താൾ:Sanyasi 1933.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-17-


<poem> സംഭ്രമം മൂലം നിഗൂഢബന്ധങ്ങളിൽ സ്തംഭിച്ചു വാക്കൊന്നും തോന്നിയില്ല;        184

പിന്നീടുശാന്തമായ് മുൻസ്ഥിതിയിൽ തന്നെ വന്നുവശായിനിയമിചിത്തം.        185

എന്നാലീമൗനംപിൻകാലം സംഭേദിച്ചു സൗന്ദര്യകൂത്താകും ദേവദൂതൻ        186

(സംഗീതനാദത്തിൻ നൃത്തരംഗമായി സംഭവിച്ചദ്ദേഹത്തിന്റെ വാണി.)        187

"നിന്നുടെ പ്രാർഥനയും,സ്തുതിജാലവും, നിർദ്ദോഷമായുള്ള ജീവിതവും,        188

ദ്യോവിൽ സിംഹാസനത്തിൻ മുമ്പാകെവന്നു ഭാവുകസ്മാരകമായിരിപ്പു!        189

നമ്മുടെ തേജോമയമാകും രാജ്യത്തിൽ നിർമ്മായമീഭംഗി താൻ ജയിപ്പൂ!        190

തന്മഹസ്സിങ്ങോട്ടൊരുദേവദൂതനെ നിൻ മനം ശാന്തമാവാനയച്ചു,        191

ഈവിധം കൽപന കൈക്കൊണ്ടഞാനിങ്ങു മേവുന്നു വിണ്ടലം വിട്ടുതന്നെ.        192


അയ്യയ്യോ! ഹേ! മുട്ടുകുത്തിനിന്നീടൊല്ലെ! പയ്യനിവനങ്ങക്കുള്ള തോഴൻ!        193

ഈശ്വരൻതന്റെ ഭരണത്തിൽകാണുന്ന ശാശ്വത തത്വം ഗ്രഹിക്കാമെന്നാൽ;        194

നിന്നുടെ സംശയമെല്ലാതും പോകട്ടെ നിന്നീടരുതവയങ്ങുമേലിൽ.        195






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sanyasi_1933.pdf/27&oldid=169709" എന്ന താളിൽനിന്ന് ശേഖരിച്ചത്