<poem> ഒട്ടും കുറിയേതുമില്ലാത്ത ചിന്തകൾ മുട്ടി മനസ്സിന്നു ദുഃഖമേറ്റി: 124
തന്നുടെ കൂട്ടുകാരൻതന്റെ കർമ്മങ്ങൾ തൻേറടമില്ലാത്ത മട്ടിലല്ലോ! 125
നിർമ്മര്യാദമായീതാദ്യം പ്രവർത്തിച്ച-- തുന്മാദകർമ്മംതാൻ പിന്നത്തേതും : 126
ഒന്നാമത്തെക്കർമ്മം തീരെചെറുത്തവൻ, പിന്നത്തതോർവൻ "കഷ്ടംവെച്ചു" 127
വ്യത്യസ്ഥകാഴ്ചകൾ കണ്ടവൻപോകവേ ചിത്തംഭൂമിച്ചു വിനഷ്ടമായി! 128
അക്കാലം രാത്രിയായാകാശമാർഗ്ഗത്തിൽ
തിക്കിക്കുഴക്കുമിരുട്ടിറങ്ങി; 129
വീണ്ടുമീ പാന്ഥർക്കുചെന്നുശയിക്കുവാൻ വേണ്ടിവന്നു സ്ഥലമൊന്നുെന്നായ്: 130
തൽക്ഷണമെങ്ങും തിരഞ്ഞുനോക്കീടുമ്പോൾ വീക്ഷിച്ച വീടൊന്നരികിൽ തന്നെ: 131
നാലുപുറം മുറ്റം ചേലുപൂണ്ടേലുന്നു. മാലിന്യം ഹർമ്മ്യത്തിന്നേതുമില്ല, 132
സംഭാരമില്ലാത്തമട്ടു ചെറുതല്ല, പ്രാഭവംതോന്നിക്കും മട്ടുമല്ല; 133
ആയതു കാണുമ്പോൾ തൽസ്വാമിതന്നുടെ മായമാകുന്നു മനസ്സറിയാം, 134
തൃപ്തിപ്രദംതാൻ, സ്തുതി ലഭിപ്പാനല്ല, പ്രത്യേകം സൽക്കർമ്മം ദീനാലംബം 135
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |