താൾ:Sree Ekadhashi Mahathmyam kilippattu 1926.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഏകാദേശിമാഹാത്മ്യം


ശീദിനേ . വെളിവിലൊരുവിധിയുമിഹനഹിനഹിമഹാമതേ! വേദ ത്തിലെങ്ങുംപറഞ്ഞിട്ടുമില്ലതു. ഉടമയൊടുവിഹിതമിതുവിരവൊടുകുടും ബികൾക്കുച്ചയ്ക്കുമന്തിക്കുമഷ്ടിവെണംദൃഡം. ഹരിദിനസമിതുമനസിക രുതിയതുപേക്ഷിച്ചു ഹാ!ഹാ!മഹാകഷ്ടമെന്നുചൊന്നാവൾ. തദനു നരവരനുമജതനായയൊടു ചൊല്ലിനാൻ തത്വങ്ങളെന്നാംപുരാണങ്ങള്ൽ ധ്രുവം. നിഗമവിധികളിലധികമഖിലമുനി സമ്മതം നിതൃസ്മൃതിക ളിൽചൊല്ലുന്നതൊക്കവേ. അതിലിയലുമധികവിധിവിരവൊടുപുരാണ ഷ അതൃന്തധർമ്മങ്ങൾ ചൊല്ലുന്നതൊക്കവേ. പരമമതതമുചിതതരമഖിലമിതി ഹാസവും പൌരാണികങ്ങളുംസാരമെന്നോർക്കു നീ. വിവിധമിഹകഥന മിദമഫലമലസേക്ഷണേ! വേദത്തിമോക്കാൾപുരമോക്തമുത്തമം. അതി വിഹിതമിതരഹിതമജിതഗുണവാസം അന്നുഭക്ഷിച്ചാലധോഗതിനിശ്ച യം. അവനിസുരവധസജൃശമജിതദിനക്ഷണം ആയതുഞാൻ ചെയ്തയി ല്ലെടോമോഹിനി!. തദനുദൃഡവചനമിതിധൃതിയൊടികേട്ടുടൻ തന്നുടെ ദാസിയോടോതിനാൾമോഹിനി. അരചനുടെശംതബതകളവതിനുഘൂ ർണ്ണികേ!അന്തണമ്മാർകളെച്ചെന്നുവരുത്തുന്നക . വിരവ്നൊടുക്കുടിലമിഴിയും ടെയവൃഷലിഘുമ്ണികാവിപ്രരെച്ചന്നുടൻകൊണ്ടുവന്നിടിനാൾ . ശരണ മിഹചരമമിതിവിധിസുതവണങ്ങിനാൾ ശാസ്ത്രിദ്വിജാധിപന്മാരോടു ചെല്ലിനാൾ . നരചതികളടിപണിയുമവനിപതിപുംഗവൻ നമ്മോടു ശാഠൃംതുടങ്ങുന്നുവ്പ്രരേ!.ഹരിയുടയദിവസമിതുനരവരനടുത്തനാളാഹാ രമില്ലപോലെന്തിതിനുത്തരം .അസുരസുരനരപതഗമൃഗപശുജനങ്ങൾ ക്കുമാഹാരമല്ലാതെമരററന്തു ജീവനം .ചരിതഗുണഗണമുടയധരണിസു രരേ! നിങ്ങൾ ചത്തവർക്കും ശ്രാദ്ധമുട്ടുന്നതില്ലയോ?. പിതൃജനവുമനുദി വസമശനപരരാകയാൽപിണ്ഡദാനംകൊണ്ടുതൃപ്തരാംനിർണ്ണയം . പരി ചിനൊടുഹരീയുമിഹാഹരനുമുടനൊകികവെ പായസാദൃന്നമിന്നമ്പഛിക്കുന്നതി ല്ലയൊ? . ഉപവസതിനൃപവരനുമനുൃപരിപാലനം വിപ്രശുശ്രുഷണം ശ്രൂദ്രർക്കുകല്പിതം .കുലതരുണിമണികളുടെകുലനിഹിതധർമ്മവും കുണ്ണി തംകുടാതെ ഭർത്തശുശ്രുഷണം . അഖിലജനവിധനിയമമറിയുവനീശ്വ രന്മാരേ!പറഞ്ഞലുമീശനോടിവിധം .അവനിസുരരവളുടെയവചന നതുകോട്ടുട നാശുഭുപാലനോടവംപറഞ്ഞിതു . അജിതദിനനിയമമിതു വിധിവിഹിതമല്ലുകേൾ ആത്മനാകുല്പിച്ചുനോക്കുന്നിതുഭവാൻ .രമ ണിയുടെവചനനിതുമുചിതമവനിപതേനുണ്ടുനേരംഊുജിക്കേണം കുടുംബി കൾ . ശൃണനൃവര വചനമിതുമഹതിഹിവാസരേശ്രാദ്ധമുട്ടുന്നവർശേ ഷമുണ്ടിടുവോർ . വിരമനരകുലതിലകവിമലഗുണവാരിധേ! വിപ്രവാകൃ ത്തെപ്രമാണമാക്കീടുക . അവനിസുരരുടെവചനമഫലനുടനാക്കിയാല തൃന്തഘോരമായുളളപാപംഫലം . വിശദതരമതിരസമടുത്തനാൾ വിപ്ര രോടൊന്നിച്ചിരുന്നുഭുജിക്കയുമുത്തമം കറികളുടെഗുണമറികയധികസുഖമ ന്നവും കണ്ഠപ്രമാണംഭുജിക്കാംനമുക്കെടോ!. ധാണിസുരവരുടെയവചന

മതുകേൾക്കയാൽ ധാർമ്മികൻകോപിച്ചുരചെയ്തവരോടു . വിധികളുടെവി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Ekadhashi_Mahathmyam_kilippattu_1926.pdf/60&oldid=207224" എന്ന താളിൽനിന്ന് ശേഖരിച്ചത്