672 രസികരഞ്ജിനി [പുസ്തകം ൩
തരുണഭാസ്കരബിംബമൊരുന്തൃറായിരംകോടി തരസാവന്നൊരുമിച്ചങ്ങുദിച്ചപോലെ തുള്ളിവന്നടുക്കുന്നനേരത്തിങ്കൽ തത്രവന്നെതിരിട്ടുകൃത്യയുമാർത്തിയോടെ കത്തിയങ്ങെരിഞ്ഞുപോയ്പപാറ്റപോലെ തമ്പുരാൻമാധവന്റെവമ്പേറൂംചക്രംമുനി തൻപിമ്പെതുടർന്നുകൊണ്ടടുക്കുന്നേരം താടിയുമാടിപ്പാരിൽപേടിച്ചങ്ങോടിയോടി തടിയൊക്കെവിയർത്തേറ്റുവിവശനായി താൻചെയ്തകർമ്മമെല്ലാംതാനനുഭവിച്ചീടും തനിക്കുതാനപോന്നോരുമുനിയെന്നാലും തരണിവംശജനായധരണീനാഥനെച്ചെന്നു തരംകെടുപ്പതിനായിത്തുടർന്നമൂലം തടിനിയിലൊളിച്ചാലുംകടലിൽപ്പോയ്കിടന്നാലും തടവില്ലസുദർശനമവിടെച്ചെല്ലും തദനുമാമൂനിതന്റെസദനമങ്ങകംപുക്കു ത്രിദശനാഥനെവിളിച്ചിവണ്ണംചൊന്നാൻ.
('അഞ്ചിതകേളി' എന്നപോലെ)
വാസവഞാൻതവവാക്കുകൾകേട്ടിഹ
വെറുതെവലയുമാറായല്ലൊ
വാട്ടമകന്നസുദർശനമെന്നുടെ
വഴിയെവരുന്നിതതിഘോരം
വല്ലതുംചെയ്തുമകറ്റുക
വലിയൊരുവലമഥനാനീ
വസതികളതിഘോരമാകും
വമ്പിയലുന്നസുദർശനലംഘനം
വഹിയായെന്നവരുരചെയ്തു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.