ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
രണ്ടാംസഗംൎ
------
പുഷ്പകയാനത്തിൽ നിന്നിറങ്ങിസ്സൂയ്യൎ-
കല്പനാം രാഘവശ്രേഷ്ഠൻ മഹാമതി
തൽപുരം പ്രപിച്ചിടുന്നനേരം പൗര-
രെപ്പേരുമാദരപൂവ്വംൎ വണങ്ങിനാർ.
ആനന്ദവാരിത്തിരകൾ പൊങ്ങീടവേ
പാണിപത്മം കൂപ്പിനില്ല പൗരാംബുധൗ
ചേണാന്നൎ പുഞ്ചിരിച്ചന്ദ്രികതൂകിയാ
മനവേന്ദ്രൻ രാമചന്ദ്രൻ വിളങ്ങിനാൻ.
ഭത്തൃൎപാദാന്തേ നടക്കുന്ന സാധ്വിയാം
പൃഥ്വീസുതയെപ്പുരസ്ത്രീകളാകവേ
എത്രദുഃഖം സഹിച്ചാളഹോ ദേവിയെ-
ന്നോത്തുൎകണ്ണിരിൽ കുളിച്ചുകൂപ്പീടിനാർ.
ഭക്തിസന്തോഷാത്ഭുതങ്ങളോടേവരും
വൃത്രാരിവൈരിജിത്തായ സൗമിത്രിയെ
ബദ്ധാഞ്ജലിപൂണ്ടുനോക്കിനോക്കിത്തടാ
ചിത്രങ്ങൾ മട്ടനങ്ങാതെ നിന്നീടിനാർ.
മംഗലവാദ്യവുമഷ്ടമംഗല്യവും
സംഗീതഘോഷവും പൂമലർവഷൎവും
ഭംഗിയോടെങ്ങും നിറഞ്ഞു മന്ദം രഘു-
പുംഗവന്മാരും കടന്നു പുരാന്തരേ.
ധീമാൻ സുമന്ത്രനാം മന്ത്രിതൻ നന്ദനൻ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |