താൾ:Samkshepavedartham 1772.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

 ശി ത്രിത്വത്തിലെ മുൻപിലത്തെ ആൾ താൻ നാമത്താലെ ബാവായെന്നും രണ്ടാമാൾ പുത്രനെന്നും വിളിക്കപ്പടുന്നു എന്നാൽ നമ്മുടെ ആത്മാവുകളെ ശുദ്ധമാക്കുന്ന മൂന്നാമാളിനെ മറ്റിരുവരിൽ നിന്നു തിരിപ്പാനായി ശുദ്ധമാന റൂഹാദക്കുദശായെന്നു വിളിച്ചു ന്യായം.

 ഗു പുണ്യപ്പട്ട ആത്മാവുകളും മാലാഖാമാരും ശുദ്ധമകപ്പെട്ട അരൂപികൾ അല്ലെയൊ

 ശി സൃഷ്ടിപ്പുകൾക്കുള്ള ശുദ്ധതൊക്കയും റൂഹാദക്കുദശായിൽ നിന്നു വരുന്നതിനെ കൊണ്ട റൂഹാദക്കുദശാത്രെ വൎഗ്ഗത്താലെ കാതലായ ശുദ്ധമാകുന്നത

 ഗു റൂഹാദക്കുദശാ നമ്മെ ശുദ്ധമാക്കുന്നപൊലെ ബാവായും പുത്രനും കൂട നമ്മെ ശുദ്ധമാക്കുന്നൊ



ശി
































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Aparnnababu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/64&oldid=169422" എന്ന താളിൽനിന്ന് ശേഖരിച്ചത്