താൾ:Samkshepavedartham 1772.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ൎഥമായാത

ഗു തംപുരാന് പിഴപ്പാനും മരിപ്പാനും വഹിയയെല്ലോ അപ്പഴോ സൎവ്വതും കൈയാണ്ടെന്നമുഴി തമ്പുരാന്റെ മേൽ ചൊല്ലുന്നതെങ്ങനെ

ശി പിഴപ്പാനും മരിപ്പാനും വശമുണ്ടാകുന്നത് മുഷ്കരത്വത്തിനടുത്ത പ്രവൃത്തി അല്ല ശക്തികേടെയുള്ളൂ യെന്നതിനെക്കൊണ്ട് സകല നന്മ നിറഞ്ഞിരിക്കുന്ന തംപുരാനു പിഴപ്പാനും മരിപ്പാനും വഹിയയെങ്കിലും സൎവതും കൈയാണ്ടാകുന്നുയെന്നും സൎവതും സാധിപ്പാൻ വശമുള്ളവൻ ഉടയതംപുരാനാകുന്നുയെന്നും ചൊല്ലി ന്യായം

ഗു ആകാശവും ഭൂമിയും സൃഷ്ടിച്ചുയെന്നതിന്റെ അൎഥം തിരിച്ചു ചൊല്ല

ശി ഇല്ലാഴ്മയിൽ നിന്ന് നിൎമ്മിച്ചുണ്ടാക്കുന്ന





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Littymalayalam എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/34&oldid=169389" എന്ന താളിൽനിന്ന് ശേഖരിച്ചത്