നായകനോടും സഖികളോടും സ്വാഭിലാഷത്തെ പറയാൻ അസമത്ഥൎയായ നായിക ഉപമാതാവിനോടു പറയുന്നു.
തെല്ലും വിശ്വാസമില്ലെൻസഖികളിലതിരി-
ക്കട്ടെയെന്നാശയത്തേ-
യല്ലാം ബോധിച്ചൊരാളിൽ സലളിതമിഴിചേ-
പ്പാൎനുമാളല്ലഹോ ഞാൻ
വല്ലാതെല്ലാരുമെല്ലാക്കഥയുമറിയുമെ-
ന്നാൽ ഹസിക്കും രസിക്കും
ചൊല്ലമ്മാ! നീയെനിക്കാരൊരുഗതിയനുരാ-
ഗാഗ്നിയുള്ളിൽ ജരിച്ചു.
എന്നാശയത്തെ=എന്റെ അഭിപ്രായത്തെ
സലളിതമിഴി=ലളിതത്തോടു (വിഭൂമത്തോടു) കൂടിയ മിഴി.
ജരിക്ക=കുത്തിക്കെട്ടു നീറുക
ശ്രുത്വാ നാമാപിയസ്യസ്ഫുടഘനപുളകം
ജായതേ യൽസമന്താ-
ദ്ദൃഷ്ട്വാ യസ്യാനനേന്ദും ഭവതി വപുരിദം
ചന്ദ്രകാന്താനുകാരി
തസ്മിന്നാഗത്യ കണ്ഠഗ്രഹനികടപദ-
സ്ഥായിനി പ്രാണനാഥേ
ഭഗ്നാ മാനസ്യ ചിന്താ ഭവതി മമ പുന-
വൎജൂമയ്യാഃ കഥഞ്ചിൽ. (൫൮)
ംരംഷ്യാൎകോപത്തെ നടിക്കുന്നതിനു സഖികളാൽ ഉപദിഷ്ടയായ നായിക തന്റെ അസാമത്ഥ്യൎത്തെ അവരോടു പറയുന്നു.
ഉണ്ടാകുന്നൊണ്ടു മേ കോൾമയിരധികമവൻ
പേരുപോലും ശ്രവിച്ചാൽ
കണ്ടാലോ തന്മുഖത്തിങ്കളെയുടലലിയും
ചന്ദ്രകാന്തം കണക്കേ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |