താൾ:Samkshepavedartham 1772.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്പിക്കുന്നു ശി തമ്മിൽ വെവ്വേറെ ആയിരിക്കുന്ന മൂന്നാളുകളിൽ ഒരുവൻ തംപുരാനായുള്ളുയെന്നും മുൻപിലത്തെ ആൾ ആകുന്നു ബാവാ സൎവ്വവശമുള്ളവനാകുന്നുയെന്നും ആകാശവും ഭൂമിയും അതിൽപട്ട ശെഷം വസ്തുക്കൾ ഒക്കെയും ഇല്ലാഴ്മയിൽ നിന്ന് സൃഷ്ടിച്ചുണ്ടാക്കിയെന്നതും കൂടെ വിശ്വസിക്കുന്നെൻയെന്ന നമസ്കാരത്തിന്റെ മുൻപിലത്തെ പകുപ്പ നമ്മെ പഠിപ്പിക്കുന്നു

ഗു ബാവായെന്നു തംപുരാനെ വിളിക്കുന്നതെന്ത് ശി താൻ സൃഷ്ടിച്ച പരിപാലിച്ച വാണിരിക്കുന്ന മാനുഷരൊക്കെയുടെ ബാവാകുന്നതിനെകൊണ്ടും തംപുരാൻ ദത്തപുത്രനെന്നു വിളിക്കപ്പെടുന്ന ന





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Littymalayalam എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/32&oldid=169387" എന്ന താളിൽനിന്ന് ശേഖരിച്ചത്