചോദിച്ചു. എന്ത്‌? നിങ്ങൾ ഞങ്ങളെ നായ്ക്കളോടുംകഴുതകളോടും തുല്യപ്പെടുത്തുകയോ? ഞാൻ ഒരു സംഭവം ഓർക്കുന്നുണ്ട്‌. ഞാൻ കട്ടിലി​‍േ?ൽകിടക്കുന്നുണ്ടായിരിക്കും. അന്നേരം തിരുമേനി(സ) വന്നിട്ട്‌ കട്ടിലിന്റെ നടുവിലേക്ക്‌ തിരിഞ്ഞുനിന്നുകൊണ്ട്‌ നമസ്കരിക്കും. അന്നേരം തിരുമേനി(സ)യുടെ മുമ്പിൽ കിടക്കാൻ ഞാൻ മടിക്കും. ഉടനെകട്ടിലിന്റെ രണ്ടു കാലുകളുടെ ഭാഗത്തേക്ക്‌ ഞാൻ മെല്ലെ നീങ്ങും. ഒടുവിൽ എന്റെ പുതപ്പിൽ നിന്ന്പൂർണ്ണമായും ഞാൻ പുറത്തുവന്നിട്ടുണ്ടായിരിക്കും. (ബുഖാരി. 1.8.486)

അബൂസഈദ്‌(റ) നിവേദനം: വെള്ളിയാഴ്ച ദിവസം മനുഷ്യരിൽ നിന്ന്‌ തന്നെ മറക്കുന്ന ഒരുമറയുടെ നേരെ തിരിഞ്ഞു നിന്നുകൊണ്ട്‌ അദ്ദേഹം നമസ്കരിക്കുകയായിരുന്നു. അപ്പോൾഅബൂമുഐത്ത്‌ കുടുംബത്തിലെ ഒരു യുവാവ്‌ തന്റെ മുമ്പിലൂടെ കടന്നുപോകാനുദ്ദേശിച്ചു.അബൂസഈദ്‌ ഉടനെ ആ യുവാവിന്റെ നെഞ്ചിൽ കൈ വെച്ച്‌ കൊണ്ട്‌ യുവാവിനെ തട്ടിനീക്കി.അവസാനം യുവാവ്‌ നോക്കുമ്പോൾ അബൂസഈദുൽ ഖുദ്‌രിയുടെ മുമ്പിലൂടെയല്ലാതെകടന്നുപോകാൻ യാതൊരു മാർഗ്ഗവും കാണുന്നില്ല. ആ യുവാവ്‌ അതേ വഴിക്ക്‌ തന്നെകടന്നുപോകാനുദ്ദേശിച്ചുകൊണ്ട്‌ തിരിച്ചു വന്നു. അബൂസഈദ്‌ ആദ്യത്തെക്കാൾ കൂടുതൽഊക്കോടെ യുവാവിനെ തള്ളി നീക്കി. അന്നേരം യുവാവ്‌ അബൂസഈദിനെ ശകാരിച്ചു. അനന്തരംമർവാന്റെ അടുക്കൽ ചെന്നിട്ട്‌ അബൂസഈദിൽ നിന്നുണ്ടായ അനുഭവത്തെക്കുറിച്ച്‌ആവലാതിപ്പെട്ടു. പിന്നാലെ അബൂസഈദും ചെന്ന്‌ മർവാന്റെ അടുത്ത്‌ പ്രവേശിച്ചു. മർവാൻചോദിച്ചു: അബൂസഈദ്‌! നിങ്ങൾക്കും നിങ്ങളുടെ സഹോദരപുത്രനും തമ്മിലെന്താണ്‌ വഴക്ക്‌?അബൂസഈദ്‌(റ) പറഞ്ഞു തിരുമേനി(സ) ഇങ്ങനെ അരുളുന്നത്‌ ഞാൻ കേട്ടിട്ടുണ്ട്‌.നിങ്ങളിലാരെങ്കിലും മനുഷ്യരിൽ നിന്ന്‌ തന്നെ മറക്കുന്ന ഒരു മറയുടെ നേരെ തിരിഞ്ഞുനിന്നുകൊണ്ട്‌ നമസ്കരിച്ചിട്ടും അന്നേരം അവന്റെ മുമ്പിലൂടെ കടന്നുപോകാൻ ഒരാൾ ഉദ്ദേശിച്ചു.എന്നാൽ അവനെ നമസ്കരി ക്കുന്നവൻ തടയട്ടെ. അവൻ തിരസ്കരിക്കുകയാണെങ്കിലോഅവനുമായി പൊരുതട്ടെ. നിശ്ചയം അവൻ ശൈത്താനാണ്‌. (ബുഖാരി. 1.8.488)

അബൂജഹ്മ്‌(റ) നിവേദനം: നമസ്കരിക്കുന്നവന്റെ മുമ്പിലൂടെ ഒരാൾ നടന്നാൽ അവനെക്കുറിച്ച്തിരുമേനി(സ) പ്രസ്താവിച്ചതു എന്താണെന്ന്‌ അന്വേഷിച്ചു കൊണ്ട്‌ അദ്ദേഹത്തോട്‌ ചോദിച്ചപ്പോൾഅദ്ദേഹം പറഞ്ഞു. തിരുമേനി(സ) അരുളി: നമസ്കരിക്കുന്നവന്റെ മുമ്പിലൂടെ നടക്കുന്നവന്റെപേരിലുള്ള കുറ്റമെന്തെന്ന്‌ അവൻ ഗ്രഹിച്ചിരുന്നെങ്കിൽ നമസ്കരിക്കുന്നവന്റെ മുമ്പിലൂടെനടക്കുന്നതിനേക്കാൾ അവിടെ നാൽപത്‌ നിൽക്കുന്നതാണ്‌ അവന്‌ ഉത്തമമാക്കുക. അബൂൽനള്‌ർപ്പറയുന്നു. നാൽപത്‌ ദിവസമാണോ അതല്ല നാൽപത്‌ മാസമാണോ അതല്ല നാൽപത്‌ കൊല്ലമാണോതിരുമേനി(സ) പറഞ്ഞതെന്ന്‌ എനിക്കുമറിയുകയില്ല. (ബുഖാരി. 1.8.489)

ആയിശ(റ) നിവേദനം: നായ, കഴുത, സ്ത്രീകൾ എന്നിവ നമസ്കാരത്തെ മുറിക്കുമെന്ന്ആയിശ(റ)യുടെ അടുത്തുവെച്ച്‌ ചിലർ പറഞ്ഞു. അപ്പോൾ ആയിശ(റ) അരുളി: നിശ്ചയം ഈഅഭിപ്രായം പ്രകടിപ്പിച്ച്‌ നിങ്ങൾ ഞങ്ങളെ പട്ടികളാക്കിയിരിക്കുന്നു. നിശ്ചയം നബി(സ)നമസ്കരിക്കുന്നത്‌ ഞാൻ കണ്ടിട്ടുണ്ട്‌. ഞാൻ അദ്ദേഹത്തിനും ഖിബ്ലക്കും മധ്യത്തിലായി തന്നെകട്ടിലി​‍േ?ൽ കിടക്കാറുണ്ട്‌. എനിക്ക്‌ പുറത്തുപോവേണ്ട ആവശ്യം നേരിടും. അപ്പോൾഅവിടുത്തെ മുമ്പിലൂടെ അഭിമുഖീകരിക്കുന്നതിനെ ഞാൻ വെറുക്കും. അതിനാൽ ഞാൻ മെല്ലെനീങ്ങും. (ബുഖാരി. 1.8.490)

ആയിശ(റ) നിവേദനം: തിരുമേനി(സ)യുടെ വിരിപ്പിൽ ഞാൻ ഉറങ്ങിക്കിടക്കുമ്പോൾ അതിന്റെനടുവിലേക്ക്‌ തിരിഞ്ഞു നിന്നുകൊണ്ട്‌ തിരുമേനി(സ) നമസ്കരിക്കാറുണ്ടായിരുന്നു. അവസാനംതിരുമേനി(സ) വിത്ത്ര് നമസ്ക്കരിക്കാനൊരുങ്ങിയാൽ എന്നെ ഉണർത്തും എന്നിട്ട്‌ ഞാൻതിരുമേനി(സ) യോടൊപ്പം വിത്ത്ര് നമസ്ക്കരിക്കും. (ബുഖാരി. 1.8.491)

ആയിശ(റ) നിവേദനം: ഖിബ്ല:യുടെ നേരെ എന്റെ രണ്ടു കാലുകളും നീട്ടിക്കൊണ്ടു നബി(സ)നമസ്കരിക്കുമ്പോൾ ഞാൻ കിടക്കാറുണ്ട്‌. അവിടുന്നു സുജൂട്‌ ചെയ്യുമ്പോൾ എന്നെ പിച്ചും.അപ്പോൾ ഞാൻ കാൽ ചുരുട്ടും. അവിടുന്ന്‌ എഴുന്നേറ്റാൽ വീണ്ടും ഞാൻ കാല്‌ നീട്ടിവെക്കും.അന്നു വീടുകളിൽ വിളക്ക്‌ കത്തിക്കാറുണ്ടായിരുന്നില്ല. (ബുഖാരി. 1.8.492)


അബുക്ഖത്താദ(റ) നിവേദനം: നിശ്ചയം തിരുമേനി(സ) തന്റെ പുത്രി സൈനബ:യുടെ മകൾഉമാമത്തിനെ ചുമന്നുകൊണ്ട്‌ നമസ്കരിക്കാറുണ്ടായിരുന്നു. അബുൽആസ്വിക്ക്‌ സൈനബ:യിൽജനിച്ച കുട്ടിയായിരുന്നു അത്‌. എന്നിട്ടു തിരുമേനി(സ) സുജൂട്‌ ചെയ്യുമ്പോൾ കുട്ടിയെ താഴെവെക്കും. എഴുന്നേറ്റ്‌ നിന്നാൽ കുട്ടിയെ വഹിക്കുകയും ചെയ്യും. (ബുഖാരി. 515​‍ാമൈമൂന(റ) നിവേദനം: എന്റെ വിരിപ്പ്‌ ചിലപ്പോൾ നബി(സ)യുടെ നമസ്കാര സ്ഥലത്തിന്റെപാർശ്വഭാഗത്തായിരിക്കും. അവിടുത്തെ വസ്ത്രം ചില സ?അഭത്തിൽ എന്റെ ശരീരത്തിൽവീഴാറുണ്ട്‌. ഞാൻ എന്റെ വിരിപ്പിൽ കിടക്കുകയായിരിക്കും. (ബുഖാരി. 516​‍ാമൈമൂന(റ) നിവേദനം: നബി(സ) നമസ്കരിക്കുമ്പോൾ അശുദ്ധിയുള്ളവളായി ഞാൻ അവിടുത്തെഅടുത്തുതന്നെ കിടന്നുറങ്ങാറുണ്ട്‌. സുജൂട്‌ ചെയ്യുമ്പോൾ അവിടുത്തെ വസ്ത്രം എന്റെശരീരത്തിൽ സ്പർശിക്കാറുണ്ട്‌. (ബുഖാരി. 517)ആയിശ:(റ) നിവേദനം: അവർ പറഞ്ഞു: പട്ടിയുടെയും കഴുതയുടെയും വിഭാഗത്തിൽ ഞങ്ങളെയുംഉൾപ്പെടുത്തി എത്ര ചീത്ത തുലനപ്പെടുത്തലാണ്‌ സ്ത്രീകൾക്ക്‌ നിങ്ങൾ നൽകുന്നത്‌? നബി(സ)നമസ്ക്കരിക്കുമ്പോൾ ഞാൻ അദ്ദേഹത്തിന്റെയും ഖിബ്ലയുടെയും മധ്യത്തിൽ കിടക്കുകയുംസുജൂട്‌ ചെയ്യാൻ ഉദ്ദേശിച്ചാൽ എന്നെ പിച്ചുകയും ചെയ്യാറുണ്ട്‌ അപ്പോൾ ഞാൻ എന്റെഇരുകാലുകളും വലിക്കും. (ബുഖാരി. 518)അബീദർദാഅ​‍്‌(റ) പറഞ്ഞു. അല്ലാഹുവിന്റെ ദൂതൻ(സ) പറഞ്ഞു: പട്ടണത്തിലോ മരുഭൂമിയിലോകൂട്ടമായി പ്രാർത്ഥന നടത്താത്ത മൂന്നുപേരുണ്ടെങ്കിൽ പിശാച്ച്‌ അവരെ ജയിച്ചടക്കാതിരിക്കയില്ല.അതുകൊണ്ട്‌ ജമാഅത്തിനെ മുറുകെപ്പിടിക്കുക: പറ്റത്തിൽ നിന്നും വേർതിരിഞ്ഞതിനെയാൺചെന്നായ ഭക്ഷിക്കുന്നത്‌. (അബൂദാവൂട്‌.)അനസ്‌(റ) പറഞ്ഞു. അല്ലാഹുവിന്റെ ദൂതൻ(സ) പറഞ്ഞു: ഒന്നാമത്തെ നിര (സഫഫ്‌)പൂർത്തിയാക്കുക: പിന്നീട്‌, അതിനടുത്ത നിര; തികയാതെവരുന്നതേതോ, അത്‌ അവസാനത്തെനിരയിൽ ആയിക്കൊള്ളട്ടെ. (അബൂദാവൂട്‌)

ഫസാല(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതൻ(സ) എന്നെ പഠിപ്പിച്ചു. അവിടുന്നു പഠിപ്പിച്ചതിൽ (ഈകൽപന) ഉണ്ടായിരുന്നു. അഞ്ചു നമസ്കാരത്തെക്കുറിച്ചു ജാഗ്രതയുണ്ടായിരിക്കുക. ഞാൻപറഞ്ഞു (മറ്റു) ജോലികളിൽ ശ്രദ്ധിക്കുവാനുള്ള സമയങ്ങളാണല്ലോ ഇവ. അതിനാൽ, ഞാനതുചെയ്തുകഴിഞ്ഞാൽ അതുകൊണ്ടു മതിയാവുന്ന വിധത്തിൽ വ്യാപകമായ ഏതെങ്കിലുംഎന്നോടാജ്ഞാപിച്ചാലും അവിടുന്നു പറഞ്ഞു. രണ്ടു അസർ നമസ്കാരങ്ങളിൽജാഗ്രതയുണ്ടായിരിക്കുക. ഇതു ഞങ്ങളുടെ ഭാഷാ ശൈലിയിൽ അറിയപ്പെട്ടിരുന്നില്ല.അതുകൊണ്ടു ഞാൻ പറഞ്ഞു രണ്ടു അസർ നമസ്കാരങ്ങൾ ഏതാണ്‌? അവിടുന്നു പറഞ്ഞു:സൂര്യൻ ഉദിക്കുന്നതിനു മുമ്പുള്ള ഒരു നമസ്കാരവും, അസ്തമിക്കുന്നതിന്‌ മുമ്പുള്ള ഒരുനമസ്കാരവും (അബൂദാവൂട്‌.)ഇബ്നു ഉമർ(റ) പറഞ്ഞു: ഞാൻ അല്ലാഹുവിന്റെ ദൂത(സ) നൊന്നിച്ചു വീട്ടിൽ താമസിക്കുമ്പോഴുംയാത്രയിലും നമസ്കരിച്ചു. വീട്ടിൽ താമസിക്കുമ്പോൾ, അവിടുന്നു ളുഹ്ര് നമസ്കാരം നാലുറകഅത്തും അതിന്‌ പിറകെ രണ്ടു റകഅത്തും, അസർ നമസ്കാരം നാലു റകഅത്തുംനമസ്കരിക്കയും അതിന്‌ പുറകെ ഒന്നുമില്ലാതിരിക്കയും, അവിടന്നു മഗരിബ്‌ നമസ്കാരം മൂന്നുറകഅത്തു നമസ്കരിക്കയും അതിന്‌ പുറകെ രണ്ടു റകഅത്തും, ഇഷാ നമസ്കാരം നാല്‌റകഅത്തു നമസ്കരിക്കയും;യാത്രയിൽ ളുഹ്ര് നമസ്കാരം രണ്ടു റകഅത്തും അതിൻപിറകെരണ്ട്‌ റകഅത്തും, അസർ രണ്ട്‌ റകഅത്തും അതിന്‌ പുറകെ ഒന്നുമില്ലാതിരിക്കയും,മഗരിബ്മൂന്ന്‌ റകഅത്തും, അതിന്‌ പുറകെ രണ്ട്‌ റകഅത്തും, ഇഷാ രണ്ടു റകഅത്തും അതിൻപിറകെ രണ്ടു റകഅത്തും നമസ്കരിച്ചു. (അഹ്മദ്‌)അബുഹുറയ്‌റ(റ) പറഞ്ഞു. അല്ലാഹുവിന്റെ ദൂതൻ(സ) പറഞ്ഞു: തന്റെ നാഥനോട്‌ ദാസൻ ഏറ്റവുംഅടുത്തിരിക്കുന്നത്‌, അവൻ സുജൂടിലായിരിക്കുമ്പോഴാണ്‌: അതുകൊണ്ട്‌, ഏറ്റവും കൂടുതൽഅർത്ഥനകൾ (സുജൂടിൽ) ചെയ്യുക. (മുസ്ലിം)

ഇബ്നു അബ്ബാസ്‌(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതൻ(സ) രണ്ട്‌ സൂജൂടിനിടയിൽപറയാറുണ്ടായിരുന്നു: അല്ലാഹുവെ, എനിക്ക്‌ മാപ്പു തന്നാലും, എന്നിൽ കരുണയുണ്ടായാലും,എനിക്ക്‌ മാർഗ്ഗദർശനം തന്നാലും, എനിക്ക്‌ ആരോഗ്യം നൽകിയാലും, എനിക്കു ആഹാരംനൽകിയാലും. (അബൂദാവൂട്‌.)അബ്ദുല്ലാഇബ്നു മസ്‌ഊട്‌(റ) പറഞ്ഞു: ഞാൻ നമസ്കരിക്കയായിരുന്നു. പ്രവാചകൻ(സ)സന്നിഹിതനായിരുന്നു. അവിടുത്തെ കൂടെ അബൂബക്കറും ഉമറും ഉണ്ടായിരുന്നു. ഞാൻ ഇരുപ്പ്പ്രാപിച്ചപ്പോൾ ഞാൻ അല്ലാഹുവിന്‌ സ്തോത്രം ചെയ്യുകയും പിന്നീട്‌ പ്രവാചകനു വേണ്ടിപ്രാർത്ഥിക്കയും ചെയ്തു. പ്രവാചകൻ പറഞ്ഞു: ചോദിക്കുക. നൽകപ്പെടും. ചോദിക്കുക,നൽകപ്പെടും. (തിർമിദി)

അബ്ദുല്ലാ(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതൻ(സ) തന്റെ വലത്തെ കവിളിന്റെ വെള്ളനിറംകാണുന്നതുവരെ വലഭാഗം (തിരിഞ്ഞു) തസ്ലിം പറഞ്ഞിരുന്നു നിങ്ങളിൽ സമാധാനവും,അല്ലാഹുവിന്റെ കാരുണ്യവും ഉണ്ടാകട്ടെ. അവിടുന്നു തന്റെ ഇടത്തെ കവിളിന്റെ വെള്ളനിറംകാണുന്നതുവരെ ഇടഭാഗം (തിരിഞ്ഞു) തസ്ലിം പറഞ്ഞിരുന്നു. നിങ്ങളിൽ സമാധാനവും,അല്ലാഹുവിന്റെ കാരുണ്യവും ഉണ്ടാകട്ടെ. (അബൂദാവൂട്‌)

സൗബാൻ(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതൻ(സ) നമസ്കാരത്തിൽ നിന്ന്‌ മാറുമ്പോൾ, മൂന്ന്പ്രാവശ്യം ഇസ്തിഗിഫാർ ചെയ്തു പറഞ്ഞു: അല്ലാഹുവെ, നീ സമാധാനത്തിന്റെ നാഥൻ, നിന്നിൽനിന്നാകുന്നു സമാധാനം. മഹത്വത്തിന്റെയും ബഹുമാന്യതയുടെയും നാഥാ, നീ പരിശുദ്ധനാകുന്നു.(അബൂദാവൂട്‌)

അബുസഈദ്‌(റ) പറഞ്ഞു. അല്ലാഹുവിന്റെ ദൂതൻ(സ) പറഞ്ഞു: നിങ്ങളിൽ ഒരാൾക്ക്‌ തന്റെനമസ്കാരത്തിൽ സംശയമുണ്ടാകുകയും താൻ എത്ര റകഅത്തു - മൂന്നോ നാലോ-കഴിഞ്ഞുവേന്ന്‌ സംശയമുണ്ടാകുകയും ചെയ്താൽ അവൻ സംശയത്തെ ത്യജിച്ച്നിസ്സംശയമായതിൽ തുടരുകയും അതിന്‌ ശേഷം തസ്ലിം പറയുന്നതിന്‌ മുമ്പ്‌ രണ്ട്‌ സുജൂദ്ചെയ്കയും ചെയ്തു കെള്ളട്ടെ. (മുസ്ലിം)

ഉസ്മാനി(റ)ൽ നിന്ന്‌ നിവേദനം: റസൂൽ(സ) പറയുന്നത്‌ ഞാൻ കേട്ടു: വല്ല മുസ്ലീമിനും ഫർൾനമസ്കാരം ആസന്നമായി. എന്നിട്ടവൻ അതിന്റെ വുളു, ഖുശുഅ,​‍്‌ റുകൂഅ​‍്‌ എന്നിവ നല്ല വിധത്തിൽനിറവേറ്റി. വൻപാപങ്ങൾക്ക്‌ ആ നമസ്കാരം പരിഹാരമാകാതിരിക്കയില്ല. ഏക്കാളത്തും ഇത്ബാധകമാണ്‌. (മുസ്ലിം)

(ഒരു പ്രത്യേക സമയത്തോ ദിവസത്തിലോ മാത്രമല്ല. ഏതു കാലത്തുംനമസ്കാരം ചെറുപാപങ്ങളെ പൊറുപ്പിക്കാതിരിക്കുകയില്ല.)അബുസുഹൈരി(റ)ൽ നിന്ന്‌ നിവേദനം: റസൂൽ(സ) പറയുന്നത്‌ ഞാൻ കേട്ടു.സൂര്യോദയത്തിനുമുമ്പും അസ്തമനത്തിനുമുമ്പും നമസ്കരിക്കുന്നവരാരും നരകത്തിൽപ്രവേശിക്കേണ്ടിവരികയില്ല. സുഭിയും അസറും ആണ്‌ അതുകൊണ്ട്‌ നബി(സ)വിവക്ഷിച്ചിട്ടുള്ളത്‌. (മുസ്ലിം)

അബൂഹുറയ്‌റ(റ)യിൽ നിന്ന്‌ നിവേദനം: നബി(സ) ശഠിച്ചു പറഞ്ഞു. വല്ലവനും തന്റെ വീട്ടിൽ വെച്ച്‌വുളുചെയ്തുകൊണ്ട്‌ അല്ലാഹുവിന്റെ ഭവനങ്ങളിൽപെട്ട ഒരു ഭവനത്തിൽ ഫർളുനിർവ്വഹിക്കാൻവേണ്ടി ചെന്നുവേങ്കിൽ തന്റെ ചവിട്ടടികളിൽ ഒന്ന്‌ ഒരു പാപമകറ്റുന്നതും മറ്റേത്‌ ഒരു പദവിഉയർത്തുന്നതുമാകുന്നു. (മുസ്ലിം)

ബുറൈദ(റ)യിൽ നിന്ന്‌ നിവേദനം: നബി(സ) പറഞ്ഞു: (ജമാഅത്തായി നമസ്കരിക്കുമ്പോൾ)പള്ളികളിലേക്ക്‌ കൂരിരുട്ടിൽ നടന്നുപോകുന്നവർക്ക്‌ അന്ത്യദിനത്തിൽ പരിപൂർണ്ണമായ പ്രകാശംലഭിക്കുമെന്ന്‌ നിങ്ങൾ സന്തോഷവാർത്ത അറിയിക്കുക. (അബൂദാവൂട്‌, തിർമിദി)അബൂസഈദി(റ)ൽ നിന്ന്‌ നിവേദനം: നബി(സ) അരുൾചെയ്തു: പതിവായി പള്ളിയിൽപോകുന്നവരെ നിങ്ങൾ കണ്ടുമുട്ടിയാൽ അവന്‌ ഈമാനുണ്ടെന്ന്‌ നിങ്ങൾ സാക്ഷ്യംവഹിച്ചുകൊള്ളു. ! അല്ലാഹു പറഞ്ഞിട്ടുണ്ട്‌. നിശ്ചയം, അല്ലാഹുവിനും അന്ത്യദിനത്തിലുംവിശ്വാസമുള്ളവരേ അല്ലാഹുവിന്റെ പള്ളി പരിപാലിക്കുകയുള്ളു. (തിർമിദി)

അബൂഹുറയ്‌റ(റ)യിൽ നിന്ന്‌ നിവേദനം: റസൂൽ(സ)യുടെ അടുത്ത്‌ ഒരു അന്ധൻ വന്നുകൊണ്ട്പറഞ്ഞു. പ്രവാചകരേ! പള്ളിയിലേക്ക്‌ കൊണ്ടുപോകുവാൻ ഒരു വഴികാട്ടി എനിക്കില്ല. അങ്ങനെസ്വന്തം വീട്ടിൽവെച്ച്‌ നമസ്കരിക്കാനുള്ള വിട്ടുവീഴ്ച റസൂൽ(സ)യോട്‌ അദ്ദേഹം ആവശ്യപ്പെട്ടു.റസൂൽ(സ) അദ്ദേഹത്തിന്‌ വിട്ടുവീഴ്ച നൽകിയെങ്കിലും അദ്ദേഹം പൈന്തിരിഞ്ഞുപോയപ്പോൾ,അയാളെ വിളിച്ചു ചോദിച്ചു. നീ ബാങ്ക്‌ കേൾക്കാറുണ്ടോ? അതെ എന്നയാൾ പറഞ്ഞപ്പോൾഅവിടുന്ന്‌ പറഞ്ഞു: നീ അതിനുത്തരം ചെയ്യണം. (മുസ്ലിം)

അബ്ദുല്ല(റ)യിൽ നിന്ന്‌ നിവേദനം: അദ്ദേഹം പറഞ്ഞു: പ്രവാചകരേ! നിശ്ചയം വന്യമൃഗങ്ങളുംദുഷ്ടജന്തുക്കളും ധാരാളമുള്ള സ്ഥലമാണ്‌ മദീന. (അതുകൊണ്ട്‌ ജമാഅത്തിന്‌ പങ്കെടുക്കാതെഎന്റെ വീട്ടിൽവെച്ച്‌ നമസ്കരിക്കാനുള്ള അനുവാദം അവിടുന്ന്‌ നൽകിയാലും.) നബി(സ)ചോദിച്ചു. നമസ്കാരത്തിലേക്ക്‌ വരൂ! വിജയത്തിലേക്ക്‌ വരു! എന്ന്‌ നീ കേൾക്കാറുണ്ടോ? എന്നാൽനീ ഇവിടെ വരിക തന്നെ വേണം. (അബൂദാവൂട്‌)

