ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
74
മാനമുള്ള തശേഷം പോയ് മാനമെത്തിയ വന്നാഹേം! ൮൭
സാരഥിതേർ വില്ലിവയൊടു
ചാരുതുചേരുന്നമകടവുംവേറായ്
പാരതിലരിവീണിടവേ
ഘോരതരംവാളെ ടുത്തുപൃഥൂവെട്ടാൻ. ൮൮
കണ്ടാൻ കൺകൊണ്ടു മൂന്നിൽ പൃഥുചതുപൊഴുതാ,-
കന്ന്യ കുബ്ജാഭിധജ്യാ-
കണ്ഠാലങ്കാരമായുംഭരതധരണിരുൻ
കണ്ഠകോടാലിയായും
തണ്ടാരമ്പന്റെ തങ്കക്കൊടിനിജവധുവിൻ
താതനായും വിളങ്ങും
കണടാലാരുംവിറയ്ക്കുംബനിധിജയച-
ന്ദ്രോർവ്വരാജാനിതന്നെ. ൮൯
പെരികെമദമൊഴിഞ്ഞുമിന്നൽ തട്ടി--
ച്ചിറകകൊഴിഞ്ഞപതത്രിപോലരാതി
അരികിലവശനായ്ക്കിടപ്പതീക്ഷി-
ച്ചു തകൃപയാപൃഥു വാക്യമേവമോതിഃ ൯0
'നമിച്ചേൻത്വദംഘ്രിയ്ക്കു സർവ്വാപരാധം
ക്ഷമിച്ചെന്നിലാശിസ്സ ചേർക്കേണമേമേൽ
രമിച്ചെന്നിയേനമ്മൾ വാഴൊല്ലവൈരം
ശരിച്ചെന്നുചൊന്നെങ്കിൽ ഞാൻ ധന്യനായി.' ൯൧
ഒരക്ഷരം മറുപടിയോതിടാത്തി-
ന്നരക്ഷണംകനൽ ചിതറുന്നകണ്ണിനാൽ
തരക്ഷുപോൽ പൃഥുവിനെനോക്കീവേഗമ--
പ്പരക്ഷമാപതിരണഭ്രമിവിട്ടുതേ. ൯
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
| ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
| സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
| (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |
