ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
79
ഉടൻപടയ്ക്കെത്തണമെന്നുചെയ്തോ -- തടമ്പടിച്ചൊൽപ്പടിയന്യനോടായ് കടംപൊടാൻവയ്യിവനെന്നവാക്യം സ്ഫുടംപടുക്ഷ്മാപനതിൽകുറിച്ചു. ൧൧o അതാത്മഹത്യയ്ക്കുതുടങ്ങുമാബു- ശതാദ്ധ്വരൻകട്ടൊരുപോകൂടി ധൃതാദരംചെയ്യണമെന്നു ചിന്തി-- ച്ചിതാർക്കുമാശയ്ക്കുളവില്ലയല്ലോ ൧൧൧ അന്നാട്ടിലെബ്ദടരെയൊക്കെവിളിച്ചുകൂട്ടി-- യന്നാട്ടിലെയ്ക്കിടയനെന്നകണക്കഭൂപൻ ഒന്നാട്ടെപോരിനിയുമെന്നുമുതിർന്നുമുൻപോൽ താൻനാട്ടിടാൻതറയിൽവീണജയദ്ധ്വജത്തെ. ൧൧൨ തുശിയ്ക്കകുംകളരിയാക്കി, യിടംകൃപയ്ക്ക തുശിയ്ക്കുംപോലുമരുളാതവർവീരവാദം പേശിക്കുതിച്ചുനിജനിമ്നതയാകെയംഭോ-- രാശിയ്ക്കുപോംപൊടിയുയർത്തിനടന്നുതുർണ്ണം. ൧൧൩
വങ്കടലൊടുകല്പാന്ത-- ത്തിങ്കലെഴുംവാരിദങ്ങൾചേരുംപോൽ ഹുങ്കകമാർന്നിടുമവർഗ-- ശങ്കമണഞ്ഞാർതുരുഷ്തസേനയൊടായ്. ൧൧൯
പിഴവനിയിലല്ലയോധനിൽതാൻ നിഴൽപടിചേരുവതെന്നുകാട്ടുവാനായ് പഴയപടനിലത്തിലെത്തിയാത്താർ മഴയുടെമുന്നിടിപോലെസൈനികന്മാർ. ൧൧൫
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |