രോമാഞ്ചമോടു ഹഷാൎശ്രു വഷിൎച്ചഥ
രാമദൂതം മുറുകെപ്പുണന്നോൎതിനാൻ.
ചൊല്ലുചൊല്ലാരെടോ സൗമ്യ! നീ ലോകത്തി-
നല്ലൽതീപ്പാൎനായ് ജനിച്ചോരു ദേവനോ
കല്യാണരാശേ ഭവാനുനൽകാൻതക്ക-
തില്ലെന്നുമേ തമ ദാസനായേൺ സദാ.
ജീവിച്ചിരിക്കും നരന്ന്ഒരുകാലത്തു
കൈവന്നിടും പരമാനന്ദസംഗമം
ഏവമോതീടുന്ന ലോകഗാനംമഹാ-
പാവനമെന്നുമേ തോന്നുന്നുമാനസേ.
ഇത്ഥമോരോന്നുരചെയ്തു വീണ്ടും വായു-
പുത്രനെഗ്ഗാഢഗാഢം തഴുകിദ്രുതം
ശത്രുഘ്നനോടു മമാത്യാദികളോടു-
മൊത്തുപോയ്ആൻ രഘുനാഥനെക്കാണുവാൻ.
മാരുതിയൊന്നിച്ചൊരഞ്ചാറു വിൽപ്പാടു
ദൂരംനടന്നനേരത്തങ്ങു ദുരനേ
പൂവ്വാൎദ്രിമേൽ പൂണ്ണൎചന്ദ്രനെപ്പോലെയാ-
ച്ചാരുയാനെ രാമചന്ദ്രനെക്കണ്ടുടൻ
ആനന്ദവാരിധൗമുങ്ങി വീണ്ടും മന്നിൽ
വീണുസാഷ്ടാംഗം നമിച്ചാൽ മഹാശയൻ.
സേനയെയെല്ലാം പിറകിൽ നിത്തിൎക്കൊണ്ടു
മാനവേന്ദ്രാന്തികേ ചെന്നാനന്തരം.
ചീരാദികൾപൂണ്ടു പാരംമെലിഞ്ഞതി
ഘോരവ്രത ചിഹ്നമാർന്ന ഗാത്രത്തൊടും
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |