ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ലക്കം ൧൨] ഏകാദശിമാഹാത്മ്യം 673
വാക്കുകളിങ്ങിനെകേട്ടുസുരവരൻ
വിരവൊടുളരെവണങ്ങി
വാച്ചതപോധനനിന്തിരുവടിസുര-
വരപുരമിദമെരിക്കൊല്ല
വന്ദനമമ്പൊടുചെയ്കപുരാസുര-
വൈരിചരണയുഗമിപ്പോൾ
വാസവൻചൊന്നതുകേട്ടുമഹാമുനി
വിവശതയോടുടനോടി
വാരുറ്റമാമുനിശങ്കരൻതന്നോടു
പരവശതകളുണർത്തിമുകുന്ദനെ
പരമവനോടിദമൂചെ
വൈകുണ്ഠൻതന്നുടെചക്രമിതോർക്കനീ
വൈകരുതഴകോടെപോക.
('സുന്ദരിമാർമണി' എന്ന പോലെ)
ശങ്കരൻതന്നുടെവാചാ-മുനി ശങ്കവെടിത്തുനടന്നു ശാർങ്ഗായുധന്റെസമീപം-പുക്കു ശാന്തനായേവംപറഞ്ഞു. ശൌർയ്യാംബുധെമുകിൽവർണ്ണ ശത്രുകുലാന്തകവിഷ്ണോ-തവ ശസസ്ത്രാഗ്നിതന്നിൽഞാനിപ്പോൾ ശഷ്പസമാനമെരിയും-മുമ്പെ ശാശ്വതപാഹികൃപാലൊശക്തിക്ഷയംപൂണ്ടിവണ്ണം- മുനി ശഠതവെടിഞ്ഞുരചെയു
ശർവ്വാംശസംഭവൻതന്നോ-ടപ്പോൾ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.