താൾ:Samkshepavedartham 1772.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ല്ല നസ്രാണികളുടെ ബാവാകുന്നതിനെ

കൊണ്ടും ഒട്ടെറയും ശുദ്ധമാന ത്രിത്വ
ത്തിനുടെ രണ്ടാമാൾ ആകുന്ന പുത്രനെ 
താൻ പിറപ്പിച്ച പുത്രൻ തംപുരാന്റെ 
സ്വതെയുള്ള പിതാവ താൻ ആകുന്ന
തിനെ കൊണ്ടും തംപുരാനെ ബാവാ
യെന്ന വിളിച്ചു ന്യായം 
   ഗു ശുദ്ധമാന ത്രിത്വത്തിനുടെ മുൻ
പിലത്തെ ആൾ ബാവാകുന്നതെന്തെ
   ശി ബാവാ തംപുരാൻ മറ്റാളിൽ 
നിന്ന പുറപ്പടാതെ പുത്രനും റൂഹാദക്കു
ദശായും യെന്ന രണ്ടാളുകളുടെ ആദി ആ 
കുന്നതിനെ കൊണ്ട 
   ഗു സൎവ്വതും കൈയ്യാണ്ടയെന്ന മുഴി
യടെ അൎത്ഥമെന്തായത 
   ശി തിരുമനസ്സായതൊക്കയും തം
പുരാന്ന സാധിക്കാമെന്നതിന്റെ അ
 
                                                    ൎത്ഥമാ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ പീറ്റർ ജയിംസ് എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/33&oldid=169388" എന്ന താളിൽനിന്ന് ശേഖരിച്ചത്