(അതാണ്‌ നിനക്കുത്തമം)ഇബ്നു മസ്‌ഊടി(റ)ൽ നിന്ന്‌ നിവേദനം: യഥാർത്ഥ മുസ്ലീമായിക്കൊണ്ട നാളെ അല്ലാഹുവിനെസമീപിക്കുവാൻ വല്ലവനും ഇഷ്ടപ്പെടുന്നുവേങ്കിൽ ബാങ്ക്‌ വിളിക്കുന്ന സ്ഥലത്തുവെച്ച്‌ അവൻപതിവായി നമസ്കരിച്ചുകൊള്ളട്ടെ. നിശ്ചയം, നിങ്ങളുടെ പ്രവാചകന്‌ സ?​‍ാർഗ്ഗപന്ഥാവ്‌ അല്ലാഹുകാണിച്ചുകൊടുത്തിരിക്കുന്നു. ഇവ (നമസ്ക്കാരങ്ങൾ) ആ സ?​‍ാർഗ്ഗപന്ഥാവിൽ പെട്ടതാകുന്നു.നിശ്ചയം, ജമാഅത്തിൽ പങ്കെടുക്കാത്ത ഇവൻ തന്റെ വീട്ടിൽ വെച്ച്‌ ഒറ്റക്ക്‌ നമസ്കരിക്കുംപോലെനിങ്ങളും സ്വന്തം ഭവനങ്ങളിൽ വെച്ച്‌ നമസ്കരിക്കുന്നപക്ഷം നബി(സ)യുടെ മാതൃക നിങ്ങൾകൈവെടിഞ്ഞു. നബി(സ)യുടെ മാതൃക കൈവെടിഞ്ഞാൽ നിശ്ചയം, നിങ്ങൾവഴിപിഴച്ചവരായിത്തീരും. നിശ്ചയം. ഞങ്ങളെ എനിക്ക്‌ കാണാൻ കഴിഞ്ഞിട്ടുണ്ട്‌. കലവറയില്ലാത്തമുനാഫിഖുകളല്ലാതെ ജമാഅത്തിൽ പങ്കെടുക്കാതെ പൈന്തിനിൽക്കാറില്ല. ചില ആളുകൾരണ്ടാളുകളുടെ (ചുമലിൽ) നയിക്കപ്പെട്ട്‌ കൊണ്ട്‌ വന്ന്‌ നമസ്കാരത്തിന്റെ സഫിൽനിർത്തപ്പെടാറുണ്ടായിരുന്നു. (മുസ്ലിം)

മറ്റൊരു റിപ്പോർട്ടിലുണ്ട്‌: നിശ്ചയം, റസൂൽ(സ)സ?​‍ാർഗ്ഗപന്ഥാവ്‌ ഞങ്ങളെ പഠിപ്പിച്ചു. ബാങ്കുകൊടുക്കുന്ന പള്ളിയിൽവെച്ച്‌ ജമാഅത്തായുള്ളനമസ്കാരം അവയിൽപ്പെട്ടതാണ്‌.അബുദ്ദർദാഇ(റ)ൽ നിന്ന്‌ നിവേദനം: റസൂൽ(സ) പറയുന്നത്‌ ഞാൻ കേട്ടു. നമസ്കാരംജമാഅത്തായി നിർവ്വഹിക്കാതെ ഗ്രാമത്തിലോ കുഗ്രാമത്തിലോ മൂന്നാളുകൾ ഉണ്ടാവുകയില്ല-പിശാച്ച്‌ അവരെ ജയിച്ചടക്കിയിട്ടല്ലാതെ, അതുകൊണ്ട്‌ നിങ്ങൾ ജമാഅത്ത്‌ നിലനിർത്തണം.നിശ്ചയം, ആടുകളിൽ നിന്ന്‌ ഒറ്റപ്പെട്ടുപോയ ആടുകളെയാണ്‌ ചെന്നായ തിന്നുക. (അതുകൊണ്ട്നമസ്കാരത്തിലും മറ്റും ജമാഅത്ത്‌ കൈകൊള്ളണം.) (അബൂദാവൂട്‌)

ഉസ്മാനി(റ)ൽ നിന്ന്‌ നിവേദനം: റസൂൽ(സ) പറയുന്നത്‌ ഞാൻ കേട്ടു. വല്ലവനും ഇശാജമാഅത്തായി നിർവ്വഹിച്ചാൽ (ഫലത്തിൽ) രാത്രി പകുതിവരെ നമസ്ക്കരിച്ചതുപോലെയാണ്‌.സുഭി ജമാഅത്തായി നിർവ്വഹിച്ചാൽ (ഫലത്തിൽ) രാത്രി മുഴുവൻ നമസ്കരിച്ചതുപോലെയാണ്‌.(മുസ്ലിം)

. (സുഭിയും ഇശായും ജമാഅത്തായി നമസ്കരിക്കുന്നവന്‌ രാത്രി മുഴുവൻ സുന്നത്ത്നമസ്കരിച്ചവന്റെ പ്രതിഫലം ലഭിക്കുന്നതാണ്‌.) തിർമിദിയുടെ റിപ്പോർട്ടിലുണ്ട്‌ ഉസ്മാൻ(റ)നിവേദനം ചെയ്തു: റസൂൽ(സ) പറഞ്ഞു: ഇശായുടെ ജമാഅത്തിൽ വല്ലവരും പങ്കെടുക്കുന്നപക്ഷംഫലത്തിൽ രാത്രിയുടെ പകുതി സുന്നത്ത്‌ നമസ്കരിച്ചവന്റെ പ്രതിഫലം അവന്‌ ലഭിക്കും. ഇശായുംസുഭിയും വല്ലവനും ജമാഅത്തായി നമസ്കരിച്ചാൽ രാത്രി മുഴുവൻ സുന്നത്ത്‌ നമസ്കരിച്ചപ്രതിഫലം അവന്‌ ലഭിക്കും (തിർമിദി)

ജാബിറി(റ)ൽ നിന്ന്‌ നിവേദനം: റസൂൽ(സ) പറയുന്നത്‌ ഞാൻ കേട്ടു: നിശ്ചയം, ഒരാളുടെസത്യവിശ്വാസത്തിന്റെയും സത്യനിഷേധത്തിന്റെയും ഇടയിലുള്ള അന്തരം നമസ്കാരംഉപേക്ഷിക്കൽ മാത്രമാണ്‌. (മുസ്ലിം)

ബുറൈദ(റ)യിൽ നിന്ന്‌ നിവേദനം: നബി(സ) പറഞ്ഞു: നമ്മുടേയും അവരുടേയും(മുനാഫിഖുകളുടേയും) ഇടയിലുള്ള ബന്ധം നമസ്കാരം കൊണ്ട്‌ മാത്രമാണ്‌. അവരാരെങ്കിലുംഅത്‌ കൈവെടിഞ്ഞാൽ അവൻ സത്യനിഷേധിയത്രെ. (തിർമിദി)

(കാഫിറുകളും മുനാഫിഖുകളുംതമ്മിലുള്ള വ്യത്യാസം നമസ്കാരം മാത്രമാണ്‌. നമസ്കാരംകൊണ്ട്‌ മുസ്ലീംകൾക്കുള്ളആനുകൂല്യങ്ങൾ അവർക്കും ലഭിക്കും. അത്തരം കാര്യങ്ങൾ അവർ കൈക്കൊള്ളുന്നില്ലെങ്കിൽഅവരും കാഫിറുകളും തമ്മിൽ യാതൊരു വ്യത്യാസവും ഉണ്ടായിരിക്കയില്ല.)ഷഫീഖി(റ)ൽ നിന്ന്‌ നിവേദനം: നമസ്കാരമല്ലാതെ കൈവെടിഞ്ഞാൽ കാഫിറാകുന്ന യാതൊരുഇബാദത്തും മുഹമ്മദ്‌ നബി(സ)യുടെ സന്തത്ത സഹചാരികൾ കണ്ടിരുന്നില്ല. (തിർമിദി)

അബുഹുറയ്‌റ(റ)യിൽ നിന്ന്‌ നിവേദനം: റസൂൽ(സ) പറഞ്ഞു: ഒരടിമയുടെ ഇബാദത്തുകളിൽഅന്ത്യദിനത്തിൽ ആദ്യമായി ചോദ്യം ചെയ്യപ്പെടുന്നത്‌ നമസ്ക്കാരത്തെകുറിച്ചാണ്‌. അത്നന്നായിട്ടുണ്ടെങ്കിൽ അവൻ വിജയിയും അത്‌ ഫാസിദായിട്ടുണ്ടെങ്കിൽ അവൻ പരാജിതനുമത്രെ!ഇനിയൊരാൾ ഫർള്‌ നിർവ്വഹിച്ചതിൽ വല്ല വീഴ്ചയും വരുത്തീട്ടുണ്ടെങ്കിൽ (മലക്കുകളോട്‌)അല്ലാഹു പറയും: അവൻ വല്ല സുന്നത്തും നിർവ്വഹിച്ചിട്ടുണ്ടോ? നിങ്ങൾ ഒന്നു നോക്കൂ! അങ്ങനെവല്ലതും ഉണ്ടെങ്കിൽ ഫർളിലെ ന്യൂനത അതുകൊണ്ട്‌ പരിഹരിക്കപ്പെടും. പിന്നീട്‌ മറ്റ്‌അമലുകളുടെയും നില ഇതു തന്നെ. (തിർമിദി)

