ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
27
തീർത്തേകുദിവ്യസൗഖ്യംത്രിഭുവനപതിയെ
ന്നോർത്തുനീഹൃത്തിൽനിത്യം
മുത്തേലുംകൊങ്കമാർതന്മകുടതടമണേ!
വാഴ്കമാഴ്കാതെ തന്നെ. ൯ ൪
മാനത്തെക്കാത്തുരക്ഷിയ്ക്കുമഹിയിൽ മനു-
ഷ്യർക്കുമുഖ്യം, നരേന്ദ്ര-
ശ്രേണിയ്ക്കോചൊല്വതിനല്ലതു;തവജനകൻ
താനുമീഞാനുമായി
വേണം)യുദ്ധംവിചാരിയ്ക്കുകില്വിധിവിപരീ-
തത്തിലാണത്തളേതും
നീനിന്നുൾത്തട്ടില്വയ്ക്കേണ്ടമരുകവിടെഞാൻ
വന്നുചേരുന്നതോളം.' ൯ ൫
എന്നിത്ഥമോതിടുകനിൻസഖിയോടുചെന്നു
മന്ദിച്ചിടാതെമറിമാൻമിഴി!ധൈര്യമല്ലോ
ചൊന്നായവൾക്കുവിടനൽകിനരാധിനാഥൻ. ൯ ൬
നരനയകനോതിയഭരതിയും
പരനാംജനകന്റെമനോഗതവും
ആരുണാധരിയെപ്രമദവ്യസനാ-
വരണദ്വയമദ്ധ്യഗയാക്കിയലം. ൯ ൭
തമ്മിൽകാണാതെപോലുംതരുണതരുമണിമാ-
ർക്കിത്തരംചിത്തരംഗ-
ത്തിന്മേൽകമംതഴപ്പിപ്പൊയകുസുമശര-
ന്നല്ലയോതൊല്ലയെല്ലാം?
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Satheesan.vn എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |