ഒമ്പതാം സർഗ്ഗം. 89
യാവോളവുമങ്ങന ഗ്രഹിച്ചീടിനാർ. ദേവകളും വരമോരോന്നു നൽകിനാ- രേവരെയും നമിച്ചാൻ രഘുന്ഥനും. 192
ഭണ്ഡകം.
ചിത്രം പരം മിഹിരനപ്പോർക്കളത്തിലെഴു- മസ്രോൽക്കരത്തെയതുകാലേ, കരനിരകളാലേ, തരുഗിരികൾമേലേ,പരിചിനൊടു തേച്ചു രഘു- വരചരിതമഖിലദിശി സരസമറിയിക്കുവതുപോലേ. രക്താഭ പൂണ്ടു പരമോഗ്രപ്രതാപനില വിട്ടങ്ങു ശാന്തത കലർന്നൂ,ജഗതി മുമോർന്നൂ, പവനനിടതൂർന്നൂ, തടനു ച പയോനിഘിയിൽ മുഴുകുവതിനാദ്ദിവസപതിയഴുകിലമ്പോടു മുതിർന്നൂ. കല്യാണവാരിനിധി ചൊല്ലാർന്ന ഭൂപതിയു- മെല്ലാരെയും പുനരയച്ചൂ , കലുഷതയൊഴിച്ചൂ , കുലചിലയഴിച്ചൂ , പടകളൊടുമൊത്തു നിജ- മഹിതരഥമേറിയുടനസുരഗൃഹധാമനി ഗമിച്ചൂ. പിന്നെ ക്രമത്തിലതിധന്യം പുരം യമുന- തന്നന്തകേ ബത ചമച്ചൂ,ഗുണഗണമണച്ചൂ, പുകളതിനു വാച്ചൂ , സുരനഗരസാമ്യമെഴു- മതിലഥിചിരം മനുജകുലവരദിവസ്പതി വസിച്ചൂ. 908
----------------
__________
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |