താൾ:Samkshepavedartham 1772.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്കാരണവുമാകുന്നു. ഇശൊമിശിഹായും കൂടെ അതിൽ അടങ്ങിരിക്കുന്നതിനൊ കൊണ്ട് കുറുബാനയെന്ന കൂദാശ എല്ലറ്റിനെക്കാൾ പെരിമപ്പട്ടതായത്.

ഗു രക്ഷക്ക കൂടിയെ മതിയാവുയെന്ന കൂദാശകൾ എന്തെന്ന്

ശി മാമൊദീസ എല്ലാവൎക്കും കൂടിയെ മതിയാവു വിശെഷിച്ച് മാമൊദീസ മുങ്ങിയതിൽ പിന്നെ ചാവ്‌ദൊഷം പിഴച്ചവരൊക്കക്കും കുംപസാരമെന്ന കൂദാശ കൈകൊണ്ടെ രക്ഷകൂടു.

ഗു മരിച്ചവരുടെ കൂദാശകൾയെന്നു വിളിക്കപ്പടുന്നത് എന്തെല്ലാമായത്

ശി മാമൊദീസായും കുംപസാരവുംയെന്ന കൂദാശകൾ രണ്ട്.

ഗു മരിച്ചവരുടെ കൂദാശകൾ എന്നു വിളിക്കപ്പടുന്നതെന്തെ.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Aparnnababu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/113&oldid=169206" എന്ന താളിൽനിന്ന് ശേഖരിച്ചത്