താൾ:Samkshepavedartham 1772.pdf/193

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്നാലെ നാം ക്ലെശിച്ച ഖെദിക്കുന്നതിനെകാളും തംപുരാനൊടമറുത്ത പിഴച്ചമൂലം കൊണ്ട ഖെദിച്ച നൊൻപരപ്പട്ടാൽ മതി

ഗു ദൊഷത്തിന്മെൽ ഉള്ളനൊൻപരം പരക്കെ ഉള്ളതായിരിക്കെണമെന്നതിന്റെ അൎത്ഥം എന്തെന്നു

ശി ചൈതശാപദൊഷങ്ങൾ ഒക്കയുടെമെലും ഒരൊന്നിന്റെമെലും നൊൻപരം പരന്ന വഴിയെതെരികൊള്ളെണമെന്നതിന്റെ അൎത്ഥ്മായത

ഗു ദൊഷങ്ങളെ ദ്വെഷിച്ചതിന്മെൽ നൊൻപരപ്പട്ടതെരികൊള്ളുന്നതിന്ന അവധി ഉണ്ടൊ

ശി ദൊഷത്തിംകൽ ഉള്ളദുരാശ നമ്മുടെ ആത്മത്തിൽ നിന്നതള്ളികളയുന്ന

===================================================
                                                       തിന്നൊ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Aparnnababu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/193&oldid=169294" എന്ന താളിൽനിന്ന് ശേഖരിച്ചത്