(ഫർളിലെ വീഴ്ച സുന്നത്തുകൊണ്ട്പരിഹരിക്കപ്പെടും.)ജാബിറി(റ)ൽ നിന്ന്‌ നിവേദനം: ഒരിക്കൽ റസൂൽ(സ) ഞങ്ങളുടെ അടുത്ത്‌ പുറപ്പെട്ടുവന്നുകൊണ്ട്ചോദിച്ചു. മലക്കുകൾ റബ്ബിന്റെ അടുക്കൽ അണിയായി നിൽക്കുംപോലെ നമസ്കാരത്തിൽനിങ്ങൾക്കും അണിയായി നിന്നുകൂടെ? ഞങ്ങൾ ചോദിച്ചു: പ്രവാചകരെ! മലക്കുകൾ റബ്ബിന്റെഅടുത്ത്‌ എങ്ങനെയാണ്‌ അണിയായി നിൽക്കുന്നത്‌? അവിടുന്ന്‌ പറഞ്ഞു: ആദ്യമാദ്യം അണികളെഅവർ പൂർത്തീകരിക്കും. അണികളെ അവർ നേരെയാക്കുകയും ചെയ്യും. (മുസ്ലിം)

അബുഹുറയ്‌റ(റ)യിൽ നിന്ന്‌ നിവേദനം: റസൂൽ(സ) പറഞ്ഞു: പുരുഷ?​‍ാരുടെ അണികളിൽആദ്യത്തേതാണുത്തമം. അവസാനത്തേത്‌ ശർറുമാകുന്നു. (ഇമാമിന്റെ ഖിറാഅത്ത്‌ കേൾക്കാനുംഅദ്ദേഹത്തിന്റെ സ്ഥിതിഗതികൾ നേരിൽ മനസ്സിലാക്കാനും കഴിയുന്നതുകൊണ്ടുംഅല്ലാഹുവിന്റെയും മലക്കുകളുടെയും സ്വലാത്തിന്‌ അർഹനായിത്തീരുന്നതുകൊണ്ടും ആദ്യത്തെഅണിയാണുത്തമം.) സ്ത്രീകളുടെ അണികളിൽ അവസാനത്തേതാണുത്തമം. ആദ്യത്തേത്ശർറുമാകുന്നു. (മുസ്ലിം)

(ആദ്യമാദ്യമുള്ള സഫ്ഫുകളിലെ പുരുഷ?​‍ാരുമായുള്ള സാമീപ്യംകാരണം സ്ത്രീക്ക്‌ ഏറ്റവും നല്ലത്‌ പിൻസഫ്ഫുകളിൽ നിൽക്കലാകുന്നു.)അബുസഈദി(റ)ൽ നിന്ന്‌ നിവേദനം: റസൂൽ(സ) ഒരിക്കൽ അവിടുത്തെ സന്തത്തസഹചാരികൾസഫ്ഫുകളിൽ പൈന്തിനിൽക്കുന്നത്‌ കാണാനിടയായി. അന്നേരം നബി(സ) അവരോട്‌ പറഞ്ഞു.നിങ്ങൾ മുന്തുകയും എന്നോട്‌ തുടരുകയും ചെയ്യണം. നിങ്ങൾക്ക്‌ ശേഷമുള്ളവർ നിങ്ങളോടുംതുടരട്ടെ. (നിങ്ങളുടെ പ്രവർത്തനങ്ങളും ചലനങ്ങളും അവർ കണ്ടു മനസ്സിലാക്കട്ടെ.) ചിലആളുകൾ അണികളിൽ പൈന്തിക്കൊണ്ടിരിക്കും. അവസാനം അല്ലാഹു അവരെ അനുഗ്രഹത്തിൽനിന്ന്‌ പൈന്തിക്കും. (മുസ്ലിം)

ബറാഇ(റ)ൽ നിന്ന്‌ നിവേദനം: റസൂൽ(സ) ഞങ്ങളുടെ നെഞ്ചുകളും ചുമലുകളും ശരിയാക്കി ഒരുഭാഗത്തുനിന്ന്‌ മറ്റൊരു ഭാഗം വരെ സഫ്ഫുകൾക്കിടയിലൂടെ നടന്നുകൊണ്ടു പറഞ്ഞിരുന്നു.നിങ്ങൾ ഛിന്നഭിന്നമാകരുത്‌. (ചിലർ മുന്തിയും മറ്റുചിലർ പൈന്തിയും നിൽക്കരുത്‌.) അങ്ങനെവരുമ്പോൾ നിങ്ങളുടെ ഹൃദയങ്ങൾ വിഭിന്നമാകും. മാത്രമല്ല, അവിടുന്ന്‌ പറയാറുണ്ട്‌: നിശ്ചയം,അല്ലാഹു ആദ്യസഫ്ഫുകളുടെമേൽ അനുഗ്രഹം ചൊരിയുന്നു. മലക്കുകൾ അവർക്കുവേണ്ടിപ്രാർത്ഥിക്കുന്നു. (അബൂദാവൂട്‌)

ഇബ്നുമറി(റ)ൽ നിന്ന്‌ നിവേദനം: റസൂൽ(സ) ശഠിച്ചുപറഞ്ഞു: നിങ്ങൾ അണി ശരിയാക്കുകയുംചുമലുകൾ നേരെയാക്കുകയും വിടവുകൾ അടയ്ക്കുകയും നിങ്ങളുടെ സഹോദര?​‍ാരുടെ കൈക്ക്‌വഴങ്ങിക്കൊടുക്കുകയും ചെയ്യുക. (സഫ്ഫുകളിൽ അണിനിരക്കുമ്പോഴും പുറത്തുപോകുമ്പോഴുംനിങ്ങൾ മർക്കടമുഷ്ടി കൈവെടിയണം.) പിശാചിന്‌ നിങ്ങൾ വിടവുകളുപേക്ഷിച്ചിടരുത്‌.(തിങ്ങിനിൽക്കേണ്ടതാണ്‌.) അണി ചേർക്കുന്നവനെ അല്ലാഹു ചേർക്കുകയും അണിമുറിക്കുന്നവനെ അല്ലാഹു മുറിക്കുകയും ചെയ്യട്ടെ. ! (അബൂദാവൂട്‌)


അനസി(റ)ൽ നിന്ന്‌ നിവേദനം: റസൂൽ(സ) പറഞ്ഞു: നിങ്ങൾ അണികൾ ചേർക്കണം(വിടവുണ്ടാക്കരുത്‌. ഏകദേശം 3 മുഴം മാത്രം അകലെ) അവയ്ക്കിടയിൽ ചേർന്ന്‌ നിൽക്കുകയുംപിരടികൾ സമമാക്കുകയും ചെയ്യേണ്ടതാണ്‌. എന്റെ ആത്മാവ്‌ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നവനെക്കൊണ്ട്‌ സത്യം! നിശ്ചയം അണികളുടെ ഇടയിൽ കറുത്ത ആട്ടിൻകുട്ടികളെപ്പോലെ പിശാച്കടന്നുവരുന്നത്‌ ഞാൻ കാണുന്നുണ്ട്‌. (അബൂദാവൂട്‌)

അനസി(റ)ൽ നിന്ന്‌ നിവേദനം: റസൂൽ(സ) പറഞ്ഞു: നിങ്ങൾ മുമ്പിലുള്ള സഫ്ഫുകളെ(ആദ്യമാദ്യം) പൂർത്തീകരിക്കുക. വല്ല അപൂർണ്ണതയുമുണ്ടെങ്കിൽ അത്‌ അവസാനത്തെഅണിയിലായിക്കൊള്ളട്ടെ. (അബൂദാവൂട്‌)

ആയിശ(റ)യിൽ നിന്ന്‌ നിവേദനം: റസൂൽ(സ) പറഞ്ഞു: നിശ്ചയം, അല്ലാഹു അണികളിൽ നിന്ന്‌വലതുഭാഗത്തുള്ളവരുടെമേൽ അനുഗ്രഹം ചൊരിയുന്നു. മലക്കുകൾഅവർക്കുവേണ്ടിപ്രാർത്ഥിക്കുന്നു. (അബൂദാവൂട്‌)

ബറാഇ(റ)ൽ നിന്ന്‌ നിവേദനം: റസൂൽ(സ)യുടെ പിന്നിൽ നിന്ന്‌ നമസ്കരിക്കുമ്പോൾ അവിടുത്തെവലതുഭാഗത്താകാൻ ഞങ്ങളിഷ്ടപ്പെട്ടിരുന്നു. ഒരിക്കൽ ഞങ്ങൾക്കഭിമുഖമായി പ്രാർത്ഥിക്കുന്നത്ഞ്ഞാൻ കേട്ടു. നാഥാ! പുനരുത്ഥാനദിവസം അതല്ലെങ്കിൽ നിന്റെ അടിമകളെ നീ ഒരുമിച്ചുകൂട്ടുന്നദിവസം നിന്റെ ശിക്ഷയെക്കുറിച്ച്‌ ഞങ്ങളെ നീ കാക്കേണമേ. (മുസ്ലിം)

അബൂഹുറയ്‌റ(റ)യിൽ നിന്ന്‌ നിവേദനം: റസൂൽ(സ) പറഞ്ഞു: നിങ്ങൾ ഇമാമിനെനടുവിലാക്കുകയും വിടവുകൾ നികത്തുകയും ചെയ്യുക! (അബൂദാവൂട്‌)

റംല(റ)യിൽ നിന്ന്‌ നിവേദനം: റസൂൽ(സ) പറയുന്നത്‌ ഞാൻ കേട്ടു. എല്ലാ ദിവസവുംഫർളിനുപുറമെ പന്ത്രണ്ടു റൿഅത്ത്‌ സുന്നത്ത്‌ നമസ്കരിക്കുന്ന ഓരോ മുസ്ലീമിനും അല്ലാഹുസ്വർഗ്ഗത്തിൽ ഓരോ ഭവനമുണ്ടാക്കാതിരിക്കുകയില്ല. (മുസ്ലിം)

ആയിശ(റ)യിൽ നിന്ന്‌ നിവേദനം: നബി(സ) പറഞ്ഞു: സുഭിന്റെ രണ്ടു റൿഅത്ത്‌ഇഹലോകത്തേക്കാളും അതിലുള്ളതിനെക്കാളും ഗുണകരമായതാണ്‌. (മുസ്ലിം)

ബിലാളി(റ)ൽ നിന്ന്‌ നിവേദനം: അദ്ദേഹം ഒരിക്കൽ സുഭി നമസ്കാരം ഓർമ്മപ്പെടുത്താന്റസൂൽ(സ)യുടെ അടുക്കൽ ചെന്നു. അപ്പോൾ നല്ലവണ്ണം പുലരുന്നതുവരെ ബിലാളി(റ)നോട്‌ഏതോ കാര്യം ചോദിച്ചുകൊണ്ട്‌ ആയിശ(റ) അദ്ദേഹത്തെ ജോലിയിലാക്കി. അങ്ങനെബിലാൽ(റ)പെട്ടെന്ന്‌ എഴുന്നേറ്റു കൊണ്ട്‌ നമസ്കാരസമയം നബി(സ)യെ അറിയിച്ചു. വീണ്ടുംവീണ്ടും അദ്ദേഹം അറിയിച്ചെങ്കിലും റസൂൽ(സ) പുറപ്പെടുകയുണ്ടായില്ല. പിന്നീട്‌ പുറപ്പെട്ട്ജനങ്ങൾക്ക്‌ ഇമാമായി നമസ്കരിച്ചപ്പോൾ ബിലാൽ(റ) പറഞ്ഞു: ആയിശ(റ) ഒരു കാര്യം ചോദിച്ച്നേരം പുലരുന്നതുവരെ വൈകിച്ചതാണ്‌. അവിടുന്ന്‌ പറഞ്ഞു: ഞാൻ സുഭിന്റെ രണ്ടു റൿഅത്ത്നമസ്കരിക്കുകയായിരുന്നു. (അതുകൊണ്ടാണ്‌ പുറപ്പെടാൻ വൈകിയത്‌.) ബിലാൽ(റ) പറഞ്ഞു:പ്രവാചകരെ! അങ്ങ്‌ (നമസ്കരിക്കാതെ) നേരം വെളുപ്പിച്ചല്ലോ. നബി(സ) പറഞ്ഞു: ഇതിൽകൂടുതൽ നേരം പുലർന്നാലും ഭംഗിയായിത്തന്നെ ഞാൻ അവ രണ്ടുംനമസ്കരിക്കും.(അബൂദാവൂട്‌)

ആയിശ(റ)യിൽ നിന്ന്‌ നിവേദനം: ഇശാഅ​‍്‌ നമസ്കാരം കഴിഞ്ഞ്‌ സുഭി നമസ്കാരത്തിൽപ്രവേശിക്കുന്നതിനിടയിൽ നബി(സ) 11 റൿഅത്ത്‌ സുന്നത്ത്‌ നമസ്കരിച്ചിരുന്നു. എല്ലാ ഈരണ്ട്‌റൿഅത്തുകൾക്കിടയിലും അവിടുന്ന്‌ സലാം വീട്ടും. ഒരു റൿഅത്തുകൊണ്ട്‌ ആ നമസ്കാരത്തെഒറ്റയാക്കും. അങ്ങനെ ബാങ്ക്‌ വിളിക്കുന്നവൻ സുഭി ബാങ്കിൽ നിന്ന്‌ വിരമിക്കുകയും പ്രഭാതംവ്യക്തമാവുകയും (നമസ്കാരസമയം അറിയിക്കാൻവേണ്ടി) നബി(സ)യുടെ അടുത്ത്‌ മുഅദ്ദിൻചെല്ലുകയും ചെയ്താൽ അവിടുന്ന്‌ എഴുന്നേറ്റ്‌ ലഘുവായി രണ്ട്‌ റൿഅത്ത്‌ നമസ്കരിക്കും. എന്നിട്ട്‌ഇഖാമത്ത്‌ കൊടുക്കുവാൻവേണ്ടി മുഅദ്ദിൻ വരുന്നതുവരെ അവിടുന്ന്‌ വലതുഭാഗത്ത്ചരിഞ്ഞുകിടക്കും. (മുസ്ലിം)

. (സുഭിയുടെ സുന്നത്ത്‌ നമസ്കരിച്ചുകഴിഞ്ഞാൽ അൽപംചരിഞ്ഞുകിടക്കൽ സുന്നത്തുണ്ട്‌)അബുഹുറയ്‌റ(റ)യിൽ നിന്ന്‌ നിവേദനം: റസൂൽ(സ) പറഞ്ഞു: നിങ്ങളാരെങ്കിലും സുഭിന്ററണ്ട്‌ റൿഅത്ത്‌ നമസ്കരിച്ചാൽ തന്റെ വലതുഭാഗത്ത്‌ ചരിഞ്ഞുകിടന്നുകൊള്ളട്ടെ! (അബൂദാവൂട്‌,തിർമിദി)ആയിശ(റ)യിൽ നിന്ന്‌ നിവേദനം: നബി(സ) എന്റെ വീട്ടിൽ വെച്ച്‌ ളുഹറിന്റെ മുമ്പ്‌ നാലു റൿഅത്ത്നമസ്കരിച്ചിരുന്നു. പിന്നീട്‌ അവിടുന്ന്‌ പുറത്തുപോയി ജനങ്ങൾക്ക്‌ ഇമാമായി നമസ്കരിക്കും.അതിനുശേഷം വീട്ടിൽ മടങ്ങിവന്ന്‌ രണ്ട്‌ റൿഅത്ത്‌ സുന്നത്ത്‌ നമസ്കരിക്കാറുണ്ട്‌. അപ്രകാരംതന്നെ അവിടുന്ന്‌ മഗ്‌രിബിന്‌ ഇമാമായി നമസ്കരിച്ചതിനുശേഷം എന്റെ വീട്ടിൽ തിരിച്ചുവന്ന്‌ രണ്ട്‌റൿഅത്ത്‌ നമസ്കരിക്കും. ജനങ്ങൾക്ക്‌ ഇമാമായി ഇശാ നമസ്കരിച്ചതിനുശേഷവും വീട്ടിൽവന്ന്‌രണ്ട്‌ റൿഅത്ത്‌ നമസ്കരിച്ചിരുന്നു. (മുസ്ലിം)

ഉമ്മുഹബീബ(റ)യിൽ നിന്ന്‌ നിവേദനം: റസൂൽ(സ) പറഞ്ഞു: ളുഹറിന്റെ മുമ്പ്‌ നാല്‌ റൿഅത്തുംഅതിനുശേഷം നാലു റൿഅത്തും പതിവായി അനുഷ്ഠിച്ചാൽ അല്ലാഹു അവനെ നരകത്തിൻഹറാമാക്കുന്നതാണ്‌. (അതിൽ ശാശ്വതമാകേണ്ടി വരില്ല.) (അബൂദാവൂട്‌, തിർമിദി)അബ്ദുല്ല(റ)യിൽ നിന്ന്‌ നിവേദനം: സൂര്യൻ മധ്യാഹ്നത്തിൽ നിന്ന്‌ തെറ്റിയതിനുശേഷംളുഹറിനുമുമ്പായി റസൂൽ(സ) നാലു റൿഅത്ത്‌ നമസ്കരിച്ചിരുന്നു. ഒരിക്കൽ അവിടുന്ന്‌ പറഞ്ഞു.വാനലോകത്തിന്റെ കവാടങ്ങൾ തുറക്കപ്പെടുന്ന ഒരു സമയമാണത്‌. അതുകൊണ്ട്‌ ആ സമയത്ത്‌എന്റെ ഏതെങ്കിലും സ്വാലിഹായ അമൽ ഉയർത്തപ്പെടാൻ ഞാനാഗ്രഹിക്കുന്നു. (തിർമിദി)

(സ്വാലിഹായ അമലുകളിൽവെച്ച്‌ ഏറ്റവും ശ്രേഷ്ഠമായത്‌ നമസ്കാരമാകുന്നു.)ആയിശ(റ)യിൽ നിന്ന്‌ നിവേദനം: ളുഹറിനുമുമ്പ്‌ നാല്‌ റൿഅത്ത്‌ നമസ്കരിക്കാൻ നബി(സ)ക്ക്സൗകര്യപ്പെട്ടിട്ടില്ലെങ്കിൽ അതിനുശേഷം നാലു റൿഅത്ത്‌ നമസ്കരിച്ചിരുന്നു. (തിർമിദി)

അലി(റ)യിൽ നിന്ന്‌ നിവേദനം: നബി(സ) അസറിനുമുമ്പ്‌ നാല്‌ റൿഅത്ത്‌ നമസ്കരിച്ചിരുന്നു.അവർക്കിടയിൽ (രണ്ട്‌ റൿഅത്തിനുശേഷം) മുക്കർറബായ മലക്കുകൾക്കും അവരെ അനുധാവനംചെയ്ത മുസ്ലീംകൾക്കും മുഅ​‍്മിനുകൾക്കും സലാം ചൊല്ലുമായിരുന്നു. (തിർമിദി)

(ഇടയിൽ സലാംചൊല്ലി ഈരണ്ട്‌ റൿഅത്തായി കൊണ്ടാണ്‌ നമസ്കരിച്ചിരുന്നത്‌.)ഇബ്നുഉമറി(റ)ൽ നിന്ന്‌ നിവേദനം: നബി(സ) ഒരിക്കൽ പ്രാർത്ഥിച്ചു; അസറിമുമുമ്പ്‌ നാല്‌ റൿഅത്ത്നമസ്കരിക്കുന്ന മനുഷ്യനെ അല്ലാഹു അനുഗ്രഹിക്കട്ടെ! (അബൂദാവൂട്‌, തിർമിദി)അനസി(റ)ൽ നിന്ന്‌ നിവേദനം: റസൂൽ(സ)യുടെ കാലഘട്ടത്തിൽ സൂര്യാസ്തമനത്തിന്‌ ശേഷംമഗ്‌രിബ്‌ നമസ്കാരത്തിനുമുമ്പ്‌ രണ്ട്‌ റൿഅത്ത്‌ ഞങ്ങൾ നമസ്കരിച്ചിരുന്നു. ചോദിക്കപ്പെട്ടു.നബി(സ) അത്‌ നമസ്കരിച്ചിരുന്നുവോ? റാവി പറഞ്ഞു ഞങ്ങളത്‌ നമസ്കരിക്കുന്നതായിട്ട്‌ നബിഞ്ഞങ്ങളെ കണ്ടിരുന്നു. അപ്പോൾ അവിടുന്ന്‌ ഞങ്ങളോട്‌ നിരോധിക്കുകയോ കൽപിക്കുകയോചെയ്തിട്ടില്ല. (മുസ്ലിം)

അനസി(റ)ൽ നിന്ന്‌ നിവേദനം: ഞങ്ങൾ മദീനയിലായിരിക്കുമ്പോൾ മഗ്‌രിബ്‌ നമസ്കാരത്തിന്മുഅദ്ദിൻ ബാങ്കുകൊടുത്താൽ അവർ തൂണുകളുടെ അടുത്തേക്ക്‌ ഓടിച്ചെന്ന്‌ രണ്ട്‌ റൿഅത്ത്നമസ്കരിക്കുമായിരുന്നു. ഒരു വിദേശി പള്ളിയിൽ വന്ന്‌ കടന്നാൽ മഗ്‌രിബ്നമസ്കരിക്കുകയാണെന്ന്‌ വിചാരിക്കും. നമസ്കരിക്കുന്നവരുടെ സംഖ്യകൂടുതലായതുകൊണ്ടാൺഅങ്ങനെ വിചാരിക്കുവാനിടയാകുന്നത്‌. (മുസ്ലിം)

അബുഹുറയ്‌റ(റ)യിൽ നിന്ന്‌ നിവേദനം: റസൂൽ(സ) പറഞ്ഞു. നിങ്ങളാരെങ്കിലും ജൂമുഅനമസ്കരിച്ചാൽ അതിനുശേഷം അവൻ നാല്‌ റൿഅത്ത്‌ സുന്നത്ത്‌ നമസ്കരിച്ചുകൊള്ളട്ടെ. !(മുസ്ലിം)

ഇബ്നുഉമറി(റ)ൽ നിന്ന്‌ നിവേദനം: തീർച്ചയായും സ്ഥലം വിടുന്നതുവരെ ജുമുഅക്കു ശേഷംനബി(സ) സുന്നത്ത്‌ നമസ്കരിക്കാറില്ല. സ്ഥലം വിട്ടതിനുശേഷം വീട്ടിൽ വെച്ച്‌ രണ്ട്‌ റൿഅത്ത്നമസ്കരിക്കാറുണ്ട്‌. (മുസ്ലിം)

ജാബിറി(റ)ൽ നിന്ന്‌ നിവേദനം: റസൂൽ(സ) അരുൾ ചെയ്തു: നിങ്ങളാരെങ്കിലും പള്ളിയിൽവെച്ച്നമസ്കാരം നിർവ്വഹിക്കുന്നുവേങ്കിൽ തന്റെ നമസ്കാരത്തിൽ നിന്ന്‌ ഒരോഹരി അവന്റെഭവനത്തിനും ആക്കിക്കൊള്ളട്ടെ! തന്റെ നമസ്കാരം മൂലം നിസ്സംശയം അവന്റ ഭവനത്തിൽഅല്ലാഹു അഭിവൃദ്ധി നൽകും. (മുസ്ലിം)

അംറി(റ)ൽ നിന്ന്‌ നിവേദനം: അംറിനെ ഒരിക്കൽ നാഫിഅ​‍്‌(റ)സാഇബിന്റെ അടുത്തേക്ക്പറഞ്ഞയച്ചു. അദ്ദേഹത്തിൽ നിന്ന്‌ നമസ്കാരത്തിൽവെച്ച്‌ മുആവിയാ(റ)വിന്‌ കാണാൻകഴിഞ്ഞഏതോ കാര്യത്തെ സംബന്ധിച്ച്‌ സാഇബിനോട്‌ ചോദിച്ചറിയുവാൻ വേണ്ടിയായിരുന്നുപറഞ്ഞയച്ചതു. അങ്ങനെ ഞാൻ സാഇബിന്റെ അടുത്തുചെന്ന്‌ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു:അതെ! ഞാൻ മുആവിയ(റ)യൊന്നിച്ച്‌ ഒരു മുറിയിൽ ജുമുഅ നമസ്കരിച്ചു. ഇമാം സലാംവീട്ടിയപ്പോൾ ഞാൻ എഴുന്നേറ്റുനിന്ന്‌ അവിടെവെച്ച്‌ സുന്നത്ത്‌ നമസ്കരിച്ചു. അദ്ദേഹം തന്റെകൊട്ടാരത്തിൽ പ്രവേശിച്ചപ്പോൾ എന്റടുത്ത്‌ ആളെ പറഞ്ഞയച്ചുകൊണ്ട്‌ പറഞ്ഞു: നീ ഈചെയ്തത്‌ ആവർത്തിക്കരുത്‌. ജുമുഅ നമസ്കരിച്ചാൽ സംസാരിക്കുകയോ സ്ഥലംവിടുകയോചെയ്യുന്നതുവരെ മറ്റൊരു നമസ്കാരം അതിനോട്‌ നീ ചേർക്കരുത്‌. നിശ്ചയം സംസാരിക്കുകയോസ്ഥലം വിടുകയോ ചെയ്യാതെ തുടർന്ന്‌ നമസ്കരിക്കരുതെന്ന്‌ റസൂൽ(സ) നമ്മോട്‌ആജ്ഞാപിച്ചിട്ടുണ്ട്‌. (മുസ്ലിം)

ആയിശ(റ)യിൽ നിന്ന്‌ നിവേദനം: റസൂൽ(സ) നാല്‌ റൿഅത്ത്‌ ളുഹാ നമസ്കരിച്ചിരുന്നു.ചിലപ്പോൾ അവിടുന്നുദ്ദേശിക്കുന്നത്ര റൿഅത്തുകൾ വർദ്ധിപ്പിക്കാറുണ്ട്‌. (മുസ്ലിം)

സൈദുബ്നു അർഖമി(റ)ൽ നിന്ന്‌ നിവേദനം: (ആദ്യ സമയത്ത്‌) ളുഹാ നമസ്കരിക്കുന്ന ചിലആളുകളെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു: ഇതല്ലാതെ സമയത്ത്‌ നമസ്കരിക്കലാണ്‌ ഏറ്റവുംഉത്തമമെന്ന്‌ അവർക്കറിഞ്ഞുകൂടെ? നിശ്ചയം, റസൂൽ(സ) പറഞ്ഞിട്ടുണ്ട്‌. അവ്വാബീങ്ങളുടെ(പാപങ്ങളിൽ നിന്ന്‌ സദാപശ്ചാത്താപം പ്രകടിപ്പിക്കുന്നവരുടെ) (ളുഹാ) നമസ്കാരംഒട്ടകക്കുഞ്ഞുങ്ങൾ അത്യുഷ്ണം കാരണമായി എരിഞ്ഞുപൊള്ളുന്ന സമയമത്രെ. ! (മുസ്ലിം)

സഅ​‍്ദി(റ)ൽ നിന്ന്‌ നിവേദനം: ഞങ്ങളൊരിക്കൽ മക്കയിൽ നിന്ന്‌ മദീന ലക്ഷ്യംവെച്ചുകൊണ്ട്നബി(സ) യോടൊപ്പം യാത്ര തിരിച്ചു. അങ്ങനെ ഞങ്ങൾ (മക്കയോടടുത്ത) അസ്‌വസാഅ​‍്‌ എന്നസ്ഥലത്തെത്തിയപ്പോൾ നബി(സ) അവിടെ ഇറങ്ങി. ഇരുകരങ്ങളും ഉയർത്തിപ്പിടിച്ച്‌ ഒരു മണിക്കൂർസമയം അല്ലാഹുവിനോട്‌ പ്രാർത്ഥിച്ചു. പിന്നീട്‌ അവിടുന്ന്‌ സാജിദായിക്കൊണ്ട്‌ വീണു. പിന്നെയുംസാജിദായി വീണു, മൂന്നു പ്രാവശ്യം ഇതാവർത്തിച്ചുകൊണ്ട്‌ അവിടുന്ന്‌ പറഞ്ഞു: ഞാൻ എന്റര്റബ്ബിനോട്‌ ദുആ ഇരക്കുകയും പ്രജകൾക്കുവേണ്ടി ശുപാർശ ചെയ്യുകയും ചെയ്യുകയായിരുന്നു.അങ്ങനെ എന്റെ പ്രജകളിൽ മൂന്നിലൊരു ഭാഗത്തെ (സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുവാൻ) എനിക്‌ൿഅനുവാദം നൽകി. അതിനു ന?​‍ിയായി​‍െ!​‍ാണ്ട്‌ ഞാൻ സാജിദായി വീണു. അതിനുശേഷം ഞാൻതലയുയർത്തി വീണ്ടും പ്രജകൾക്കുവേണ്ടി ശുപാർശ ചെയ്തു. അപ്പോഴും മൂന്നിലൊരു ഭാഗംസ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കാൻ എനിക്ക്‌ അനുമതി നൽകി. പിന്നെയും ന?​‍ിയായി ഞാൻ സുജൂടിൽവീഴുകയുണ്ടായി. അതിൽ നിന്നു തലയുയർത്തി വീണ്ടും പ്രജകളുടെ കാര്യത്തിൽ ഞാൻ ശുപാർശ ചെയ്തപ്പോൾ ബാക്കിയുള്ള മൂന്നിലൊന്നും എനിക്കനുവദിച്ചു. തുടർന്ന്‌ മൂന്നാംപ്രാവശ്യവും ശുക്‌റായിക്കൊണ്ട്‌ സുജൂടിൽ വീണു. (അബൂദാവൂട്‌)


ഖുനൂത്ത്

അബ്ദുല്ല(റ)യിൽ നിന്ന്‌ നിവേദനം: നബി(സ) അരുൾ ചെയ്തു: ജനങ്ങളെ! നിങ്ങൾ സലാംവ്യാപിപ്പിക്കുകയും ആഹാരം നൽകുകയും ജനങ്ങൾ രാത്രി നിദ്രയിലാണ്ടു കഴിയുന്നസമയംനമസ്കരിക്കുകയും ചെയ്തു കൊള്ളുക. എന്നാൽ സുരക്ഷിതരായിക്കൊണ്ട്‌ സ്വർഗ്ഗത്തിൽപ്രവേശിക്കാൻ കഴിയും. (തിർമിദി)

അബൂഹുറയ്‌റ(റ)യിൽ നിന്ന്‌ നിവേദനം: റസൂൽ(സ) പറഞ്ഞു: റമസാനിലേതല്ലാത്ത നോമ്പുകളിൽവെച്ച്‌ ഏറ്റവും ഉത്തമമായത്‌ മുഹറ മാസത്തിലെ നോമ്പാകുന്നു. അപ്രകാരം തന്നെ ഫർളുനമസ്കാരത്തിനു ശേഷം നമസ്കാരങ്ങളിൽ വെച്ച്‌ ഏറ്റവും ഉത്തമമായത്‌ രാത്രിയിലെ സുന്നത്ത്നമസ്കാരമാകുന്നു. (മുസ്ലിം)

ജാബിറി(റ)ൽ നിന്ന്‌ നിവേദനം: ഒരിക്കൽ റസൂൽ(സ) ചോദിക്കപ്പെട്ടു. നമസ്കാരങ്ങളിൽ വെച്ച്‌ഏറ്റവും ശ്രേഷ്ഠതയുള്ളതേതാണ്‌? അവിടുന്ന്‌ ഉത്തരം നൽകി: നിറുത്തം കൂടുതൽ ദീർഘിപ്പിക്കുന്നനമസ്കാരമാണത്‌. (മുസ്ലിം)

ജാബിറി(റ)ൽ നിന്ന്‌ നിവേദനം: റസൂൽ(സ) പറയുന്നത്‌ ഞാൻ കേട്ടു: നിശ്ചയം, രാത്രിയിൽ ഒരു(പ്രത്യേക) സമയമുണ്ട്‌. ഇഹപരകാര്യങ്ങളിൽ ന? ചോദിച്ചു കൊണ്ട്‌ ഒരു മുസ്ലീമും അതുമായിഎത്തിമുട്ടുകയില്ല-അല്ലാഹു അവനത്‌ നൽകിയിട്ടല്ലാതെ. എല്ലാ രാത്രിയിലും ഇങ്ങനെ തന്നെയാണ്‌.(മുസ്ലിം)

(ഒരു രാത്രിയിലെ മാത്രം പ്രത്യേകതയല്ല.)അബൂഹുറയ്‌റ(റ)യിൽ നിന്ന്‌ നിവേദനം: നബി(സ) പറഞ്ഞു: നിങ്ങളാരെങ്കിലും രാത്രിനമസ്കരിക്കുന്ന പക്ഷം ലഘുവായ രണ്ട്‌ റൿഅത്ത്‌ കൊണ്ട്‌ നമസ്കാരം ആരംഭിച്ചു കൊള്ളുക.(മുസ്ലിം)

ആയിശ(റ)യിൽ നിന്ന്‌ നിവേദനം: നബി(സ) രാത്രിയിൽ എഴുന്നേറ്റ്‌ നമസ്കരിക്കുമ്പോൾ ലഘുവായരണ്ട്‌ റൿഅത്തുകൊണ്ടാണ്‌ നമസ്കാരം ആരംഭിച്ചിരുന്നത്‌. (മുസ്ലിം)

അബൂഹുറയ്‌റ(റ)യിൽ നിന്ന്‌ നിവേദനം: റസൂൽ(സ) പറഞ്ഞു: രാത്രിയിൽ എഴുന്നേറ്റുനമസ്കരിച്ചവനേയും ഭാര്യയെ വിളിച്ചുണർത്തി, അവൾ എഴുന്നേൽക്കാതിരുന്നപ്പോൾ മുഖത്ത്‌വെള്ളം കുടഞ്ഞു എഴുന്നേൽപ്പിച്ചവനേയും, അല്ലാഹു അനുഗ്രഹിക്കട്ടെ! അപ്രകാരം തന്നെ രാത്രിഎഴുന്നേറ്റ്‌ നമസ്കരിക്കുകയും ഭർത്താവിനെ വിളിച്ചുണർത്തി അയാൾ എഴുന്നേൽക്കാൻവിസമ്മതിച്ചപ്പോൾ മുഖത്ത്‌ വെള്ളം കുടഞ്ഞ്‌ എഴുന്നേൽപ്പിക്കുകയും ചെയ്തവളേയും അല്ലാഹുഅനുഗ്രഹിക്കട്ടെ. (അബൂദാവൂട്‌)

അബൂഹുറയ്‌റ(റ)യിൽ നിന്നും അബുസഈദി(റ)ൽ നിന്നും നിവേദനം: റസൂൽ(സ) പറഞ്ഞു; ഒരാൾരാത്രിയിൽ തന്റെ സഹധർമ്മിണിയെ വിളിച്ചുണർത്തി. എന്നിട്ട്‌ അവരിരുവരും (ജമാഅത്തായോഒറ്റക്കോ) രണ്ടു റൿഅത്ത്‌ നമസ്കരിച്ചു. എങ്കിൽ സ്മരിക്കുന്നവർക്കിടയിൽ അവരെപ്പറ്റിഎഴുതപ്പെടുന്നതാണ്‌. (അബൂദാവൂട്‌)

അബൂഹുറയ്‌റ(റ)യിൽ നിന്ന്‌ നിവേദനം: നിങ്ങളാരെങ്കിലും രാത്രി എഴുന്നേറ്റ്‌ നമസ്കരിക്കുമ്പോൾഖുർആൻ ഓതാൻ നാവിൽ പ്രയാസം നേരിടുകയും പറയുന്നത്‌ ഗ്രഹിക്കാൻ കഴിയാതാവുകയുംചെയ്താൽ ഉറങ്ങിക്കൊള്ളുക. (മുസ്ലിം)

ആയിശ(റ)യിൽ നിന്ന്‌ നിവേദനം: മറ്റേത്‌ മാസങ്ങളിലുമില്ലാത്ത പരിശ്രമമാണ്‌ റമസാനിൽറസൂൽ(സ) ചെയ്യാറ്‌. അപ്രകാരം മറ്റേത്‌ ദിവസങ്ങളിലുമില്ലാത്ത പരിശ്രമം റമസാന്റെഅവസാനത്തെ പത്തിൽ അവിടുന്ന്‌ ചെയ്യാറുണ്ട്‌. (മുസ്ലിം)

ആയിശ(റ)യിൽ നിന്ന്‌ നിവേദനം: ഞാൻ പറഞ്ഞു: പ്രവാചകരേ! ലൈലത്തുൽ ഖദ്ര് ഏതാണെന്ന്ഞ്ഞാനറിയുന്നപക്ഷം അതിൽ ഞാനെന്താണ്‌ പറയേണ്ടത്‌: നബി(സ) പറഞ്ഞു: നീ പറയൂ -അല്ലാഹുവേ! നീ മാപ്പ്‌ കൊടുക്കുന്നവനാണ്‌. മാപ്പ്‌ കൊടുക്കാൻ നിനക്കിഷ്ടമാണ്‌. അതുകൊണ്ട്‌എനിക്ക്‌ നീ മാപ്പു തരേണമെ!. (മുസ്ലിം)