പ്രണയകലഹത്താൽ കവിതയായ നായികയോടു വല്ലഭൻ സരസമായി പറയുന്നു --
കോപസ്ത്വയാ ഹൃദി കൃതോയദി പങ്കജാക്ഷി !
ശോചാമിയത്തവ കിമത്ര വിരോധമന്യൽ
ആശ്ലേഷമർപ്പയ മദർപ്പിതപൂർവ്വമുചച്ചൈ--
രുച്ചൈഃ സമർപ്പയ മദർപ്പിതചുംബനം ച. 28
സാ-- അല്ലയോ സുന്ദരി !നീ മനസ്സിൽ ദ്വേഷ്യം വിചാരിക്കുന്നതായാൽ എനിക്കു വളരെ വ്യസനമുണ്ട് .പക്ഷേ ഇതിൽ നിനക്കും വേറെ വല്ല വിരോധവുമുണ്ടോ ? ഞാൻ മുമ്പു നിനക്കു ദൃഢമായ ഒരു ആലിംഗനം തന്നിട്ടുള്ളത് ഇങ്ങോട്ടുതന്നെ തന്നേക്കു; അതുപോലെതന്നെ ഞാൻ തന്നിട്ടുളള ചുംബനവും എനിക്കുതന്നെ തിരിയെ തന്നേക്കണം.
പ്രമയകപിതയായ നായികയെ ഭർത്താവു സമാധാനിപ്പിക്കുന്നു--
മാനം മാനിനി ! മുഞ്ച, ദേവി ദയിതേ
മിഥ്യാവചഃശ്രുയതേ
കഃകോപോ നിജസേവകേ, യദി വചഃ
സത്യം ത്വയാ ഗൃഹ്യതേ
ദോർഭ്യാം ബന്ധനമാശു, ദന്തദലനം,
പീനസ്തനാസ് ഫാലനം,
ദോഷശ്ചേന്മമതേ കടാക്ഷവിശിഖൈഃ
ശസ്രൈഃപ്രഹാരം കുരു. 29
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |