പഞ്ചമാദ്ധായം ൧൦൭
<poem>
എത്രവേഗംയൗെവ്വനംഗമിച്ചീടുന്നൂ,
എത്രവേഗംജരവന്നുബാധിക്കുന്നൂ
എത്രവേഗംരോഗപീഡിതനാകുന്നൂ.
എത്രവേഗംമൃത്യുവന്നുപോയീടുന്നി-
തത്രകാണുന്നതില്ലേനാംപലരേയും.
എത്രജനംനാമറിയേജ്ജനിച്ചിതി
ങ്ങെത്രജനംനാമറിയോമരിച്ചിതു.
എത്രവജനമതിവിത്തവാന്മാരിഹ
നിർദ്ധനന്മാരായ്‌വലഞ്ഞുകാണുന്നിതു.
എത്രജനംധനഹീനന്മാരായുള്ളവർ
നിസ്തുലസമ്പത്തിയോടുകാണുന്നിതു.
മർത്ത്യനായാലവനല്പമെന്നാകിലും
ചിത്തേവിവേകവിജ്ഞാനാദിയില്ലെങ്കിൽ.
എത്രയുംഗോഖരശ്വാദിമൃഗങ്ങളോ-
ടൊത്തവരെന്നേപറയാവിതോർക്കുമ്പോൾ.
അത്യന്തമാഹാരനിദ്രാവിഹാരാദി
സക്തിയവർക്കുമുണ്ടെപ്പോഴുമോർക്കിലോ.
നിത്യമായ്സർവ്വസത്വാന്തഗമായ്പര-
തത്വാർത്ഥമായസർവ്വസാക്ഷിയായ്ശാന്തമായ്,
ഇത്രിലോകംനിറഞ്ഞെങ്ങുംവിളങ്ങുന്ന
വസ്തുവൊന്നുണ്ടതിനെക്കണ്ടറിയുവാൻ.
മർത്ത്യനൊന്നല്ലാതെമററുജന്തുക്കൾക്കു
സാദ്ധ്യമല്ലേതുനിശ്ചയമാകയാൽ.
മർത്ത്യജന്മംലഭിച്ചാലവൻസർവ്വഥാവ
സത്തുക്കളെക്കണ്ടവരോടുസംഗമം.
നിത്യവുംചെയ്കിലോകാലക്രമാൽമന-
ശ്ശുദ്ധിവന്നീടുമന്നേരംഹൃദന്തരെ,
ശാസ്ത്രങ്ങളുണ്ടറിവാൻപലതുംസർവ്വ-
ശക്തനാമീശനുമുണ്ടിങ്ങതിനുടെ
തത്വമറിയേണമെന്നുതോന്നുംതദാ
നിത്യംപഠിച്ചുതുടങ്ങുംവഴിപോലെ.
ഇങ്ങിനെകാലംകുറഞ്ഞൊന്നുചെല്ലുകി-
ലങ്ങുളവാകുംപരമാത്മതത്വവും.
എങ്ങുംനിറഞ്ഞുവിളങ്ങുന്നവസ്തുവെ
ത്തിങ്ങുമാനന്ദമോടാത്മനികണ്ടീടു
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Tonynirappathu എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |