വന്നിട്ടല്ലെന്നുതോന്നുന്നിതുസുമുഖ!ഭവാൻ
രാജസൂയത്തിൽവെച്ചും
ഇന്നിപ്പോളെന്തുകാര്യംവരവിതെവിടെനി-
ന്നൊക്കയുംബാക്കിയെന്ന്യേ
മന്ദിയ്ക്കാതോതിടേണംപുലരുവതുരണാ-
ഹസ്സുതാൻവത്സ!തിണ്ണം? ൧൩൭
വിനാശമൂക്കോടരികൾക്കുചേർക്കും
ജനാധിപൻതൻമൊഴികേട്ടനേരം
അനാഗതശ്മശ്രുയുവാവുമേവം
ഘനാദരംപൂണ്ടൊരുവാക്യമോതീ. ൧൩൮
'താത!ത്വദംഘ്രികളിൽവീണുവണങ്ങിടുന്നേൻ
ചേതസ്സലിഞ്ഞിടണമിപ്പൊഴുതല്പമെന്നിൽ
ഭൂതന്നിൽഞാനഗതിയെൻപിഴസാരമാക്കാ-
താതങ്കമറ്റിടുമനുഗ്രഹമേകിടേണം. ൧൩൯
ആരാജസൂയമഖവേലകഴിഞ്ഞുഘോര-
കാരാഗൃഹത്തിൽനിപതിച്ചു,പൃഥുക്ഷമേശൻ
ആരാലണഞ്ഞുവരനായസുജാതയെന്നു
പേരാർന്നതാവകതനൂജതൊഴുന്നുവീണ്ടും. ൧൪൦
എന്നായക!ശ്വശും!വമ്പടനിങ്ങൾതമ്മിൽ
നന്നാകയില്ലരികൾഭാരതഭൂമിയേവം
വെന്നാൽവരുന്നകഥഞാനറിവിച്ചിടേണ്ട
മന്നാളുവോർക്കൊരുമഹാമണിയല്ലയോനീ? ൧൪൧
വരനുടെവശമെത്തിമൂർഖരാമി-
പ്പരരെരണാവനിമേൽമൃഗേന്ദ്രയുഗ്മം
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |