ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
72
ക്കേറുന്നൂകാറ്റു, പിൻപുംപടയുടെകെടുതി-
യേക്കുതുമേഭേദമില്ലാ. ൭൮
പിഴയ്ക്കുന്നൂതാളംപരവശതയാൽ കിന്നരത്തി-
യൊഴിയ്ക്കുന്നൂചെല്ലും മൃതരെമടവാർനിസ്റ്റഫകളായ്
പഴിയ്ക്കുന്നൂതന്നെസ്സുമരഹിതമാംനന്ദനവനം
കഴയ്ക്കുന്നൂ കൈത്താരമരപുരശില്പിയ്ക്കുമധികം. ൭൯
വെള്ളിക്കുന്നൊന്നുപൊൻകുന്നചരമിവയൊഴി-
ഞ്ഞിങ്ങുരത്നങ്ങലെക്കൊ-
ണ്ടില്ലിന്നോളം ചമച്ചുള്ളൊരുഗിരിയധുനാ
പത്മരാഗാദിയേകം
കില്ലില്ലെത്തുന്നു പക്ഷേപുരരിനിയുമുദി-
ച്ചാലയംതീർപ്പതാവാ-
മല്ലിത്താർ ബാണവൈരിയ്ക്കടർ നിലമൊരു സ-
ന്ദേഹമന്നേവമേകീ. ൮റ
സുതനുകമലതൻ ചൊടിയ്ക്കു ചേരും
ദ്യുതിപടരുംവിധമാപ്പയഃപയോധി
അതുപൊഴുതു വിടർന്ന ചെമ്പരുത്തി-
പ്പൂതുമലർ തന്നുടെകാന്തിയേന്തിനിന്നൂ. ൮൧
ഓമൽച്ചാമരമായിടും ചികുരവും
വില്ലാകുമാച്ചില്ലിയും
വാർമെത്തും കരികുംഭമായകുചവും
തദ്ധസ്തമാമൂരുവും
ശ്രീമത്താമൊരുശം ഖമായഗളവും
കൈക്കൊണ്ടുരക്താംബരം
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
| ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
| സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
| (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |
