ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
19
പൂർണ്ണാനന്ദംവിളങ്ങുന്നളവുതുരഗവേ-
ഗത്തിനാൽഗന്ധവാഹൻ-
തന്നെക്കാൽകീഴമർക്കുന്നൊരുതരുണപുമാൻ
സന്നിധൗവന്നുചേർന്നു.
ആരിതെത്തിടുവതെന്നശങ്കയ-
ബ്ദാരതത്രിദശനാഥർകൊള്ളവെ
വാരിദസ്തനിതഗർവ്വടക്കിടും
ഗീരിതിത്തരമുരച്ചുദൂതനുംഃ
‘കർപ്പൂരദേവീസോമേശർക്കുൽഭൂതനനഘൻപൃഥു
ഉൾപ്പൂവിൽഭൂപ്!കരുതിത്വൽഭൂതിയിതുചൊല്ലിനാൻ.
പണ്ടാരുംതന്നെനേടാത്തൊരുപരമയശോ-
ലക്ഷ്മിയിൽകാംക്ഷയെത്തി-
ക്കൊണ്ടാലെല്ലാംകഴിഞ്ഞെന്നയിവിപുലമനോ-
രാജ്യസച്ചക്രവർത്തിൻ!
ഉണ്ടാകൊല്ലേതുമുള്ളിൽ,ശിശുശശികലയെ-
പ്പാമവാനോമലാളെ-
ച്ചണ്ഡാലൻദിവ്യസാവിത്രിയെയുമിളയിൽനീ
പൂണ്ടതായ് കണ്ടതുണ്ടൊ?
ഞാനേകനല്ലതുവിലക്കുവതിന്നുരാജ-
സ്ഥാനേശനാംസമരസിംഹനുമുണ്ടതോർത്താൽ
മാനേഹതെല്ലിനിയുമങ്ങുഭവിയ്ക്കുകിൽപോർ
താനേതുകൊണ്ടുമയിവേണ്ടതുനമ്മൾതമ്മിൽ.
അതിനുമുമ്പെങ്ങിനെസാർവ്വഭൗമ-
പദംനിനക്കായതുകൊണ്ടിദാനീം
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vividhkv എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |