താൾ:Samudhaya mithram 1919.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

--- 48 ---

ദേവയജ്ഞം, പിതൃയജ്ഞം, ഋഷിയജ്ഞം തുടങ്ങി
യുള്ള പഞ്ചയജ്ഞങ്ങളിൽ ഒന്നായി കല്പിച്ചിട്ടുള്ളതു
തന്നെ ഇതിന്റെ പ്രാധാന്യത്തിന്നു മതിയായ ല
ക്ഷ്യമാണല്ലൊ. എന്നല്ല, മറ്റു ധാർമങ്ങൾക്കെല്ലാം
അല്പം വല്ല ലോപവും വന്നുപോയാലും ഈയൊ
രു കൃത്യത്തിൽ ഒരിക്കലും വീഴ്ച വരുത്തുവാൻ പാടി
ല്ലെന്നായിരുന്നു പണ്ടുള്ളവരുടെ നിശ്ചയം. അരി
ഥിപൂജ ഒന്നുകൊണ്ടു മാത്രം മറ്റെല്ലാം ദേവന്മാരെ
യും പൂജിച്ചാലുണ്ടാകുന്ന ഫലം ലഭിക്കുമെന്നാണു
ധർമ്മശാസ്ത്രം വിധിക്കുന്നത്. പണ്ടു ഗൃഹസ്ഥന്മാർ
അതിഥിയെ കിട്ടാൻവേണ്ടി വഴിയിൽ പോയി കാ
ത്തുനിന്നിരുന്നു എന്നും കിട്ടാഞ്ഞാൽ അന്നു ജല
പാനംപോലും കൂടാതെ തീരെ പട്ടിണി കിടന്നിരു
ന്നു എന്നും മറ്റുമുള്ള കഥകലും പ്രസിദ്ധമാണല്ലോ.
      വിശേഷിച്ച മലയാളികൾ ഈ വിഷയത്തിൽ
 പരദേശികളെക്കാൾ വളരെ അധികം ശ്രദ്ധയുള്ള
വരായിരുന്നു എന്നു പറയാം. അവിടങ്ങളിൽ എ
ത്രതന്നെ കബേരന്മാരായിരുന്നാലും അവരുടെ ഗൃ
ഹത്തിൽ ചെർന്നു കയറിയാൽ യാതൊരു പരിചയ
വുമില്ലെങ്കിൽ കൈ നനച്ചു പോരുവാൻ സാധിക്കു
ന്ന കാര്യം വലരെ സംശയമാണ് . എന്നാൽ മല
യാളത്തിലാകട്ടെ, ചെറ്റക്കുടിലായാൽ കൂടി ഏതു
സമയത്തും ഒരു വഴുപോക്കൻ കടന്നുചെല്ലുന്നതാ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_mithram_1919.pdf/51&oldid=169599" എന്ന താളിൽനിന്ന് ശേഖരിച്ചത്