ഭിന്നയായാരെയും കാണാതെ നിത്യവും
മന്നികിടന്നു നാമം ജപിച്ചും പൂവൎ-
ജന്മകമ്മൎത്തെയെല്ലാം വെറുത്തും പരം
ഉന്നതമായ താപം പുടപാകാഗ്നി-
യെന്നവണ്ണം ജ്വലിച്ചുള്ള വെന്തും സദാ
ആയുസ്സു വേഗം നശിപ്പിച്ചിറ്റേണമേ
മായ്ആപതേ ദേവയെന്നിരന്നോതിയും
ഘോരപാപം ചെയ്തുപോയതിനുള്ളോരു
നാരകം ചിന്തിച്ചു പാരം നടുങ്ങിയും
ഭത്തൃൎ ചിതത്തെ നോക്കിത്തൊഴുതും കൊണ്ടു
വിത്രസ്തയായശ്രുധാരകൾ തൂകിയും
തന്ത്ര വാണിടും ഭരതമാതാവിനെ-
ച്ചിത്തശോകേനകണ്ടാരവരേവരും.
ഭക്തിയോടും തൽ പദാന്തികേ വീണഥ
സത്വരം സാഷ്ടാംഗമായ് നമിച്ചീടിനാർ.
മുക്തകണ്ഠം കരയുന്ന മാതാവിനെ-
യിത്ഥം സമാശ്വസിപ്പിച്ചാൻ രഘൂത്തമൻ
വന്ദ്യനാം താതനീലോകം റ്റ്ഹ്യജിപ്പതിൻ
മുന്നമേ തൻ സത്യപൂത്തിൎ സാധിക്കയാൽ
വിണ്ണിൽ വാഴുന്നതിപ്പോളതുചിന്തിക്കി-
ലമ്മേ! ഭവതിതൻ സൽകമ്മൎവൈഭവം.
എന്നുരചെയ്തു വീണ്ടും മാതൃപാദങ്ങൾ
വന്ദിച്ചുനിന്നാൻ മഹാമതിരാഘവൻ.
ഖിന്നയായ്‌വീത്തുൎ വീത്തൊൎട്ടുതെളിഞ്ഞുടൻ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |