താൾ:Samudhaya mithram 1919.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

58 ---

ക്ക് വെച്ചു പാത്രങ്ങളുടെ അടിക്കണ്ടു കഴിയും. പി
ന്നെ വല്ല ഉപ്പൊ മുളകൊ കൂട്ടി ഏതു വിധമെങ്കി
ലും തൽക്കാലത്തെ ക്ഷത്തടക്കുക എന്നല്ലാതെ ത
ങ്ങൾ വെച്ചുണ്ടാക്കിയ സാധനങ്ങളുടെ രുചിയൊ
ന്നു നോക്കാൻകൂടി അവർക്കു സാധിക്കുന്ന ദിവസം
വലരെ കുറയും. എത്ര വലിയ ഇല്ലങ്ങളിലേയും 
സ്ഥിതി മിക്കവാരും ഇങ്ങിനെയാണ്. ഇനി വസ്ത്ര
ത്തിന്റെ കഥ പറയുകയാണെങ്കിൽ അവരുടെ ആ
വശ്യത്തിനും സ്തിതിക്കും തക്കവണ്ണം എടുത്തുകൊ
ടുക്കുന്ന ഇല്ലങ്ങൾ വളരെ ദുർലഭമാണ് പണ്ടങ്ങളുടെ 
കാര്യവും മേപ്പടിതന്നെ. എണ്ണതേച്ചു കുളിപ്പാൻ
അവർക്കു സ്വതേതന്നെ നല്ല ദിവസം ഉണ്ടാകയില്ല.
ഉള്ളപ്പോൾ സ്വാധീനംപോലെ എല്ലായ്പോഴും അ
തു കിട്ടുമൊ എന്നും സംശയമാണ്. കിടപ്പാനു
ള്ള വട്ടത്തിന്റെ കാര്യം ആലോചിക്കാൻതന്നെ തു
ടങ്ങുകയുള്ളു. അതുതന്നെ നമ്പൂതിരിമാരോടു പറ
യാൻ സംശയിച്ചും, ഭയപ്പെട്ടും കഴിയുമ്പോഴെക്ക
ആവശ്യമുള്ള കാലവും കഴിയും. പിന്നെ വരുംകൊ
ല്ലം ആവാമെന്നും വെക്കും. പിന്നേയും  ഗതി ഇതു
തന്നെ. വഴിവാടിന്റെയും വഴിച്ചിലവിന്റെയും 
കഥ പരയാതിരിക്കുന്നതാണ് ഉത്തമം.
         കിടാങ്ങളുടെ കാര്യം ഒന്നു പ്രത്യേകംതന്നെ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_mithram_1919.pdf/61&oldid=169609" എന്ന താളിൽനിന്ന് ശേഖരിച്ചത്