<poem> തുള്ളിവിറക്കുമിരുജനത്തിന്നവൻ ചൊല്ലിനാൻ സ്വാഗതമർദ്ധചിത്തൻ. 100
ഉള്ളിലൊരുകൊള്ളി കത്തുന്നലങ്കാര- മില്ലാതിരിക്കും ചുമരുകാൺമു, 101
അക്കാലഭേദത്തിൻക്ഷോഭം പ്രത്യക്ഷമായ് നില്ക്കുന്നതിഥി ശരീരങ്ങളിൽ; 102
മുറ്റുംപരുക്കനാമപ്പക്കഷണവു- മേററം ചുരുക്കമായുള്ള വീഞ്ഞും. 103
ഓരോരുത്തർക്കും കഴിച്ചുകൊണ്ടീടുവാൻ നേരേയെടുത്തവർ നൽകിയത്രെ. 104
പിന്നീടുടൻ കാറ്റും മാരിയും മാറിയെ- ന്നൊന്നുകണ്ടക്ഷണം ലുബ്ധപ്രഭു, 105
“മാറിമഴയിപ്പോൾ മന്ദം നടന്നീടാം മാന്യജനങ്ങളെ നിങ്ങൾക്കെന്നായ്.” 106
മാനസം വീണ്ടുമഭിപ്രായത്തെചൊല്ലി. മാമുനി ചിന്താലയനിറങ്ങി, 107
ദ്രവ്യവൃദ്ധൻതന്നിൽ ലോഭപ്രവാസവും ഭവ്യഹീനത്വവും മേവിടുന്നു; 108
(ചിന്തിച്ചു സന്യാസി താനകതാരിങ്കൽ.) “എന്തൊരു കഷ്ടമിതോർത്തുകണ്ടാൽ, 109
എത്രയുമാവിശ്യക്കാർ ബുദ്ധിമുട്ടുമ്പോ ളെത്രയും ദ്രവ്യമിവൻ സൂക്ഷിപ്പൂ! 110
അത്രമാത്രമല്ല, നൂതനാശ്ചര്യത്തിൻ ചിത്രങ്ങളുണ്ടായ് നിമിഷംതോറും. 111
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jagathyks എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |