ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
52
യ്ക്കിടയായില്ലാഗ്ഗുണനിധിയൊടു കിടയായില്ലൊരുനൃപതിയുമമരാ- വതിതാനിന്ദ്രപ്രസ്ഥമിതെന്നൊരു മതിമതിയെഴുവോർക്കലമുളവായും ഹര!ഹം!ശിവ!നരനിരമേന്മേൽ പുകുതരകതുകംതെരുതെരെയാണ്ടു കാമംസൽക്രിയ ചെയ്വതിലാർന്നും
ക്രോധംദുശ്ചരിതത്തിലിയന്നും ലോഭം, സാധനമൊക്കയിൽ വെച്ചും. ലോകത്തിനു താൻധരയിലുദിച്ചും മോഹംത്രിദശർക്കിതു ഭ്രവല്ലെ- ന്നാഹന്ത! ഹൃദന്തത്തിൽ വളർന്നും മദമുള്ളത്തിൽ ചുവടേമാറി- ദ്ദമമായിട്ടുനരർക്കുഭവിച്ചും
മാത്സർയ്യം വൈകുണുത്തൊടുനൃപ- വാത്സല്യമെഴുംപുരികയ്ക്കൊണ്ടും അരിധാന്യത്തിനകത്തുവസിച്ചും വൈരംമണികളിലൊന്നായ്ത്തീർന്നും മുത്തോനെഞ്ചിനകത്തും പുറവും മൂഗ്ദ്ധേക്ഷണമാരവിരതമാണ്ടും ഇടമേകാതൊരുപോരർബലകൾ തൻ തടമുലയിണതാൻ തമമ്മിൽ ചെയ്തും ഇടിയുടെ കഥ ചിന്തിച്ചാലത്ഭുത- മൂടനമ്മിന്നലിനപ്പുറമായും.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |