ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
79
ഗദ്ദ്യം:------ തനേന്തരമസമസമരസൂമരസൂമരസാസ്വാനോലംലസ ഹൃദയമധുകരരാമനു പലരോടും ജീതിത്രപേർഷ്യാമർഷങ്ങളഹമഹമി കയാ കടന്നു തങ്ങൾക്ക്.... മനസ്സോടും താമസഗുണം പെരുക്കും തുരുഷ്ക്കപതി താമസം വിട്ടു മണധരണിവിട്ടു പുലായന പരാജണനായ് ഭുവിച്ചും. അക്കാന്ദിശീകപസുവിണനുധാവനത്തി ലുൾക്കാമ്പിലാം കലരാത്തപൃഥുക്ഷമേശൻ പ്രഖ്യാതിതേടുമൊര.......ടെ പൂരിലെത്തി- ത്തൽക്കാമിനീമണിയൊടൊത്തു സുഖിച്ചിരുന്നാൻ. ൯൩
രാജയക്ഷ്മാവുകുടാതെശോഷം വാച്ചബലത്തൊടും ഷാഹബ്ബുദീൻ ഗോറിലെത്തിഹതാശക്ക ഗ്രണ്യനായ്. ൯൪ ചാട്ടംപിഴച്ചൊരു കാരണങ്ങളെന്നപോലെ കൂട്ടംപിരിഞ്ഞു ഗതികെടുമുഖപ്രസാദം വാട്ടത്തിലായുരുകമുള്ളൊടുനിന്നിടും തൻ- ശിഷ്ടം ജനത്തൊടു തുരുഷ്കൃനിവണ്ണമോതീ: ൯൫
'രാജിയ്ക്കുംപുപളെഴുമന്യഭൂമിപന്മാർ പൂജിയ്ക്കുംപുരുഷനിവന്നുനിങ്ങൾ മൂലം ആജിയ്ക്കുള്ളവശതവന്നുമാനമെല്ലാം ഹാജിയ്ക്കായ് തിരിയെവരാതെപോയിരതല്ലോ. ൯൬ മാനംകൈവിട്ടുമണ്ണുംമരവുരുകിടും ലോഹവുംകല്ലുമീശ- സ്ഥാനത്തിൽ ചേർന്നപേരിൽഭയമധികമെഴും ശുഷ്കഹിന്ദുക്കൾ പോലും
'
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |